<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Nurse &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/nurse/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Jul 2025 06:54:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Nurse &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നഴ്സ് അമീന ജീവനൊടുക്കിയ സംഭവം; ആശുപത്രി മുന്‍ മാനേജറുടെ മാനസിക പീഡനമൂലമെന്ന് പൊലീസ് കണ്ടെത്തല്‍</title>
		<link>https://www.chandrikadaily.com/nurse-amina-took-her-own-life-the-police-found-that-it-was-due-to-mental-torture-by-the-former-manager-of-the-hospital.html</link>
					<comments>https://www.chandrikadaily.com/nurse-amina-took-her-own-life-the-police-found-that-it-was-due-to-mental-torture-by-the-former-manager-of-the-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Jul 2025 06:54:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ameena]]></category>
		<category><![CDATA[kuttippuram]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348412</guid>

					<description><![CDATA[മലപ്പുറം കുറ്റിപ്പുറത്ത് നഴ്സ് അമീന ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രി മുന്‍ മാനേജര്‍ അബ്ദുറഹിമാനെതിരെ ഗുരുതര കണ്ടെത്തല്‍.
]]></description>
										<content:encoded><![CDATA[<p>മലപ്പുറം കുറ്റിപ്പുറത്ത് നഴ്സ് അമീന ജീവനൊടുക്കിയ സംഭവത്തില്&#x200d; അമാന ആശുപത്രി മുന്&#x200d; മാനേജര്&#x200d; അബ്ദുറഹിമാനെതിരെ ഗുരുതര കണ്ടെത്തല്&#x200d;. അബ്ദുറഹിമാന്റെ മാനസിക പീഡനമാണ് അമീനയെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 2024 ഡിസംബറില്&#x200d; ആശുപത്രിയില്&#x200d; നിന്ന് രാജിവെയ്ക്കാന്&#x200d; അമീന നിന്നിരുന്നെങ്കിലും അബ്ദുറഹിമാന്&#x200d; സമ്മതിച്ചില്ല. ജീവനക്കാര്&#x200d; കുറവാണെന്ന് പറഞ്ഞ് തുടരാന്&#x200d; നിര്&#x200d;ബന്ധിക്കുകയായിരുന്നു. എന്നാല്&#x200d; ഈ വര്&#x200d;ഷം ജൂണില്&#x200d; വീണ്ടും രാജി നല്&#x200d;കിയെങ്കിലും എക്സ്പീരിയന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കാന്&#x200d; ഇയാള്&#x200d; തയ്യാറായില്ലെന്നും പൊലീസ് കണ്ടെത്തി.</p>
<p>നഴ്‌സ് ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോള്&#x200d; ഇയാള്&#x200d; ക്യാബിനില്&#x200d; വിളിച്ചു വരുത്തി അനാവശ്യമായി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. ഇതില്&#x200d; മനംനൊന്താണ് അമീന ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു. </p>
<p>അറിയാത്ത ജോലികള്&#x200d; ചെയ്യാന്&#x200d; അമീനയെ അബ്ദുറഹിമാന്&#x200d; നിര്&#x200d;ബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.</p>
<p>അതേസമയം മറ്റ് ജീവനക്കാര്&#x200d;ക്കും ഇയാളില്&#x200d; നിന്ന് സമാന അനുഭവം ഉണ്ടായതായി പൊലീസ് പറയുന്നു. ഹോസ്റ്റലിലെ ടോയിലറ്റ് വൃത്തിയാക്കാന്&#x200d; ഉള്ള സാധനങ്ങള്&#x200d; അബ്ദുറഹിമാന്&#x200d; ജീവനക്കാരെക്കൊണ്ട് വാങ്ങിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അബ്ദുറഹിമാനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
<p>ജൂലൈ 12നാണ് കോതമംഗംലം സ്വദേശിനി അമീന ജീവനൊടുക്കിയത്. അമിതമായി ഗുളിക കഴിച്ചനിലയില്&#x200d; കണ്ടെത്തിയ അമീനയെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nurse-amina-took-her-own-life-the-police-found-that-it-was-due-to-mental-torture-by-the-former-manager-of-the-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധശിക്ഷയ്ക്ക് ജയില്&#x200d; അധികൃതര്&#x200d;ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്&#x200d; കൗണ്&#x200d;സിലിന് നിമിഷ പ്രിയയുടെ സന്ദേശം</title>
		<link>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html</link>
					<comments>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Mar 2025 09:45:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336398</guid>

					<description><![CDATA[യമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.]]></description>
