<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>OBC Reservation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/obc-reservation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 14 Jan 2023 05:48:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>OBC Reservation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സവര്&#x200d;ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധി ഭരണഘടനാവിരുദ്ധം</title>
		<link>https://www.chandrikadaily.com/news-updates-kottayam-press-club-discussion-on-supreme-court-judgement.html</link>
					<comments>https://www.chandrikadaily.com/news-updates-kottayam-press-club-discussion-on-supreme-court-judgement.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 14 Jan 2023 05:48:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[kottyam press club]]></category>
		<category><![CDATA[obc]]></category>
		<category><![CDATA[OBC Reservation]]></category>
		<category><![CDATA[open discussion]]></category>
		<category><![CDATA[SC]]></category>
		<category><![CDATA[sc st obc]]></category>
		<category><![CDATA[st]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232554</guid>

					<description><![CDATA[കോട്ടയം: ദലിത് ആദിവാസി പിന്നോക്ക സമുദായ സംഘടനയുടെ നേതൃത്വത്തില്&#x200d; സവര്&#x200d;ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധിയെ മുന്&#x200d;നിര്&#x200d;ത്തി തുറന്ന സംവാദം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15-ന്, കോട്ടയം പ്രസ്സ്‌ക്ലബ്ബ് ഹാളില്&#x200d; രാവിലെ 11 മണി മുതല്&#x200d; 5 മണി വരെയാണ് സംവാദം നടത്തുന്നത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് 10% സംവരണം നടപ്പാക്കുന്ന നിയമത്തിന് സുപ്രീം കോടതി വിധി അംഗീകാരം നല്&#x200d;കിയിരിക്കുന്ന സാഹചര്യത്തില്&#x200d; ഭരണഘടനയുടെ 46-ാം അനുഛേദമനുസരിച്ചുള്ള നിര്&#x200d;ദ്ദേശകതത്വമനുസരിച്ച് &#8216;സാമ്പത്തികമായി ദുര്&#x200d;ബ്ബല വിഭാഗ&#8217;ങ്ങളുടെ ക്ഷേമത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: ദലിത് ആദിവാസി പിന്നോക്ക സമുദായ സംഘടനയുടെ നേതൃത്വത്തില്&#x200d; സവര്&#x200d;ണ്ണ സംവരണം സംരക്ഷിക്കുന്ന സുപ്രീംകോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധിയെ മുന്&#x200d;നിര്&#x200d;ത്തി തുറന്ന സംവാദം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15-ന്, കോട്ടയം പ്രസ്സ്‌ക്ലബ്ബ് ഹാളില്&#x200d; രാവിലെ 11 മണി മുതല്&#x200d; 5 മണി വരെയാണ് സംവാദം നടത്തുന്നത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് 10% സംവരണം നടപ്പാക്കുന്ന നിയമത്തിന് സുപ്രീം കോടതി വിധി അംഗീകാരം നല്&#x200d;കിയിരിക്കുന്ന സാഹചര്യത്തില്&#x200d; ഭരണഘടനയുടെ 46-ാം അനുഛേദമനുസരിച്ചുള്ള നിര്&#x200d;ദ്ദേശകതത്വമനുസരിച്ച് &#8216;സാമ്പത്തികമായി ദുര്&#x200d;ബ്ബല വിഭാഗ&#8217;ങ്ങളുടെ ക്ഷേമത്തിന് വേണ്ടി യുക്തമായ നടപടി ഭരണകൂടം കൈക്കൊള്ളണമെന്ന് നിര്&#x200d;ദ്ദേശമുണ്ട്.</p>
