<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ns madhavan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ns-madhavan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 01 Nov 2024 12:19:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ns madhavan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്</title>
		<link>https://www.chandrikadaily.com/ezhutchan-award-to-ns-madhavan.html</link>
					<comments>https://www.chandrikadaily.com/ezhutchan-award-to-ns-madhavan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Nov 2024 12:19:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ezhuthachan award]]></category>
		<category><![CDATA[ns madhavan]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315798</guid>

					<description><![CDATA[5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്&#x200d; പുരസ്‌കാരം എന്&#x200d;എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്&#x200d; കണക്കിലെടുത്താണ് പുരസ്‌കാരം നല്&#x200d;കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.</p>
<p>1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐഎഎസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ezhutchan-award-to-ns-madhavan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹേമന്ത് ജി. നായരുടെ ചിത്രത്തിന് &#8216;ഹിഗ്വിറ്റ&#8217; എന്ന പേര് നല്&#x200d;കില്ല; ഫിലിം ചേംബറിന് നന്ദി പറഞ്ഞ് എന്&#x200d;.എസ് മാധവന്&#x200d;</title>
		<link>https://www.chandrikadaily.com/higuita-name-not-used-for-hemanth-g-nair-movie-n-s-madhavans-tweet-went-viral.html</link>
					<comments>https://www.chandrikadaily.com/higuita-name-not-used-for-hemanth-g-nair-movie-n-s-madhavans-tweet-went-viral.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Dec 2022 06:44:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ns madhavan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224744</guid>

					<description><![CDATA[ട്വിറ്ററിലൂടെ എന്&#x200d;എസ് മാധവന്&#x200d; ആണ് ഇക്കാര്യം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>സുരാജ് വെഞ്ഞാറമൂട്-ധ്യാന്&#x200d; ശ്രീനിവാസന്&#x200d; എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹേമന്ത് ജി നായര്&#x200d; സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിന് എന്&#x200d; എസ് മാധവന്റെ പ്രശസ്തമായ കഥയായ ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബര്&#x200d;. ട്വിറ്ററിലൂടെ എന്&#x200d;എസ് മാധവന്&#x200d; ആണ് ഇക്കാര്യം അറിയിച്ചത്.</p>
<p>ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചു,ഫിലിം ചേംബറിന് നന്ദി. യുവ സംവിധായകന്&#x200d; ഹേമന്ത് ജി നായര്&#x200d;ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും എല്ലാവിധ വിജയാശംസകളും നേരുന്നു, സുരാജ് ധ്യാന്&#x200d; ചിത്രം കാണാന്&#x200d; ആളുകള്&#x200d; ഒഴുകി എത്തട്ടെ അദ്ദേഹം ട്വീറ്റ് ചെയ്തു.</p>
<p>അതേസമയം എന്&#x200d; എസ് മാധവന്റെ കഥയുമായി ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സംവിധായകന്&#x200d; ഹേമന്ത് വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/higuita-name-not-used-for-hemanth-g-nair-movie-n-s-madhavans-tweet-went-viral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒറ്റ സോറിയില്&#x200d; എല്ലാം ക്ഷമിച്ച നടി ഇപ്പോള്&#x200d; പീഡകരുടെ വീടുകളുടെ ഐശ്വര്യം: എന്&#x200d;എസ് മാധവന്&#x200d;</title>
