<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>northkorea &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/northkorea/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Nov 2017 03:47:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>northkorea &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏതു നിമിഷവും യുദ്ധം! ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി യു.എസ്;  കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി ശക്തിപ്രകടനം</title>
		<link>https://www.chandrikadaily.com/american-warship-to-drill-with-japan-and-south-korea-near-northkorean-peninsula.html</link>
					<comments>https://www.chandrikadaily.com/american-warship-to-drill-with-japan-and-south-korea-near-northkorean-peninsula.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 01:26:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[northkorea]]></category>
		<category><![CDATA[south korea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53238</guid>

					<description><![CDATA[വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്‍കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലിനെ അയച്ചുകൊണ്ടാണ് ജപ്പാന്‍ സാന്നിധ്യമറിയിക്കുന്നത്. ജപ്പാന്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുകളായിരിക്കും അഭ്യാസത്തില്‍ പങ്കെടുക്കുക. യു.എസിന്റെ മൂന്നു വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പമായിരിക്കും ജപ്പാനീസ് കപ്പലുകളും ശക്തിപ്രകടിപ്പിക്കുക. യു.എസ്.എസ് റൊണാള്‍ഡ് റീഗന്‍, യു.എസ്.എസ് നിമിറ്റ്‌സ്, യു.എസ്.എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്&#x200d; നല്&#x200d;കി കൂറ്റന്&#x200d; യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്&#x200d;ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലിനെ അയച്ചുകൊണ്ടാണ് ജപ്പാന്&#x200d; സാന്നിധ്യമറിയിക്കുന്നത്. ജപ്പാന്&#x200d; നിര്&#x200d;മിച്ചതില്&#x200d; വെച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലുകളായിരിക്കും അഭ്യാസത്തില്&#x200d; പങ്കെടുക്കുക. യു.എസിന്റെ മൂന്നു വിമാനവാഹിനി കപ്പലുകള്&#x200d;ക്കൊപ്പമായിരിക്കും ജപ്പാനീസ് കപ്പലുകളും ശക്തിപ്രകടിപ്പിക്കുക. യു.എസ്.എസ് റൊണാള്&#x200d;ഡ് റീഗന്&#x200d;, യു.എസ്.എസ് നിമിറ്റ്‌സ്, യു.എസ്.എസ് തിയോഡര്&#x200d; റൂസ്‌വെല്&#x200d;റ്റ് എന്നീ കപ്പലുകള്&#x200d;ക്കൊപ്പം ജപ്പാന്റെ ഇസെ, ഇനാസുമ, മകിനാമി കപ്പലുകളാണ് അഭ്യാസപ്രകടനത്തില്&#x200d; പങ്കാളിയാകുക. നാളെ കൊറിയന്&#x200d; പെനിന്&#x200d;സുലയോട് ചേര്&#x200d;ന്നായിരിക്കും സൈനികാഭ്യാസം. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മൂന്ന് അമേരിക്കന്&#x200d; കപ്പലുകള്&#x200d; ഒരുമിച്ച് പരിശീലന പ്രകടനത്തിനെത്തുന്നത്. എച്ച് 18 സ്‌ട്രൈക്കര്&#x200d; ജെറ്റുകള്&#x200d; ഉള്&#x200d;പ്പെടെ വന്&#x200d; തോതില്&#x200d; യുദ്ധവിമാനങ്ങളെ വഹിക്കാന്&#x200d; ശേഷിയുള്ളതാണ് അമേരിക്കയുടെ ഓരോ കപ്പലുകളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/american-warship-to-drill-with-japan-and-south-korea-near-northkorean-peninsula.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയന്‍ മിസൈല്‍; രണ്ടു ദിവസത്തിനകം പരീക്ഷണം</title>
		<link>https://www.chandrikadaily.com/korean-missile-to-america-trump.html</link>