<p>എന്നാല്&#x200d; സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ചില്&#x200d; ഭൂരിപക്ഷം (3 പേര്&#x200d;) നിയമഭേദഗതിക്ക് പൂര്&#x200d;ണ്ണമായും അംഗീകാരം നല്&#x200d;കിയപ്പോള്&#x200d; എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് കൂടി നിയമം ബാധകമാക്കണമെന്ന വാദമുയര്&#x200d;ത്തി വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു വിധിയാണ് ന്യൂനപക്ഷ ബെഞ്ച് (2 പേര്&#x200d;) പുറപ്പെടുവിച്ചത്.<br />
നൂറ്റാണ്ടുകളായി എസ്സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങളോട് ജാതിമര്&#x200d;ദ്ദനമെന്ന സാമൂഹികമായ അനീതി തുടര്&#x200d;ന്നുകൊണ്ടിരുന്ന സവര്&#x200d;ണ്ണരിലെ ഒരു വിഭാഗത്തെയാണ് &#8216;സാമ്പത്തികമായ ദുര്&#x200d;ബ്ബലര്&#x200d;&#8217; എന്നു നിയമം പരിഗണിച്ചിരിക്കുന്നത്.</p>
<p>സുപ്രീം കോടതിയും ഇത് ശരി വച്ചു. സാമ്പത്തികമായി ദുര്&#x200d;ബ്ബലര്&#x200d; ഏത് ജാതിയില്&#x200d;പെട്ടവരാണെങ്കിലും, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം തള്ളപ്പെട്ടവര്&#x200d;ക്ക് സംവരണം നല്&#x200d;കാനുള്ള ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ 15, 16 എന്നീ വകുപ്പുകളുടെ സംരക്ഷണത്തിന് അര്&#x200d;ഹരല്ല. മണ്ഡല്&#x200d; കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ 9 അംഗ വിധിയിലും, മറ്റ് വിധികളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും 46-ാം അനുഛേദമനുസരിച്ച് &#8216;സാമ്പത്തികമായി ദുര്&#x200d;ബ്ബലരായ&#8217; സവര്&#x200d;ണ്ണര്&#x200d; അതിന് അര്&#x200d;ഹരാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വിധികള്&#x200d; വ്യക്തമാക്കിയത്.</p>
<p>ഭരണഘടനയോട് നീതി പുലര്&#x200d;ത്താന്&#x200d; സുപ്രീം കോടതിയുടെ ഭൂരിപക്ഷ-ന്യനപക്ഷ വിധികള്&#x200d;ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട സാഹചര്യമാണ് . ഏറെ സംശയങ്ങള്&#x200d; ഉയര്&#x200d;ത്തുന്ന വിധിയും വ്യവഹാര നടപടിയും ഒരു തുറന്ന ചര്&#x200d;ച്ചയ്ക്ക് വിധേയമാക്കേണ്ടത് കാലഘടത്തിന്റെ ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംവാദം നടത്തുന്നത്. വിവിധ ദലിത് &#8211; ആദിവാസി &#8211; പിന്നോക്ക സമുദായ സംഘടനാ പ്രതിനിധികളും, നിയമവിദഗ്ധരും സംവാദത്തിവല്&#x200d; പങ്കെടുക്കുന്നുണ്ടെന്ന് സംഘാടക സമിതി ചെയര്&#x200d;മാന്&#x200d; എം. ഗീതാനന്ദന്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-kottayam-press-club-discussion-on-supreme-court-judgement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജില്&#x200d; സിപിഎം നേതാവിന്റെ ലേഖനം; സോഷ്യല്&#x200d; മീഡിയയിലൂടെ ശക്തമായ മറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്</title>
		<link>https://www.chandrikadaily.com/siraj-article-economic-reservation.html</link>
					<comments>https://www.chandrikadaily.com/siraj-article-economic-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 28 Oct 2020 11:16:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[OBC Reservation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164777</guid>

					<description><![CDATA[സ്വയം റദ്ദാവുന്ന കുഞ്ഞിക്കണ്ണന്&#x200d;മാര്&#x200d; എന്ന ലേഖനത്തിലാണ് മുഹമ്മദലി കിനാലൂര്&#x200d;
കെ.ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്&#x200d;ശനമുന്നയിക്കുന്നത്.
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജ് ദിനപത്രത്തില്&#x200d; സിപിഎം നേതാവ് എഴുതിയ ലേഖനത്തിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടനാ നേതാവ് രംഗത്ത്. സിപിഎം നേതാവും കേളു ഏട്ടന്&#x200d; പഠനകേന്ദ്രം ഡയറക്ടറുമായി കെ.ടി കുഞ്ഞിക്കണ്ണന്&#x200d; എഴുതിയ ലേഖനത്തിന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എസ്എഫ് മുന്&#x200d; സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്&#x200d; ആണ് ഫേസ്ബുക്കില്&#x200d; കുഞ്ഞിക്കണ്ണന്റെ ലേഖനത്തെ രൂക്ഷമായി വിമര്&#x200d;ശിച്ചു രംഗത്തുവന്നിരിക്കുന്നത്.</p>
<p><strong>ലേഖനത്തിന്റെ പൂര്&#x200d;ണരൂപം:</strong></p>
<div>
<div class="" dir="auto">
<div id="jsc_c_9k5" class="ecm0bbzt hv4rvrfc e5nlhep0 dati1w0a" data-ad-comet-preview="message" data-ad-preview="message">
<div class="j83agx80 cbu4d94t ew0dbk1b irj2b8pg">
<div class="qzhwtbm6 knvmm38d">
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">സ്വയം റദ്ദാകുന്ന കുഞ്ഞിക്കണ്ണന്മാർ</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">മുന്നാക്കസംവരണത്തെ അനുകൂലിച്ചുകൊണ്ട് സിറാജ് പത്രത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ ഇന്നെഴുതിയ ലേഖനം ആശയപരമായി അങ്ങേയറ്റം ദുർബലവും രാഷ്ട്രീയമായി തീരെ മൂർച്ചയില്ലാത്തതുമാണ് എന്ന് പറയാതെ വയ്യ. നുണകൾ യഥേഷ്ടം വാരി വിതറിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ.</div>
<div dir="auto">ഓരോന്നായി പരിശോധിക്കാം.</div>
<div dir="auto">കുഞ്ഞിക്കണ്ണൻ എഴുതുന്നു:</div>
<div dir="auto">&#8220;2019 ഫെബ്രുവരി ഒന്ന് മുതല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> ഇന്ത്യയില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> നിലവില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> വന്ന ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.&#8221;</div>
<div dir="auto">ഇനിയൊരു വാചകം ഇങ്ങനെ:</div>
<div dir="auto">&#8220;നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ക്വാട്ടയെ ബാധിക്കാത്ത തരത്തില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരായവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്ക് 10 ശതമാനം സംവരണമേര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>പ്പെടുത്തണമെന്നത് സി പി ഐ എമ്മിന്റെ ദേശീയ നയമാണ്&#8221;.</div>
<div dir="auto">ഇത് രണ്ടും ഒത്തുപോകുന്നതെങ്ങിനെയാണ്? ആദ്യത്തെ വാചകം ധ്വനിപ്പിക്കുന്നത് കേന്ദ്രനിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ്. രണ്ടാമത്തെ വാചകമാകട്ടെ, ഇത് സി പി എമ്മിന്റെ നിലപാടാണ് എന്നുറപ്പിക്കുന്നു. കുഞ്ഞിക്കണ്ണൻ എവിടെയെങ്കിലും ഒന്നുറച്ചുനിൽക്കണം. ചില പാർട്ടി ബുദ്ധിജീവികളെപ്പോലെ ആടിക്കളിക്കരുത്.</div>
<div dir="auto">മുന്നാക്ക സംവരണം എന്നത് ആരുടെ ആവശ്യമാണ് എന്ന് കുഞ്ഞിക്കണ്ണൻ പറയുന്നില്ല. അത് രാജ്യവ്യാപകമായി ആർ എസ് എസും കേരളത്തിൽ എൻ എസ് എസും കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്. അത് സിപിഎമ്മിന്റെ കൂടി ആവശ്യമാണെന്ന് കുഞ്ഞിക്കണ്ണനും പറയുന്നു. ആർ എസ് എസിന്റെ ഒരു ആവശ്യം/ മുദ്രാവാക്യം ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയമായി ശരികേടുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം എന്ത് ആഭിമുഖ്യമാണ് സി പി എമ്മിന് സംഘ്പരിവാറിനോടുള്ളത്?</div>
<div dir="auto"><img loading="lazy" class="alignnone size-full wp-image-164781" src="https://www.chandrikadaily.com/wp-content/uploads/2020/10/siraj.png" alt="" width="1280" height="960" /></div>
