<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>nobelprize &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nobelprize/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 09 Oct 2025 10:46:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>nobelprize &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നൊരു നോബേല്‍ ജേതാവ്; 2025 രസതന്ത്ര നോബേല്‍ പുരസ്‌കാരം ഉമര്‍ മുവന്നിസ് യാഗിക്ക്</title>
		<link>https://www.chandrikadaily.com/2025-nobel-prize-in-chemistry-to-omar-muvannis-yagi.html</link>
					<comments>https://www.chandrikadaily.com/2025-nobel-prize-in-chemistry-to-omar-muvannis-yagi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 09 Oct 2025 10:46:22 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[nobelprize]]></category>
		<category><![CDATA[Omar Muvannis Yagi]]></category>
		<category><![CDATA[palastine refuge]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357600</guid>

					<description><![CDATA[ജപ്പാനില്‍ നിന്നുള്ള സുസുമു കിറ്റാഗവ, ബ്രിട്ടനില്‍ നിന്നുള്ള റിച്ചാര്‍ഡ് റോബ്‌സണ്‍ എന്നിവരോടൊപ്പം ജോര്‍ദാനിലെ അഭയാര്‍ത്ഥി ഉമര്‍ മുവന്നിസ് യാഗിക്കും ലഭിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്കി: 2025 രസതന്ത്ര നോബേല്&#x200d; പുരസ്‌കാരം ജപ്പാനില്&#x200d; നിന്നുള്ള സുസുമു കിറ്റാഗവ, ബ്രിട്ടനില്&#x200d; നിന്നുള്ള റിച്ചാര്&#x200d;ഡ് റോബ്‌സണ്&#x200d; എന്നിവരോടൊപ്പം ജോര്&#x200d;ദാനിലെ അഭയാര്&#x200d;ത്ഥി ഉമര്&#x200d; മുവന്നിസ് യാഗിക്കും ലഭിച്ചു.</p>
<p>ജോര്&#x200d;ദാനിലെ അമ്മാനിലുള്ള ഫലസ്തീന്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പിലാണ് ഉമര്&#x200d; ജനിക്കുകയും വളരുകയും ചെയ്തത്. 1948ലെ അറബ്ഇസ്രാഈല്&#x200d; യുദ്ധത്തില്&#x200d; നക്ബയോടനുബന്ധിച്ച് പലായനമായ അദ്ദേഹത്തിന്റെ കുടുംബം ചെറിയൊരു കോച്ചുമുറിയില്&#x200d; ജീവിതം തുടങ്ങിയിരുന്നു. കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്ത കാലഘട്ടം 15ാം വയസില്&#x200d; യു.എസ്. കുടിയേറ്റത്തോടെ അവസാനിച്ചു.</p>
<p>അഭയാര്&#x200d;ത്ഥിത്വത്തില്&#x200d;നിന്നും ശാസ്ത്രജ്ഞനായി ഉയര്&#x200d;ന്നതുവരെ ഉമറിന്റെ യാത്ര ശ്രദ്ധേയമാണ്. 1985ല്&#x200d; സണി അല്&#x200d;ബാനിയില്&#x200d; നിന്ന് ബിരുദം നേടിയ അദ്ദേഹം 1990ല്&#x200d; ഇല്ലിനോയിസ് സര്&#x200d;വകലാശാലയില്&#x200d; നിന്ന് പിഎച്ച്ഡി നേടി. ഹാര്&#x200d;വാര്&#x200d;ഡ്, അരിസോണ സ്‌റ്റേറ്റ്, മിഷിഗണ്&#x200d;, യുസിഎല്&#x200d;എ എന്നിവിടങ്ങളിലെ പ്രൊഫസര്&#x200d; സ്ഥാനങ്ങളിലൂടെ പ്രഗത്ഭനായ ഗവേഷകനായി വളര്&#x200d;ന്നു.</p>