					<comments>https://www.chandrikadaily.com/korean-missile-to-america-trump.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Oct 2017 02:41:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[northkorea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46771</guid>

					<description><![CDATA[മോസ്‌കോ: അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. യു.എസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് തലസ്ഥാനനഗരിയായ പോങ്‌യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ചില രൂപരേഖകള്‍ കണ്ടെന്നും സംഘം പറഞ്ഞു. ഭരണകക്ഷിയായ കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാപകദിനമാണ് മറ്റന്നാള്‍. ഈ ദിനത്തില്‍ പരീക്ഷണം നടത്താനുള്ള സാധ്യതയാണ് യു.എസ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്‍മുന മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം.]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയ മിസൈല്&#x200d; പരീക്ഷണത്തിനൊരുങ്ങുന്നു. യു.എസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്&#x200d;ഘദൂര മിസൈല്&#x200d; പരീക്ഷിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് തലസ്ഥാനനഗരിയായ പോങ്‌യാങ് സന്ദര്&#x200d;ശിച്ച റഷ്യന്&#x200d; പാര്&#x200d;ലമെന്റ് അംഗങ്ങള്&#x200d; വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ചില രൂപരേഖകള്&#x200d; കണ്ടെന്നും സംഘം പറഞ്ഞു. ഭരണകക്ഷിയായ കൊറിയന്&#x200d; തൊഴിലാളി പാര്&#x200d;ട്ടിയുടെ സ്ഥാപകദിനമാണ് മറ്റന്നാള്&#x200d;. ഈ ദിനത്തില്&#x200d; പരീക്ഷണം നടത്താനുള്ള സാധ്യതയാണ് യു.എസ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്&#x200d;മുന മിസൈല്&#x200d; വികസിപ്പിക്കുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/korean-missile-to-america-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ; അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പെസഫിക് സമുദ്രത്തില്‍ കിം ജോങുന്‍</title>
		<link>https://www.chandrikadaily.com/japan-braces-as-north-korea-threatens-hydrogen-bomb-test-in-pacific.html</link>
					<comments>https://www.chandrikadaily.com/japan-braces-as-north-korea-threatens-hydrogen-bomb-test-in-pacific.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Sep 2017 09:58:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Kim Jong Un]]></category>
		<category><![CDATA[northkorea]]></category>
		<category><![CDATA[Ri Yong-ho]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44957</guid>

					<description><![CDATA[വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്‍കാന്‍ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന്‍ മുന്നറിയിപ്പു നല്‍കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കലാണ് അടുത്ത പദ്ധതി. ഉത്തരകൊറിയയെ പൂര്‍ണമായും നശിപ്പിച്ചു കളയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് തയാറെടുക്കുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റിയോങ്. ്&#8217;അപ്രതീക്ഷിത [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഉപരോധം ഏര്&#x200d;പ്പെടുത്തിയ അമേരിക്കന്&#x200d; നടപടിക്കെതിരെ ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങുന്&#x200d;. യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്&#x200d;കാന്&#x200d; വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന്&#x200d; മുന്നറിയിപ്പു