										<content:encoded><![CDATA[<p>വധശിക്ഷ നല്&#x200d;കുന്നതിനായി ജയില്&#x200d; അധികൃതര്&#x200d;ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്&#x200d; വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്&#x200d; കോള്&#x200d; വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; കണ്&#x200d;വീനര്&#x200d; ജയന്&#x200d; ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.</p>
<p>യെമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്&#x200d;പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.</p>
<p>നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്&#x200d; മാനുഷിക പരിഗണനയില്&#x200d; ഇടപെടല്&#x200d; നടത്താന്&#x200d; തയ്യാറാണെന്ന് ഇറാന്&#x200d; അറിയിച്ചുവെന്ന തരത്തില്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്&#x200d; കണ്ടെത്തി; കാമുകന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/the-nurses-body-was-found-charred-boyfriend-in-custody.html</link>
					<comments>https://www.chandrikadaily.com/the-nurses-body-was-found-charred-boyfriend-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Feb 2025 09:13:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330037</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്&#x200d; കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്&#x200d; കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്&#x200d; ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്&#x200d;മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്&#x200d; നിന്ന് കണ്ടെത്തിയത്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന്&#x200d; ശൈഖ് ഇര്&#x200d;ഫാന്&#x200d; ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്&#x200d;നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്&#x200d; കാണാതായിരുന്നു. ഭര്&#x200d;ത്താവില്&#x200d; നിന്ന് വേര്&#x200d;പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്&#x200d;ന്ന് അമ്മ കാഡിം ജല്&#x200d;ന പൊലീസ് സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; കാമുകന്&#x200d; പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്&#x200d; റെക്കോര്&#x200d;ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്&#x200d; നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്&#x200d;ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.</p>
<p>ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്&#x200d; യുവതി തൂങ്ങിമരിച്ചതായി കാമുകന്&#x200d; പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്&#x200d; റൂറല്&#x200d; പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്&#x200d; തഹസില്&#x200d;ദാറുടെ സാന്നിധ്യത്തില്&#x200d; മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.</p>
<p>ഫോറന്&#x200d;സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്&#x200d;ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; അന്വേഷണം നടന്നു വരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nurses-body-was-found-charred-boyfriend-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൂക്കി കൊല്ലാന്&#x200d; വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ അമ്മ</title>
		<link>https://www.chandrikadaily.com/even-if-sentenced-to-death-by-hanging-i-would-welcome-it-the-mother-of-the-accused-who-raped-and-killed-the-female-doctor.html</link>
					<comments>https://www.chandrikadaily.com/even-if-sentenced-to-death-by-hanging-i-would-welcome-it-the-mother-of-the-accused-who-raped-and-killed-the-female-doctor.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 Jan 2025 10:33:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326374</guid>

					<description><![CDATA[മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.ജികര്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിയുടെ മാതാവ്.</p>
