<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nipah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nipah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 20 Jul 2025 11:29:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nipah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പെരിന്തല്‍മണ്ണയിലെ 15കാരിക്ക് നിപയില്ല; പരിശോധനാഫലം നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/15-year-old-girl-from-perinthalmanna-does-not-have-nipah-test-results-negative.html</link>
					<comments>https://www.chandrikadaily.com/15-year-old-girl-from-perinthalmanna-does-not-have-nipah-test-results-negative.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 20 Jul 2025 11:29:24 +0000</pubDate>
				<category><![CDATA[health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[Perinthalmanna]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347952</guid>

					<description><![CDATA[വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: തൃശൂര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികില്&#x200d;സയിലായിരുന്ന 15കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയെന്ന സംശയത്തെ തുടര്&#x200d;ന്നാണ് പെരിന്തല്&#x200d;മണ്ണ സ്വദേശിയായ പെണ്&#x200d;കുട്ടിയെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കല്&#x200d; കോളജിലെ ഐസൊലേഷന്&#x200d; വാര്&#x200d;ഡില്&#x200d; പ്രവേശിപ്പിച്ചിരുന്നു. എന്നാല്&#x200d;, കോഴിക്കോട് നടത്തിയ സ്രവ പരിശോധനല്&#x200d; നെഗറ്റീവ് ആണെന്ന് കണ്ടെത്തി.</p>
<p>സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്ളത്. ഇതില്&#x200d; 30 പേര്&#x200d; ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 97 പേര്&#x200d; ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്&#x200d; 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്&#x200d; ജില്ലകളില്&#x200d; ഒരാള്&#x200d; വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്&#x200d;ജ് അറിയിച്ചു.</p>
<p>മലപ്പുറത്ത് 13 പേര്&#x200d; ഐസൊലേഷനില്&#x200d; ചികിത്സയിലുണ്ട്. ഇതുവരെ 97 സാമ്പിളുകള്&#x200d; നെഗറ്റീവ് ആണ്. ഐസൊലേഷന്&#x200d; കാലയളവ് പൂര്&#x200d;ത്തിയാക്കിയ മലപ്പുറം ജില്ലയില്&#x200d; നിന്നുള്ള 21 പേരെയും പാലക്കാട് നിന്നുള്ള 12 പേരെയും സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15-year-old-girl-from-perinthalmanna-does-not-have-nipah-test-results-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജില്ലയിലെ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം; പാലക്കാട് നിപ ബാധിതന്‍ മരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍</title>
		<link>https://www.chandrikadaily.com/everyone-in-the-district-must-wear-masks-district-collector-says-after-nipah-patient-dies-in-palakkad.html</link>
					<comments>https://www.chandrikadaily.com/everyone-in-the-district-must-wear-masks-district-collector-says-after-nipah-patient-dies-in-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 14 Jul 2025 14:20:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[district collector]]></category>
		<category><![CDATA[mask]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347563</guid>

					<description><![CDATA[പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പതിനൊന്നാം തീയതിയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് വൈകീട്ടോടെ മരണം സംഭവിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം 57കാരൻ പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബന്ധുവിനെയും ആരോഗ്യപ്രവർത്തകയേയും പനിയെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ജൂലൈ 12നാണ് മണ്ണാര്&#x200d;ക്കാട് കുമരംപുത്തൂര്&#x200d; ചങ്ങലീരി സ്വദേശിയായ 58കാരന്&#x200d; നിപ ബാധിച്ച് മരിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.</p>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/everyone-in-the-district-must-wear-masks-district-collector-says-after-nipah-patient-dies-in-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ</title>
		<link>https://www.chandrikadaily.com/nipa-construction-of-virology-lab-in-kozhikode-medical-college-is-uncertain.html</link>
					<comments>https://www.chandrikadaily.com/nipa-construction-of-virology-lab-in-kozhikode-medical-college-is-uncertain.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Jul 2025 05:23:18 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[Kozhikode Virology Lab]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346890</guid>

