<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Nipa Virus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nipa-virus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Oct 2023 13:51:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Nipa Virus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിപ : സമ്പർക്ക പട്ടികയിലെ എല്ലാവരും ഐസൊലേഷനിൽ നിന്നും പുറത്തു വന്നതായി മന്ത്രി വീണാ ജോർജ്</title>
		<link>https://www.chandrikadaily.com/nipa-minister-veena-george-said-that-everyone-in-the-contact-list-has-come-out-of-isolation.html</link>
					<comments>https://www.chandrikadaily.com/nipa-minister-veena-george-said-that-everyone-in-the-contact-list-has-come-out-of-isolation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 13:51:46 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[contact list]]></category>
		<category><![CDATA[isolation]]></category>
		<category><![CDATA[kerakla]]></category>
		<category><![CDATA[Nipa Virus]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277953</guid>

					<description><![CDATA[സെപ്റ്റംബർ പന്ത്രണ്ടിനാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. അവസാന നിപ പോസിറ്റിവ് കേസ് കണ്ടെത്തിയിട്ട് ഒക്ടോബർ അഞ്ചിന് 21 ദിവസം പൂർത്തിയായി.]]></description>
										<content:encoded><![CDATA[<p>ജില്ലയിൽ നിപ സ്ഥിരീകരിച്ച ശേഷം വിവിധ ഘട്ടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷനിൽ നിന്നും പുറത്തു വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേഖലാ തല അവലോകന യോഗത്തിന് ശേഷം ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>സെപ്റ്റംബർ പന്ത്രണ്ടിനാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. അവസാന നിപ പോസിറ്റിവ് കേസ് കണ്ടെത്തിയിട്ട് ഒക്ടോബർ അഞ്ചിന് 21 ദിവസം പൂർത്തിയായി. അടുത്ത ഒരു 21 ദിവസം കൂടി സുരക്ഷക്ക് വേണ്ടി ഡബിൾ ഇൻകുബേഷൻ പീരിയഡ് ആയി കണക്കാക്കി കൺട്രോൾ റൂം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.</p>
<p>പോസിറ്റീവായ വ്യക്തികളുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ വ്യക്തികളും ഒക്ടോബർ അഞ്ചോടെ ഐസൊലേഷനിൽ നിന്നും പുറത്ത് വന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 1288 പേരാണ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. 1180 സാമ്പിളുകളാണ് പരിശോധിച്ചത്. നിപ പോസിറ്റീവ് കേസ് കണ്ടെത്തി ഒരാഴ്ചക്കുള്ളിൽ തന്നെ രോഗബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. ഇൻഡക്സ് രോഗിയെ കണ്ടെത്താൻ കഴിഞ്ഞു.</p>
<p>കോൺടാക്ട് ട്രെയ്‌സ് ചെയ്യുന്നതിനും സാമ്പിൾ ടെസ്റ്റ് ചെയ്യുന്നതിനും വലിയ ജാഗ്രതയാണ് പുലർത്തിയത്. തൊണ്ണൂറ് ശതമാനത്തിനടുത്ത് മരണനിരക്കുള്ള ഒരു രോഗത്തിന് മരണനിരക്ക് 33 ശതമാനം മാത്രമാക്കി ചുരുക്കാൻ കഴിഞ്ഞുവെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സന്തോഷം നൽകുന്നതാണ്.</p>
<p>രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നാം കണ്ടത് ഒരു ടീം വർക്കിന്റെ കൂടി വിജയമാണ്. പത്തൊമ്പതോളം കോർ കമ്മിറ്റികളുടെ ഭാഗമായ എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു. ഒക്ടോബർ 26 നു കൺട്രോൾ റൂം പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. കോഴിക്കോടിനോടും മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.</p>
<p>കൂട്ടായ ഇടപെടലിന്റെ വിജയം : മന്ത്രി പി എ മുഹമ്മദ് റിയാസ്</p>
<p>നിപയിൽ ജില്ലയിൽ കണ്ടത് ടീം വർക്കിന്റെ വിജയമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവരമറിഞ്ഞ ഉടനെ കോഴിക്കോടേക്ക് ഓടിയെത്തിയ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും സർക്കാർ ആകെയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വളരെ മാതൃകാപരമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ഏത് കാലത്തും മായ്ച്ചു കളയാൻ കഴിയാത്ത കൂട്ടായ്മയും ഇടപെടലുമാണത്.</p>
<p>വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ത്യാഗസന്നദ്ധതയാണത്. കോഴിക്കോട്ടെ ഓരോ പൗരനും സ്വയമേവ ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന കാര്യങ്ങൾ ഏറ്റെടുത്ത് സ്വയം നേതൃത്വമായി മാറി. കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഹൃദയത്തോട് ചേർത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.</p>