നല്&#x200d;കി. പെസഫിക് സമുദ്രത്തില്&#x200d; ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്&#x200d; ബോംബ് പരീക്ഷിക്കലാണ് അടുത്ത പദ്ധതി. ഉത്തരകൊറിയയെ പൂര്&#x200d;ണമായും നശിപ്പിച്ചു കളയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജന്&#x200d; ബോംബ് പരീക്ഷണത്തിന് തയാറെടുക്കുന്നതെന്ന് ഉത്തരകൊറിയന്&#x200d; വിദേശകാര്യമന്ത്രി റി യോങ് ഹോ വെളിപ്പെടുത്തി. ന്യൂയോര്&#x200d;ക്കില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു റിയോങ്. ്&#8217;അപ്രതീക്ഷിത ശക്തിയുള്ള ഹൈഡ്രജന്&#x200d; ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ നേതാവ് കാര്യങ്ങള്&#x200d; തീരുമാനിക്കും. കൂടുതല്&#x200d; പുറത്തുപറയില്ല&#8217;-റി യോങ് ഹോ പറഞ്ഞു.<br />
സമാനരീതിയില്&#x200d; ഹൈഡ്രജന്&#x200d; ബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമാണ് അന്ന് നടന്നത്. ഇതുവരെ നടത്തിയതില്&#x200d; ഏറ്റവും ശക്തവുമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്&#x200d; ജപ്പാനിലെ ഹിരോഷിമയെ യു.എസ് ബോംബര്&#x200d; വിമാനങ്ങള്&#x200d; വര്&#x200d;ഷിച്ച ലിറ്റില്&#x200d; ബോയ് അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷി ഇതിനുണ്ടായിരുന്നുവെന്നാണ് നിഗമനം. വിവിധ ഭൂചലനമാപിനികള്&#x200d; 6.3 തീവ്രതയാണ് സ്‌ഫോടനം രേഖപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/japan-braces-as-north-korea-threatens-hydrogen-bomb-test-in-pacific.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈല്‍ പറത്തി</title>
		<link>https://www.chandrikadaily.com/north-korea-fires-second-ballistic-missile-over-japan.html</link>
					<comments>https://www.chandrikadaily.com/north-korea-fires-second-ballistic-missile-over-japan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Sep 2017 04:34:55 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[missile]]></category>
		<category><![CDATA[northkorea]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43943</guid>

					<description><![CDATA[സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്കു പിന്നാലെ ഇന്നു രാവിലെ 6.30നാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പറത്തിയത്. പ്യോങ്‌യാങിലെ സുനാന്‍ വ്യോമത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈല്‍ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോക്ക് മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്‍ പതിച്ചു. 17 മിനിറ്റിനുള്ളില്‍ മിസൈല്‍ 1200 മൈല്‍ സഞ്ചരിച്ചതായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>സോള്&#x200d;: അമേരിക്ക ഉള്&#x200d;പ്പെടെ ലോകരാഷ്ട്രങ്ങള്&#x200d;ക്ക് ഭീഷണി ഉയര്&#x200d;ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്&#x200d; പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്&#x200d;കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്&#x200d; അണുബോംബിട്ട് കടലില്&#x200d; മുക്കുമെന്ന ഭീഷണിക്കു പിന്നാലെ ഇന്നു രാവിലെ 6.30നാണ് ഉത്തരകൊറിയ വീണ്ടും മിസൈല്&#x200d; പറത്തിയത്.<br />