<p>വിമാനയാത്രക്കിടയിലാണ് നോബേല്&#x200d; കമ്മിറ്റിയുടെ പുരസ്‌കാര വിവരം അദ്ദേഹം അറിഞ്ഞത്. അഭിമുഖത്തില്&#x200d; അദ്ദേഹം പറഞ്ഞു: &#8221;ഒരു അഭയാര്&#x200d;ത്ഥി കുടുംബത്തിലാണ് ജനിച്ചത്, എനിക്ക് ലഭിച്ച വിദ്യാഭ്യാസം ലളിതമായിരുന്നു. ഇതു വരെ എത്താനുള്ള വഴി എളുപ്പമല്ലായിരുന്നു, പക്ഷേ എന്റെ പ്രണയം രസതന്ത്രത്തോട് എപ്പോഴും നിലനിന്നു.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2025-nobel-prize-in-chemistry-to-omar-muvannis-yagi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തനിക്ക് നൊബേല്‍ സമ്മാനം തന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് വലിയ അപമാനം; ഡൊണാള്‍ഡ് ട്രംപ്</title>
		<link>https://www.chandrikadaily.com/it-would-be-a-great-shame-for-america-if-he-is-not-given-the-nobel-prize-donald-trump.html</link>
					<comments>https://www.chandrikadaily.com/it-would-be-a-great-shame-for-america-if-he-is-not-given-the-nobel-prize-donald-trump.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Wed, 01 Oct 2025 12:32:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Netanyahu]]></category>
		<category><![CDATA[nobelprize]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356360</guid>

					<description><![CDATA[തന്റെ 20 പോയിന്റ് ഗസ്സ സമാധാന നിര്‍ദ്ദേശം വിജയിച്ചാല്‍ എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തന്റെ 20 പോയിന്റ് ഗസ്സ സമാധാന നിര്&#x200d;ദ്ദേശം വിജയിച്ചാല്&#x200d; എട്ട് മാസത്തിനുള്ളില്&#x200d; എട്ട് യുദ്ധങ്ങള്&#x200d; പരിഹരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് അവകാശപ്പെട്ടു. എന്നിരുന്നാലും, അഭൂതപൂര്&#x200d;വമായ നേട്ടത്തിന് സമാധാനത്തിനുള്ള നൊബേല്&#x200d; സമ്മാനം നേടാനുള്ള സാധ്യത അദ്ദേഹം നിരാകരിച്ചു, കൂടാതെ ഈ സ്‌നാബ് അമേരിക്കയ്ക്ക് &#8216;വലിയ അപമാനം&#8217; ആയിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.</p>
<p>ചൊവ്വാഴ്ച വിര്&#x200d;ജീനിയയിലെ ക്വാണ്ടിക്കോയില്&#x200d; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിളിച്ച ഉന്നത സൈനിക സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.</p>
<p>ഗസ്സ സമാധാന നിര്&#x200d;ദ്ദേശത്തെക്കുറിച്ച് സംസാരിക്കുമ്പോള്&#x200d;, &#8216;ഇത് വിജയിച്ചാല്&#x200d;, എട്ട് മാസത്തിനുള്ളില്&#x200d; ഞങ്ങള്&#x200d; എട്ട് (യുദ്ധങ്ങള്&#x200d;) പരിഹരിക്കും.&#8217;</p>
<p>ഉടനടി വെടിനിര്&#x200d;ത്തല്&#x200d;, ഇസ്രാഈല്&#x200d; തടവിലാക്കിയ ഫലസ്തീന്&#x200d; തടവുകാര്&#x200d;ക്കായി ഹമാസ് ബന്ദികളാക്കിയ കൈമാറ്റം, ഗാസയില്&#x200d; നിന്ന് ഇസ്രാഈല്&#x200d; പിന്&#x200d;വാങ്ങല്&#x200d;, ഹമാസ് നിരായുധീകരണം, ഒരു അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള പരിവര്&#x200d;ത്തന ഗവണ്&#x200d;മെന്റ് എന്നിവ ആവശ്യപ്പെടുന്ന 20 പോയിന്റ് രേഖ വൈറ്റ് ഹൗസ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പരാമര്&#x200d;ശം.</p>