					<description><![CDATA[നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പ്രഖ്യാപിച്ച വൈറോളജി ലാബിന്&#x200d;റെ നിര്&#x200d;മാണം അനിശ്ചിത്വത്തിലാണ്. നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 8 വർഷങ്ങൾക്കിപ്പുറവും ലാബ് ഇപ്പോഴും നിര്&#x200d;മാണഘട്ടത്തില്&#x200d; തന്നെയാണ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വേഗത്തില്&#x200d; രോഗ നിര്&#x200d;ണയം സാധ്യമാക്കുന്നതിനോടൊപ്പം വേഗത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആധുനിക സജ്ജീകരണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലെവല്&#x200d; മൂന്ന് ലാബ് പ്രഖ്യാപിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>2019 ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ട് തവണ പ്രവൃത്തി മുടങ്ങി. പിന്നീട് 2021 ല്&#x200d; എസ്റ്റിമേറ്റ് തുക 11 കോടിയായി ഉയർത്തി വീണ്ടും പുനരാരംഭിച്ചെങ്കിലും ലാബിൻ്റെ നിർമ്മാണം ഇന്നും പാതി വഴിയിലാണ്.</p>
<p>കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ് ലാബിന്റെ പ്രവര്&#x200d;ത്തനം വൈകുന്നതിന്റെ പ്രധാനകാരണമായി പറഞ്ഞ് തപിതപ്പാനാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഇതുവരെ ശ്രമിച്ചിട്ടുള്ളത്. നിലവില്&#x200d; കേരള മെഡിക്കല്&#x200d; സര്&#x200d;വീസസ് കോര്&#x200d;പറേഷന്&#x200d; മുഖേന ലാബിലേക്ക് വിതരണം ചെയ്ത വിലകൂടിയ പല ഉപകരണങ്ങള്&#x200d; എത്തിച്ചിട്ട് മാസങ്ങളായി.</p>
<p>മെഡിക്കല്&#x200d; കോളജിലെ വൈറോളജി ലാബില്&#x200d; നിലവില്&#x200d; പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. തുടര്&#x200d;ന്ന് അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കും. എന്നാല്&#x200d; കോഴിക്കോട്ടെ വൈറോളജി ലാബ് യാഥാര്&#x200d;ത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകമാകും.</p>
<p>&nbsp;</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-construction-of-virology-lab-in-kozhikode-medical-college-is-uncertain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/nipa-the-results-of-three-children-in-the-palakkad-contact-list-are-negative.html</link>
					<comments>https://www.chandrikadaily.com/nipa-the-results-of-three-children-in-the-palakkad-contact-list-are-negative.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 06 Jul 2025 04:45:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[negative]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346808</guid>

					<description><![CDATA[രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ]]></description>
										<content:encoded><![CDATA[<p>പാലക്കാട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്&#x200d;ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേസമയം കുട്ടികള്&#x200d; പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്&#x200d; പരിശോധനയ്ക്ക് അയയ്ക്കും.</p>
<p>അതേസമയം, നിപ ബാധിച്ച് പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്&#x200d; സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലേക്ക് മാറ്റി. നിപ വാര്&#x200d;ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്&#x200d;ട്ടബിള്&#x200d; വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്&#x200d;സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ ആശുപത്രിയിലെത്തിച്ചത്.</p>
<p>കുടുംബത്തിന്റെ ആവശ്യപ്രകാരം ആശുപത്രി മാറ്റിയതാണെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്&#x200d;ക്ക പട്ടികയില്&#x200d; ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്&#x200d;ക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്&#x200d;ത്തകരാണ്.<br />
നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-the-results-of-three-children-in-the-palakkad-contact-list-are-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു</title>
		<link>https://www.chandrikadaily.com/the-health-condition-of-the-woman-who-has-been-diagnosed-with-nipah-in-palakkad-remains-critical.html</link>
					<comments>https://www.chandrikadaily.com/the-health-condition-of-the-woman-who-has-been-diagnosed-with-nipah-in-palakkad-remains-critical.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 05 Jul 2025 13:52:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346773</guid>