<div dir="auto">കുഞ്ഞിക്കണ്ണൻ തുടർന്ന് പറയുന്നതിങ്ങനെ:</div>
<div dir="auto">&#8220;ഈ നിയമമനുസരിച്ച് നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യം ഒരു തരത്തിലും ഹനിക്കപ്പെടുന്നില്ല. അത് അതേപടി തന്നെ തുടരുന്നുണ്ട്. ആരുടെയും സംവരണാവകാശത്തെ ഇല്ലാതാക്കാതെ 2019ലെ നിയമമനുസരിക്കുന്ന തരത്തില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> 10 ശതമാനം സാമ്പത്തികമായി ദുര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ബലരായവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്ക് നല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>കണമെന്നത് എങ്ങനെയാണ് സംവരണത്തിന്റെ അട്ടിമറിയാകുക&#8221;.</div>
<div dir="auto">ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നലെ എഴുതിയ സിറാജ് ലേഖനത്തിൽ ഉണ്ട്. എങ്കിലും പറയാം. സംവരണ സമുദായങ്ങൾക്കുള്ള അമ്പത് ശതമാനത്തിനു പുറത്തുള്ള അമ്പത് ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാർക്കുള്ള പത്ത് ശതമാനം കണ്ടെത്തുക എന്നാണ് ന്യായം. സംഭവിച്ചത് മറിച്ചാണ്. ആകെ സീറ്റുകളിൽ നിന്ന് 10 ശതമാനം മുന്നാക്കക്കാർക്ക് കൊടുത്തു. അത് മാത്രമോ പ്രബല സംവരണ സമുദായങ്ങളേക്കാൾ മുകളിൽ മുന്നാക്ക വിഭാഗത്തിന് (ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമുള്ളവർക്ക്) അവസരങ്ങൾ ദാനം നൽകിയതിനെ കുറിച്ച് കുഞ്ഞിക്കണ്ണന് ഒന്നും പറയാനില്ലേ?</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">കുഞ്ഞിക്കണ്ണന്റെ അടുത്ത ന്യായം ഇങ്ങനെ:</div>
<div dir="auto">&#8220;പാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ലിമെന്റില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> ഇങ്ങനെയൊരു ഭേദഗതി വന്നപ്പോള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> സഭയില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> സന്നിഹിതരായ 326 അംഗങ്ങളില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> 323 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു. എന്ന് പറഞ്ഞാല്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്&#8221;.</div>
<div dir="auto">ഭൂരിപക്ഷം ഒരുമിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരും അതംഗീകരിച്ചോളണം എന്നാണോ കുഞ്ഞിക്കണ്ണന്റെ വാദം. അതുതന്നെയല്ലേ അമിത്ഷായും ഒരു പാർലിമെന്റ് ചർച്ചയിൽ പറഞ്ഞത്, ഞങ്ങൾ വിചാരിച്ചത് നടപ്പാക്കാനുള്ള ഭൂരിപക്ഷമാണ് ജനം ബി ജെ പിക്ക് നൽകിയത് എന്ന്. അതിന്റെ ഭാഷാന്തരമല്ലാതെ മറ്റെന്താണ് കുഞ്ഞിക്കണ്ണന്റെ ഈ എഴുത്ത്? ജനാധിപത്യം എന്നാൽ ഭൂരിപക്ഷ ഹിതം നടപ്പാക്കലാണ് എന്ന് കെ ടി ക്ക് വാദമുണ്ടോ?</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">&#8220;മണ്ഡലിന്റെ കാലത്ത് ബി ജെ പിയും കോണ്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ഗ്രസും ഒരുപോലെ സവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ണ ജാതി ധ്രുവീകരണമുണ്ടാക്കി വി പി സിംഗ് സര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്കാറിനെതിരെ തിരിച്ചുവിടാന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> നോക്കിയ ചരിത്രമൊന്നും ആരും മറന്നു പോകരുത്&#8221; എന്ന് കെ ടി എഴുതുന്നുണ്ട്. മണ്ഡൽ ശിപാർശ നടപ്പാക്കാനുള്ള വി പി സിംഗ് സർക്കാരിന്റെ നീക്കത്തോട് സി പി എമ്മിന്റെ സമീപനം എന്തായിരുന്നു എന്ന് കുഞ്ഞിക്കണ്ണൻ അടുത്ത ലേഖനത്തിൽ വിശദീകരിക്കുമായിരിക്കും.</div>
<div dir="auto">&#8220;&#8230;. ഈയൊരു സാഹചര്യത്തിലാണ് ജാതി ഭിന്നതകളുണ്ടാക്കി ജനങ്ങളുടെയും പണിയെടുക്കുന്ന വര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ഗങ്ങളുടെയും ഐക്യം തകര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെയും ഭരണവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ഗങ്ങളുടെയും നീക്കങ്ങളെ പുരോഗമന ജനാധിപത്യ ശക്തികള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്ക് പ്രതിരോധിക്കേണ്ടി വന്നത്&#8221;.</div>