		<link>https://www.chandrikadaily.com/ns-madhavan-news.html</link>
					<comments>https://www.chandrikadaily.com/ns-madhavan-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 21 Dec 2020 14:45:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ns madhavan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173152</guid>

					<description><![CDATA[കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ പൊലീസ് നടപടിയേയും എഴുത്തുകാരന്&#x200d; വിമര്&#x200d;ശിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: അതിക്രമം കാട്ടിയവരോട് ക്ഷമിച്ച നടിയുടെ നിലപാടിനെതിരെ വിമര്&#x200d;ശനവുമായി എഴുത്തുകാരന്&#x200d; എന്&#x200d;എസ് മാധവന്&#x200d;. ഒറ്റ സോറിയില്&#x200d; എല്ലാം ക്ഷമിച്ച നടി ഇപ്പോള്&#x200d; പീഡകരുടെ വീടുകളുടെ ഐശ്വര്യമാണെന്ന് എന്&#x200d;എസ് മാധവന്&#x200d; പരിഹസിച്ചു. കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ പൊലീസ് നടപടിയേയും എഴുത്തുകാരന്&#x200d; വിമര്&#x200d;ശിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.</p>
<p>അതിക്രമം കാട്ടിയവര്&#x200d;ക്ക് മാപ്പ് നല്&#x200d;കിയ നടിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്&#x200d; പറഞ്ഞിരുന്നു. നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷന്&#x200d; അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. യുവനടിക്കെതിരെയുള്ള അതിക്രമമായല്ല സംഭവത്തെ കാണുന്നത്. സമൂഹത്തിനും സ്ത്രീകള്&#x200d;ക്ക് മുഴുവനുമെതിരായുള്ള കുറ്റകൃത്യമാണിതെന്നും വനിതാ കമ്മീഷന്&#x200d; അംഗം പറഞ്ഞു. മോണിങ്ങ് റിപ്പോര്&#x200d;ട്ടറിനിടെയായിരുന്നു ഷിജി ശിവജിയുടെ പ്രതികരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ns-madhavan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്കൂളുകളില്&#x200d; നിന്ന് മലയാളത്തെയും പുറത്താക്കി ഇടത് സർക്കാർ</title>
		<link>https://www.chandrikadaily.com/save-malayalam-petition-campaign.html</link>
					<comments>https://www.chandrikadaily.com/save-malayalam-petition-campaign.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 14 Sep 2020 01:09:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[kerala cm]]></category>
		<category><![CDATA[malayalam]]></category>
		<category><![CDATA[ns madhavan]]></category>
		<category><![CDATA[psc]]></category>
		<category><![CDATA[മലയാളം]]></category>
		<category><![CDATA[മുഖ്യമന്ത്രി]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152928</guid>

					<description><![CDATA[മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നാണ് പി.എസ്.സി പറയുന്നത്]]></description>
										<content:encoded><![CDATA[<p>&#8216;കേരളത്തിലെ പി.എസ്.സി ഒരു സ്വതന്ത്ര ബനാന റിപ്പബ്ലിക്കാണോ? അവർക്ക് മലയാളം പ്രശ്‌നമല്ല, സർക്കാറിന്റെ മാതൃഭാഷാ നയവും പ്രശ്‌നമല്ല&#8230;&#8217; മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചതാണിത്.</p>