<p>മന്ത്രിമാർക്ക് പുറം ജില്ലാ കളക്ടർ എ ഗീത, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡി എം ഓ ഡോ, രാജാറാം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-minister-veena-george-said-that-everyone-in-the-contact-list-has-come-out-of-isolation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും നിപ ഭീതി; മരുന്നില്ല, പ്രതിരോധമാണ് പ്രധാനം; മുന്&#x200d;കരുതല്&#x200d; എങ്ങനെ?  രോഗലക്ഷണങ്ങള്&#x200d; എന്തെല്ലാം</title>
		<link>https://www.chandrikadaily.com/nipah-scare-again-there-is-no-cure-prevention-is-the-key-how-about-forewarning-what-are-the-symptoms.html</link>
					<comments>https://www.chandrikadaily.com/nipah-scare-again-there-is-no-cure-prevention-is-the-key-how-about-forewarning-what-are-the-symptoms.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Sep 2023 12:34:09 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274186</guid>

					<description><![CDATA[പനിബാധിച്ച് 2 പേര്&#x200d; കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വീണ്ടും നിപയുടെ പേടിയിലാണ് കേരളം. പനിബാധിച്ച് 2 പേര്&#x200d; കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്. മരണം റിപ്പോര്&#x200d;ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p><strong>എന്താണ് നിപ വൈറസ്?</strong></p>
<p>മൃഗങ്ങളില്&#x200d; നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പഴകിയ ഭക്ഷണത്തില്&#x200d; നിന്നോ, മനുഷ്യരില്&#x200d; നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യമായി സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോര്&#x200d;ട്ട്. പന്നികളില്&#x200d; നിന്നായിരുന്നു മലേഷ്യയില്&#x200d; അക്കാലത്ത് നിപ വൈറസ് പകര്&#x200d;ന്നിരുന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു.<br />
രോഗബാധയുള്ള വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലര്&#x200d;ന്ന പഴങ്ങള്&#x200d; ഭക്ഷിച്ചതിലൂടെയാണ് ഇരു രാജ്യങ്ങളിലും നിപ വൈറസ് പടര്&#x200d;ന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് നിപ.</p>
<p><strong>നിപയുടെ ലക്ഷണങ്ങള്&#x200d; എന്തെല്ലാം?</strong></p>
<p>അണുബാധയേറ്റവരില്&#x200d; അഞ്ച് മുതല്&#x200d; 14 ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്&#x200d; കണ്ടുതുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാനലക്ഷണങ്ങള്&#x200d;. ചുമ, വയറുവേദന, മനംപിരട്ടല്&#x200d;, ഛര്&#x200d;ദി, ക്ഷീണം, കാഴ്ചമങ്ങല്&#x200d; തുടങ്ങിയ ലക്ഷണങ്ങളും അപൂര്&#x200d;വമായി പ്രകടിപ്പിച്ചേക്കാം.</p>
<p><strong>നിപയെ പേടിക്കേണ്ടതുണ്ടോ?</strong></p>
<p>നിപ രോഗബാധിതരായ പലരും പൂര്&#x200d;ണ ആരോഗ്യത്തോടെ തിരിച്ചുവരുമെങ്കിലും ചിലരില്&#x200d; നിപ മൂലം തലച്ചോറിനെ ബാധിക്കുന്ന എന്&#x200d;സഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്. 40 മുതല്&#x200d; 75 ശതമാനം വരെയാണ് മരണനിരക്ക്. രോഗബാധിതരില്&#x200d; ന്യമോണിയ ഉണ്ടാകുന്നതായും, ശ്വസനസംബന്ധമായ രോഗങ്ങള്&#x200d; ഉണ്ടാകുന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p><strong>നിപ പകരുന്നത് എങ്ങനെ?</strong></p>
<p>അതിവേഗം പടര്&#x200d;ന്നുപിടിക്കാന്&#x200d; സാധ്യതയുള്ള നിപ വൈറസിന്റെ പ്രധാനവാഹകരാണ് പഴംതീനി വവ്വാലുകള്&#x200d;. പന്നികളില്&#x200d; നിന്നും വവ്വാലുകളില്&#x200d; നിന്നുമാണ് രോഗം പടരുന്നത്. നേരത്തെ കേരളത്തില്&#x200d; നിപവൈറസ് പടര്&#x200d;ന്നത് വവ്വാലുകളില്&#x200d; നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.</p>
<p><strong>നിപയെ തടയാന്&#x200d; മരുന്നുകളുണ്ടോ?</strong></p>
<p>നിപ വൈറസിനെ പ്രതിരോധിക്കാന്&#x200d; മരുന്ന് കണ്ടെത്തിയിട്ടില്ല. നിപയെ പ്രതിരോധിക്കാനുള്ള ഏക മാര്&#x200d;ഗം കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങള്&#x200d; പാലിക്കുക മാത്രമാണ്.</p>
<p><strong>നിപയെ എങ്ങനെ പ്രതിരോധിക്കാം?</strong></p>
<p>അസുഖബാധയുള്ള വവ്വാലിന്റെ കാഷ്ടം, മൂത്രം, ഉമിനീര്&#x200d; തുടങ്ങിയവ മനുഷ്യ ശരീരത്തിലെത്തിയാല്&#x200d; അത് രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്&#x200d; തെളിയിച്ചിട്ടുണ്ട്. അതിനാല്&#x200d; അത്തരം സാഹചര്യങ്ങള്&#x200d; ഒഴിവാക്കാന്&#x200d; ശ്രദ്ധിക്കുക.</p>
<p>രോഗം ബാധിച്ച വ്യക്തികളില്&#x200d; നിന്നും രോഗം പകരാതിരിക്കാന്&#x200d; കൈകാലുകള്&#x200d; സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. രോഗിയുമായി ഒരു മീറ്റര്&#x200d; എങ്കിലും ദൂരം പാലിക്കാന്&#x200d; ശ്രമിക്കുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുന്നതാണ് ഉചിതം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്&#x200d;ക്കുള്ള സാമഗ്രികള്&#x200d; പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കുക.</p>
<p><strong>വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവര്&#x200d; കൈയ്യുറയും മാസ്‌ക്കും ധരിക്കണം</strong></p>
<p>വൈറസ് ബാധിച്ച വ്യക്തി മരിച്ചാല്&#x200d; മുഖത്തു ചുംബിക്കുക, കവിളില്&#x200d; തൊടുക എന്നിവ ഒഴിവാക്കുക. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവര്&#x200d; മുഖം തുണികൊണ്ട് മറക്കണം. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്&#x200d; ദേഹം മുഴുവന്&#x200d; സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-scare-again-there-is-no-cure-prevention-is-the-key-how-about-forewarning-what-are-the-symptoms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത് അവാര്&#x200d;ഡ് ദാനമായിരുന്നില്ല വ്യാജ പ്രചാരണം പൊളിച്ചടക്കി സോഷ്യല്&#x200d; മീഡിയ</title>
		<link>https://www.chandrikadaily.com/that-was-not-an-award.html</link>
					<comments>https://www.chandrikadaily.com/that-was-not-an-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jul 2018 05:07:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93579</guid>

					<description><![CDATA[&#160; നിപ വൈറസ് പ്രതിരോധത്തിന് കേരള സര്&#x200d;ക്കാറിന് അമേരിക്കയില്&#x200d; അംഗീകാരം എന്ന തരത്തില്&#x200d; പ്രചരപ്പിക്കപ്പെട്ട വാര്&#x200d;ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്&#x200d; മീഡിയ. അമേരിക്കയിലെ ബാള്&#x200d;ടിമോറില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്&#x200d; വൈറോളജിയുടെ ആദരവ് സ്വീകരിച്ചു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേസമയം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഹ്യൂമന്&#x200d; വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ട് പോയി സന്ദര്&#x200d;ശിക്കുകയും വി.ഐ.പി എന്ന നിലക്ക് മൊമെന്റോ നല്&#x200d;കി സ്വീകരിക്കുകയുമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നിപ വൈറസ് പ്രതിരോധത്തിന് കേരള സര്&#x200d;ക്കാറിന് അമേരിക്കയില്&#x200d; അംഗീകാരം എന്ന തരത്തില്&#x200d; പ്രചരപ്പിക്കപ്പെട്ട വാര്&#x200d;ത്ത തെറ്റെന്ന് തെളിയിച്ച് സോഷ്യല്&#x200d; മീഡിയ. അമേരിക്കയിലെ ബാള്&#x200d;ടിമോറില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്&#x200d; വൈറോളജിയുടെ ആദരവ് സ്വീകരിച്ചു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.<br />
അതേസമയം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഹ്യൂമന്&#x200d; വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ട് പോയി സന്ദര്&#x200d;ശിക്കുകയും വി.ഐ.പി എന്ന നിലക്ക് മൊമെന്റോ നല്&#x200d;കി സ്വീകരിക്കുകയുമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്&#x200d; ഹ്യൂമന്&#x200d; വൈറോജി ഇന്&#x200d;സ്റ്റിറ്യൂട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റും പുറത്തു വന്നിട്ടുണ്ട്. കേരളത്തില്&#x200d; നിന്നെത്തിയ അതിഥികള്&#x200d; സ്ഥാപനത്തില്&#x200d; സന്ദര്&#x200d;ശനം നടത്തി എന്നാണ് പോസ്റ്റില്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIHVmaryland%2Fposts%2F1760599163994135&amp;width=500" width="500" height="802" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshareef.ahammed.1%2Fposts%2F1632203086888429&amp;width=500" width="500" height="797" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frc.suhail%2Fposts%2F2035687196696944&amp;width=500" width="500" height="502" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkunjilaamani%2Fposts%2F1720378588082960&amp;width=500" width="500" height="174" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ffaulad.edwana%2Fposts%2F1720107488084792&amp;width=500" width="500" height="199" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/comment_embed.php?href=https%3A%2F%2Fwww.facebook.com%2Ffaulad.edwana%2Fposts%2F1720107488084792%3Fcomment_id%3D1720107994751408&amp;include_parent=false" width="560" height="181" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/that-was-not-an-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ വൈറസ്: ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം</title>
		<link>https://www.chandrikadaily.com/nipa-virus-confirmation-news.html</link>