<p>കൊല്&#x200d;ക്കത്ത സീല്&#x200d;ദായിലെ അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതി ഇന്നലെയാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് മാതാവ് മാലതി റോയിയുടെ പ്രതികരണം.</p>
<p>മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം. പ്രതിയായ തൻ്റെ മകൻ ശിക്ഷ അർഹിക്കുന്നുവെന്നും എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെയെന്നും തൂക്കി കൊല്ലാന്&#x200d; വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അമ്മയുടെ പ്രതികരണം.</p>
<p>സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് സഹോദരി സബിതയും അഭിപ്രായപ്പെട്ടു. സഞ്ജയ് റോയ് പൊലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്&#x200d; പോലും മാതാവോ സഹോദരിയോ അയാളെ കാണാന്&#x200d; ജയിലില്&#x200d; എത്തിയിരുന്നില്ല.</p>
<p>നിര്&#x200d;ഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നല്&#x200d;കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചത്. അതിക്രൂരമായ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വര്&#x200d;ഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്&#x200d; ഡിസ്ട്രിക്ട് ആന്&#x200d;ഡ് സെഷന്&#x200d;സ് ജഡ്ജി വ്യക്തമാക്കിയത്.</p>
<p>രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്&#x200d;ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം.വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഡോക്ടര്&#x200d;മാരുടെ വ്യാപക പ്രതിഷേധം ഉള്&#x200d;പ്പെടെ രാജ്യത്ത് അരങ്ങേറിയിരുന്നു.</p>
<p>2024 ആഗസ്റ്റ് ഒന്&#x200d;പതാം തീയതിയാണ് ആര്&#x200d;.ജി. കര്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലെ സെമിനാര്&#x200d; ഹാളില്&#x200d; ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്&#x200d; കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി പുറത്തുപോയി വീണ്ടും മദ്യപിച്ചു.</p>
<p>തുടര്&#x200d;ന്ന് പുലര്&#x200d;ച്ചെ നാലുമണിയോടെ ഇയാള്&#x200d; ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു . പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്&#x200d; പുറത്തുപോകുന്നത് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സെമിനാര്&#x200d; ഹാളില്&#x200d; ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച പ്രതി, അതിക്രമം തടഞ്ഞ ട്രെയിനി ഡോക്ടറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-if-sentenced-to-death-by-hanging-i-would-welcome-it-the-mother-of-the-accused-who-raped-and-killed-the-female-doctor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യഭാഗത്ത് മുളകുപൊടി തേക്കുകയും, വടികയറ്റയും ചെയ്തു; യു.പിയില്&#x200d; നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി</title>
		<link>https://www.chandrikadaily.com/chili-powder-was-applied-to-the-private-part-and-sticks-were-inserted-complaint-that-a-nurse-was-gang-raped-in-u-p.html</link>
					<comments>https://www.chandrikadaily.com/chili-powder-was-applied-to-the-private-part-and-sticks-were-inserted-complaint-that-a-nurse-was-gang-raped-in-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Nov 2024 14:23:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319390</guid>

					<description><![CDATA[പരിക്കേറ്റ യുവതി ചികിത്സയിലാണ്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ജലൗനില്&#x200d; നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. സ്‌കൂട്ടറില്&#x200d; ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്&#x200d;ത്തി ആക്രമിച്ചെന്നും തുടര്&#x200d;ന്ന് രണ്ടുപേര്&#x200d; കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി മുറിവേല്&#x200d;പ്പിച്ചെന്നും മുളകുപൊടി തേച്ചെന്നും പരാതിയിലുണ്ട്. പരിക്കേറ്റ യുവതി ചികിത്സയിലാണ്.</p>