					<description><![CDATA[പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്. ]]></description>
										<content:encoded><![CDATA[<p>പാലക്കാട് തച്ചനാട്ടുകരയില്&#x200d; നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തല്&#x200d;മണ്ണ മൗലാന ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന യുവതി നിലവില്&#x200d; വെന്റിലേറ്ററിലാണ്. അടുത്ത ദിവസം യുവതിയെ കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.</p>
<p>ഒരു ഡോസ് ഇഞ്ചക്ഷന്&#x200d; കൂടി നല്&#x200d;കി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റുക. ഇവരുടെ സമ്പര്&#x200d;ക്ക പട്ടികയിലുള്ളടത് 91 പേരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇവര്&#x200d; നിരീക്ഷണത്തിലാണ്. </p>
<p>അതേസമയം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാര്&#x200d;ഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്&#x200d;ഡുകളിലും കര്&#x200d;ശന സുരക്ഷ തുടരുകയാണ്. കണ്ടൈന്&#x200d;മെന്റ് സോണായ ഇവിടെ പൂര്&#x200d;ണമായും പൊലീസ് നിരീക്ഷണത്തിലാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-health-condition-of-the-woman-who-has-been-diagnosed-with-nipah-in-palakkad-remains-critical.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്‍; കൂടുതൽ മലപ്പുറത്ത്</title>
		<link>https://www.chandrikadaily.com/nippa-contact-list-total-345-names-more-in-malappuram.html</link>
					<comments>https://www.chandrikadaily.com/nippa-contact-list-total-345-names-more-in-malappuram.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 04 Jul 2025 15:31:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[keala]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346715</guid>

					<description><![CDATA[കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം∙ സംസ്ഥാനത്ത് നിപ്പ സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ആകെ 345 പേര്&#x200d; ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്&#x200d;ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്&#x200d;ത്തകരാണ്.</p>
<p>മലപ്പുറം, കോഴിക്കോട് മെഡിക്കല്&#x200d; കോളജുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; നിപ്പ കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് പുണെ വൈറോളജി ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; നിപ്പ സ്ഥിരീകരണത്തിനായി അയച്ച സാംപിളുകളില്&#x200d; പാലക്കാട് ചികിത്സയിലുള്ളയാള്&#x200d; പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിനു മുമ്പ് തന്നെ പ്രോട്ടോകോള്&#x200d; അനുസരിച്ചു പ്രതിരോധ നടപടികള്&#x200d; ശക്തമാക്കിയിരുന്നു. മലപ്പുറത്തെ രോഗിയുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. രണ്ട് നിപ്പ കേസുകളുമായി ബന്ധപ്പെട്ടു കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്&#x200d; ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്&#x200d; പാടില്ലെന്നു വിദഗ്ധര്&#x200d; പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമ്പര്&#x200d;ക്കമുള്ളവരെ കണ്ടെത്തുന്ന പ്രവര്&#x200d;ത്തനം ശക്തമാക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്&#x200d; ഉള്&#x200d;പ്പെടെ ആശുപത്രികളില്&#x200d; ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്&#x200d;ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്&#x200d; തന്നെ പുറത്തിറക്കണം.</p>
<p>കഴിഞ്ഞ മാസം 25, 26 തീയതികളിലാണു നിപ്പ ബാധിച്ച രണ്ടു പേര്&#x200d;ക്കും രോഗലക്ഷണങ്ങള്&#x200d; കണ്ടു തുടങ്ങിയത്. ഈ പ്രദേശങ്ങളില്&#x200d; നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്&#x200d; ശേഖരിക്കും. ഇവിടങ്ങളില്&#x200d; നിശ്ചിത കാലയളവില്&#x200d; മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.</p>
<p>സ്റ്റേറ്റ് കണ്&#x200d;ട്രോള്&#x200d; റൂമും ജില്ലാ കണ്&#x200d;ട്രോള്&#x200d; റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള്&#x200d; വീതം 3 ജില്ലകളില്&#x200d; രൂപീകരിച്ചു. രണ്ട് നിപ്പ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്&#x200d; ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്പര്&#x200d;ക്ക പട്ടിക തയാറാക്കി വരുന്നു. രണ്ട് ജില്ലകളില്&#x200d; കണ്ടെയ്&#x200d;ൻമെന്റ് സോണുകള്&#x200d; കലക്ടര്&#x200d;മാര്&#x200d; പ്രഖ്യാപിച്ചു. കണ്ടെയ്&#x200d;ൻമെന്റ് സോണുകളില്&#x200d; മാസ്‌ക് നിര്&#x200d;ബന്ധമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nippa-contact-list-total-345-names-more-in-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്</title>
		<link>https://www.chandrikadaily.com/palakkad-resident-nipah-confirmed-the-result-in-pune-is-also-positive.html</link>
					<comments>https://www.chandrikadaily.com/palakkad-resident-nipah-confirmed-the-result-in-pune-is-also-positive.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 04 Jul 2025 06:52:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346660</guid>

