<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>noida &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/noida/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 27 Aug 2025 15:37:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>noida &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നോയിഡയില്‍ നിക്കി ഭട്ടിയുടെ മരണം; സ്ത്രീധന ആരോപണങ്ങളുമായി നിക്കിയുടെ സഹോദരഭാര്യ</title>
		<link>https://www.chandrikadaily.com/death-of-nikki-bhatti-in-noida-nikkis-sister-in-law-with-dowry-allegations.html</link>
					<comments>https://www.chandrikadaily.com/death-of-nikki-bhatti-in-noida-nikkis-sister-in-law-with-dowry-allegations.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 27 Aug 2025 15:37:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[nikkibhatti]]></category>
		<category><![CDATA[noida]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351889</guid>

					<description><![CDATA[ന്റെ കുടുംബത്തിനെതിരായ സ്ത്രീധന ആരോപണങ്ങള്‍ നിക്കിയുടെ പിതാവ്  നിഷേധിച്ചു. ]]></description>
										<content:encoded><![CDATA[<p>സിര്&#x200d;സ ഗ്രാമത്തില്&#x200d; തീകൊളുത്തിയതായി ആരോപിക്കപ്പെട്ടതിനെ തുടര്&#x200d;ന്ന് നിക്കി ഭട്ടി മരിച്ചതിന് ദിവസങ്ങള്&#x200d;ക്ക് ശേഷം, നിക്കിയുടെ ഭര്&#x200d;ത്താവിനെയും ബന്ധുക്കളെയും ന്യായീകരിച്ച് നിക്കിയുടെ സഹോദര ഭാര്യ പുതിയ അവകാശവാദങ്ങള്&#x200d; ഉന്നയിച്ചു. അതേസമയം തന്റെ കുടുംബത്തിനെതിരായ സ്ത്രീധന ആരോപണങ്ങള്&#x200d; നിക്കിയുടെ പിതാവ് നിഷേധിച്ചു. </p>
<p>നിക്കിയുടെ സഹോദരന്&#x200d; രോഹിതിന്റെ വേര്&#x200d;പിരിഞ്ഞ ഭാര്യ നിക്കിയുടെ ഭര്&#x200d;ത്താവിന്റെ ബന്ധുക്കള്&#x200d; കുറ്റക്കാരാണെന്ന് താന്&#x200d; വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. നിക്കിയുടെ പിതാവിനും സഹോദരനുമെതിരെ സ്ത്രീധന ആരോപണങ്ങളും അവര്&#x200d; ഉന്നയിച്ചു. </p>
<p>&#8216;സ്ത്രീധനത്തിന്റെ പേരില്&#x200d; എന്റെ ഭര്&#x200d;ത്താവിന്റെ പിതാവ് എന്നെ മര്&#x200d;ദിക്കുമായിരുന്നു. ഞാന്&#x200d; എന്റെ ഗ്രാമത്തിലേക്ക് ഒളിച്ചോടുമായിരുന്നു. അവര്&#x200d; ഒരിക്കലും മൊബൈല്&#x200d; ഫോണ്&#x200d; സൂക്ഷിക്കാന്&#x200d; അനുവദിച്ചിരുന്നില്ല. മൂന്ന് മാസത്തോളം രോഹിത് വീട്ടില്&#x200d; നിന്ന് പുറത്തായിരുന്നു. ഞാന്&#x200d; ഒമ്പത് വര്&#x200d;ഷമായി അവിടെ ചെലവഴിച്ചു, പക്ഷേ കഴിഞ്ഞ 14 മാസമായി ഞാന്&#x200d; എന്റെ സ്വന്തം വീട്ടിലാണ്.&#8217; സഹോദരഭാര്യ പറഞ്ഞു.</p>
<p>2016 ല്&#x200d; വിപിനെ വിവാഹം കഴിച്ച നിക്കി ഓഗസ്റ്റ് 21 ന് തീകൊളുത്തി മരിച്ചു. ഭര്&#x200d;ത്താവ് അവളെ ആക്രമിച്ച് തീകൊളുത്തിയതായി കാണിക്കുന്ന വീഡിയോകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രത്യക്ഷപ്പെട്ടു. രണ്ട് പെണ്&#x200d;മക്കളെ ഒരേ കുടുംബത്തിലെ രണ്ട് സഹോദരന്മാര്&#x200d;ക്ക് വിവാഹം കഴിപ്പിച്ച അവരുടെ കുടുംബം, വിവാഹത്തിന്റെ ഭാഗമായി ഒരു സ്‌കോര്&#x200d;പിയോ, ഒരു മോട്ടോര്&#x200d; സൈക്കിള്&#x200d;, സ്വര്&#x200d;ണം എന്നിവ നല്&#x200d;കിയതായി പറഞ്ഞു. പിന്നീട്, വിപിന്റെ കുടുംബം 36 ലക്ഷം രൂപയും ഒരു ആഡംബര കാറും ആവശ്യപ്പെട്ടതായി അവര്&#x200d; ആരോപിച്ചു. സ്ത്രീധന കൊലപാതകക്കുറ്റത്തിന് വിപിന്&#x200d;, രോഹിത്, നിക്കിയുടെ ഭര്&#x200d;ത്യപിതാവ് സത്യവീര്&#x200d;, ഭര്&#x200d;ത്യമാതാവ് ദയ എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 24 ന് പോലീസ് കസ്റ്റഡിയില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; ശ്രമിച്ച വിപിന്&#x200d; കാലില്&#x200d; വെടിയേറ്റു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-nikki-bhatti-in-noida-nikkis-sister-in-law-with-dowry-allegations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല പാകം ചെയ്യാന്&#x200d; അടുപ്പില്&#x200d; വെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കള്&#x200d;ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/lay-down-on-the-stove-to-cook-peas-youngsters-die-of-smoke-inhalation.html</link>
					<comments>https://www.chandrikadaily.com/lay-down-on-the-stove-to-cook-peas-youngsters-die-of-smoke-inhalation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Jan 2025 07:44:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[noida]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325356</guid>

					<description><![CDATA[മുറിയുടെ വാതില്&#x200d; അടഞ്ഞിരുന്നതിനാല്&#x200d; ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി.]]></description>
										<content:encoded><![CDATA[<p>നോയിഡയില്&#x200d; ചോലെ ബട്ടൂര പാകം ചെയ്യുന്നതിനായി രാത്രി കടല ഗ്യാസ് അടുപ്പില്&#x200d; വേവിക്കാന്&#x200d; വെച്ചു കിടന്നുറങ്ങിയ യുവാക്കള്&#x200d;ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്&#x200d; 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം.</p>
<p>വിഷപ്പുക ശ്വസിച്ച് യുവാക്കള്&#x200d; മരിക്കുകയായിരുന്നെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്&#x200d;ച്ചെ എന്നിവ തയ്യാറാക്കി വില്&#x200d;പ്പന നടത്തുന്ന ഭക്ഷണശാല നടത്തിയിരുന്നു. പിറ്റേദിവസം താമസസ്ഥലത്ത് യുവാക്കള്&#x200d; മരിച്ചുകിടക്കുന്നത് അയല്&#x200d;വാസിയാണ് കണ്ടത്.</p>
<p>മുറിയുടെ വാതില്&#x200d; അടഞ്ഞിരുന്നതിനാല്&#x200d; ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി. ഇത് മുറിയില്&#x200d; കാര്&#x200d;ബണ്&#x200d; മോണോക്‌സൈഡ് നിറയാനും കാരണമാവുകയായിരുന്നു. മുറിയില്&#x200d;നിന്നും പുകവരുന്നത് കണ്ട അയല്&#x200d;വാസികള്&#x200d; വാതില്&#x200d; പൊളിച്ച് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lay-down-on-the-stove-to-cook-peas-youngsters-die-of-smoke-inhalation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയോധികനെ ഒരു മണിക്കൂറിലധികം കാത്തുനിര്&#x200d;ത്തി, ഉദ്യോഗസ്ഥരെ നിര്&#x200d;ത്തി ജോലി ചെയ്യിച്ച് സിഇഓ</title>
		<link>https://www.chandrikadaily.com/the-ceo-kept-the-elderly-man-waiting-for-more-than-an-hour-and-stopped-the-officers-to-work.html</link>
					<comments>https://www.chandrikadaily.com/the-ceo-kept-the-elderly-man-waiting-for-more-than-an-hour-and-stopped-the-officers-to-work.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Dec 2024 14:59:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[noida]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322199</guid>

					<description><![CDATA[ ഉദ്യോഗസ്ഥര്&#x200d; സ്ഥിരമായി ഇത്തരത്തില്&#x200d; പെരുമാറുന്നത് ശ്രദ്ധയില്&#x200d;പെട്ടതിനെ തുടര്&#x200d;ന്നാണ് ഈ ശിക്ഷാ നടപടിയിലേക്ക് നീങ്ങിയതെന്ന് നോയിഡ അതോറിറ്റി സി.ഇ.ഓ. ലോകേഷ് എം]]></description>