<p>വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടില്&#x200d;നിന്ന് സ്‌കൂട്ടറില്&#x200d; ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണില്&#x200d;വിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭര്&#x200d;ത്താവ് നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നത്.</p>
<p>ഒരാളും അയാളുടെ ബന്ധുക്കളും ചേര്&#x200d;ന്ന് ഭാര്യയെ തടഞ്ഞുനിര്&#x200d;ത്തി ആക്രമിക്കുകയായിരുന്നു. തുടര്&#x200d;ന്ന് 4 പേര്&#x200d; പിടിച്ചുവെയ്ക്കുകയും രണ്ടുപേര്&#x200d; പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മര്&#x200d;ദിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം. യുവതിക്ക് മര്&#x200d;ദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയുംചെയ്തു.</p>
<p>എന്നാല്&#x200d;, ഇപ്പോള്&#x200d; യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്&#x200d; ഉന്നയിച്ചിരിക്കുന്നത്. അതിനാല്&#x200d; പരാതിയില്&#x200d; കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗന്&#x200d; എ.എസ്.പി. പ്രദീപ്കുമാര്&#x200d; വര്&#x200d;മ മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chili-powder-was-applied-to-the-private-part-and-sticks-were-inserted-complaint-that-a-nurse-was-gang-raped-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/the-case-of-abducting-a-newborn-baby-by-pretending-to-be-nurses-investigation-started.html</link>
					<comments>https://www.chandrikadaily.com/the-case-of-abducting-a-newborn-baby-by-pretending-to-be-nurses-investigation-started.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Nov 2024 10:46:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kalburgi]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319099</guid>

					<description><![CDATA[കര്&#x200d;ണാടകയിലെ കല്&#x200d;ബുര്&#x200d;ഗിയിലെ സര്&#x200d;ക്കാര്&#x200d; ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>കല്&#x200d;ബുര്&#x200d;ഗിയില്&#x200d; നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി. രണ്ട് സ്ത്രീകളാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കര്&#x200d;ണാടകയിലെ കല്&#x200d;ബുര്&#x200d;ഗിയിലെ സര്&#x200d;ക്കാര്&#x200d; ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.</p>
<p>കുഞ്ഞിന്റെ രക്തം പരിശോധിക്കാന്&#x200d; എന്ന് പറഞ്ഞ്് കുഞ്ഞിനെ സ്ത്രീകള്&#x200d; എടുത്തുകൊണ്ട് പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്&#x200d; പൊലീസ് പരിശോധിക്കുകയാണ്. സംഉഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-abducting-a-newborn-baby-by-pretending-to-be-nurses-investigation-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്</title>
		<link>https://www.chandrikadaily.com/the-nurse-cut-the-genitals-of-the-doctor-who-tried-to-rape-him.html</link>
					<comments>https://www.chandrikadaily.com/the-nurse-cut-the-genitals-of-the-doctor-who-tried-to-rape-him.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Sep 2024 11:10:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Case against doctor]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[raping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309305</guid>

					<description><![CDATA[ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്&#x200d; സഞ്ജയ് കുമാറിനെയും സഹായികളായ സുനില്&#x200d; ഗുപ്ത, ആവദേഷ് കുമാര്&#x200d; എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഡോക്ടറും സഹായികളും മദ്യലഹരിയില്&#x200d; നഴ്‌സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ചതോടെ സര്&#x200d;ജിക്കല്&#x200d; ബ്ലെയ്ഡ്‌കൊണ്ട് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ശേഷം യുവതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.</p>