പ്യോങ്‌യാങിലെ സുനാന്&#x200d; വ്യോമത്താവളത്തില്&#x200d; നിന്ന് കുതിച്ചുയര്&#x200d;ന്ന മിസൈല്&#x200d; ജപ്പാനിലെ വടക്കന്&#x200d; ദ്വീപായ ഹൊക്കൈഡോക്ക് മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്&#x200d; പതിച്ചു. 17 മിനിറ്റിനുള്ളില്&#x200d; മിസൈല്&#x200d; 1200 മൈല്&#x200d; സഞ്ചരിച്ചതായാണ് വിവരം. മിസൈല്&#x200d; പറന്നുയര്&#x200d;ന്ന ഉടന്&#x200d; ജപ്പാനില്&#x200d; ഉച്ചഭാഷിണിയിലൂടെയും എസ്.എം.എസ് വഴിയും ജനങ്ങള്&#x200d; സുരക്ഷിത കേന്ദ്രങ്ങള്&#x200d; തേടണമെന്ന് ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കിയതായി വിദേശമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഉത്തരകൊറിയ ഇത്തരം നടപടി ആവര്&#x200d;ത്തിച്ചാല്&#x200d; നോക്കിയിരിക്കില്ലെന്ന് ജപ്പാന്&#x200d; ക്യാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ പ്രതികരിച്ചു.<br />
സമാന രീതിയില്&#x200d; കഴിഞ്ഞ മാസം 29നും ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈല്&#x200d; പറത്തിയിരുന്നു.<br />
29ന് പുലര്&#x200d;ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്&#x200d; നിന്നും വിക്ഷേപിച്ച മിസൈല്&#x200d; ജപ്പാനു മുകളിലൂടെ പറന്ന് പെസഫിക് സമുദ്രത്തില്&#x200d; പതിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചിരുന്നു. 2700 കിലോമീറ്റര്&#x200d; സഞ്ചരിച്ച ശേഷമാണ് മിസൈല്&#x200d; സമുദ്രത്തില്&#x200d; പതിച്ചത്.<br />
അമേരിക്കയുടെ സഖ്യകക്ഷിയായ ജപ്പാനെതിരെ മിസൈല്&#x200d; വിക്ഷേപിച്ച ഉത്തരകൊറിയയുടെ പ്രവൃത്തി അമേരിക്കയെ വെല്ലുവിളിക്കുന്നതാണ്. സമാധാന ചര്&#x200d;ച്ചകള്&#x200d;ക്ക് കാത്തു നില്&#x200d;ക്കാതെ കഴിഞ്ഞ മാസം ഉത്തരകൊറിയ മൂന്നു മിസൈലുകള്&#x200d; പരീക്ഷിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-fires-second-ballistic-missile-over-japan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാണാക്രൈ: ഉത്തരകൊറിയന്‍ പങ്കിനു കൂടുതല്‍ തെളിവ്</title>
		<link>https://www.chandrikadaily.com/vanacry.html</link>
					<comments>https://www.chandrikadaily.com/vanacry.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 May 2017 03:59:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[northkorea]]></category>
		<category><![CDATA[vanacry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29767</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച വാണാക്രൈ സൈബറാക്രമണത്തിന് ഉത്തരകൊറിയക്ക് ബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവുമായി അമേരിക്കന്‍ സ്ഥാപനം. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക്കാണ് കൊറിയന്‍ ബന്ധത്തിന് തെളിവേകി രംഗത്തുവന്നത്. വാണാക്രൈയുടെ മുന്‍ പതിപ്പുകള്‍ ഉത്തരകൊറിയയില്‍ നേരത്തെ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഉത്തരകൊറിയന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലസാറസ് ഹാക്കിങ് സംഘത്തിന് വാണാക്രൈയുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തിലെ പ്രോഗ്രാമുകളും ഇപ്പോഴത്തെ വാണാക്രൈ പ്രോഗ്രാമും തമ്മില്‍ കാര്യമായ സാമ്യമുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രോഗാമിന്റെ പ്രവര്‍ത്തനരീതിയിലും ഉപയോഗിച്ചിരുന്ന കോഡുകളിലുമാണ് വലിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ലോകത്തെ ഞെട്ടിച്ച വാണാക്രൈ സൈബറാക്രമണത്തിന് ഉത്തരകൊറിയക്ക് ബന്ധമുണ്ടെന്നതിനു കൂടുതല്&#x200d; തെളിവുമായി അമേരിക്കന്&#x200d; സ്ഥാപനം. പ്രമുഖ സൈബര്&#x200d; സുരക്ഷാ സ്ഥാപനമായ സിമാന്&#x200d;ടെക്കാണ് കൊറിയന്&#x200d; ബന്ധത്തിന് തെളിവേകി രംഗത്തുവന്നത്. വാണാക്രൈയുടെ മുന്&#x200d; പതിപ്പുകള്&#x200d; ഉത്തരകൊറിയയില്&#x200d; നേരത്തെ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഉത്തരകൊറിയന്&#x200d; സര്&#x200d;ക്കാറിന്റെ പിന്തുണയോടെ പ്രവര്&#x200d;ത്തിക്കുന്ന ലസാറസ് ഹാക്കിങ് സംഘത്തിന് വാണാക്രൈയുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-29769" src="https://www.chandrikadaily.com/wp-content/uploads/2017/05/f954eb2e5ca0a91f1411f4d2f170bf39.jpg" alt="f954eb2e5ca0a91f1411f4d2f170bf39" width="620" height="312" srcset="https://www.chandrikadaily.com/wp-content/uploads/2017/05/f954eb2e5ca0a91f1411f4d2f170bf39.jpg 620w, https://www.chandrikadaily.com/wp-content/uploads/2017/05/f954eb2e5ca0a91f1411f4d2f170bf39-300x151.jpg 300w" sizes="(max-width: 620px) 100vw, 620px" /></p>
<p>ഫെബ്രുവരിയില്&#x200d; നടന്ന ആക്രമണത്തിലെ പ്രോഗ്രാമുകളും ഇപ്പോഴത്തെ വാണാക്രൈ പ്രോഗ്രാമും തമ്മില്&#x200d; കാര്യമായ സാമ്യമുണ്ടെന്ന് റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. പ്രോഗാമിന്റെ പ്രവര്&#x200d;ത്തനരീതിയിലും ഉപയോഗിച്ചിരുന്ന കോഡുകളിലുമാണ് വലിയ സമാനതകളുള്ളത്.<br />
ഫെബ്രുവരി 10ന് ഒരു പ്രമുഖ സ്ഥാപനത്തിലാണ് വാണാക്രൈ ആദ്യമായി സ്ഥിരീകരിച്ചതെന്ന് സിമാന്&#x200d;ടെക് പറയുന്നു. രണ്ടു മിനിറ്റിനുള്ളില്&#x200d; 100 കമ്പ്യൂട്ടറുകളെയാണ് ഇത് ബാധിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-29770" src="https://www.chandrikadaily.com/wp-content/uploads/2017/05/103537634-GettyImages-492752888.530x298.jpg" alt="103537634-gettyimages-492752888-530x298" width="530" height="298" srcset="https://www.chandrikadaily.com/wp-content/uploads/2017/05/103537634-GettyImages-492752888.530x298.jpg 530w, https://www.chandrikadaily.com/wp-content/uploads/2017/05/103537634-GettyImages-492752888.530x298-300x169.jpg 300w" sizes="(max-width: 530px) 100vw, 530px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanacry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രക്ഷപ്പെടാന്‍ പത്തു മിനിറ്റു മാത്രം സമയം; ഉത്തരകൊറിയയുടെ ആറ്റം ബോംബ് ഭീഷണിയില്‍ മുന്നറിയിപ്പുമായി ജപ്പാന്‍</title>
		<link>https://www.chandrikadaily.com/north-korea-japan.html</link>
					<comments>https://www.chandrikadaily.com/north-korea-japan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Apr 2017 06:20:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[northkorea]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27430</guid>

					<description><![CDATA[ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ജപ്പാന്‍ രംഗത്ത്. ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചേക്കുമെന്നും രക്ഷപ്പെടാന്‍ പത്തു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂവെന്നുമാണ് ജപ്പാന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ജപ്പാന്‍ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആറ്റംബോംബ് ടോക്കിയോക്കു മുകളില്‍ വര്‍ഷിക്കുകയാണെങ്കില്‍ എന്തു ചെയ്യണമെന്ന മാര്‍ഗനിര്‍ദേശവും ഭരണകൂടം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ ഓണ്‍ലൈനായി പുറത്തിറക്കിയിട്ടുണ്ട്. ഉത്തര കൊറിയ ആണവായുധ നീക്കം നടത്തുകയാണെങ്കില്‍ ജനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അഭയം തേടണമെന്നാണ് പ്രധാന നിര്‍ദേശം. ഭൂഗര്‍ഭ [&#8230;]]]></description>