										<content:encoded><![CDATA[<p>നോയിഡ: ഓഫീസിലെത്തിയ വയോധികനെ ഒരു മണിക്കൂര്&#x200d; കാത്തുനിര്&#x200d;ത്തിയതിന് ഉദ്യോഗസ്ഥരെ നിര്&#x200d;ത്തി ജോലി ചെയ്യിച്ച് ശിക്ഷ നല്&#x200d;കി സിഇഓ. ഉത്തര്&#x200d;പ്രദേശിലെ നോയിഡ അതോറിറ്റിയുടെ കീഴിലുള്ള റസിഡന്&#x200d;ഷ്യല്&#x200d; പ്ലോട്ട് ഡിപ്പാര്&#x200d;ട്ടുമെന്റ് ഓഫീസിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. സി.ഇ.ഓ.യെ പിന്തുണച്ചും വിമര്&#x200d;ശിച്ചും സാമൂഹികമാധ്യമങ്ങളില്&#x200d; ആളുകള്&#x200d; രംഗത്തെത്തിയിട്ടുണ്ട്.</p>
<p>സ്ഥലമിടപാടമായി ബന്ധപ്പെട്ട് ദിവസേന ആയിരത്തോളം ആളുകള്&#x200d; വന്നുപോകുന്നയിടമാണ് ഓഫീസിലെ സെക്ടര്&#x200d; 6. ഇവിടെ ഉദ്യോഗസ്ഥര്&#x200d; സ്ഥിരമായി ഇത്തരത്തില്&#x200d; പെരുമാറുന്നത് ശ്രദ്ധയില്&#x200d;പെട്ടതിനെ തുടര്&#x200d;ന്നാണ് ഈ ശിക്ഷാ നടപടിയിലേക്ക് നീങ്ങിയതെന്ന് നോയിഡ അതോറിറ്റി സി.ഇ.ഓ. ലോകേഷ് എം. പറഞ്ഞു.</p>
<p>&#8216;ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ സമീപനംകൊണ്ട് ഓഫീസില്&#x200d; എത്തുന്നവര്&#x200d;ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. അതിനെക്കുറിച്ച് വ്യാപകമായി പരാതികള്&#x200d; കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ഓഫീസിലും സി.സി.ടി.വി. ഘടിപ്പിച്ചത്. അവയെല്ലാം ഞാന്&#x200d; കൃത്യമായി പരിശോധിക്കുന്നുമുണ്ട്. അങ്ങനെയാണ് ഈ സംഭവം ശ്രദ്ധയില്&#x200d;പെട്ടത്. ആ വയസായ മനുഷ്യന്&#x200d; ഒരുമണിക്കൂറില്&#x200d; കൂടുതലായി അവിടെ നില്&#x200d;ക്കുന്നുണ്ടായിരുന്നു. ഉടന്&#x200d;തന്നെ ഓഫീസിലേക്ക് വിളിച്ച് അദ്ദേഹത്തിന്റെ പേപ്പറുകള്&#x200d; എത്രയുംവേഗം ശരിയാക്കി നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടു,&#8217; ലോകേഷ് ഹിന്ദുസ്ഥാന്&#x200d; ടൈംസിനോട് ഇങ്ങനെ പറഞ്ഞു.</p>
<p>&#8216;പേപ്പര്&#x200d; ശരിയാക്കണം എന്ന ആവശ്യം മാത്രമാണ് ഉദ്യോഗസ്ഥര്&#x200d; മുഖവിലയ്‌ക്കെടുത്തത്, അല്ലാതെ മുന്നിലുള്ളവരോട് മനുഷ്യത്വത്തോടെ പെരുമാറണം എന്ന് അവര്&#x200d; അപ്പോഴും മനസിലാക്കിയില്ല. ആ വൃദ്ധനോട് ഇരിക്കാന്&#x200d; പോലും അവര്&#x200d; ആവശ്യപ്പെട്ടില്ല. ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്&#x200d; പോലും ഇത് കണ്ടില്ലെന്ന് നടിച്ചിരിക്കുകയായിരുന്നു. ഉടന്&#x200d; തന്നെ ഞാന്&#x200d; ആ ഓഫീസിലെത്തി. അവര്&#x200d; ചെയ്തതില്&#x200d; തെറ്റില്ല എന്ന സമീപനം എടുത്തതോടെയാണ് ആ വൃദ്ധന്&#x200d; അനുഭവിച്ച വിഷമം അവരും മനസിലാക്കണം എന്ന് ഞാന്&#x200d; തീരുമാനിച്ചത്,&#8217; ലോകേഷ് പറഞ്ഞു.</p>
<p>&#8217;20 മിനിറ്റ് എഴുന്നേറ്റ് നിന്ന് ജോലി ചെയ്താല്&#x200d; മതിയെന്ന് ഞാന്&#x200d; അവരോട് പറഞ്ഞു. ആ 20 മിനിറ്റ്, അവിടെ എത്തിയ പരാതിക്കാരോട് ഉദ്യോഗസ്ഥര്&#x200d; സംസാരിച്ചതും പേപ്പര്&#x200d; വര്&#x200d;ക്കുകള്&#x200d; ചെയ്തതുമെല്ലാം എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെയാണ്,&#8217; ഇത്, ജനങ്ങളോടുള്ള അവരുടെ സമീപനത്തില്&#x200d; ചെറിയ മാറ്റമെങ്കിലും വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകേഷ് പറഞ്ഞു. അതേസമയം, സി.ഇ.ഓ.യെ പ്രകീര്&#x200d;ത്തിച്ചും പരിഹസിച്ചും നിരവധി ആളുകള്&#x200d; രംഗതതെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ceo-kept-the-elderly-man-waiting-for-more-than-an-hour-and-stopped-the-officers-to-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി യുവാവ് നോയിഡയില്&#x200d; ജീവനൊടുക്കിയ നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/a-malayali-youth-committed-suicide-in-noida.html</link>