					<comments>https://www.chandrikadaily.com/nipa-virus-confirmation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Jul 2018 05:28:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manipal medical]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92878</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. രണ്ടാംഘട്ടം ശേഖരിച്ച സാമ്പിളുകളിലാണ് നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഐ.സി.എം.ആര്&#x200d; പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്&#x200d; ആറു വവ്വാലുകളില്&#x200d; പരിശോധന നടത്തിയെങ്കിലും നിപ്പ ബാധ കണ്ടെത്തിയിരുന്നില്ല. പിന്നീട് 55 പഴംതീനി വവ്വാലുകളില്&#x200d; പരിശോധന നടത്തുകയായിരുന്നു. ഇവയിലാണ് നിപ്പ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. വൈറസ് ബാധ കേന്ദ്രആരോഗ്യമന്ത്രാലയം സ്ഥീരീകരിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം നിപ്പ ബാധിച്ച് മരണുണ്ടാകുന്നത്. പിന്നീട് കുടുംബത്തിലെ രണ്ടാമതാള്&#x200d;ക്കും പനി ബാധിച്ചതോടെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. രണ്ടാംഘട്ടം ശേഖരിച്ച സാമ്പിളുകളിലാണ് നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഐ.സി.എം.ആര്&#x200d; പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.</p>
<p>ആദ്യഘട്ടത്തില്&#x200d; ആറു വവ്വാലുകളില്&#x200d; പരിശോധന നടത്തിയെങ്കിലും നിപ്പ ബാധ കണ്ടെത്തിയിരുന്നില്ല. പിന്നീട് 55 പഴംതീനി വവ്വാലുകളില്&#x200d; പരിശോധന നടത്തുകയായിരുന്നു. ഇവയിലാണ് നിപ്പ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. വൈറസ് ബാധ കേന്ദ്രആരോഗ്യമന്ത്രാലയം സ്ഥീരീകരിക്കുകയും ചെയ്തു.</p>
<p>കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ആദ്യം നിപ്പ ബാധിച്ച് മരണുണ്ടാകുന്നത്. പിന്നീട് കുടുംബത്തിലെ രണ്ടാമതാള്&#x200d;ക്കും പനി ബാധിച്ചതോടെയാണ് നിപ്പ ആണോയെന്ന സംശയം ഉടലെടുക്കുന്നത്. മണിപ്പൂരില്&#x200d; പരിശോധിച്ച രക്തസാമ്പിളുകളില്&#x200d; നിപ്പ വൈറസ് ബാധകണ്ടെത്തിയതോടെ ജനം ഭീതിയിലാവുകയായിരുന്നു. പിന്നീട് നിപ്പ ബാധിച്ചവരുമായി ബന്ധപ്പെട്ട 17 പേര്&#x200d; മരണത്തിന് കീഴടങ്ങുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-virus-confirmation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പയെ തോല്&#x200d;പ്പിച്ച ആരോഗ്യപ്രവര്&#x200d;ത്തകക്ക് സ്വര്&#x200d;ണമെഡലും ഇന്&#x200d;ക്രിമെന്റും</title>
		<link>https://www.chandrikadaily.com/nipa-virus-health-news.html</link>
					<comments>https://www.chandrikadaily.com/nipa-virus-health-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Jun 2018 08:56:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[NIPA]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91935</guid>

					<description><![CDATA[തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടെയുള്ള സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്ക് സ്വര്&#x200d;ണ്ണമെഡലും ഇന്&#x200d;ക്രിമെന്റും. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്&#x200d;ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്&#x200d;ക്രിമെന്റ് നടകാന്&#x200d; ഇന്നു ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തില്&#x200d; തീരുമാനിച്ചത്. നാല് അസിസ്റ്റന്റ് പ്രൊഫസര്&#x200d;മാര്&#x200d;ക്കും 19 സ്റ്റാഫ് നഴ്‌സുമാര്&#x200d;ക്കും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാര്&#x200d;ക്കും 17 ക്ലീനിംഗ് സ്റ്റാഫുകള്&#x200d;ക്കും നാല് ഹോസ്പിറ്റല്&#x200d; അറ്റന്റര്&#x200d;മാര്&#x200d;ക്കും രണ്ട് ഹെല്&#x200d;ത്ത് ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്കും ഉള്&#x200d;പ്പെടെ 61 പേര്&#x200d;ക്കാണ് ഇന്&#x200d;ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനു പുറമേ 12 ജൂനിയര്&#x200d; റസിഡന്റുമാര്&#x200d;ക്കും മൂന്ന് സീനിയര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടെയുള്ള സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്ക് സ്വര്&#x200d;ണ്ണമെഡലും ഇന്&#x200d;ക്രിമെന്റും. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്&#x200d;ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്&#x200d;ക്രിമെന്റ് നടകാന്&#x200d; ഇന്നു ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തില്&#x200d; തീരുമാനിച്ചത്.</p>