<p>ഇതിനിടെ പൊലീസിന്റെ എമര്&#x200d;ജന്&#x200d;സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കേസില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nurse-cut-the-genitals-of-the-doctor-who-tried-to-rape-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: ഡോക്ടർമാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/rape-killing-of-female-doctor-nationwide-strike-of-doctors-has-started.html</link>
					<comments>https://www.chandrikadaily.com/rape-killing-of-female-doctor-nationwide-strike-of-doctors-has-started.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 04:44:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[kolkata]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[rape case]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306483</guid>

					<description><![CDATA[24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്&#x200d;ഡ് ഡ്യൂട്ടികളും ഉള്&#x200d;പ്പെടെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിലെ കൊല്&#x200d;ക്കത്തയില്&#x200d; ആര്&#x200d; ജി കര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; ജൂനിയര്&#x200d; ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തില്&#x200d; ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്&#x200d; രാജ്യവ്യാപകമായി ശക്തമാകും. ഇന്ന് മുതല്&#x200d; ഒ പി സേവനങ്ങള്&#x200d; അടക്കം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്&#x200d; ആണ് ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്റെ ആഹ്വാനം. 24 മണിക്കൂറാണ് ഐഎംഎ ഒപിയും മറ്റ് വാര്&#x200d;ഡ് ഡ്യൂട്ടികളും ഉള്&#x200d;പ്പെടെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്. അടിയന്തര സേവനങ്ങള്&#x200d; മാത്രമാണുണ്ടാകുക.</p>
<p>അതേസമയം ആര്&#x200d; ജി കര്&#x200d; മെഡിക്കല്&#x200d; കോളേജിലെ മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സന്ദീപ് ഘോഷിനെ സിബിഐ കഴിഞ്ഞ ദിവസം 7 മണിക്കൂറോളം ചോദ്യം ചെയ്തു. കൂടുതല്&#x200d; പേരുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്&#x200d; ഉണ്ടാകുമെന്നാണ് സി ബി ഐ വൃത്തങ്ങളില്&#x200d; നിന്നും ലഭിക്കുന്ന സൂചന.</p>
<p>ആശുപത്രി ആക്രമിച്ച കേസില്&#x200d; ഇതുവരെ 25 പേരെ കോല്&#x200d;ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. കേസ് കൊല്&#x200d;ക്കത്ത പൊലീസില്&#x200d; നിന്ന് സിബിഐക്ക് കൈമാറി 48 മണിക്കൂര്&#x200d; കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം സംബന്ധിച്ച് ഒരു വ്യക്തതയും ലബ്ബിച്ചിട്ടില്ലെന്നും ആര്&#x200d; ജി കര്&#x200d; മെഡിക്കല്&#x200d;കോളേജില്&#x200d; പ്രതിഷേധിക്കുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-killing-of-female-doctor-nationwide-strike-of-doctors-has-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; നടത്തുന്നത് വംശഹത്യയാണെന്ന് വിശേഷിപ്പിച്ച യു.എസിലെ മുസ്‌ലിം നഴ്‌സിനെ ജോലിയില്&#x200d; നിന്നും പുറത്താക്കി</title>
		<link>https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html</link>
					<comments>https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 31 May 2024 08:08:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299064</guid>

					<description><![CDATA[ഗര്&#x200d;ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിഗണിച്ച് ഹെസന് അവാര്&#x200d;ഡ് ലഭിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്‌സിനെ ജോലിയില്&#x200d; നിന്നും പുറത്താക്കി. ഫലസ്തീന്&#x200d;-അമേരിക്കന്&#x200d; വംശജയായ ഹെസന്&#x200d; ജാബറിനെയാണ് ന്യൂയോര്&#x200d;ക്ക് സിറ്റി ഹോസ്പിറ്റല്&#x200d; പിരിച്ചുവിട്ടത്. ഗര്&#x200d;ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിഗണിച്ച് ഹെസന് അവാര്&#x200d;ഡ് ലഭിച്ചിരുന്നു. അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; നടത്തിയ പ്രസംഗത്തിലാണ് ഗസ്സയിലേത് വംശഹത്യയാണെന്ന് ഹെസന്&#x200d; വിശേഷിപ്പിച്ചത്.</p>