					<comments>https://www.chandrikadaily.com/a-malayali-youth-committed-suicide-in-noida.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Dec 2024 06:49:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[death]]></category>
		<category><![CDATA[noida]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321035</guid>

					<description><![CDATA[ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ്: നോയിഡയില്&#x200d; മലയാളി യുവാവ് ജീവനൊടുക്കി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസ് (20)നെയാണ് താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്&#x200d; കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.</p>
<p>സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്റുവിന്റെ അമ്മ മേഴ്‌സി നോയിഡയില്&#x200d; മദര്&#x200d;സണ്&#x200d; ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്‌സിംഗ് വിദ്ധ്യാര്&#x200d;ത്ഥിയാണ്. സംസ്‌കാരം നാളെ നോയിഡയില്&#x200d; നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-youth-committed-suicide-in-noida.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അച്ചടക്ക നടപടിയുടെ പേരില്&#x200d; വിദ്യാര്&#x200d;ഥികളുടെ മുടി മുറിച്ചു; അധ്യാപികയെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/students-hair-cut-due-to-disciplinary-action-the-teacher-was-fired.html</link>
					<comments>https://www.chandrikadaily.com/students-hair-cut-due-to-disciplinary-action-the-teacher-was-fired.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Jul 2023 05:53:34 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[haircut]]></category>
		<category><![CDATA[noida]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263344</guid>

					<description><![CDATA[നോയിഡയില്&#x200d; അച്ചടക്ക നടപടിയുടെ പേരില്&#x200d; വിദ്യാര്&#x200d;ഥികളുടെ മുടി മുറിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയില്&#x200d; നിന്നും പുറത്താക്കി. നോയിഡ സെക്റ്റര്&#x200d; 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാര്&#x200d;ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്. അസംബ്ലിക്ക് ശേഷം കത്രികയുമായി അധ്യാപിക ക്ലാസുകള്&#x200d; സന്ദര്&#x200d;ശിക്കുകയും തന്റെ മുന്നില്&#x200d; കണ്ട വിദ്യാര്&#x200d;ത്ഥികളുടെ മുടി മുറിക്കുകയും   ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നിരവധി വിദ്യാര്&#x200d;ഥികള്&#x200d; ടോയ്‌ലറ്റിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ഓടി ഒളിക്കാന്&#x200d; ശ്രമിച്ചുവെന്നും ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. സംഭവത്തില്&#x200d; അഡ്മിനിസ്‌ട്രേഷന്&#x200d; ഉടന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>നോയിഡയില്&#x200d; അച്ചടക്ക നടപടിയുടെ പേരില്&#x200d; വിദ്യാര്&#x200d;ഥികളുടെ മുടി മുറിച്ചു. സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയില്&#x200d; നിന്നും പുറത്താക്കി. നോയിഡ സെക്റ്റര്&#x200d; 168 ലാണ് സംഭവം നടന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. 12 വിദ്യാര്&#x200d;ഥികളുടെ മുടിയാണ് അധ്യാപിക മുറിച്ചത്.</p>