<p>നാല് അസിസ്റ്റന്റ് പ്രൊഫസര്&#x200d;മാര്&#x200d;ക്കും 19 സ്റ്റാഫ് നഴ്‌സുമാര്&#x200d;ക്കും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാര്&#x200d;ക്കും 17 ക്ലീനിംഗ് സ്റ്റാഫുകള്&#x200d;ക്കും നാല് ഹോസ്പിറ്റല്&#x200d; അറ്റന്റര്&#x200d;മാര്&#x200d;ക്കും രണ്ട് ഹെല്&#x200d;ത്ത് ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്കും ഉള്&#x200d;പ്പെടെ 61 പേര്&#x200d;ക്കാണ് ഇന്&#x200d;ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനു പുറമേ 12 ജൂനിയര്&#x200d; റസിഡന്റുമാര്&#x200d;ക്കും മൂന്ന് സീനിയര്&#x200d; റസിഡന്റുമാര്&#x200d;ക്കും ഓരോ പവന്റെ സ്വര്&#x200d;ണ്ണമെഡല്&#x200d; നല്&#x200d;കി ആദരിക്കും.</p>
<p>നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ സ്മരണാര്&#x200d;ത്ഥം സര്&#x200d;ക്കാര്&#x200d; മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്&#x200d;ജ് ഏര്&#x200d;പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-virus-health-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ നിയന്ത്രണവിധേയമെന്ന് മന്ത്രി കെ.കെ ശൈലജ</title>
		<link>https://www.chandrikadaily.com/kk-shylaja-about-nipa-virus-news-2.html</link>
					<comments>https://www.chandrikadaily.com/kk-shylaja-about-nipa-virus-news-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Jun 2018 09:49:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kk shyalaja]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89358</guid>

					<description><![CDATA[കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്&#x200d;ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്&#x200d; സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്&#x200d; 30 വരെ ജാഗ്രത തുടരുമെന്നും സര്&#x200d;വകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. 21 ദിവസമാണ് നിരീക്ഷണ കാലാവധി. മുന്&#x200d;കരുതല്&#x200d; എന്ന നിലയില്&#x200d; ഇത് 42 ദിവസമാക്കി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി വപറഞ്ഞു. മൂവായിരത്തോളം ആളുകളാണ് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നത്. ഇതില്&#x200d; ആദ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്&#x200d;ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്&#x200d; സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്&#x200d; 30 വരെ ജാഗ്രത തുടരുമെന്നും സര്&#x200d;വകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.</p>
<p>21 ദിവസമാണ് നിരീക്ഷണ കാലാവധി. മുന്&#x200d;കരുതല്&#x200d; എന്ന നിലയില്&#x200d; ഇത് 42 ദിവസമാക്കി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി വപറഞ്ഞു. മൂവായിരത്തോളം ആളുകളാണ് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നത്. ഇതില്&#x200d; ആദ്യം രോഗം റിപ്പോര്&#x200d;ട്ടു ചെയ്യപ്പെട്ട വ്യക്തിയുമായി കോണ്&#x200d;ടാക്ടില്&#x200d; ഉണ്ടായിരുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. നിലവില്&#x200d; അവസാനം രോഗം റിപ്പോര്&#x200d;ട്ടു ചെയ്ത വ്യക്തിയുമായി കോണ്&#x200d;ടാക്ടിലുണ്ടായിരുന്നവര്&#x200d; മാത്രമാണ് നിരീക്ഷണ പട്ടികയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>നിപാ വൈറസ് നെഗറ്റീവ് ആയ നഴ്‌സിങ്ങ് വിദ്യാര്&#x200d;ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ച്ചയും ആസ്പത്രി വിടും. ഇവരെ ഇന്ന് സന്ദര്&#x200d;ശിക്കുമെന്നും മന്ത്രി അറിയിച്ചു. സര്&#x200d;ക്കാര്&#x200d; പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്&#x200d;ദേശങ്ങളില്&#x200d; അയവ് വരുത്തും. പ്രഫഷണല്&#x200d; കോളേജുകള്&#x200d; ഉള്&#x200d;പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്&#x200d; 12 മുതല്&#x200d; പ്രവര്&#x200d;ത്തിക്കും. നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഓര്&#x200d;മിപ്പിച്ചു. ഇവര്&#x200d;ക്ക് സാധാരണ ജീവിതം നയിക്കാനാകണം.</p>
<p>കോഴിക്കോട് പുതിയ വൈറോളജി ലാബ് സ്ഥാപിക്കാനും തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും ലാബുകള്&#x200d; മെച്ചപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kk-shylaja-about-nipa-virus-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വൈറസ്: ഉറവിടം കണ്ടെത്താന്&#x200d; അന്വേഷണം ഊര്&#x200d;ജ്ജിതമാക്കി</title>
		<link>https://www.chandrikadaily.com/nipa-virus-source-checking-news.html</link>
					<comments>https://www.chandrikadaily.com/nipa-virus-source-checking-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 03:41:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kk shyalaja]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88986</guid>

