<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nitish kumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nitish-kumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Mar 2025 12:28:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nitish kumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിതീഷ് കുമാറിന് മുഖ്യമന്ത്രിയായി തുടരാനുള്ള മാനസിക സ്ഥിരതയില്ല: രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ</title>
		<link>https://www.chandrikadaily.com/nitish-kumar-lacks-the-mental-stability-to-continue-as-cm-prashant-kishor-strongly-criticizes.html</link>
					<comments>https://www.chandrikadaily.com/nitish-kumar-lacks-the-mental-stability-to-continue-as-cm-prashant-kishor-strongly-criticizes.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Mar 2025 12:28:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[nitish kumar]]></category>
		<category><![CDATA[prashant kishor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335494</guid>

					<description><![CDATA[സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് കുമാറിന്റെ മാനസിക സ്ഥിരതയെ ചോദ്യം ചെയ്ത പ്രശാന്ത് കിഷോർ, അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ശാരീരികമായി അവശനാണ് നിതിഷ് കുമാർ. സർക്കാറിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും അദ്ദേഹത്തിനില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.</p>
<p>നിതീഷിന്റെ ആരോഗ്യത്തെ കുറിച്ച് ആദ്യം ആശങ്ക പങ്കുവെച്ചത് അദ്ദേഹത്തിന്റെ അനുയായി ആയ സുശീൽ കുമാർ ആണ്. അതിനു ശേഷം ബിഹാറിലെ മന്ത്രിമാർ വരെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞു. ജനുവരി വരെ ഇക്കാര്യത്തിൽ താൻ ഒരഭിപ്രായവും പറഞ്ഞിരുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.</p>
<p>എന്നാൽ ബിഹാർ പബ്ലിക് സർവീസ് ​പ്രതിഷേധത്തിലൂടെ നിതീഷ് കുമാറിന്റെ മാനസിക സ്ഥിരത ഓരോ ദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഞാൻ മനസിലാക്കി. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും മനസിലാകുന്നുപോലുമില്ല.-പ്രശാന്ത് കിഷോർ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.</p>
<p>പൊതുപരിപാടിയിൽ ദേശീയ ഗാനം അവതരിപ്പിച്ച വേളയിൽ ചീഫ് സെക്രട്ടറിയോട് സംസാരിച്ചുകൊണ്ടു നിൽക്കുന്ന നിതീഷ് കുമാറിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള നിതീഷിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ബിഹാർ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തുവന്നു.</p>
<p>ഏതാനും ആഴ്ചകളായി നിതീഷ് കുമാറിനെ നിരന്തരം വിമർശിച്ച് രംഗത്ത് സജീവമാണ് പ്രശാന്ത് കിഷോറും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിക്കരുതെന്നാണ് വോട്ടർമാരോടുള്ള കിഷോറിന്റെ അഭ്യർഥന. അധികാരം നിലനിർത്താനുള്ള കവചമായി നിതീഷ് കുമാറിനെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അടുത്തിടെയുണ്ടായ മന്ത്രിസഭ വികസനം കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൊതുപണം ദുർവിനിയോഗം ചെയ്യാനുള്ള അവസരമാക്കി മാറ്റിയെന്നും ​കിഷോർ ആരോപിച്ചു.</p>
<p>ആരോപണങ്ങൾക്കിടെ നിതീഷ് കുമാർ പൂർണ ആരോഗ്യവാനാണെന്നും ഒരു പ്രശ്നവുമില്ലെന്നും വാദിച്ച് മകൻ നിഷാന്ത് കുമാറും ജെ.ഡി.യു നേതാക്കളും രംഗത്ത്&#x200d;വന്നിരുന്നു. നിതീഷ് 100 ശതമാനം ഫിറ്റാണെന്നും അടുത്ത തവണയും സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-lacks-the-mental-stability-to-continue-as-cm-prashant-kishor-strongly-criticizes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്‌; നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിച്ച് മുസ്&#x200d;ലിം സംഘടന</title>
		<link>https://www.chandrikadaily.com/you-came-to-power-by-promising-secular-governance-muslim-organization-rejects-nitish-kumars-iftar-invitation.html</link>