<p>അസംബ്ലിക്ക് ശേഷം കത്രികയുമായി അധ്യാപിക ക്ലാസുകള്&#x200d; സന്ദര്&#x200d;ശിക്കുകയും തന്റെ മുന്നില്&#x200d; കണ്ട വിദ്യാര്&#x200d;ത്ഥികളുടെ മുടി മുറിക്കുകയും   ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നിരവധി വിദ്യാര്&#x200d;ഥികള്&#x200d; ടോയ്‌ലറ്റിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ഓടി ഒളിക്കാന്&#x200d; ശ്രമിച്ചുവെന്നും ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>സംഭവത്തില്&#x200d; അഡ്മിനിസ്‌ട്രേഷന്&#x200d; ഉടന്&#x200d; നടപടി സ്വീകരിച്ചതായി സ്‌കൂള്&#x200d; ചെയര്&#x200d;മാന്&#x200d; ഹരീഷ് ചൗഹാന്&#x200d; പറഞ്ഞു. അധ്യാപികയെ ഡ്യൂട്ടിയില്&#x200d; നിന്ന് പിരിച്ചുവിട്ടു. സ്‌കൂളിന് മുമ്പ് ഇത്തരമൊരു പരാതി ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഇനി ഇങ്ങനെ ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; തങ്ങള്&#x200d; ശ്രദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>രക്ഷിതാക്കളും സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലും അച്ചടക്ക ചുമതലയുള്ളവരും വ്യാഴാഴ്ച പോലീസ് സ്‌റ്റേഷനിലെത്തുകയും വിഷയം ചര്&#x200d;ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചുവെന്നും നോയിഡ എക്‌സ്പ്രസ് വേ പോലീസ് സ്‌റ്റേഷന്&#x200d; എസ്എച്ച്ഒ സരിത മാലിക് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-hair-cut-due-to-disciplinary-action-the-teacher-was-fired.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോയിഡയിൽ അയൽവാസിയുടെ വാതിലിൽ തൂക്കിയിട്ട ബാഗിനുള്ളിൽ 2 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/noidachilddeath.html</link>
					<comments>https://www.chandrikadaily.com/noidachilddeath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 10 Apr 2023 07:21:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BODYFOUND]]></category>
		<category><![CDATA[child attack]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[death]]></category>
		<category><![CDATA[noida]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247181</guid>

					<description><![CDATA[പ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ രാഘവേന്ദ്രയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.]]></description>
										<content:encoded><![CDATA[<p>രണ്ട് ദിവസമായി കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം ഗ്രേറ്റർ നോയിഡയിൽ അയൽവാസിയുടെ വാതിലിൽ തൂങ്ങിക്കിടക്കുന്ന ബാഗിനുള്ളിൽ കണ്ടെത്തി.ദിവസക്കൂലിക്കാരായ മഞ്ജു ശിവകുമാർ ദമ്പതികളുടെ മകളായ രണ്ട് വയസുകാരി മാൻസിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.<br />
മാൻസിയുടെ മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനും ദേവ്‌ല ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.</p>
<p>രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ രാഘവേന്ദ്രയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noidachilddeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലത്തൂര്&#x200d; തീവണ്ടി ആക്രമണം: പ്രതിയെത്തേടി അന്വേഷണ സംഘം നോയിഡയിലും</title>
		<link>https://www.chandrikadaily.com/elathurtrainincidentnoida.html</link>