<p>മാധവന്റെ ചോദ്യത്തിൽ കഴമ്പുമുണ്ട്. സർക്കാറിന്റെ കീഴിലുള്ള പി.എസ്.സി, കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയായി മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. നവംബറിൽ നടക്കാനിരിക്കുന്ന എൽ.പി, യു.പി സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നാണ് മാതൃഭാഷയെ പി.എസ്.സി തഴഞ്ഞിരിക്കുന്നത്. അതായത്, മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നർത്ഥം. ഇതിനെതിരെ ഭാഷാ സ്‌നേഹികൾ മുഖ്യമന്ത്രിക്ക് ഓൺലൈൻ ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-152929" src="https://www.chandrikadaily.com/wp-content/uploads/2020/09/madhavan.jpg" alt="" width="895" height="281" /></p>
<p>അടുത്തകാലം വരെ പ്രൈമറി അധ്യാപക നിയമന പരീക്ഷകളിൽ മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറെക്കാലമായി പലവിധ കാരണങ്ങളാൽ മാതൃഭാഷ പ്രസ്തുത സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളത്തിലാണ് ഗണിതവും പരിസരപഠനവും അടക്കം പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ മലയാളത്തിന് രണ്ട് പേപ്പറുകളുമുണ്ട്. ഇതെല്ലാം ശരിയായ രീതിയിൽ പഠിപ്പിക്കണമെങ്കിൽ ഈ മേഖലയിൽ നിയമിതരാവുന്ന അധ്യാപകർക്ക് മലയാള ഭാഷയിൽ സാമാന്യ ധാരണയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, പി.എസ്.സിയുടെ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ നിന്ന് ദുരൂഹമായി മലയാളത്തിനെ പുറത്തുനിർത്തിയിരിക്കുകയാണ്.</p>
<p>ലോകമെങ്ങും മാതൃഭാഷകൾക്കു വേണ്ടിയുള്ള പ്രയ്തനങ്ങൾ ശക്തിപ്പെടുമ്പോഴാണ് പി.എസ്.സി വിചിത്രമായ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഓൺലൈൻ ഹർജി സമർപ്പിക്കുകയാണ്. https://petition.malayalaaikyavedi.in/ എന്ന ലിങ്കിൽ കയറി ഹർജിയിൽ പങ്കാളികളാവാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/save-malayalam-petition-campaign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവിത &#8216;പര്&#x200d;ദ്ദ&#8217; പിന്&#x200d;വലിക്കല്&#x200d;: തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കവി പവിത്രന്&#x200d; തീക്കുനി</title>
		<link>https://www.chandrikadaily.com/pavithran-theekkuni-about-taking-back-poem-pardha.html</link>
					<comments>https://www.chandrikadaily.com/pavithran-theekkuni-about-taking-back-poem-pardha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Dec 2017 07:14:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ns madhavan]]></category>
		<category><![CDATA[poet pavithran theekkuni]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59537</guid>

					<description><![CDATA[കോഴിക്കോട്: കവിത &#8216;പര്&#x200d;ദ്ദ&#8217; പിന്&#x200d;വലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്ക് മറുപടിയുമായി കവി പവിത്രന്&#x200d; തീക്കുനി. കവിത പിന്&#x200d;വലിക്കാന്&#x200d; തന്നെ ആരും ഭീഷണിപെടുത്തിയിട്ടില്ലെന്ന് തീക്കുനി പറഞ്ഞു. ഒരു മാധ്യമത്തിന് നല്&#x200d;കിയ ടെലഫോണ്&#x200d; അഭിമുഖത്തിലാണ് കവിത പിന്&#x200d;വലിച്ചതിനെക്കുറിച്ചുള്ള കവിയുടെ വിശദീകരണം. കവിതയില്&#x200d; കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്&#x200d;കൊണ്ട് തന്നെയാണ് കവിത പിന്&#x200d;വലിച്ചത്. ഫേസ് ബുക്കില്&#x200d; താന്&#x200d; പ്രസിദ്ധീകരിച്ച കവിത പിന്&#x200d;വലിച്ചതിനെ കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;ക്കൊന്നും ഈ അവസരത്തില്&#x200d; മറുപടി പറയാനില്ല. ഒരുകാര്യം എന്നെയാരും കവിത പിന്&#x200d;വലിക്കണമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയിട്ടില്ല. കുറച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കവിത &#8216;പര്&#x200d;ദ്ദ&#8217; പിന്&#x200d;വലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്ക് മറുപടിയുമായി കവി പവിത്രന്&#x200d; തീക്കുനി. കവിത പിന്&#x200d;വലിക്കാന്&#x200d; തന്നെ ആരും ഭീഷണിപെടുത്തിയിട്ടില്ലെന്ന് തീക്കുനി പറഞ്ഞു. ഒരു മാധ്യമത്തിന് നല്&#x200d;കിയ ടെലഫോണ്&#x200d; അഭിമുഖത്തിലാണ് കവിത പിന്&#x200d;വലിച്ചതിനെക്കുറിച്ചുള്ള കവിയുടെ വിശദീകരണം.</p>