<p>ഈ നിര്&#x200d;ദ്ദേശത്തെ ഇസ്രാഈല്&#x200d; പിന്തുണച്ചെങ്കിലും രേഖ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹമാസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-would-be-a-great-shame-for-america-if-he-is-not-given-the-nobel-prize-donald-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാന നൊബേല്&#x200d; ബെലാറഷ്യന്&#x200d; മനുഷ്യാവകാശ പ്രവര്&#x200d;ത്തകനും രണ്ട് സംഘടനകള്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/00the-nobel-peace-prize-was-awarded-to-a-belarusian-human-rights-activist-and-two-organizations.html</link>
					<comments>https://www.chandrikadaily.com/00the-nobel-peace-prize-was-awarded-to-a-belarusian-human-rights-activist-and-two-organizations.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 07 Oct 2022 10:35:13 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nobelprize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219125</guid>

					<description><![CDATA[നോര്&#x200d;വീജിയന്&#x200d; തലസ്ഥാനമായ ഓസ്‌ലോയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>സമാധാനത്തിനുള്ള ഈ വര്&#x200d;ഷത്തെ നൊബേല്&#x200d; പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസില്&#x200d; നിന്നുള്ള മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; അലസ് ബിയാലിയാറ്റ്‌സ്‌കിക്കും ഉക്രൈന്&#x200d; മനുഷ്യാവകാശ സംഘടനയായ സെന്റര്&#x200d; ഫോര്&#x200d; സിവില്&#x200d; ലിബര്&#x200d;ട്ടീസ്, റഷ്യന്&#x200d; മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്&#x200d; എന്നീ സംഘടനകള്&#x200d;ക്കുമാണ് പുരസ്‌കാരം ലഭിച്ചത്. നോര്&#x200d;വീജിയന്&#x200d; തലസ്ഥാനമായ ഓസ്‌ലോയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.</p>
<p>ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്&#x200d; രണ്ടുവര്&#x200d;ഷമായി തടവില്&#x200d; കഴിയുകയാണ് അഭിഭാഷകനായ മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; അലസ് ബിയാലിയാറ്റ്‌സ്‌കിക്ക്. ഒക്ടോബര്&#x200d; 3 ന് ആരംഭിച്ച നൊബേല്&#x200d; വാരം ഒക്ടോബര്&#x200d; 10 വരെയാണ് നീണ്ടുനില്&#x200d;ക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/00the-nobel-peace-prize-was-awarded-to-a-belarusian-human-rights-activist-and-two-organizations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാന നൊബേല്&#x200d;; ലൈംഗിക അതിക്രമത്തിനെതിരെ പോരാടിയ നാദിയ മുറാദിനും ഡെന്നിസ് മുക്‌വേഗിനും</title>
		<link>https://www.chandrikadaily.com/denis-mukwege-and-nadia-murad-win-2018-nobel-peace-prize.html</link>
					<comments>https://www.chandrikadaily.com/denis-mukwege-and-nadia-murad-win-2018-nobel-peace-prize.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Oct 2018 13:02:32 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nobel prize]]></category>
		<category><![CDATA[nobelprize]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105892</guid>

