<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>O.paneerselvam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/o-paneerselvam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Jul 2018 04:45:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>O.paneerselvam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമിഴ്‌നാട് ഉപമുഖ്യമന്ത്രിയെ അപമാനിച്ച് കേന്ദ്രമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;</title>
		<link>https://www.chandrikadaily.com/nirmala-sitaraman-and-o-paneerselvam-news.html</link>
					<comments>https://www.chandrikadaily.com/nirmala-sitaraman-and-o-paneerselvam-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Jul 2018 04:33:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nirmala Sitaraman]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95899</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ചത്. ഇതേത്തുടര്&#x200d;ന്ന് കൂടിക്കാഴ്ചക്കായി ഡല്&#x200d;ഹിക്കു പോയ പനീര്&#x200d;സെല്&#x200d;വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി. മന്ത്രിയുടെ ഓഫീസ് വരെ എത്തിയതിനു ശേഷം കൂടിക്കാഴ്ച സാധ്യമാകാത്തതിനെത്തുടര്&#x200d;ന്ന് മടങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രാജ്യസഭാ എം.പി വി.മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും പനീര്&#x200d;സെല്&#x200d;വത്തെ കാണാന്&#x200d; മന്ത്രി തയാറായില്ല. മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ.പി.എസിനെ കണ്ടിട്ടില്ലെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ചികിത്സക്കായി മധുരയില്&#x200d; നിന്ന് ചെന്നൈയിലേക്ക് തന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ചത്. ഇതേത്തുടര്&#x200d;ന്ന് കൂടിക്കാഴ്ചക്കായി ഡല്&#x200d;ഹിക്കു പോയ പനീര്&#x200d;സെല്&#x200d;വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി.</p>
<p>മന്ത്രിയുടെ ഓഫീസ് വരെ എത്തിയതിനു ശേഷം കൂടിക്കാഴ്ച സാധ്യമാകാത്തതിനെത്തുടര്&#x200d;ന്ന് മടങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രാജ്യസഭാ എം.പി വി.മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും പനീര്&#x200d;സെല്&#x200d;വത്തെ കാണാന്&#x200d; മന്ത്രി തയാറായില്ല. മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ.പി.എസിനെ കണ്ടിട്ടില്ലെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.</p>
<p>ചികിത്സക്കായി മധുരയില്&#x200d; നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്&#x200d; എയര്&#x200d; ആംബുലന്&#x200d;സ് അനുവദിച്ചതില്&#x200d; പ്രതിരോധമന്ത്രിയെ നേരില്&#x200d; കണ്ട് നന്ദി അറിയിക്കാനായിരുന്നു ഒ.പി.എസ് ഡല്&#x200d;ഹിയിലെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും പനീര്&#x200d;സെല്&#x200d;വവും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. പനീര്&#x200d;സെല്&#x200d;വവും മൈത്രേയനും മന്ത്രിയുടെ ചേംബറിനു മുന്നില്&#x200d; കാത്തിരുന്നു.</p>
<p>അല്&#x200d;പസമയത്തിനു ശേഷം മൈത്രേയനെ മാത്രം ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്&#x200d; അനുവദിച്ചില്ല. ഇതിനിടെ പനീര്&#x200d;സെല്&#x200d;വവും നിര്&#x200d;മല സീതാരാമനും തമ്മില്&#x200d; കൂടിക്കാഴ്ച നടന്നുവെന്ന വാര്&#x200d;ത്ത പ്രചരിക്കാനും ആരംഭിച്ചു. ഇതോടെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് മന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nirmala-sitaraman-and-o-paneerselvam-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്&#x200d;ശെല്&#x200d;വം</title>
		<link>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html</link>
					<comments>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Feb 2018 12:30:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[J.Jayalalithaa]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70458</guid>

					<description><![CDATA[ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്&#x200d;ശെല്&#x200d;വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തല്&#x200d;. തമിഴ്‌നാട്ടില്&#x200d; എ.ഐ.എഡി.എം.കെ വിഭാഗങ്ങള്&#x200d; തമ്മില്&#x200d; കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനു പിന്നില്&#x200d; മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്.</p>