<p>കവിതയില്&#x200d; കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്&#x200d;കൊണ്ട് തന്നെയാണ് കവിത പിന്&#x200d;വലിച്ചത്. ഫേസ് ബുക്കില്&#x200d; താന്&#x200d; പ്രസിദ്ധീകരിച്ച കവിത പിന്&#x200d;വലിച്ചതിനെ കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d;ക്കൊന്നും ഈ അവസരത്തില്&#x200d; മറുപടി പറയാനില്ല. ഒരുകാര്യം എന്നെയാരും കവിത പിന്&#x200d;വലിക്കണമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയിട്ടില്ല. കുറച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു, ശേഷം അതില്&#x200d; കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്&#x200d;കൊണ്ട് കവിത പിന്&#x200d;വലിക്കുകയായിരുന്നു. ഒരു കവിത പോസ്റ്റു ചെയ്യാനുള്ള അതേ സ്വാതന്ത്ര്യം പിന്&#x200d;വലിക്കാനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം, കവിത പിന്&#x200d;വലിച്ച സംഭവം വിവാദമായതിനെ തുടര്&#x200d;ന്ന് തനിക്ക് ക്ഷണമുണ്ടായിരുന്ന വേദികള്&#x200d; നഷ്ടമായെന്നും പവിത്രന്&#x200d; തീക്കുനി അഭിമുഖത്തില്&#x200d; പറയുന്നുണ്ട്.</p>
<p>പര്&#x200d;ദ്ദ പോസ്റ്റ്ു ചെയ്ത് ഏതാനും മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; തന്നെ കവിതക്ക് വിമര്&#x200d;ശനം ഉയര്&#x200d;ന്നു. ഈ സാഹചര്യത്തില്&#x200d; കവിത പിന്&#x200d;വലിക്കുകയാണെന്ന് തീക്കുനി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.&#8217;ഇന്നലെ രാത്രി ഞാന്&#x200d; പോസ്റ്റ് ചെയ്ത പര്&#x200d;ദ എന്ന കവിത ചില പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്തിയെന്ന്് ബോധ്യമായതിനാല്&#x200d; രാത്രിതന്നെ ഞാന്&#x200d; പിന്&#x200d;വലിച്ചിരുന്നു. ആരെയും വ്രണപ്പെടുത്താന്&#x200d; ആഗ്രഹിച്ചിരുന്നില്ല&#8217;.- ഇങ്ങനെയായിരുന്നു തീക്കുനിയുടെ പോസ്റ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pavithran-theekkuni-about-taking-back-poem-pardha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഈ മകളെയോര്&#x200d;ത്ത് അശോകനും പൊന്നമ്മക്കും അഭിമാനിക്കാം&#8217; &#8211; ഹാദിയയെക്കുറിച്ച് എന്&#x200d;.എസ് മാധവന്&#x200d;</title>
		<link>https://www.chandrikadaily.com/ns-madhavan-tweet-about-hadiya.html</link>
					<comments>https://www.chandrikadaily.com/ns-madhavan-tweet-about-hadiya.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 28 Nov 2017 02:11:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hadia]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[ns madhavan]]></category>
		<category><![CDATA[TWITTER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56566</guid>