					<comments>https://www.chandrikadaily.com/elathurtrainincidentnoida.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 04 Apr 2023 03:37:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elathurtrainincident]]></category>
		<category><![CDATA[noida]]></category>
		<category><![CDATA[railwaypolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246155</guid>

					<description><![CDATA[ഇയാളെ കുറിച്ച് നിര്&#x200d;ണായക വിവരങ്ങള്&#x200d; ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീവെച്ച സംഭവത്തില്&#x200d; പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്&#x200d; തേടി റെയില്&#x200d;വേ പൊലീസ് നോയിഡയിലും അന്വേഷണം ആരംഭിച്ചു .പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്&#x200d; തേടിയാണ് കോഴിക്കോട് റെയില്&#x200d;വേ പൊലീസിലെ ഉദ്യോഗസ്ഥർ നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്&#x200d; കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് നിര്&#x200d;ണായക വിവരങ്ങള്&#x200d; ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elathurtrainincidentnoida.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളര്&#x200d;ത്തുനായ കടിച്ചു; ഉടമയ്ക്ക് 10,000 രൂപ പിഴ</title>
		<link>https://www.chandrikadaily.com/bitten-by-a-domestic-dog-10000-fine-to-the-owner.html</link>
					<comments>https://www.chandrikadaily.com/bitten-by-a-domestic-dog-10000-fine-to-the-owner.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Nov 2022 06:17:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[dog attack]]></category>
		<category><![CDATA[noida]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222162</guid>

					<description><![CDATA[കുട്ടിയുടെ മുഴുവന്&#x200d; ചികിത്സാ ചെലവും നല്&#x200d;കാനും അധികൃതര്&#x200d; നിര്&#x200d;ദേശം നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>നോയിഡ: ഫഌറ്റ് സമുച്ചയത്തിലെ ലിഫ്റ്റിനുള്ളില്&#x200d; ആറു വയസുകാരന് നയയുടെ കടിയേറ്റ സംഭവത്തില്&#x200d; ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. ഗ്രേറ്റര്&#x200d; നോയിഡ അതോറിറ്റിയാണ് നായയുടെ ഉടമയ്ക്ക് പിഴ ചുമത്തിയത്. കൂടാതെ കുട്ടിയുടെ മുഴുവന്&#x200d; ചികിത്സാ ചെലവും നല്&#x200d;കാനും അധികൃതര്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. ഗ്രേറ്റര്&#x200d; നോയിഡ വെസ്റ്റിലെ ടെക്‌സോണ്&#x200d; 4ലെ ലാ റെസിഡന്&#x200d;ഷ്യ സൊസൈറ്റി സമുച്ചയത്തിലെ താമസക്കാരാണ് കുട്ടിയും അമ്മയും.</p>
<p>ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലിഫ്റ്റിനുള്ളില്&#x200d; വച്ച് ആറ് വയസ്സുകാരനെ നായ കടിച്ചിരുന്നു. ഇതിന്റെ ദൃശ്യം സി സി ടിവിയില്&#x200d; പതിഞ്ഞിരുന്നു. സ്‌കൂളില്&#x200d; നിന്ന് മടങ്ങിവന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു അമ്മ. ഒന്നാം നിലയില്&#x200d; നിന്ന് 15ാം നിലയിലേക്ക് ലിഫ്റ്റില്&#x200d; കയറി. പിന്നാലെ ഈ നായയും ഉടമയും ലിഫ്റ്റിലേക്ക് കയറി. ഉടനെ തന്നെ നായ കുട്ടിയെ ആക്രമിച്ചു. പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറിയ കുട്ടിയെ നായ വീണ്ടും ആക്രമിച്ചതായും അമ്മ പറഞ്ഞു. നായ അക്രമിക്കില്ലെന്ന ഉറപ്പിലാണ് ലിഫ്റ്റില്&#x200d; കയറാന്&#x200d; പറഞ്ഞതെന്നും പെട്ടെന്ന് ആക്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. നായയുടെ ഉടമയുടമായി അടുത്ത ബന്ധം ഉള്ളതിനാല്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bitten-by-a-domestic-dog-10000-fine-to-the-owner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോയിഡയില്&#x200d; മതില്&#x200d; തകര്&#x200d;ന്നുവീണ് നാലുപേര്&#x200d; മരിച്ചു; നിരവധിപേര്&#x200d; കുടുങ്ങി; വീഡിയോ</title>