					<description><![CDATA[ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലേറെ പേര്‍
]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും നിപ. ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്&#x200d; രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകല്&#x200d; സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്&#x200d; 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നു.</p>
<p>രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്&#x200d;ക്കത്തിലുണ്ടായിരുന്നവര്&#x200d;ക്ക് കടുത്ത ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചു. 100ലധികം പേര്&#x200d; ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്&#x200d;മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാട്ടുകല്&#x200d; കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. മൂന്ന് കിലോമീറ്റര്&#x200d; പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല.</p>
<p>പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടര്&#x200d;ന്ന് സ്ഥിരീകരണത്തിനായി സാംപിള്&#x200d; പൂനെ നാഷണല്&#x200d; വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-resident-nipah-confirmed-the-result-in-pune-is-also-positive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്</title>
		<link>https://www.chandrikadaily.com/with-2-samples-coming-back-negative-the-patient-is-technically-free-from-nipah-infection-minister-veena-george.html</link>
					<comments>https://www.chandrikadaily.com/with-2-samples-coming-back-negative-the-patient-is-technically-free-from-nipah-infection-minister-veena-george.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 30 May 2025 09:23:10 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[health]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343020</guid>

					<description><![CDATA[രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്&#x200d; കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്&#x200d; നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്&#x200d; തുടര്&#x200d;ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്&#x200d; പൂര്&#x200d;ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.</p>
<p>ഹൃദയമിടിപ്പ്, രക്തസമ്മര്&#x200d;ദ്ദം, ഓക്സിജന്&#x200d; സാച്ചുറേഷന്&#x200d; തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്&#x200d; എല്ലാം സാധാരണ നിലയിലാണ്. കരള്&#x200d;, വൃക്കകള്&#x200d; തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്&#x200d;ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്&#x200d; ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്&#x200d; ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്&#x200d; പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്&#x200d; എംആര്&#x200d;ഐ പരിശോധനകളില്&#x200d; അണുബാധ കാരണം തലച്ചോറില്&#x200d; ഉണ്ടായ പരിക്കുകള്&#x200d; ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.</p>
<p>കൂടുതല്&#x200d; വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്&#x200d;ണമായ ഇന്&#x200d;കുബേഷന്&#x200d; പീരീഡ് (ആദ്യ രോഗിയില്&#x200d; നിന്നും മറ്റൊരാള്&#x200d;ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്&#x200d; അത് പ്രകടമാക്കാന്&#x200d; എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്&#x200d; സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്&#x200d; കൂടി തുടരേണ്ടി വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-2-samples-coming-back-negative-the-patient-is-technically-free-from-nipah-infection-minister-veena-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍</title>
		<link>https://www.chandrikadaily.com/the-district-collector-issued-an-order-to-withdraw-the-nipa-restrictions-in-malappuram.html</link>
					<comments>https://www.chandrikadaily.com/the-district-collector-issued-an-order-to-withdraw-the-nipa-restrictions-in-malappuram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 22 May 2025 10:30:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[district collector]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342088</guid>