					<comments>https://www.chandrikadaily.com/you-came-to-power-by-promising-secular-governance-muslim-organization-rejects-nitish-kumars-iftar-invitation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Mar 2025 07:55:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335269</guid>

					<description><![CDATA[‘മുസ്&#x200d;ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>വഖഫ് ബില്ലിനെ പിന്തുണക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ ക്ഷണം നിരസിക്കുന്നതായി ബീഹാറിലെ പ്രമുഖ മുസ്&#x200d;ലിം സംഘടനയായ ‘ഇമാറാത്ത് ശരീഅത്ത്’.</p>
<p>ബീഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ഇമാറാത്ത് ശരീഅത്ത്, ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ നടക്കുന്ന ഇഫ്താറിനുള്ള ക്ഷണത്തിന് മറുപടിയായി കത്തിന്റെ ഒരു പകർപ്പ് പങ്കിട്ടു.</p>
<p>‘മാർച്ച് 23ന് നടക്കുന്ന സർക്കാർ ഇഫ്താറിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മുസ്&#x200d;ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വഖഫ് ബില്ലിനുള്ള താങ്കളുടെ പിന്തുണ കണക്കിലെടുത്താണ് ഈ തീരുമാനം’ -കത്തിൽ പറയുന്നു.</p>
<p>‘മുസ്&#x200d;ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര ഭരണം വാഗ്ദാനം ചെയ്താണ് താങ്കൾ അധികാരത്തിലെത്തിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യവും ഒരു നിയമ നിർമാണത്തിനുള്ള പിന്തുണയും താങ്കളുടെ​ പ്രഖ്യാപിത പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്ന്’ ഇമാറാത്ത് ശരീഅത്ത് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-came-to-power-by-promising-secular-governance-muslim-organization-rejects-nitish-kumars-iftar-invitation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു</title>
		<link>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html</link>
					<comments>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Jan 2025 12:46:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326867</guid>

					<description><![CDATA[2022ലെ മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്&#x200d;ക്കകം അഞ്ച് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറി.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിലെ ബി.ജെ.പി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ച് നിതീഷ് കുമാറിന്റെ ജനാതാദള്&#x200d; (യുണൈറ്റഡ്). ഇനിമുതല്&#x200d; പാര്&#x200d;ട്ടിയുടെ ഏക എം.എല്&#x200d;.എ പ്രതിപക്ഷ നിരയില്&#x200d; ഇരിക്കും. വിഷയത്തില്&#x200d; മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് കത്തയച്ചു.</p>
<p>മേഘാലയയില്&#x200d; അധികാരത്തിലുള്ള കോണ്&#x200d;റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി, ബിരേന്&#x200d; സിംഗ് സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.</p>
<p>&#8216;മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്&#x200d;ക്കാറിന് ജനതാദള്&#x200d; (യുണൈറ്റഡ്) മണിപ്പൂര്&#x200d; യൂണിറ്റ് നല്&#x200d;കിയ പിന്തുണ പിന്&#x200d;വലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എല്&#x200d;.എയായ മുഹമ്മദ് അബ്ദുള്&#x200d; നാസിറിനെ സഭയില്&#x200d; പ്രതിപക്ഷ എം.എല്&#x200d;.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു&#8217; മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് അയച്ച കത്തില്&#x200d; പറയുന്നു.</p>
<p>2022ലെ മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്&#x200d;ക്കകം അഞ്ച് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറി.</p>
<p>60 അംഗ നിയമസഭയില്&#x200d; നിലവില്&#x200d; ബി.ജെ.പിക്ക് 37 എം.എല്&#x200d;.എമാരുണ്ട്. നാഗാ പീപ്പിള്&#x200d;സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്&#x200d;.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു രാജ്യത്താകമാനം നേടിയത്. ലോക്‌സഭയിലെ ഏഴാമത്തെ വലിയ പാര്&#x200d;ട്ടിയും ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്താന്&#x200d; സഹായിച്ച പ്രധാന സഖ്യകക്ഷികളില്&#x200d; ഒന്നുമാണ് ജെ.ഡി.യു. ഈ വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെ.ഡി.യു പ്രസിഡന്റും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്&#x200d;, പ്രതിപക്ഷ ബ്ലോക്കില്&#x200d; നിന്നും കഴിഞ്ഞ വര്&#x200d;ഷമാണ് എന്&#x200d;.ഡി.എയിലേക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി ആയോഗ് യോഗത്തിൽനിന്ന് വിട്ടുനിന്ന് നിതീഷ് കുമാർ</title>