<div dir="auto">ആ ജാതി ഭിന്നത അവസാനിപ്പിക്കാനും ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കാനുമാണ് സി പി എം മുന്നാക്ക സംവരണം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത് എന്നാണല്ലോ ഇതിൽ നിന്ന് മനസിലാകുന്നത്. ആർഎസ്എസിനെ പ്രതിരോധിക്കാൻ ആർഎസ്എസിന്റെ മുദ്രാവാക്യം ഏറ്റെടുക്കുക, എന്തൊരു രാഷ്ട്രീയ പ്രബുദ്ധത. ഇക്കണക്കിനു പോയാൽ ആർ എസ് എസിനെ തോൽപിക്കാൻ പൗരത്വഭേദഗതി നിയമവും കെ ടിയുടെ പാർട്ടി ഏറ്റെടുക്കുമായിരിക്കും!</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">&#8220;സംവരണമടക്കമുള്ള ഭരണഘടനാപരമായ പരിരക്ഷാ വ്യവസ്ഥകളിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്ക് പരിഹാരമുണ്ടാക്കാന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> കഴിയില്ലെന്നതാണ് സി പി ഐ എം നിലപാട്.&#8221; ആയിക്കോട്ടെ. പക്ഷേ മുന്നാക്കക്കാരുടെ പ്രശ്നങ്ങൾക്ക് സംവരണം പരിഹാരമാകുമെന്ന് സി പി എം കരുതുന്നുണ്ടല്ലോ, അതുമതി. സംവരണമല്ല പരിഹാരം എന്ന ആശയം ആർ എസ് എസിന്റേതാണ് എന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറയാൻ മറന്നതാകും! സംവരണം എടുത്തുകളയാൻ സംഘ്പരിവാർ നേതാക്കൾ പലപ്പോഴായി ആവശ്യപ്പെട്ടത് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും!</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">&#8220;മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്കുന്നവര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും സംവരണം ഏര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>പ്പെടുത്തിയ സംസ്ഥാന സര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span>ക്കാര്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം മറ്റു പലതുമാകാം&#8221;.</div>
<div dir="auto">ഗെയിൽ സമരകാലത്തും സമാനമായിരുന്നു കുഞ്ഞിക്കണ്ണന്റെ വിശദീകരണം. അന്ന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതത്വം കൂടിയുണ്ടായിരുന്നു വാചകത്തിൽ. സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം വ്യക്തമാണ്. സാമൂഹികനീതി അട്ടിമറിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് ആർ എസ് എസ് ആയാലും സി പി എം ആയാലും&#8230;</div>
<div dir="auto">&#8220;ഒരു കാര്യം സംശയരഹിതമായി പറയാനുള്ളത്, സംവരണം കൊണ്ട് ജാതിയോ ജാതീയതയോ ഇല്ലായ്മ ചെയ്യാന്<span class="sf5mxxl7 nvdbi5me oygrvhab ditlmg2l kvgmc6g5 knj5qynh tbxw36s4 pq6dq46d">&#x200d;</span> സാധിക്കില്ലെന്നതാണ്&#8221;. കുഞ്ഞിക്കണ്ണൻ സംശയരഹിതമായി പറഞ്ഞ കാര്യത്തിലുള്ള എന്റെ സംശയമിതാണ്; ജാതിയെ ഇല്ലായ്മ ചെയ്യാനാണ് സംവരണം എന്നാരെങ്കിലും പറഞ്ഞോ? തുല്യനീതിക്കു വേണ്ടിയുള്ള ഒരു പരിശ്രമത്തെ ഇങ്ങനെ ജാതിയിലേക്ക് ചുരുക്കിക്കെട്ടുന്നത് അത്ര നിഷ്കളങ്കമാണോ? സംവരണം ഒരു സാമൂഹിക ധർമ്മവും നിർവ്വഹിക്കുന്നില്ല എന്നാണെങ്കിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ സി പി എം മുന്നിട്ടിറങ്ങിയത് എന്തിനാകാം?</div>
<div dir="auto">മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പട്ടിണി മാറ്റാനാണ് മുന്നാക്ക സംവരണം എന്നാണ് സി പി എമ്മിന്റെ ന്യായം. പട്ടിണി മാറ്റാനുള്ള ഉപാധിയാണ് സംവരണം എങ്കിൽ നൂറിൽ നൂറു സീറ്റും പിന്നാക്ക വിഭാഗങ്ങൾക്ക് നീക്കിവെക്കേണ്ടി വരില്ലേ? സർക്കാർ ജോലിയിൽ സംവരണം കിട്ടിയാൽ മാത്രം തീരുന്ന തരം പട്ടിണിയാണോ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർ അനുഭവിക്കുന്നത്? മുന്നാക്ക സംവരണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളെ കുറിച്ച് കുഞ്ഞിക്കണ്ണന്റെ ലേഖനത്തിൽ ഒരിടത്തും ഒരു വരി പോലും ഇല്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിറം പിടിപ്പിച്ച നുണകൾ എന്ന് മാത്രമേ ആ ലേഖനത്തെ വിലയിരുത്താനാകൂ.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q"></div>