					<description><![CDATA[സമ്മര്&#x200d;ദങ്ങള്&#x200d; അതിജീവിച്ചും തന്റെ നിലപാടില്&#x200d; ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്&#x200d; എന്&#x200d;.എസ് മാധവന്&#x200d;. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. &#8216;സത്യം പറഞ്ഞാല്&#x200d; ഹാദിയയുടെ മാതാപിതാക്കളാണെന്നതില്&#x200d; അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്&#x200d; ആത്മവിശ്വാസം പ്രകടിപ്പിച്ചു, സമ്മര്&#x200d;ദങ്ങളെ അതിജീവിച്ചു, സ്വന്തം നിലപാടില്&#x200d; ഉറച്ചുനിന്നു, മനസ്സു തുറന്ന് സംസാരിച്ചു, വ്യക്തതയോടെ നിലകൊണ്ടു. മാതാപിതാക്കള്&#x200d;ക്ക് സമ്മാനിക്കാന്&#x200d; കഴിയുന്ന വിലപ്പെട്ട വളര്&#x200d;ത്തലാണത്.&#8217; ഹിഗ്വിറ്റ, തിരുത്ത് തുടങ്ങിയ കഥകളിലൂടെ വായനക്കാരുടെ മനസ്സില്&#x200d; ഇടംനേടിയ എഴുത്തുകാരന്&#x200d; കുറിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>സമ്മര്&#x200d;ദങ്ങള്&#x200d; അതിജീവിച്ചും തന്റെ നിലപാടില്&#x200d; ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്&#x200d; എന്&#x200d;.എസ് മാധവന്&#x200d;. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.</p>
<p>&#8216;സത്യം പറഞ്ഞാല്&#x200d; ഹാദിയയുടെ മാതാപിതാക്കളാണെന്നതില്&#x200d; അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്&#x200d; ആത്മവിശ്വാസം പ്രകടിപ്പിച്ചു, സമ്മര്&#x200d;ദങ്ങളെ അതിജീവിച്ചു, സ്വന്തം നിലപാടില്&#x200d; ഉറച്ചുനിന്നു, മനസ്സു തുറന്ന് സംസാരിച്ചു, വ്യക്തതയോടെ നിലകൊണ്ടു. മാതാപിതാക്കള്&#x200d;ക്ക് സമ്മാനിക്കാന്&#x200d; കഴിയുന്ന വിലപ്പെട്ട വളര്&#x200d;ത്തലാണത്.&#8217; ഹിഗ്വിറ്റ, തിരുത്ത് തുടങ്ങിയ കഥകളിലൂടെ വായനക്കാരുടെ മനസ്സില്&#x200d; ഇടംനേടിയ എഴുത്തുകാരന്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Frankly Asokan and Ponnamma should be proud of their parenting of <a href="https://twitter.com/hashtag/Hadiya?src=hash&amp;ref_src=twsrc%5Etfw">#Hadiya</a>. She was confident, withstood pressure, stood to her ground, spoke her mind, and articulated well. That is a precious upbringing parents can hope to gift.</p>
<p>— N.S. Madhavan (@NSMlive) <a href="https://twitter.com/NSMlive/status/935165870082420736?ref_src=twsrc%5Etfw">November 27, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;മുതിര്&#x200d;ന്നയാളുകള്&#x200d; സമ്മര്&#x200d;ദത്തില്&#x200d; കീഴടങ്ങുന്നത് നാം ചുറ്റും കാണുന്നതാണ്. എന്നാല്&#x200d; ഹാദിയ അങ്ങനെ ചെയ്തില്ല. അവളെ വളര്&#x200d;ത്തിയ രീതി അതില്&#x200d; വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാന്&#x200d; കരുതുന്നു&#8217; മറ്റൊരു ട്വീറ്റില്&#x200d; മാധവന്&#x200d; വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">All around us we see adults wilting under pressure. She didn’t. I was wondering whether her upbringing played a part in that. Hope you got it.</p>
<p>— N.S. Madhavan (@NSMlive) <a href="https://twitter.com/NSMlive/status/935168611987087360?ref_src=twsrc%5Etfw">November 27, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ns-madhavan-tweet-about-hadiya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി ആസ്വദിച്ചതൊക്കെ കൊള്ളാം; നിങ്ങള്‍ കാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടറിഞ്ഞോ? ഉപരാഷ്ട്രപതിയോട് എന്‍.എസ് മാധവന്‍</title>
		<link>https://www.chandrikadaily.com/ns-maadhvan-tweet-on-venkayya-naidu-kochi-visit.html</link>
					<comments>https://www.chandrikadaily.com/ns-maadhvan-tweet-on-venkayya-naidu-kochi-visit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Nov 2017 11:41:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ns madhavan]]></category>