		<link>https://www.chandrikadaily.com/nitish-kumar-abstained-from-niti-aayog-meeting.html</link>
					<comments>https://www.chandrikadaily.com/nitish-kumar-abstained-from-niti-aayog-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 10:29:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303973</guid>

					<description><![CDATA[നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്&#x200d;റെ കാരണം വ്യക്തമല്ല.]]></description>
										<content:encoded><![CDATA[<p>നീതി ആയോഗ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ലെന്ന് അധികൃതർ. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയുമാണ് യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്&#x200d;റെ കാരണം വ്യക്തമല്ല.</p>
<p>&#8220;ഇത് ആദ്യമായല്ല മുഖ്യമന്ത്രി നിതീഷ് ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തത്. നേരത്തെയും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല, ബിഹാറിനെ പ്രതിനിധീകരിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു -ജെ.ഡി.യു വക്താവ് നീരജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ബിഹാറിൽ നിന്നുള്ള 4 കേന്ദ്ര മന്ത്രിമാരും നീതി ആയോഗിൽ അംഗങ്ങളാണെന്നും അവർ യോഗത്തിൽ പങ്കെടുക്കുമെന്നും ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മോദി അധ്യക്ഷനായ നീതി ആയോഗിന്&#x200d;റെ പരമോന്നത ബോഡിയിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്&#x200d;റ് ഗവർണർമാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു.</p>
<p>ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോ​ഗ് യോ​ഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-abstained-from-niti-aayog-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിതീഷ് കുമാറിന് തിരിച്ചടി; ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം കേന്ദ്രം തള്ളി</title>
		<link>https://www.chandrikadaily.com/nitish-kumar-hits-back-the-center-rejected-the-demand-for-special-status-for-bihar.html</link>
					<comments>https://www.chandrikadaily.com/nitish-kumar-hits-back-the-center-rejected-the-demand-for-special-status-for-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 10:51:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Center rejected]]></category>
		<category><![CDATA[nitish kumar]]></category>
		<category><![CDATA[Special Status]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303476</guid>

					<description><![CDATA[ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ജെ.ഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് ശക്തമായ തിരിച്ചടിയായി കേന്ദ്രത്തിന്റെ തീരുമാനം. ഇന്ത്യ സഖത്തിനൊപ്പം എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവലെ സഞ്ജയ് കുമാർ ഝായും ലോക് ജൻ ശക്തി നേതാവും കേന്ദ്രമ​ന്ത്രിയുമായ ചിരാഗ് പാസ്വാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ആർ.​ജെ.ഡിയും പിന്തുണയുമായി പിന്നണിയിലുണ്ടായിരുന്നു.</p>
<p>ഝഞ്ചർപൂർ ലോക്‌സഭാ എം.പി രാംപ്രിത് മണ്ഡലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കാര്യം വ്യക്തമാക്കിയത്. &#8221;പണ്ട് ദേശീയ വികസന കൗൺസിൽ ചില സംസ്ഥാനങ്ങൾക്ക് പദ്ധതികൾ എളുപ്പത്തിൽ ലഭിക്കാൻ പ്രത്യേക പദവി നൽകിയിരുന്നു. ആ വിഭാഗത്തിൽ ഉൾപ്പെടാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക സവിശേഷതകൾ വേണം. ആ സംസ്ഥാനം മലയോരവും ദുഷ്&#x200d;കരവുമായ ഭൂപ്രദേശമായിരിക്കണം. ജനസാന്ദ്രത കുറവായിരിക്കണം.</p>