					<description><![CDATA[മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്&#x200d; യുവതിക്ക് നിപ ബാധിച്ചതിനെ തുടര്&#x200d;ന്ന് ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്&#x200d;മെന്റ് സോണുകളും പിന്&#x200d;വലിച്ചു. കൂടുതല്&#x200d; പേര്&#x200d;ക്ക് നിപ ബാധിക്കാത്തതിനെ തുടര്&#x200d;ന്നാണ് കളക്ടര്&#x200d; നിയന്ത്രണങ്ങള്&#x200d; പിന്&#x200d;വലിക്കാന്&#x200d; ഉത്തരവിറക്കിയത്.<br />
വളാഞ്ചേരി മുന്&#x200d;സിപ്പാലിറ്റി രണ്ടാം വാര്&#x200d;ഡിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്&#x200d; തന്നെ മൂന്ന് കിലോമീറ്റര്&#x200d; ചുറ്റവില്&#x200d;  കണ്ടെയ്ന്&#x200d;മെന്റ് സോണുകള്&#x200d; ആക്കിയിരുന്നു. മാറാക്കര, എടയൂര്&#x200d; പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്&#x200d;മെന്റ് സോണുകളില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു. ഇപ്പോള്&#x200d; ഈ നിയന്ത്രണങ്ങളെല്ലാം പിന്&#x200d;വലിച്ചിട്ടുണ്ട്. ചുമയെയും പനിയെയും തുടര്&#x200d;ന്ന് ആശുപത്രിയിലെത്തിയ ഇവര്&#x200d;ക്ക് പരിശോധനയില്&#x200d; നിപ സ്ഥിരീകരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-district-collector-issued-an-order-to-withdraw-the-nipa-restrictions-in-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; 166 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍</title>
		<link>https://www.chandrikadaily.com/nipah-7-more-people-test-negative-166-people-on-contact-list.html</link>
					<comments>https://www.chandrikadaily.com/nipah-7-more-people-test-negative-166-people-on-contact-list.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 May 2025 13:29:53 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341190</guid>

					<description><![CDATA[മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; നിപ ബാധിച്ച രോഗിയുടെ സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്&#x200d;ക്കപ്പട്ടികയിലുള്ളത്. 65 പേര്&#x200d; ഹൈ റിസ്‌കിലും 101 പേര്&#x200d; ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 119, പാലക്കാട് 39, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്&#x200d;, കണ്ണൂര്&#x200d; ഒന്ന് വീതം പേര്&#x200d; എന്നിങ്ങനെയാണ് സമ്പര്&#x200d;ക്കപ്പട്ടികയിലുള്ളത്. നിലവില്&#x200d; ഒരാള്&#x200d;ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര്&#x200d; ചികിത്സയിലുണ്ട്. ഒരാള്&#x200d; ഐസിയുവില്&#x200d; ചികിത്സയിലാണ്.</p>
<p>നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്&#x200d; തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്&#x200d;ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്&#x200d;കി വരുന്നു. ഫീവര്&#x200d; സര്&#x200d;വൈലന്&#x200d;സിന്റെ ഭാഗമായി ആകെ 4749 വീടുകളാണ് സന്ദര്&#x200d;ശിച്ചത്.</p>
<p>പുതുതായി കേസ് റിപ്പോര്&#x200d;ട്ട് ചെയ്തില്ലെങ്കിലും പ്രോട്ടോകോള്&#x200d; അനുസരിച്ച് പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടരാന്&#x200d; മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി. സ്‌കൂള്&#x200d; തുറക്കുന്ന പശ്ചാത്തലത്തില്&#x200d; അവബോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമായി തുടരാനും നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-7-more-people-test-negative-166-people-on-contact-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