		<link>https://www.chandrikadaily.com/four-killed-in-wall-collapse-in-noida-many-were-trapped-video.html</link>
					<comments>https://www.chandrikadaily.com/four-killed-in-wall-collapse-in-noida-many-were-trapped-video.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Sep 2022 06:49:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[noida]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=218133</guid>

					<description><![CDATA[ഇന്ന് രാവിലെയാണ് സംഭവം]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ നോയിഡയില്&#x200d; മതില്&#x200d; തകര്&#x200d;ന്ന് നാല് പേര്&#x200d; മരിച്ചു. നിരവധി പേര്&#x200d; അവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇന്ന് രാവിലെയാണ് സംഭവം. നിര്&#x200d;മ്മാണം പുരോഗമിക്കുന്നതിനിടെ മതില്&#x200d; തകര്&#x200d;ന്നു വീഴുകയായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | UP: Rescue operations underway in Noida Sector 21 where a wall collapsed this morning.</p>
<p>DM Suhas LY says, &quot;We have received info of 2 deaths each (total 4) at District Hospital &amp; Kailash Hospital, it is being verified. We&#39;re also ascertaining details on the injured.&quot; <a href="https://t.co/FTXAVVvarm">pic.twitter.com/FTXAVVvarm</a></p>
<p>&mdash; ANI UP/Uttarakhand (@ANINewsUP) <a href="https://twitter.com/ANINewsUP/status/1572101342122082304?ref_src=twsrc%5Etfw">September 20, 2022</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പോലീസും നാട്ടുകാരും ചേര്&#x200d;ന്ന് രക്ഷാപ്രവര്&#x200d;ത്തനം പുരോഗമിക്കുകയാണ്. നിര്&#x200d;മാണത്തില്&#x200d; ഏര്&#x200d;പ്പെട്ട തൊഴിലാളികളാണ് അപകടത്തില്&#x200d; പെട്ട് മരിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Noida wall collapse | 4 people died, 9 admitted to a hospital after a wall near Jal Vayu Vihar society in Noida Sector 21 collapsed this morning. </p>
<p>NDRF and Fire Brigade teams are conducting the last search mission.<a href="https://twitter.com/hashtag/UttarPradesh?src=hash&amp;ref_src=twsrc%5Etfw">#UttarPradesh</a> <a href="https://t.co/OMhtrbU06g">pic.twitter.com/OMhtrbU06g</a></p>
<p>&mdash; ANI UP/Uttarakhand (@ANINewsUP) <a href="https://twitter.com/ANINewsUP/status/1572105020468006912?ref_src=twsrc%5Etfw">September 20, 2022</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-killed-in-wall-collapse-in-noida-many-were-trapped-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോയ്ഡ വെടിവെപ്പ്; വ്യാജ ഏറ്റുമുട്ടലെന്ന് ബന്ധുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/noida-police-gunshoot-fake-encounter-claimed-by-dead-man-family.html</link>