<p>അതല്ലെങ്കിൽ ആദിവാസി ജനസംഖ്യ കൂടുതലായിരിക്കണം. അയൽ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാന സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാകണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരിക്കണം.</p>
<p>ഈ പട്ടിക കൂടി പരിഗണിച്ചാണ് ബിഹാറിന് പ്രത്യേക പദവി നൽകേണ്ട എന്ന് തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ബിഹാർ, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു, ​വൈ.എസ്.ആർ.സി.പി, ബി.ജെ.ഡി പാർട്ടികൾ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെലുഗു ദേശം പാർട്ടി(ടി.ഡി.പി) ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിച്ചതിൽ അത്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. എൻ.ഡി​.എയിലെ നെടുംതൂണെന്ന് വേണമെങ്കിൽ ജെ.ഡി.യുവിനെ വിശേഷിപ്പിക്കാം. ബിഹാറിന് പ്രത്യേക പദവിയാവശ്യപ്പെട്ട് എൻ.ഡി.എ പ്രമേയം പാസാക്കിയിരുന്നു. ആന്ധ്ര പ്രദേശിലെ നേതാക്കളും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഈയാവശ്യം ഉയരുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-hits-back-the-center-rejected-the-demand-for-special-status-for-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുമായുള്ള സഖ്യം പുനഃപരിശോധിക്കണം; നിതീഷ് കുമാറിന് മുന്നില്&#x200d; ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്&#x200d; യൂണിറ്റ്</title>
		<link>https://www.chandrikadaily.com/alliance-with-bjp-should-be-reconsidered-jammu-and-kashmir-unit-of-jd-u-with-demand-before-nitish-kumar.html</link>
					<comments>https://www.chandrikadaily.com/alliance-with-bjp-should-be-reconsidered-jammu-and-kashmir-unit-of-jd-u-with-demand-before-nitish-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 04:59:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alliance]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303397</guid>

					<description><![CDATA[വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്&#x200d; അറിയിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>കേന്ദ്രത്തില്&#x200d; ബി.ജെ.പി സര്&#x200d;ക്കാരുമായുള്ള സഖ്യം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്&#x200d; യൂണിറ്റ്. വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്&#x200d; അറിയിച്ചതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ പ്രവര്&#x200d;ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്&#x200d; സെക്രട്ടറി വിവേക് ബാലി പറഞ്ഞു. കശ്മീരിലെ ഇസ്ലാമിക പണ്ഡിതന്മാരെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്&#x200d; ജെ.ഡി.യു ശ്രമിക്കുന്നുണ്ടെന്നും എന്നാല്&#x200d; ബി.ജെ.പി ഈ ശ്രമങ്ങള്&#x200d;ക്ക് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതിനിടെ, പാര്&#x200d;ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്&#x200d;ക്കാരുമായി നടന്ന സര്&#x200d;വകക്ഷി യോ?ഗത്തില്&#x200d; ബിഹാറിന് പ്രത്യേക പദവി നല്&#x200d;കാന്&#x200d; നിതീഷ് കുമാര്&#x200d; ആവശ്യപ്പെട്ടന്നാണ് വിവരം. കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം എക്‌സില്&#x200d; പങ്കുവെച്ചത്. ബിഹാര്&#x200d;, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് യോഗത്തില്&#x200d; പ്രത്യേക പദവി ആവശ്യപ്പെട്ടത്. പ്രത്യേക പദവി നല്&#x200d;കില്ലെങ്കില്&#x200d; പ്രത്യേക സാമ്പത്തിക പാക്കേജ് നല്&#x200d;കണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alliance-with-bjp-should-be-reconsidered-jammu-and-kashmir-unit-of-jd-u-with-demand-before-nitish-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമ്പത് ദിവസത്തിനിടെ തകർന്നത് അഞ്ച് പാലങ്ങൾ; നിതീഷ് കുമാറിനെ പരിഹസിച്ച് തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/kumarfive-bridges-collapsed-in-nine-days-tejashwi-yadav-mocking-nitish-kumar.html</link>
					<comments>https://www.chandrikadaily.com/kumarfive-bridges-collapsed-in-nine-days-tejashwi-yadav-mocking-nitish-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jun 2024 10:51:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[bridges]]></category>