<p>ഗസ്സ വിഷയത്തിലുള്ള സ്വന്തം കാഴ്ചപ്പാടുകള്&#x200d; ജോലി സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് ലേബര്&#x200d; ആന്&#x200d;ഡ് ഡെലിവറി നഴ്‌സ് ഹെസെന്&#x200d; ജാബറിന് മുമ്പ് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നതായി എന്&#x200d;യുയു ലാംഗോണ്&#x200d; ഹെല്&#x200d;ത്ത് വക്താവ് വ്യക്തമാക്കി. മേയ് 7നായിരുന്നു അവാര്&#x200d;ഡ് ദാനച്ചടങ്ങ് നടന്നത്. തുടര്&#x200d;ന്ന് കുറച്ചു ആഴ്ചകള്&#x200d;ക്ക് ശേഷം തന്നെ പിരിച്ചുവിട്ടുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി ഹെസന്&#x200d; പറഞ്ഞു.</p>
<p>പ്രസംഗത്തില്&#x200d; യുദ്ധത്തിനിടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഗസ്സയിലെ അമ്മമാരെക്കുറിച്ചും ഹെസന്&#x200d; പരാമര്&#x200d;ശിച്ചു. ഗസ്സയില്&#x200d; നടക്കുന്ന വംശഹത്യയില്&#x200d; തന്റെ രാജ്യത്തെ സ്ത്രീകള്&#x200d; സങ്കല്&#x200d;പ്പിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും നഴ്‌സ് പറഞ്ഞു.&#8217;അവരുടെ ഗര്&#x200d;ഭസ്ഥ ശിശുക്കളെയും ഈ വംശഹത്യയില്&#x200d; അവര്&#x200d;ക്ക് നഷ്ടപ്പെട്ട കുട്ടികളെയും ഓര്&#x200d;ത്ത് സങ്കടപ്പെടുമ്പോള്&#x200d; എനിക്ക് അവരെ കൈകള്&#x200d; ചേര്&#x200d;ത്തുപിടിച്ച് ആശ്വസിപ്പിക്കാന്&#x200d; കഴിയുന്നില്ലെങ്കിലും, ഞാന്&#x200d; അവരെ ഇവിടെ NYU യില്&#x200d; പ്രതിനിധീകരിക്കുന്നത് തുടരുമ്പോള്&#x200d; അതവരെ അഭിമാനം കൊള്ളിക്കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു.&#8217; എന്നും ഹെസന്&#x200d; തന്റെ പ്രസംഗത്തില്&#x200d; പറയുന്നു. ചടങ്ങിന് ശേഷം ജോലിയില്&#x200d; തിരിച്ചെത്തിയെങ്കിലും ഈ പരാമര്&#x200d;ശങ്ങളാണ് തന്നെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് ജാബര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശസ്ത്രക്രിയക്കിടെ വയറ്റില്&#x200d; കത്രിക കുടുങ്ങിയ കേസ്; ഡോക്ടറേയും നേഴ്‌സിനേയുമടക്കം അറസ്റ്റ് ചെയ്‌തേക്കും</title>
		<link>https://www.chandrikadaily.com/a-case-of-scissors-getting-stuck-in-the-stomach-during-surgery-the-doctor-and-the-nurse-may-also-be-arrested.html</link>
					<comments>https://www.chandrikadaily.com/a-case-of-scissors-getting-stuck-in-the-stomach-during-surgery-the-doctor-and-the-nurse-may-also-be-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Aug 2023 01:26:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[scissors]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270692</guid>

					<description><![CDATA[പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്&#x200d; ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്&#x200d; തുടര്&#x200d;നടപടികള്&#x200d; വേഗത്തിലാക്കാന്&#x200d; അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്&#x200d;ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ രണ്ട് ഡോക്ടര്&#x200d;മാര്&#x200d;, നേഴ്‌സുമാര്&#x200d; എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്&#x200d; ഐ സ്‌കാനിംഗ് മെഷ്യന്&#x200d; കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്&#x200d;ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്&#x200d; നടത്തിയ സ്‌കാനിംഗില്&#x200d; ശരീരത്തില്&#x200d; ലോഹത്തിന്റെ സാന്നിധ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്&#x200d; ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്&#x200d; തുടര്&#x200d;നടപടികള്&#x200d; വേഗത്തിലാക്കാന്&#x200d; അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്&#x200d;ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ രണ്ട് ഡോക്ടര്&#x200d;മാര്&#x200d;, നേഴ്‌സുമാര്&#x200d; എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന.</p>
<p>നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എം ആര്&#x200d; ഐ സ്‌കാനിംഗ് മെഷ്യന്&#x200d; കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്&#x200d;ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്&#x200d; നടത്തിയ സ്‌കാനിംഗില്&#x200d; ശരീരത്തില്&#x200d; ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-of-scissors-getting-stuck-in-the-stomach-during-surgery-the-doctor-and-the-nurse-may-also-be-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