<p>മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്&#x200d;ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്&#x200d;, താന്&#x200d; മന്ത്രിസഭയില്&#x200d; വേണമെന്ന് നിര്&#x200d;ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്&#x200d;ദേശം മാത്രമായിരുന്നില്ല. പാര്&#x200d;ട്ടിയുടെ നന്മ കൂടി മുന്നില്&#x200d; കണ്ടാണ് ഇ.പി.എസ് പക്ഷവുമായി കൈകോര്&#x200d;ക്കാന്&#x200d; തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എഡി.എം.കെ യോഗത്തിലാണ് പനീര്&#x200d;ശെല്&#x200d;വം ഇക്കാര്യം വെളിപ്പെടുത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM Modi told me &#8216;To save party you should merge both AIADMK factions.&#8217; I agreed but said that I will not become a minister and will only take party position. PM said &#8216;no no, you should be a minister&amp; continue with politics,&#8217; and that is why today I am a minister- O Panneerselvam <a href="https://t.co/mHSoI5U8Fc">pic.twitter.com/mHSoI5U8Fc</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/964793767776653312?ref_src=twsrc%5Etfw">February 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പാര്&#x200d;ട്ടിയില്&#x200d; ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു. പാര്&#x200d;ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പനീര്&#x200d;ശെല്&#x200d;വം പറഞ്ഞു. ജയലളിതയുടെ മരണത്തോടെയാണ് പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്&#x200d;ന്ന് ജയലളിതയുടെ തോഴി ശശികലയുമായുള്ള ഏറ്റുമുട്ടലിലാണ് തമിഴ്‌നാട് രാഷ്ട്രീയം കണ്ടത്. ഇതിനിടയില്&#x200d; അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; ശശികല ജയിലിലായി. പിന്നാലെ ഇ.പി.എസ് മുഖ്യമന്ത്രിയാവുകയും പനീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടി വിടുകയും ചെയ്തു.</p>
<p>ഒ.പി.എസ്-ഇ.പി.എസ് ലയനത്തിനു പിന്നിലെ രഹസ്യത്തെപ്പറ്റി ആദ്യമായാണ് വെളിപ്പെടുത്തലുണ്ടായത്. ഇരുപക്ഷങ്ങളും കേന്ദ്രസര്&#x200d;ക്കാരിന്റെ കളിപ്പാവകളാണെന്നുള്ള ഡി.എം.കെയുടെയും കോണ്&#x200d;ഗ്രസിന്റെയും ആരോപണം ശക്തമായിരിക്കെ അതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്&#x200d;. അതേസമയം ഇക്കാര്യത്തെപ്പറ്റി ബി.ജെ.പി പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-told-me-to-save-party-you-should-merge-both-aiadmk-factions-o-panneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കി; ജയലളിതയുടെ ഓര്‍മ്മക്കായി ജനറല്‍ സെക്രട്ടറി ഉണ്ടാവില്ലെന്ന് പാര്‍ട്ടി</title>
		<link>https://www.chandrikadaily.com/tamil-nadu-newsaiadmk-meets-today.html</link>
					<comments>https://www.chandrikadaily.com/tamil-nadu-newsaiadmk-meets-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Sep 2017 07:29:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[edappadi palani swamy]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[vk sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43577</guid>

					<description><![CDATA[ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം ഉണ്ടായിരിക്കില്ല. സ്ഥാനം ഒഴിച്ചിടുമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പനീര്‍സെല്‍വമുള്‍പ്പെടുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തമിഴ്‌നാട്ടില്‍ ഏറെ കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വഘങ്ങള്‍ക്കൊടുവിലാണ് ശശികലയേയും ബന്ധുകൂടിയായ ടി.ടി.വി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അന്തരിച്ച ജയലളിതയുടെ സ്മരണക്കായി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിച്ചിടും. എടപ്പാടി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്&#x200d;ത്ത ജനറല്&#x200d; കൗണ്&#x200d;സില്&#x200d; യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്&#x200d; പാര്&#x200d;ട്ടിക്ക് ജനറല്&#x200d; സെക്രട്ടറി സ്ഥാനം ഉണ്ടായിരിക്കില്ല. സ്ഥാനം ഒഴിച്ചിടുമെന്ന് യോഗത്തില്&#x200d; തീരുമാനിച്ചു. പനീര്&#x200d;സെല്&#x200d;വമുള്&#x200d;പ്പെടുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.</p>