		<category><![CDATA[collapses]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301336</guid>

					<description><![CDATA[മധുബാനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകര്&#x200d;ന്നതിന്റെ ചിത്രസഹിതം പങ്കുവെച്ചാണ് തേജസ്വിയുടെ വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>ബിഹാറില്&#x200d; 9 ദിവസത്തിനുള്ളില്&#x200d; അഞ്ച് പാലങ്ങള്&#x200d; തകര്&#x200d;ന്നതില്&#x200d; നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാരിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ്. മധുബാനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകര്&#x200d;ന്നതിന്റെ ചിത്രസഹിതം പങ്കുവെച്ചാണ് തേജസ്വിയുടെ വിമര്&#x200d;ശനം. &#8221;ഒമ്പത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. ഭൂതാഹി നദിയില്&#x200d; വര്&#x200d;ഷങ്ങളായി നിര്&#x200d;മാണത്തിലിരുന്ന പാലമാണിത്.</p>
<p>പാലം തകരാനുള്ള കാരണം നിങ്ങള്&#x200d; കണ്ടെത്തിയോ? ഇല്ലെങ്കില്&#x200d; എന്തുകൊണ്ട്? ഞങ്ങള്&#x200d; കണ്ടെത്താന്&#x200d; ശ്രമിക്കണോ?-എന്നാണ് തേജസ്വി യാദവ് ചോദിച്ചത്. രണ്ടുവര്&#x200d;ഷത്തിലേറെയായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. 75 മീറ്റര്&#x200d; നീളമുള്ള പാലത്തിന്റെ തൂണുകളിലൊന്ന് ഒലിച്ചുപോയതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>മൂന്നുകോടിയാണ് പാലത്തിന്റെ നിര്&#x200d;മാണ ചെലവ്. കഴിഞ്ഞയാഴ്ച അരാരിയ, സിവാന്&#x200d;, കിഴക്കന്&#x200d; ചമ്പാരന്&#x200d; ജില്ലകളില്&#x200d; പാലം തകര്&#x200d;ന്നിരുന്നു. ബുധനാഴ്ച കിഷന്&#x200d;ഗഞ്ചിലെ 13 വര്&#x200d;ഷം പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകര്&#x200d;ന്നത്.തുടര്&#x200d;ന്ന് 40,000 ആളുകള്&#x200d; ഒറ്റപ്പെട്ടു.</p>
<p>2011ല്&#x200d; മുഖ്യമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴില്&#x200d; 25 ലക്ഷം രൂപ ചെലവില്&#x200d; നിര്&#x200d;മിച്ച 70 മീറ്റര്&#x200d; നീളവും 12 മീറ്റര്&#x200d; വീതിയുമുള്ള പാലം കനത്ത മഴയെ തുടര്&#x200d;ന്നുണ്ടായ വെള്ളപ്പൊക്കത്തില്&#x200d; തകര്&#x200d;ന്നു. ജൂണ്&#x200d; 23 ന് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴില്&#x200d; നിര്&#x200d;മിച്ച പശ്ചിമ ചമ്പാരന്&#x200d; ജില്ലയില്&#x200d; നിര്&#x200d;മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം കോണ്&#x200d;ക്രീറ്റ് കഴിഞ്ഞ് മണിക്കൂറുകള്&#x200d;ക്ക് ശേഷം തകര്&#x200d;ന്നു. ജൂണ്&#x200d; 22 ന് സിവാന്&#x200d; ജില്ലയിലെ മഹാരാഗഞ്ച് ബ്ലോക്കില്&#x200d; ഗണ്ഡക് നദിയുടെ ഒരു നദിക്ക് കുറുകെയുള്ള ഒരു ചെറിയ പാലം പെട്ടെന്നുള്ള നീരൊഴുക്ക് കാരണം തകര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kumarfive-bridges-collapsed-in-nine-days-tejashwi-yadav-mocking-nitish-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ ആര് ഭരിക്കുമെന്ന്  നിതീഷും ചന്ദ്ര ബാബു നായിഡുവും തീരുമാനിക്കും; ഇന്ത്യാ മുന്നണിയുടെ നിര്&#x200d;ണായക യോഗം ഇന്ന്</title>
		<link>https://www.chandrikadaily.com/nitish-and-chandra-babu-naidu-will-decide-who-will-rule-india-crucial-meeting-of-india-front-today.html</link>
					<comments>https://www.chandrikadaily.com/nitish-and-chandra-babu-naidu-will-decide-who-will-rule-india-crucial-meeting-of-india-front-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 04:44:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[chandra babu]]></category>
		<category><![CDATA[India]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299394</guid>