					<description><![CDATA[സ്‌റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വര്&#x200d;ഷത്തെ നൊബേല്&#x200d; പുരസ്‌കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്&#x200d;ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്&#x200d; മുക്‌വേഗിനും. യുദ്ധങ്ങളിലും സംഘര്&#x200d;ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്&#x200d;ഹരാക്കിയത്. ഇറാഖില്&#x200d; നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയ മുറാദ് യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. നാദിയയെ 2016ല്&#x200d; ഐക്യരാഷ്ട്ര സംഘടന ഗുഡ്‌വില്&#x200d; അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിന്&#x200d;ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ് നാദിയ. യസീദി വിഭാഗക്കാര്&#x200d;ക്കെതിരെ ഐഎസ് ഭീകരര്&#x200d; നടത്തിയ ആക്രമണത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സ്‌റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വര്&#x200d;ഷത്തെ നൊബേല്&#x200d; പുരസ്‌കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്&#x200d;ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്&#x200d; മുക്‌വേഗിനും. യുദ്ധങ്ങളിലും സംഘര്&#x200d;ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്&#x200d;ഹരാക്കിയത്.</p>
<p>ഇറാഖില്&#x200d; നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയ മുറാദ് യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. നാദിയയെ 2016ല്&#x200d; ഐക്യരാഷ്ട്ര സംഘടന ഗുഡ്‌വില്&#x200d; അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിന്&#x200d;ജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമാണ് നാദിയ. യസീദി വിഭാഗക്കാര്&#x200d;ക്കെതിരെ ഐഎസ് ഭീകരര്&#x200d; നടത്തിയ ആക്രമണത്തില്&#x200d; നാദിയയുടെ പിതാവും ആറു സഹോദരന്മാരും ഉള്&#x200d;പ്പെടെ ഗ്രാമത്തിലെ ആണുങ്ങളെല്ലാം കൊല്ലപ്പെട്ടിരുന്നു. 2014ല്&#x200d; ഐ.എസിന്റെ പിടിയിലകപ്പെട്ട നാദിയ കൊടിയ ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയായിരുന്നു. 2017 വരെ ഭീകരരുടെ ലൈംഗിക അടിമയായി നാദിയക്ക് ഐ.എസ് ക്യാമ്പില്&#x200d; തുടരേണ്ടി വന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">BREAKING NEWS:<br />
The Norwegian Nobel Committee has decided to award the Nobel Peace Prize for 2018 to Denis Mukwege and Nadia Murad for their efforts to end the use of sexual violence as a weapon of war and armed conflict. <a href="https://twitter.com/hashtag/NobelPrize?src=hash&amp;ref_src=twsrc%5Etfw">#NobelPrize</a> <a href="https://twitter.com/hashtag/NobelPeacePrize?src=hash&amp;ref_src=twsrc%5Etfw">#NobelPeacePrize</a> <a href="https://t.co/LaICSbQXWM">pic.twitter.com/LaICSbQXWM</a></p>