					<comments>https://www.chandrikadaily.com/noida-police-gunshoot-fake-encounter-claimed-by-dead-man-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Feb 2018 18:55:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[India]]></category>
		<category><![CDATA[noida]]></category>
		<category><![CDATA[police encounter]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68293</guid>

					<description><![CDATA[നോയ്ഡ: ഉത്തര്&#x200d;പ്രദേശിലെ നോയ്ഡയില്&#x200d; സ്വകാര്യ ചടങ്ങില്&#x200d; പങ്കെടുത്ത് മടങ്ങിയ യുവാക്കള്&#x200d;ക്കുനേരെ പൊലീസ് വെടിവെപ്പ്. പരിക്കേറ്റ രണ്ടുപേരില്&#x200d; ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്&#x200d;ഹാംപൂരില്&#x200d; ഒരു വിവാഹനിശ്ചയ പരിപാടി കഴിഞ്ഞ് കാറില്&#x200d; മടങ്ങിയ ജിതേന്ദ്ര യാദവ്, സുഹൃത്ത് സുനില്&#x200d; എന്നിവര്&#x200d;ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്ത് മണിയോടെ നോയ്ഡ സെക്ടര്&#x200d; 122 ല്&#x200d; വെച്ച് നാല് പൊലീസുകാര്&#x200d; ജീപ്പിലെത്തി കാര്&#x200d; നിര്&#x200d;ത്തിക്കുകയും യുവാക്കളെ മര്&#x200d;ദിക്കുകയുമായിരുന്നു. തുടര്&#x200d;ന്ന് വെടിവെച്ചു. ജിതേന്ദ്രയാദവിന് കഴുത്തിലാണ് വെടിയേറ്റത്. ഇയാളെ നോയിഡയില്&#x200d; ഫോര്&#x200d;ട്ടിസ് ആസ്പത്രിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>നോയ്ഡ: ഉത്തര്&#x200d;പ്രദേശിലെ നോയ്ഡയില്&#x200d; സ്വകാര്യ ചടങ്ങില്&#x200d; പങ്കെടുത്ത് മടങ്ങിയ യുവാക്കള്&#x200d;ക്കുനേരെ പൊലീസ് വെടിവെപ്പ്. പരിക്കേറ്റ രണ്ടുപേരില്&#x200d; ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്&#x200d;ഹാംപൂരില്&#x200d; ഒരു വിവാഹനിശ്ചയ പരിപാടി കഴിഞ്ഞ് കാറില്&#x200d; മടങ്ങിയ ജിതേന്ദ്ര യാദവ്, സുഹൃത്ത് സുനില്&#x200d; എന്നിവര്&#x200d;ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്ത് മണിയോടെ നോയ്ഡ സെക്ടര്&#x200d; 122 ല്&#x200d; വെച്ച് നാല് പൊലീസുകാര്&#x200d; ജീപ്പിലെത്തി കാര്&#x200d; നിര്&#x200d;ത്തിക്കുകയും യുവാക്കളെ മര്&#x200d;ദിക്കുകയുമായിരുന്നു. തുടര്&#x200d;ന്ന് വെടിവെച്ചു. ജിതേന്ദ്രയാദവിന് കഴുത്തിലാണ് വെടിയേറ്റത്. ഇയാളെ നോയിഡയില്&#x200d; ഫോര്&#x200d;ട്ടിസ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>സുനിലിന് കാലിലാണ് വെടിയേറ്റത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും ജാതിപ്പേര് വിളിച്ചായിരുന്നു മര്&#x200d;ദനമെന്നും യുവാക്കളുടെ ബന്ധുക്കള്&#x200d; ആരോപിച്ചു. സ്ഥാനക്കയറ്റത്തിനു വേണ്ടി പ്രദേശത്തെ യുവാക്കള്&#x200d;ക്കുനേരെ വ്യാജ ഏറ്റുമുട്ടലിന് പോലീസ് പദ്ധതിയിട്ടുവെന്നും ജാതിവിളിച്ചാണ് ആക്രമിച്ചതെന്നും ജിതേന്ദ്ര യാദവിന്റെ ബന്ധു വിജേഷ്ണി യാദവ് ആരോപിച്ചു.എന്നാല്&#x200d;, ഈ വാദം പൊലീസ് തള്ളി. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്&#x200d; എസ്.ഐയെ അറസ്റ്റു ചെയ്യുകയും നാല് പോലീസുകാരെ സസ്‌പെന്&#x200d;ഡ് ചെയ്യുകയും ചെയ്തു.</p>
<p>ജിതേന്ദ്രയാദവിന്റെ ജേഷ്ഠനുമായി പരിചയമുള്ളയാളാണ് അറസ്റ്റിലായ ട്രെയ്‌നി സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; എന്നും വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്&#x200d; കണ്ടെത്തിയതെന്നും മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥന്&#x200d; ലവ് കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noida-police-gunshoot-fake-encounter-claimed-by-dead-man-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