					<description><![CDATA[കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്&#x200d;ജ്ജിതമാക്കുന്നു. പന്തിരിക്കരയില്&#x200d; നിപാ ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്&#x200d; നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നിന്നുള്ള വിദഗ്ധര്&#x200d; അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികളുടെ സഹായം ഇവര്&#x200d; തേടിയിട്ടുണ്ട്. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ തുടര്&#x200d;ന്നാണ് വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഊര്&#x200d;ജ്ജിതമാക്കിയത്. നിപാ ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്ത പ്രദേശത്തു നിന്നും ശേഖരിച്ച വവ്വാലുകളില്&#x200d; വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് മനുഷ്യരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്&#x200d;ജ്ജിതമാക്കുന്നു. പന്തിരിക്കരയില്&#x200d; നിപാ ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്&#x200d; നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നിന്നുള്ള വിദഗ്ധര്&#x200d; അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികളുടെ സഹായം ഇവര്&#x200d; തേടിയിട്ടുണ്ട്.</p>
<p>നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ തുടര്&#x200d;ന്നാണ് വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഊര്&#x200d;ജ്ജിതമാക്കിയത്. നിപാ ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്ത പ്രദേശത്തു നിന്നും ശേഖരിച്ച വവ്വാലുകളില്&#x200d; വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് മനുഷ്യരില്&#x200d; നിന്നും എത്തിയതാണോ എന്നതടക്കമുള്ള സാധ്യതകള്&#x200d; ആരായുന്നത്. ഇതിനായി കേന്ദ്ര എപ്പിഡമോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നിന്നുള്ള സംഘം സൈബര്&#x200d; സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. രോഗം ആദ്യം റിപ്പോര്&#x200d;ട്ട് ചെയ്ത വ്യക്തി നടത്തിയ യാത്രകളുള്&#x200d;പ്പെടെ പരിശോധിക്കാനാണ് ഇത്.</p>
<p>ഒമ്പത് പേരാണ് നിപാ ലക്ഷണങ്ങളോടെ ഇപ്പോള്&#x200d; ചികിത്സയിലുളളത്. കഴിഞ്ഞ ദിവസം ലഭിച്ച 25 പേരുടെ രക്തസാമ്പിള്&#x200d; പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. 2626 പേരാണ് ഇപ്പോള്&#x200d; സമ്പര്&#x200d;ക്കപട്ടികയില്&#x200d; ഉള്ളത്. നിലവിലുള്ള നിയന്ത്രണങ്ങള്&#x200d; ഈ മാസം 12 വരെ തുടരാന്&#x200d; തന്നെയാണ് തീരുമാനം.  നിലവിലെ സ്ഥിതി തുടര്&#x200d;ന്നാല്&#x200d; കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്&#x200d; കോളേജുകളുള്&#x200d;പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; 12ന് തന്നെ ക്ലാസുകള്&#x200d; ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-virus-source-checking-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ വൈറസ് മലേഷ്യയില്&#x200d; നിന്ന് സാബിത്തിന് പകര്&#x200d;ന്നതെന്ന വ്യാജ വാര്&#x200d;ത്ത: ജന്മഭൂമിക്കെതിരെ പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/police-charged-case-against-janmabhumi-daily-over-fake-report-about-nipa-virus.html</link>
					<comments>https://www.chandrikadaily.com/police-charged-case-against-janmabhumi-daily-over-fake-report-about-nipa-virus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Jun 2018 05:39:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[Janmabhumi]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Nipa Virus]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88861</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്&#x200d;ന്നത് മലേഷ്യയില്&#x200d; നിന്നാണെന്ന വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്&#x200d; കോടതി നിര്&#x200d;ദേശ പ്രകാരം വാര്&#x200d;ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്&#x200d;ട്ടര്&#x200d;, ചീഫ് എഡിറ്റര്&#x200d; എന്നിവരെ പ്രതികളാക്കിയാണ് പെരുവണ്ണാമൂഴി പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. നിപ്പ വൈറസ് ബാധയുടെ തുടക്കം മലേഷ്യയില്&#x200d; നിന്നാണെന്നും കേരളത്തിലെത്തിച്ചത് വൈറസ് ബാധയേറ്റ് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്&#x200d; വളച്ചുകെട്ടിയില്&#x200d; മൂസയുടെ മകന്&#x200d; സാബിത്താണെന്നുമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്&#x200d;ന്നത് മലേഷ്യയില്&#x200d; നിന്നാണെന്ന വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്&#x200d; കോടതി നിര്&#x200d;ദേശ പ്രകാരം