					<description><![CDATA[എല്ലാ കക്ഷികളുമായി നടക്കുന്ന യോഗത്തില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച ചര്&#x200d;ച്ചകള്&#x200d; നടക്കുമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധി പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>400 സീറ്റുകളെന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് സഖ്യ കക്ഷികളെയും ചേര്&#x200d;ത്ത് ആകെ നേടാനായത് 292 സീറ്റുകളാണ്. ഇന്ത്യാ മുന്നണി നേടിയതാവട്ടെ 234 സീറ്റുകളും. ഇതോടെ രാജ്യം ആര് ഭരിക്കുമെന്നത് ഇനി നിതീഷ് കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും നിലപാട് അനുസരിച്ചിരിക്കും.</p>
<p>ഇത്തവണ ആകെ 240 സീറ്റുകള്&#x200d; നേടാനെ ബി.ജെ.പിക്ക് സാധിച്ചുള്ളൂ. ജെ.ഡി.യു ബിഹാറില്&#x200d; നേടിയ 12 സീറ്റും ടി.ഡി.പി ആന്ധ്രാപ്രദേശില്&#x200d; നേടിയ 16 സീറ്റും ചേര്&#x200d;ന്നാണ് കേവല ഭൂരിപക്ഷത്തിലേക്ക് എന്&#x200d;.ഡി.എ സഖ്യം എത്തിയത്.സര്&#x200d;ക്കാര്&#x200d; ഉണ്ടാക്കുമെന്ന് മോദി പറഞ്ഞെങ്കിലും ഇന്ത്യാ സഖ്യവും സര്&#x200d;ക്കാര്&#x200d; രൂപീകരണ ശ്രമങ്ങള്&#x200d; തുടങ്ങിയിട്ടുണ്ട്. ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ നിര്&#x200d;ണായക യോഗം വൈകിട്ട് 6 മണിക്ക് നടക്കും. എല്ലാ കക്ഷികളുമായി നടക്കുന്ന യോഗത്തില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച ചര്&#x200d;ച്ചകള്&#x200d; നടക്കുമെന്നാണ് കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധി പറഞ്ഞത്.</p>
<p>തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എന്&#x200d;.സി.പി നേതാവ് ശരദ് പവാര്&#x200d; ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും തെലുങ്ക് ദേശം പാര്&#x200d;ട്ടി ചന്ദ്ര ബാബു നായിഡുവിനെയും വിളിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകാന്&#x200d; ഓഫറുകള്&#x200d; മുന്നോട്ട് വെച്ചെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
<p>നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദവും ചന്ദ്രബാബു നായിഡുവിന് ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്&#x200d;കാമെന്നും വാഗ്ദാനം നല്&#x200d;കിയെന്നാണ് റിപ്പോര്&#x200d;ട്ട്. ഇനി എന്&#x200d;.ഡി.എയുടെ ഭാഗമായി തുടരുമോ അതോ ഇന്ത്യാ സഖ്യത്തിനൊപ്പം ചേര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമോ എന്നത് നീതീഷിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും നിലപാട് അനുസരിച്ചിരിക്കും.</p>
<p>ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിനടക്കം നേതൃത്വം നല്&#x200d;കിയിരുന്ന നിതീഷ് കുമാര്&#x200d; ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്&#x200d; സഖ്യത്തിലേക്ക് തിരിച്ച് വരുമെന്ന് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത്തരത്തില്&#x200d; ഇരുവരുടെയും പിന്തുണ തേടനുള്ള ശ്രമങ്ങള്&#x200d; ഇന്ത്യാ മുന്നണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>അഴിമതിക്കേസില്&#x200d; ജയിലില്&#x200d; നിന്ന് ഇറങ്ങിയതിന് ശേഷം ചന്ദ്ര ബാബു നായിഡു ആന്ധ്രയില്&#x200d; വലിയ തിരുച്ച് വരവാണ് നടത്തിയിരിക്കുന്നത്. ആകെ 16 സീറ്റുകളാണ് ടി.ഡി.പി ആന്ധ്രാപ്രദേശില്&#x200d; നേടിയത്.ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ടി.ഡി.പി വലിയ മുന്നേറ്റമാണ് നടത്തിയത്. 135 സീറ്റുകള്&#x200d; നേടിയാണ് ടി.ഡി.പി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്. വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസിന് വെറും 11 സീറ്റുകള്&#x200d; മാത്രമേ സംസ്ഥാനത്ത് നേടാന്&#x200d; സാധിച്ചുള്ളൂ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-and-chandra-babu-naidu-will-decide-who-will-rule-india-crucial-meeting-of-india-front-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിതീഷ് കുമാർ ബി.ജെ.പിയുമായി നല്ല രസത്തിലല്ല; തെരഞ്ഞെടുപ്പിനു ശേഷം വലിയൊരു മാറ്റം സംഭവിക്കും -തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/nitish-kumar-not-on-good-terms-with-bjp-a-big-change-will-happen-after-the-elections-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/nitish-kumar-not-on-good-terms-with-bjp-a-big-change-will-happen-after-the-elections-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 May 2024 14:13:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[nitish kumar]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299012</guid>