<p>— The Nobel Prize (@NobelPrize) <a href="https://twitter.com/NobelPrize/status/1048135860607221760?ref_src=twsrc%5Etfw">October 5, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നാദിയയെ പോലെ നിരവധി യസീദി സ്ത്രീകള്&#x200d; ഇത്തരത്തതില്&#x200d; ലൈംഗിക അതിക്രമങ്ങള്&#x200d;ക്കിരകളായിരുന്നു. ഒരു ദിവസം തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി രക്ഷപ്പെട്ട നാദിയ മറ്റൊരു മുസ്‌ലിം കുടുംബത്തിന്റെ സഹായത്തോടെ സാഹസികമായി കുര്&#x200d;ദിസ്ഥാനിലെത്തുകയും പിന്നീട് ഇറാഖ് അതിര്&#x200d;ത്തി കടന്ന് ജര്&#x200d;മനിയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ അവര്&#x200d; യുദ്ധത്തിന്റെ ഇരകള്&#x200d;ക്കായി ജീവിതം മാറ്റിവെക്കുകയുമായിരുന്നു. നാദിയയുടെ ആത്മകഥ &#8216;ദ് ലാസ്റ്റ് ഗേള്&#x200d;&#8217; നിരവധി പതിപ്പുകള്&#x200d; പുറത്തിറങ്ങിയിട്ടുണ്ട്.</p>
<p>ആഫ്രിക്കന്&#x200d; രാജ്യമായ കോംഗോയിലെ സാമൂഹിക പ്രവര്&#x200d;ത്തകനാണ് ഡെന്നിസ് മുക്‌വെഗേ. പന്&#x200d;സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ്. യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടര്&#x200d;ന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്&#x200d;ക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവര്&#x200d;ത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടര്&#x200d; ആണ് ഡെനിസ് മുക്വേഗ്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്&#x200d;ക്കുവേണ്ടി നടത്തിയ പ്രവര്&#x200d;ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്&#x200d;ഹമാക്കിയത്. ലൈംഗികാതിക്രമങ്ങള്&#x200d;ക്ക് വിധേയരായ പതിനായിരക്കണക്കിന് സ്ത്രീകള്&#x200d;ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്. 30,000ലധികം സ്ത്രീകളെയാണ് ഡെന്നിസ് മുക്‌വെഗേയും സംഘവും ചികിത്സിച്ചത്.</p>
<p>അതേസമയം പുരസ്കാരം ലഭിച്ചെന്ന വിവരം അറിയിക്കാന്&#x200d; അധികൃതര്&#x200d;ക്ക് ഇരുവരെയും ഫോണില്&#x200d; ബന്ധപ്പെടാന്&#x200d; കഴിഞ്ഞിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/denis-mukwege-and-nadia-murad-win-2018-nobel-peace-prize.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് യു.എസ് ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍</title>
		<link>https://www.chandrikadaily.com/americans-win-nobel-prize-for-medicine-for-circadian-rhythm-work.html</link>
					<comments>https://www.chandrikadaily.com/americans-win-nobel-prize-for-medicine-for-circadian-rhythm-work.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Oct 2017 14:43:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[nobelprize]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46150</guid>