		<category><![CDATA[Venkiyaa naidu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55703</guid>

					<description><![CDATA[&#160; കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിലുള്ള സന്തോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ &#8216;വി.വി.ഐ.പി&#8217; സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ പൊതുജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് ഉപാരാഷ്ട്രപതി കണ്ടോ എന്ന ചോദ്യമുയര്‍ത്തി പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കൊച്ചി സുഭാഷ് പാര്‍ക്കിലെ പ്രഭാത സവാരിയുടെ സന്തോഷം ട്വിറ്ററിലൂടെ പ്രകടിപ്പിച്ച വെങ്കയ്യ നായിഡുവിന് ട്വിറ്ററിലൂടെ തന്നെയാണ് മാധവന്‍ മറുപടി നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള പ്രഭാത സവാരിയുടെ ചിത്രങ്ങള്‍ സഹിതമാണ് വെങ്കയ്യ നായിഡു തന്റെ കൊച്ചി അനുഭവം കുറിച്ചത്. സുഭാഷ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കഴിഞ്ഞ ദിവസം കേരളം സന്ദര്&#x200d;ശിച്ചതിലുള്ള സന്തോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്&#x200d; ഈ &#8216;വി.വി.ഐ.പി&#8217; സന്ദര്&#x200d;ശനത്തെ തുടര്&#x200d;ന്ന് കൊച്ചിയിലെ പൊതുജനങ്ങള്&#x200d; അനുഭവിച്ച ബുദ്ധിമുട്ട് ഉപാരാഷ്ട്രപതി കണ്ടോ എന്ന ചോദ്യമുയര്&#x200d;ത്തി പ്രമുഖ എഴുത്തുകാരന്&#x200d; എന്&#x200d;.എസ് മാധവന്&#x200d;. കൊച്ചി സുഭാഷ് പാര്&#x200d;ക്കിലെ പ്രഭാത സവാരിയുടെ സന്തോഷം ട്വിറ്ററിലൂടെ പ്രകടിപ്പിച്ച വെങ്കയ്യ നായിഡുവിന് ട്വിറ്ററിലൂടെ തന്നെയാണ് മാധവന്&#x200d; മറുപടി നല്&#x200d;കിയത്.</p>
<p>ഉദ്യോഗസ്ഥര്&#x200d;ക്കൊപ്പമുള്ള പ്രഭാത സവാരിയുടെ ചിത്രങ്ങള്&#x200d; സഹിതമാണ് വെങ്കയ്യ നായിഡു തന്റെ കൊച്ചി അനുഭവം കുറിച്ചത്. സുഭാഷ് പാര്&#x200d;ക്കിലെ പ്രഭാത സവാരി ആസ്വദിച്ചുവെന്നും നല്ല കാലാവസ്ഥയായിരുന്നുവെന്നും വ്യക്തമാക്കിയായിരുന്നു നായിഡുവിന്റെ കുറിപ്പ്.<br />
എന്നാല്&#x200d;, ഉപരാഷ്ട്രപതിയുടെ സന്ദര്&#x200d;ശനം കാരണം ദിവസം മുഴുവന്&#x200d; ബുദ്ധിമുട്ടിയ കൊച്ചിയിലെ ജനങ്ങളുടെ പ്രതിനിധിയായി എന്&#x200d;.എസ് മാധവന്&#x200d; കുറിച്ചതിങ്ങനെ:<br />
&#8216;കൊച്ചി നിങ്ങള്&#x200d;ക്ക് ആസ്വാദ്യകരമായി അനുഭവപ്പെട്ടതില്&#x200d; സന്തോഷം. പക്ഷേ കൊച്ചിക്ക് നിങ്ങള്&#x200d; ഒരു സന്തോഷമായോ? റോഡുകളടച്ചിട്ടു. ആംബുലന്&#x200d;സുകള്&#x200d;ക്ക് പോലും ഗതാഗത സതംഭനമുണ്ടാക്കി. ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് ഇന്റര്&#x200d;വ്യൂകള്&#x200d; നഷ്ടപ്പെട്ടു. അടിയന്തിര ചികിത്സ കിട്ടേണ്ട രോഗികളെ പരിചരിക്കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കും സാധിച്ചില്ല.<br />
സര്&#x200d;,<br />
സുരക്ഷയൊരുക്കിയ ഉന്നത പോലീസുദ്യോഗസ്ഥരോടു ചോദിച്ചു നോക്കു നിങ്ങളുടെ പേരില്&#x200d; അവര്&#x200d; കൊച്ചിയോട് ചെയ്തത് എന്തൊക്കെയാണെന്ന്&#8217;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Happy that you enjoyed Kochi. But did Kochi enjoy you? Roads shut down, ambulances gridlocked, missed job interviews, doctors kept away from critical patients&#8230; Sir, please ask the top police strolling by you, what did they do to Kochi, in your name. <a href="https://t.co/lhTfzC6fl8">https://t.co/lhTfzC6fl8</a></p>