					<description><![CDATA[ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നല്ല രസത്തിലല്ലെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.</p>
<p>നിതീഷ് കുമാർ സഖ്യം വിട്ട് ജനുവരിയിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയതോടെ തേജസ്വിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ വലിയൊരു തീരുമാനമെടുക്കും. ഇപ്പോൾ ​തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും അദ്ദേഹം പോകുന്നില്ല.-തേജസ്വി പറഞ്ഞു.</p>
<p>ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു. ​ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.</p>
<p>സഖ്യത്തിന് 300 സീറ്റ് എങ്കിലും ലഭിക്കും. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ പോകുന്നത്.-തേജസ്വി കൂട്ടിച്ചേർത്തു. 2022 ലാണ് നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ട് പ്രതിപക്ഷമായ മഹാഗഡ്ബന്ധനൊപ്പം ചേർന്നത്. 2024 ജനുവരിയിൽ സഖ്യം വിട്ട് വീണ്ടും ബി.ജെ.പിക്കൊപ്പം പോയി. ഒമ്പതാംതവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.</p>
<p>ബിഹാറിൽ ബി.ജെ.പി 17ഉം ജെ.ഡി.യു 16ഉം സീറ്റുകളി​ലാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി അഞ്ചു സീറ്റിലും ജിതൻ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ ഓരോ സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളും ഒന്നിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-not-on-good-terms-with-bjp-a-big-change-will-happen-after-the-elections-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്&#x200d; നിതീഷ് കുമാറിന്റെ ആവശ്യമില്ല: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/nitish-kumar-not-needed-in-fight-for-social-justice-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/nitish-kumar-not-needed-in-fight-for-social-justice-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Jan 2024 13:09:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[nitish kumar]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[RJD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289224</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് ജാതിസര്&#x200d;വേയെന്ന ആവശ്യം ഉയര്&#x200d;ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം.]]></description>
										<content:encoded><![CDATA[<p>ചെറിയ സമ്മര്&#x200d;ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. കോണ്&#x200d;ഗ്രസ് ജാതിസര്&#x200d;വേയെന്ന ആവശ്യം ഉയര്&#x200d;ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം. ജാതി സെന്&#x200d;സസ് അനിവാര്യമെന്നും രാഹുല്&#x200d; ബിഹാറില്&#x200d; പറഞ്ഞു.</p>
<p>ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൂര്&#x200d;ണിയയില്&#x200d; നടന്ന മഹാറാലിയിലാണ് രാഹുല്&#x200d; ഗാന്ധി നിതീഷിനെതിരെ കഥയുടെ രൂപത്തില്&#x200d; വിമര്&#x200d;ശനം ഉന്നയിച്ചത്. എന്&#x200d;.ഡി.എ പ്രവേശനത്തിനു നിതീഷിന് മേല്&#x200d; സമ്മര്&#x200d;ദമുണ്ടായിരുന്നു. സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തില്&#x200d; നിതീഷിന്റെ ആവശ്യമില്ലെന്നും രാഹുല്&#x200d; പറഞ്ഞു.</p>
<p>രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്&#x200d;ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാവര്&#x200d;ക്കും നീതി ലഭിക്കണമെങ്കില്&#x200d; കൃത്യമായ കണക്കുകള്&#x200d; വേണം. ജാതി സെന്&#x200d;സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു</p>
<p>ഇന്ത്യ മുന്നണിയിലെ ആര്&#x200d;ജെഡി, സിപിഎം, സിപിഐ നേതാക്കള്&#x200d; റാലിയില്&#x200d; പങ്കെടുത്തു. പൂര്&#x200d;ണിയയില്&#x200d; രാഹുല്&#x200d; കര്&#x200d;ഷമാരുമായി ചര്&#x200d;ച്ചനടത്തി. യാത്ര നാളെ വീണ്ടും ബംഗാളിലേക്ക് കടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-not-needed-in-fight-for-social-justice-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