					<description><![CDATA[സ്‌റ്റോക്‌ഹോം: ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാ സംവിധാനത്തെ കണ്ടെത്തിയ ജെഫ്രി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നീ യു.എസ് ശാസ്ത്രജ്ഞര്‍ക്ക് 2017ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം. രാത്രിയില്‍ ഉറങ്ങാനുള്ള കാരണം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടികാരമാണ്. ഇതിലെ ജീനാണ് രാത്രിക്കും പകലിനും അനുസരിച്ച് ശരീരത്തെ സ്വയം ക്രമീകരിക്കാന്‍ പ്രാപ്തമാക്കുന്നത്. മനുഷ്യനില്‍ മാത്രമല്ല, സസ്യങ്ങളിലും മൃഗങ്ങളിലും ഫംഗസുകളിലും ഈ ജീനുകളുണ്ട്. ശരീരത്തിലെ വ്യത്യസ്ത അവസ്ഥകള്‍, ഹോര്‍മോണ്‍ സ്ഥിതി, ശരീരോഷ്മാവ്, ശരീരപോഷണം തുടങ്ങിയവയിലെല്ലാം ജൈവഘടികാരത്തിലെ ജീനുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇടക്കാലത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>സ്‌റ്റോക്‌ഹോം: ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാ സംവിധാനത്തെ കണ്ടെത്തിയ ജെഫ്രി ഹാള്&#x200d;, മൈക്കല്&#x200d; റോസ്ബാഷ്, മൈക്കല്&#x200d; യങ് എന്നീ യു.എസ് ശാസ്ത്രജ്ഞര്&#x200d;ക്ക് 2017ലെ വൈദ്യശാസ്ത്ര നൊബേല്&#x200d; പുരസ്‌കാരം.<br />
രാത്രിയില്&#x200d; ഉറങ്ങാനുള്ള കാരണം ശരീരത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ജൈവഘടികാരമാണ്. ഇതിലെ ജീനാണ് രാത്രിക്കും പകലിനും അനുസരിച്ച് ശരീരത്തെ സ്വയം ക്രമീകരിക്കാന്&#x200d; പ്രാപ്തമാക്കുന്നത്. മനുഷ്യനില്&#x200d; മാത്രമല്ല, സസ്യങ്ങളിലും മൃഗങ്ങളിലും ഫംഗസുകളിലും ഈ ജീനുകളുണ്ട്. ശരീരത്തിലെ വ്യത്യസ്ത അവസ്ഥകള്&#x200d;, ഹോര്&#x200d;മോണ്&#x200d; സ്ഥിതി, ശരീരോഷ്മാവ്, ശരീരപോഷണം തുടങ്ങിയവയിലെല്ലാം ജൈവഘടികാരത്തിലെ ജീനുകള്&#x200d; നിര്&#x200d;ണായക പങ്കുവഹിക്കുന്നുണ്ട്. ഇടക്കാലത്ത് ജൈവഘടികാരത്തിലുണ്ടാകുന്ന തടസ്സങ്ങള്&#x200d; ഓര്&#x200d;മയുടെ രൂപീകരണത്തെപ്പോലും ബാധിക്കും. ദീര്&#x200d;ഘകാല തടസ്സം പ്രമേഹം, അര്&#x200d;ബുദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്&#x200d;ക്കും കാരണമാകുമെന്ന് ഇവര്&#x200d; നടത്തിയ പഠനം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/americans-win-nobel-prize-for-medicine-for-circadian-rhythm-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തന്മാത്രാ യന്ത്രങ്ങള്‍ക്ക്  രസതന്ത്ര നൊബേല്‍</title>
		<link>https://www.chandrikadaily.com/nobel-prize.html</link>
					<comments>https://www.chandrikadaily.com/nobel-prize.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Oct 2016 18:09:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[nobelprize]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=1464</guid>

					<description><![CDATA[സ്‌റ്റോക്ക്‌ഹോം: ലോകത്തെ ഏറ്റവും ചെറിയ തന്ത്രഘടനകള്‍ വികസിപ്പിച്ച മൂന്ന് തലച്ചോറുകള്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ഫ്രാന്‍സിലെ സ്‌ട്രോസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സുവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഫ്രെയ്‌സര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍നാഡ് എല്‍.