<p>തമിഴ്‌നാട്ടില്&#x200d; ഏറെ കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വഘങ്ങള്&#x200d;ക്കൊടുവിലാണ് ശശികലയേയും ബന്ധുകൂടിയായ ടി.ടി.വി ദിനകരനേയും പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കിയത്. അന്തരിച്ച ജയലളിതയുടെ സ്മരണക്കായി പാര്&#x200d;ട്ടിയുടെ ജനറല്&#x200d; സെക്രട്ടറി സ്ഥാനവും ഒഴിച്ചിടും. എടപ്പാടി പളനിസ്വാമിയും പനീര്&#x200d;സെല്&#x200d;വവും ചേര്&#x200d;ന്ന സമിതിയാണ് ഇനിമുതല്&#x200d; പാര്&#x200d;ട്ടിയെ മുന്നോട്ട് നയിക്കുക. പനീര്&#x200d;സെല്&#x200d;വത്തെ ചീഫ് കോ ഓഡിനേറ്ററായും പളനിസ്വാമിയെ അസിസ്റ്റന്റ് കോ ഓഡിനേറ്ററായും കൗണ്&#x200d;സില്&#x200d; തിരഞ്ഞെടുത്തു.</p>
<p>അതേസമയം, സംഭവത്തില്&#x200d; പ്രതികരണവുമായി ശശികല വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പുറത്താക്കിയ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അവര്&#x200d; അറിയിച്ചു. ശശികലയെ പുറത്താക്കാന്&#x200d; അവര്&#x200d;ക്ക് അധികാരമില്ല. തങ്ങളുടെയൊപ്പമുള്ള എം.എല്&#x200d;.എമാരെ കൂട്ടുപിടിച്ച് സര്&#x200d;ക്കാരിനെ മറിച്ചിടുമെന്ന് ദിനകരന്&#x200d; പറഞ്ഞു. ചെന്നൈ മധുരവയല്&#x200d; നാ നഗരത്തില്&#x200d; കനത്തസുരക്ഷയിലാണ് യോഗം നടന്നത്. 2000 ഭാരവാഹികളാണ് യോഗത്തില്&#x200d; പങ്കെുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-nadu-newsaiadmk-meets-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവില്‍ ശശികല &#8216;പുറത്ത്&#8217;; ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഒപിഎസ് -ഇപിഎസ് ലയന ചര്‍ച്ച</title>
		<link>https://www.chandrikadaily.com/ops-eps.html</link>
					<comments>https://www.chandrikadaily.com/ops-eps.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Apr 2017 06:17:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26378</guid>

					<description><![CDATA[ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയെയും സംഘത്തെയും വെട്ടിനിരത്തി ഒ.പനീര്‍ശെല്‍വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നീക്കം ശക്തമാക്കി. അണ്ണാ ഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ശശികല പക്ഷത്തുണ്ടായിരുന്ന അണ്ണാ ഡിഎംകെ അമ്മയും തമ്മിലാണ് ചര്‍ച്ച. പാര്‍ട്ടിക്ക് ഭരണം നഷ്ടമാകാതിരിക്കാന്‍ ശശികലയെയും മന്നാര്‍ഗുഡി മാഫിയകളെയും പുറത്താക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യമുന്നയിച്ചതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചത്. ജനപിന്തുണ അധികമുള്ള ഒപിഎസിനെ തിരിച്ചുകൊണ്ടു വന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പളനിസ്വാമിയുടെ നീക്കം. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ഇരുവിഭാഗങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയെയും സംഘത്തെയും വെട്ടിനിരത്തി ഒ.പനീര്&#x200d;ശെല്&#x200d;വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നീക്കം ശക്തമാക്കി. അണ്ണാ ഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ശശികല പക്ഷത്തുണ്ടായിരുന്ന അണ്ണാ ഡിഎംകെ അമ്മയും തമ്മിലാണ് ചര്&#x200d;ച്ച. പാര്&#x200d;ട്ടിക്ക് ഭരണം നഷ്ടമാകാതിരിക്കാന്&#x200d; ശശികലയെയും മന്നാര്&#x200d;ഗുഡി മാഫിയകളെയും പുറത്താക്കണമെന്ന് എംഎല്&#x200d;എമാര്&#x200d; ആവശ്യമുന്നയിച്ചതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്&#x200d; ചര്&#x200d;ച്ച ആരംഭിച്ചത്. ജനപിന്തുണ അധികമുള്ള ഒപിഎസിനെ തിരിച്ചുകൊണ്ടു വന്ന് പാര്&#x200d;ട്ടിയെ ശക്തിപ്പെടുത്താനാണ് പളനിസ്വാമിയുടെ നീക്കം. ഐഎന്&#x200d;എസ് ചെന്നൈ കപ്പലില്&#x200d; ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്&#x200d;ച്ച പുരോഗമിക്കുകയാണ്. പാര്&#x200d;ട്ടി ഒന്നിച്ചു കൊണ്ടുപോകുമെന്ന് പനീര്&#x200d;ശെല്&#x200d;വ്ം സൂചിപ്പിച്ചതും ശശികലയുടെ വിശ്വസ്തന്&#x200d; തമ്പിദുരൈ ഇക്കാര്യം സ്ഥിരീകരിച്ചും ലയനം യാഥാര്&#x200d;ത്ഥ്യമാകുന്നതിന്റെ സൂചനയാണ്. പനീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടി സെക്രട്ടറിയായി തിരിച്ചുവന്നാല്&#x200d; അണ്ണാഡിഎംകെക്ക് ജനപിന്തുണ ലഭിക്കുമെന്നാണ് പളനിസ്വാമ സര്&#x200d;ക്കാര്&#x200d; കണക്കുകൂട്ടുന്നത്. ഇതോടെ ശശികലയും സംഘവും പൂര്&#x200d;ണമായും പുറത്താകും. അതേസമയം രണ്ടില ചിഹ്നം ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് കോഴ നല്&#x200d;കിയ ശ്രമിച്ചതിന് ശശികലയുടെ അനന്തരവന്&#x200d; ടിടിവി ദിനകരനെതിരെ നടപടിയുണ്ടായേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ops-eps.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