വാര്&#x200d;ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്&#x200d;ട്ടര്&#x200d;, ചീഫ് എഡിറ്റര്&#x200d; എന്നിവരെ പ്രതികളാക്കിയാണ് പെരുവണ്ണാമൂഴി പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. നിപ്പ വൈറസ് ബാധയുടെ തുടക്കം മലേഷ്യയില്&#x200d; നിന്നാണെന്നും കേരളത്തിലെത്തിച്ചത് വൈറസ് ബാധയേറ്റ് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്&#x200d; വളച്ചുകെട്ടിയില്&#x200d; മൂസയുടെ മകന്&#x200d; സാബിത്താണെന്നുമുള്ള തരത്തില്&#x200d; കഴിഞ്ഞ മേയ് 25നായിരുന്നു ജന്മഭൂമി റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p><img loading="lazy" class="alignnone size-medium wp-image-88864" src="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi-668x390-300x175.jpg" alt="" width="300" height="175" srcset="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi-668x390-300x175.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi-668x390.jpg 668w" sizes="(max-width: 300px) 100vw, 300px" /></p>
<p>കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പ വൈറസ് മലേഷ്യയില്&#x200d; നിന്ന് എത്തിയതാണെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ച് കെട്ടിയില്&#x200d; സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.&#8217; എന്നാണ് ആധികാരിക സ്രോതസുകളെ ഒന്നും ഉദ്ധരിക്കാതെ ജന്മഭൂമി എഴുതിയത്. സാബിത്ത് മലേഷ്യയില്&#x200d; നിന്നും നാട്ടിലെത്തിയതെന്ന് രോഗലക്ഷണങ്ങളോടെയാണെന്ന് നാട്ടുകാര്&#x200d; പറഞ്ഞതായും ജന്മഭൂമി എഴുതി. വാര്&#x200d;ത്ത പിന്നീട് നവമാധ്യമങ്ങളായ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിച്ചു. തൊട്ടടുത്ത ദിവസമായ മെയ് 26ലും ജന്മഭൂമി സാബിത്തിനെ വെറുതെ വിട്ടില്ല, ചുവന്ന നിറത്തില്&#x200d; &#8216;ശ്രദ്ധ സാബിത്തില്&#x200d;&#8217; എന്നായിരുന്നു ജന്മഭൂമിയുടെ പ്രധാന തലക്കെട്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-88865" src="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi2-668x370-300x166.jpg" alt="" width="300" height="166" srcset="https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi2-668x370-300x166.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/Janmabhumi2-668x370.jpg 668w" sizes="(max-width: 300px) 100vw, 300px" /><br />
ദുബായിലായിരുന്ന സാബിത്ത് അള്&#x200d;സറിനെ തുടര്&#x200d;ന്നാണ് ആറ് മാസം മുന്&#x200d;പ് നാട്ടിലേക്ക് മടങ്ങിയത്. എഞ്ചിനിയറായ സഹോദരന്&#x200d; സ്വാലിഹും വിസ കാലാവധി കഴിഞ്ഞതോടെ സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം സാബിത്ത് മലേഷ്യയില്&#x200d; പോയിട്ടില്ലെന്ന് ബന്ധുക്കള്&#x200d; വ്യക്തമാക്കിയിരുന്നു. സാബിത്ത് മലേഷ്യയിലേക്ക് പോയില്ലെന്ന് തെളിയിക്കുന്ന യാത്രാ രേഖകളും പുറത്ത് വിട്ടിരുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-88867" src="https://www.chandrikadaily.com/wp-content/uploads/2018/06/sabit2-668x380-300x171.jpg" alt="" width="300" height="171" srcset="https://www.chandrikadaily.com/wp-content/uploads/2018/06/sabit2-668x380-300x171.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/06/sabit2-668x380.jpg 668w" sizes="(max-width: 300px) 100vw, 300px" /></p>
<p>2017 ല്&#x200d; യു.എ.ഇയില്&#x200d; പോയതായി മാത്രമാണ് സാബിത്തിന്റെ പാസ്പോര്&#x200d;ട്ടിലുള്ളത്. 2017 ഫെബ്രുവരിയില്&#x200d; യു.എ.ഇയില്&#x200d; പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്. മരിക്കുന്നതിന്റെ ഒരാഴ്ച മുന്&#x200d;പ് വരെ സാബിത്ത് നാട്ടില്&#x200d; ജോലിക്ക് പോയിരുന്നെന്നും ബന്ധുക്കള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-charged-case-against-janmabhumi-daily-over-fake-report-about-nipa-virus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: ഭീതിയൊഴിഞ്ഞ് കോഴിക്കോട്; നാലാം ദിവസവും പുതിയ റിപ്പോര്&#x200d;ട്ടില്ല</title>
		<link>https://www.chandrikadaily.com/nipa-virus-fourth-day-negative-result-news.html</link>
					<comments>https://www.chandrikadaily.com/nipa-virus-fourth-day-negative-result-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Jun 2018 05:54:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[NIPA]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88558</guid>