										<content:encoded><![CDATA[<p>ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ ആശങ്കകള്&#x200d; വര്&#x200d;ധിപ്പിച്ച് പൗരന്മാര്&#x200d;ക്ക് മുന്നറിയിപ്പുമായി ജപ്പാന്&#x200d; രംഗത്ത്. ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചേക്കുമെന്നും രക്ഷപ്പെടാന്&#x200d; പത്തു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂവെന്നുമാണ് ജപ്പാന്&#x200d; ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന നിര്&#x200d;ദേശവും ജപ്പാന്&#x200d; പൗരന്മാര്&#x200d;ക്ക് നല്&#x200d;കിയിട്ടുണ്ട്. ആറ്റംബോംബ് ടോക്കിയോക്കു മുകളില്&#x200d; വര്&#x200d;ഷിക്കുകയാണെങ്കില്&#x200d; എന്തു ചെയ്യണമെന്ന മാര്&#x200d;ഗനിര്&#x200d;ദേശവും ഭരണകൂടം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച വ്യക്തമായ മാര്&#x200d;ഗരേഖ ഓണ്&#x200d;ലൈനായി പുറത്തിറക്കിയിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-27432" src="https://www.chandrikadaily.com/wp-content/uploads/2017/04/North-Korea-Missile-796336.jpg" alt="north-korea-missile-796336" width="590" height="350" srcset="https://www.chandrikadaily.com/wp-content/uploads/2017/04/North-Korea-Missile-796336.jpg 590w, https://www.chandrikadaily.com/wp-content/uploads/2017/04/North-Korea-Missile-796336-300x178.jpg 300w" sizes="(max-width: 590px) 100vw, 590px" /><br />
ഉത്തര കൊറിയ ആണവായുധ നീക്കം നടത്തുകയാണെങ്കില്&#x200d; ജനങ്ങള്&#x200d; കോണ്&#x200d;ക്രീറ്റ് കെട്ടിടങ്ങളില്&#x200d; അഭയം തേടണമെന്നാണ് പ്രധാന നിര്&#x200d;ദേശം. ഭൂഗര്&#x200d;ഭ അറകളിലും ഫര്&#x200d;ണിച്ചറുകള്&#x200d;ക്ക് അടിയിലും സുരക്ഷിത സ്ഥാനം കണ്ടെത്താം. എന്നാല്&#x200d; വാതിലുകള്&#x200d;ക്കും ജനലുകള്&#x200d;ക്കും സമീപം നില്&#x200d;ക്കുന്നതു പൂര്&#x200d;ണമായും വിലക്കിയിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-27433" src="https://www.chandrikadaily.com/wp-content/uploads/2017/04/japan-army_3304111a.jpg" alt="japan-army_3304111a" width="858" height="536" srcset="https://www.chandrikadaily.com/wp-content/uploads/2017/04/japan-army_3304111a.jpg 858w, https://www.chandrikadaily.com/wp-content/uploads/2017/04/japan-army_3304111a-300x187.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/japan-army_3304111a-768x480.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/04/japan-army_3304111a-696x435.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/04/japan-army_3304111a-672x420.jpg 672w" sizes="(max-width: 858px) 100vw, 858px" /><br />
പോങ്‌യാങില്&#x200d; നിന്ന് 1600 കിലോമീറ്റര്&#x200d; താണ്ടി ജപ്പാനിലെ ഒകിനാവയിലേക്ക് അണുവായുധം പ്രയോഗിക്കാന്&#x200d; ഉത്തരകൊറിയക്ക് വെറും പത്തു മിനിറ്റ് സമയമാണ് ആവശ്യം. ആക്രമണം നടന്ന് നിമിഷങ്ങള്&#x200d;ക്കു ശേഷം മാത്രമേ ഇത് തിരിച്ചറിയാനാകൂ. എന്നാല്&#x200d; തിരിച്ചറിഞ്ഞാല്&#x200d; അവശേഷിക്കുന്ന മിനിറ്റുകള്&#x200d;ക്കകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ജപ്പാന്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു. മാര്&#x200d;ഗരേഖ പ്രസിദ്ധീകരിച്ച വെബസൈറ്റില്&#x200d; മിനിറ്റുകള്&#x200d;ക്കകം അഞ്ചു ദശലക്ഷത്തോളം ആളുകള്&#x200d; സന്ദര്&#x200d;ശിച്ചതായാണ് വിവരം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-japan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