<p>— N.S. Madhavan (@NSMlive) <a href="https://twitter.com/NSMlive/status/933544329972350976?ref_src=twsrc%5Etfw">November 23, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ns-maadhvan-tweet-on-venkayya-naidu-kochi-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശാപ്പ് നിരോധനം; കേന്ദ്രത്തിനെതിരെ എന്‍.എസ് മാധവന്‍</title>
		<link>https://www.chandrikadaily.com/n-s-madhavan-against-cattle-slaughter.html</link>
					<comments>https://www.chandrikadaily.com/n-s-madhavan-against-cattle-slaughter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 05:19:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ns madhavan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30116</guid>

					<description><![CDATA[തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മലയാള മനോരമയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം തീരുമാനിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് മതനിരപേക്ഷതയും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനക്ക് തന്നെയാണെന്ന് അദ്ദേഹം മനോരമയുടെ കാഴ്ച്ചപ്പാട് പേജില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഇന്ത്യയില്‍ മിക്കയിടത്തും കന്നുകാലി കച്ചവടം നടത്തുന്നവര്‍ ഒരു പ്രത്യേക മതത്തില്‍പെട്ടവരാണ്. അതുപോലെ തന്നെ ചത്ത മൃഗങ്ങളുടെ തോലും മറ്റു ജൈവാവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള ലക്ഷക്കണക്കിനാളുകളാണ്. ഉത്തരേന്ത്യയില്‍ ദലിതന്‍മാര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും എതിരായുള്ള അക്രമങ്ങള്‍ പ്രത്യേകിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്രസര്&#x200d;ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്&#x200d; എന്&#x200d;.എസ് മാധവന്&#x200d;. മലയാള മനോരമയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്&#x200d;ക്കാരിന്റെ വിജ്ഞാപനം തീരുമാനിക്കുമ്പോള്&#x200d; മുറിവേല്&#x200d;ക്കുന്നത് മതനിരപേക്ഷതയും സമത്വവും ഉറപ്പുനല്&#x200d;കുന്ന ഭരണഘടനക്ക് തന്നെയാണെന്ന് അദ്ദേഹം മനോരമയുടെ കാഴ്ച്ചപ്പാട് പേജില്&#x200d; എഴുതിയ ലേഖനത്തില്&#x200d; പറയുന്നു.</p>
<p>ഇന്ത്യയില്&#x200d; മിക്കയിടത്തും കന്നുകാലി കച്ചവടം നടത്തുന്നവര്&#x200d; ഒരു പ്രത്യേക മതത്തില്&#x200d;പെട്ടവരാണ്. അതുപോലെ തന്നെ ചത്ത മൃഗങ്ങളുടെ തോലും മറ്റു ജൈവാവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ള ലക്ഷക്കണക്കിനാളുകളാണ്. ഉത്തരേന്ത്യയില്&#x200d; ദലിതന്&#x200d;മാര്&#x200d;ക്കും മുസ്‌ലിംങ്ങള്&#x200d;ക്കും എതിരായുള്ള അക്രമങ്ങള്&#x200d; പ്രത്യേകിച്ച് ഗോരക്ഷക് എന്നു വിളിക്കുന്ന പശുഗുണ്ടകളുടെ വര്&#x200d;ദ്ധിച്ച് വരുന്ന ഇക്കാലത്ത് കന്നുകാലി ച്ചന്തകളെക്കുറിച്ചുള്ള ചട്ടങ്ങളുടെ രാഷ്ട്രീയം അത്ര അപ്രതീക്ഷിതമല്ലെന്ന് അദ്ദേഹം പറയുന്നു.</p>
<p>എന്നാല്&#x200d; പ്രശ്‌നം തീന്&#x200d;മേശയുടേതു കൂടെയാണ്. മാംസവിപണിയുടെ വലുപ്പത്തില്&#x200d; നിന്ന് ഒരു കാര്യം വ്യക്തമാണ്-വളരെയധികം ആളുകള്&#x200d; ഇപ്പോള്&#x200d; അറവുനിരോധിച്ചിട്ടുള്ള മൃഗങ്ങളുടെ ഇറച്ചികഴിക്കുന്നവരാണെന്ന്. തീന്&#x200d;മേശകളിലെ പിഞ്ഞാണങ്ങളില്&#x200d; എന്തു വിളമ്പാന്&#x200d; പാടില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ എട്ടുപേജുള്ള ഉത്തരവു തീരുമാനിക്കുമ്പോള്&#x200d; മതനിരപേക്ഷവും സമത്വം ഉറപ്പിക്കുന്നതുമായ ഭരണഘടനക്ക് മുറിവേല്&#x200d;ക്കുകയാണെന്നും ലേഖനത്തില്&#x200d; എന്&#x200d;.എസ് മാധവന്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-s-madhavan-against-cattle-slaughter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