					<description><![CDATA[കോഴിക്കോട്: തുടര്&#x200d;ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്&#x200d; സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്&#x200d; കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്&#x200d; പരിശോധിച്ചതില്&#x200d; നേരത്തെ ഉള്ള 18 കേസുകള്&#x200d; മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379 ആയി. ഇന്നലെ പ്രവേശിപ്പിച്ച അഞ്ച് പേര്&#x200d; ഉള്&#x200d;പ്പെടെ 24 പേരാണ് മെഡിക്കല്&#x200d; കോളേജില്&#x200d; നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. വിവിധ വകുപ്പുകളിലായുള്ള കേന്ദ്രസംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി എന്&#x200d;.സി.ഡി.സി, മൃഗസംരക്ഷണവകുപ്പ് എന്നിവ സംയുക്ത പരിശോധന നടത്തും. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: തുടര്&#x200d;ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്&#x200d; സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്&#x200d; കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്&#x200d; പരിശോധിച്ചതില്&#x200d; നേരത്തെ ഉള്ള 18 കേസുകള്&#x200d; മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379 ആയി.</p>
<p>ഇന്നലെ പ്രവേശിപ്പിച്ച അഞ്ച് പേര്&#x200d; ഉള്&#x200d;പ്പെടെ 24 പേരാണ് മെഡിക്കല്&#x200d; കോളേജില്&#x200d; നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. വിവിധ വകുപ്പുകളിലായുള്ള കേന്ദ്രസംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനായി എന്&#x200d;.സി.ഡി.സി, മൃഗസംരക്ഷണവകുപ്പ് എന്നിവ സംയുക്ത പരിശോധന നടത്തും. ഉറവിടം കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് എന്&#x200d;.സി.ഡി.സി ഡപ്യൂട്ടി ഡയറക്ടര്&#x200d; ജയ്കിരണ്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്&#x200d; നിന്നെത്തിയ ഹ്യൂമനണ്&#x200d; മോണോ ക്ലോണല്&#x200d; ആന്റിബോഡി മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയിലെ ഡോക്ടര്&#x200d;മാര്&#x200d;ക്ക് പരിശീലനം നല്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-virus-fourth-day-negative-result-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ: അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചു</title>
		<link>https://www.chandrikadaily.com/nipa-virus-niyamasabha-opposition-news.html</link>
					<comments>https://www.chandrikadaily.com/nipa-virus-niyamasabha-opposition-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Jun 2018 05:04:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[manipal medical]]></category>
		<category><![CDATA[Nipa Virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88552</guid>

					<description><![CDATA[തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്&#x200d;ന്നു പിടിക്കുന്നത് സഭ നിര്&#x200d;ത്തിവെച്ച ചര്&#x200d;ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്&#x200d; അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയത്തില്&#x200d; നിയമസഭയില്&#x200d; ഇന്നുച്ചക്ക് ചര്&#x200d;ച്ച നടക്കും. ഈ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d;വന്നതിന് ശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്&#x200d;കുന്നത്. നിപാ വൈറസിനെപ്പറ്റി ഭീതി പരത്തുന്ന തരത്തില്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; പടരുന്ന വ്യാജ പ്രചാരണങ്ങള്&#x200d; തടയുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം നല്&#x200d;കിയത്. ഇന്നത്തെ എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്&#x200d;ന്നു പിടിക്കുന്നത് സഭ നിര്&#x200d;ത്തിവെച്ച ചര്&#x200d;ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്&#x200d; അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.</p>
<p>അടിയന്തര പ്രമേയത്തില്&#x200d; നിയമസഭയില്&#x200d; ഇന്നുച്ചക്ക് ചര്&#x200d;ച്ച നടക്കും. ഈ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d;വന്നതിന് ശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്&#x200d;കുന്നത്.</p>
<p>നിപാ വൈറസിനെപ്പറ്റി ഭീതി പരത്തുന്ന തരത്തില്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; പടരുന്ന വ്യാജ പ്രചാരണങ്ങള്&#x200d; തടയുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം നല്&#x200d;കിയത്. ഇന്നത്തെ എല്ലാ നടപടികളും മാറ്റിവച്ചാണ് ചര്&#x200d;ച്ച നടത്തുന്നത്. നിപാ വൈറസ് ബോധവത്കരണത്തെക്കുറിച്ച് ആരോഗ്യമന്ത്രി സഭയില്&#x200d; നടത്താനിരുന്ന പ്രസ്താവനയും മാറ്റിവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-virus-niyamasabha-opposition-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