ഫെരിങ്ഗ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മോളിക്യുലര്‍ യന്ത്രങ്ങള്‍ വികസിപ്പിച്ചുവെന്നതാണ് ഇവരുടെ നേട്ടം. ഊര്‍ജത്തിനാല്‍ പ്രവര്‍ത്തനക്ഷമമാകുന്നതും നിയന്ത്രണവിധേയമായ ചലനങ്ങളുമുള്ള തന്മാത്രകളാണ് ഇവര്‍ വികസിപ്പിച്ചത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്ര രംഗത്ത് കുതിച്ചുചാട്ടങ്ങള്‍ക്ക് ഇവരുടെ കണ്ടെത്തല്‍ സഹായകമായതായി നൊബേല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>സ്‌റ്റോക്ക്‌ഹോം: ലോകത്തെ ഏറ്റവും ചെറിയ തന്ത്രഘടനകള്&#x200d; വികസിപ്പിച്ച മൂന്ന് തലച്ചോറുകള്&#x200d; രസതന്ത്രത്തിനുള്ള നൊബേല്&#x200d; പുരസ്‌കാരം പങ്കിട്ടു. ഫ്രാന്&#x200d;സിലെ സ്‌ട്രോസ്‌ബോര്&#x200d;ഗ് സര്&#x200d;വകലാശാലയിലെ ഴാന്&#x200d; പിയറി സുവാഷ്, അമേരിക്കയിലെ എവന്&#x200d;സ്റ്റണ്&#x200d; നോര്&#x200d;ത്ത് വെസ്‌റ്റേണ്&#x200d; സര്&#x200d;വകലാശാലയിലെ ഫ്രെയ്‌സര്&#x200d; സ്റ്റൊഡാര്&#x200d;ട്ട്, നെതര്&#x200d;ലന്&#x200d;ഡ്‌സിലെ ഗ്രോണിഗെന്&#x200d; സര്&#x200d;വകലാശാലയിലെ ബര്&#x200d;നാഡ് എല്&#x200d;.ഫെരിങ്ഗ എന്നിവരാണ് പുരസ്‌കാരത്തിന് അര്&#x200d;ഹരായത്.<br />
മോളിക്യുലര്&#x200d; യന്ത്രങ്ങള്&#x200d; വികസിപ്പിച്ചുവെന്നതാണ് ഇവരുടെ നേട്ടം.</p>
<p>ഊര്&#x200d;ജത്തിനാല്&#x200d; പ്രവര്&#x200d;ത്തനക്ഷമമാകുന്നതും നിയന്ത്രണവിധേയമായ ചലനങ്ങളുമുള്ള തന്മാത്രകളാണ് ഇവര്&#x200d; വികസിപ്പിച്ചത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്ര രംഗത്ത് കുതിച്ചുചാട്ടങ്ങള്&#x200d;ക്ക് ഇവരുടെ കണ്ടെത്തല്&#x200d; സഹായകമായതായി നൊബേല്&#x200d; പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.ഒരു മുടിനാരിഴയെക്കാള്&#x200d; ആയിരം ഇരട്ടി നേര്&#x200d;ത്ത യന്ത്രങ്ങളാണ് നൊബേല്&#x200d; പുരസ്‌കാര ജേതാക്കള്&#x200d; വികസിപ്പിച്ചത്. കുഞ്ഞ് ലിഫ്റ്റും കൃത്രിമ പേശികളും മോട്ടറും ഉപയോഗിച്ച് അവര്&#x200d; തങ്ങളുടെ കണ്ടെത്തല്&#x200d; വിജയകരമായി പരീക്ഷിച്ചു. എഞ്ചിനുകള്&#x200d;, കാറുകള്&#x200d;, കോഫി ഗ്രൈന്&#x200d;ഡുറുകള്&#x200d; തുടങ്ങി നാം ഉപയോഗിക്കുന്ന യന്ത്രങ്ങള്&#x200d;ക്കെല്ലാം മോളിക്യുലര്&#x200d; പതിപ്പുകള്&#x200d; വികസിപ്പിക്കാമെന്ന് അവര്&#x200d; തെളിയിച്ചു. നാനോമീറ്ററിലായിരിക്കും അവയുടെ വലുപ്പമെന്ന് മാത്രം.</p>
<p>വൈദ്യശാസ്ത്രമേഖലയില്&#x200d; ഇവരുടെ കണ്ടെത്തല്&#x200d; ഏറെ സഹായകമാകും. കാന്&#x200d;സര്&#x200d; അടക്കമുള്ള രോഗങ്ങള്&#x200d;ളുടെ ചികിത്സയില്&#x200d; കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാന്&#x200d; ഇതിലൂടെ സാധിക്കും. ഊര്&#x200d;ജ സംഭരണത്തിനും സെന്&#x200d;സറുകളുടെ വികസനത്തിനും പുതിയ സാധ്യതകള്&#x200d; തേടുന്നതുമാണ് ഈ മോളിക്യുലര്&#x200d; യന്ത്രങ്ങള്&#x200d;.<br />
1983ല്&#x200d; ഴാന്&#x200d; പിയറി സുവാഷാണ് തന്മാത്രാ യന്ത്രങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. 1991ല്&#x200d; റോടെക്‌സൈന്&#x200d; വികസിപ്പിച്ച് ഫ്രെയ്‌സര്&#x200d; സ്റ്റൊഡാര്&#x200d;ട്ട് മറ്റൊരു നിര്&#x200d;ണായക മുന്നേറ്റം നടത്തി. 1999ല്&#x200d; ബര്&#x200d;നാഡ് എല്&#x200d;.ഫെരിങ്ഗ ഒരു തന്മാത്രാ മോട്ടോര്&#x200d; തന്നെ നിര്&#x200d;മിച്ച് ലോകത്തെ വിസ്മയിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nobel-prize.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