</div>
</div>
</div>
</div>
</div>
<div>
<div class="stjgntxs ni8dbmo4 l82x9zwi uo3d90p7 h905i5nu monazrh9" data-visualcompletion="ignore-dynamic">
<div>
<div>
<div>
<div class="l9j0dhe7">
<div class="oajrlxb2 g5ia77u1 qu0x051f esr5mh6w e9989ue4 r7d6kgcz rq0escxv nhd2j8a9 nc684nl6 p7hjln8o kvgmc6g5 cxmmr5t8 oygrvhab hcukyx3x jb3vyjys rz4wbd8a qt6c0cv9 a8nywdso i1ao9s8h esuyzwwr f1sip0of lzcic4wl l9j0dhe7 abiwlrkh p8dawk7l" tabindex="0" role="button" aria-label="Love: 3 people"></div>
</div>
<div class="a8nywdso e5nlhep0 rz4wbd8a ecm0bbzt dhix69tm oygrvhab wkznzc2l kvgmc6g5 k7cz35w2 jq4qci2q j83agx80 olo4ujb6 jmbispl3">
<div></div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siraj-article-economic-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്&#x200d;, വിദ്യാഭ്യാസ മേഖലകളെ ബാധിക്കും ഒ.ബി.സി സംവരണം   മൂന്ന് തട്ടിലാക്കാന്&#x200d; നീക്കം</title>
		<link>https://www.chandrikadaily.com/obc-reservation.html</link>
					<comments>https://www.chandrikadaily.com/obc-reservation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 13 Jun 2019 02:23:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[OBC Reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129985</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് തൊഴില്&#x200d;, വിദ്യാഭ്യാസ മേഖലകളില്&#x200d; മറ്റു പിന്നാക്ക വിഭാഗങ്ങള്&#x200d;ക്കുള്ള (ഒ.ബി.സി) 27 ശതമാനം സംവരണത്തില്&#x200d; കാതലായ മാറ്റം കൊണ്ടുവരാന്&#x200d; കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് പഠിക്കാനായി രാഷ്ട്രപതി 2017ല്&#x200d; നിയമിച്ച മുന്&#x200d; ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ സമിതിയുടെ നിര്&#x200d;ദ്ദിഷ്ട റിപ്പോര്&#x200d;ട്ടിലാണ് ഇത്തരത്തിലുള്ള നിര്&#x200d;ദേശമുള്ളത്. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം റിപ്പോര്&#x200d;ട്ട് സ്വീകരിക്കുകയാണെങ്കില്&#x200d; രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ സമവാക്യങ്ങളില്&#x200d; നാടകീയ മാറ്റങ്ങള്&#x200d;ക്ക് ഇതു കാരണമാകും. മോദി സര്&#x200d;ക്കാറിന്റെ 100 ദിന കര്&#x200d;മ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് തൊഴില്&#x200d;, വിദ്യാഭ്യാസ മേഖലകളില്&#x200d; മറ്റു പിന്നാക്ക വിഭാഗങ്ങള്&#x200d;ക്കുള്ള (ഒ.ബി.സി) 27 ശതമാനം സംവരണത്തില്&#x200d; കാതലായ മാറ്റം കൊണ്ടുവരാന്&#x200d; കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് പഠിക്കാനായി രാഷ്ട്രപതി 2017ല്&#x200d; നിയമിച്ച മുന്&#x200d; ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ സമിതിയുടെ നിര്&#x200d;ദ്ദിഷ്ട റിപ്പോര്&#x200d;ട്ടിലാണ് ഇത്തരത്തിലുള്ള നിര്&#x200d;ദേശമുള്ളത്. <br>
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം റിപ്പോര്&#x200d;ട്ട് സ്വീകരിക്കുകയാണെങ്കില്&#x200d; രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ സമവാക്യങ്ങളില്&#x200d; നാടകീയ മാറ്റങ്ങള്&#x200d;ക്ക് ഇതു കാരണമാകും. മോദി സര്&#x200d;ക്കാറിന്റെ 100 ദിന കര്&#x200d;മ പരിപാടിയുടെ ഭാഗമായി റിപ്പോര്&#x200d;ട്ട് സ്വീകരിക്കണമോ എന്ന കാര്യത്തില്&#x200d; തീരുമാനമെടുക്കുമെന്നാണ് വിവരം. സംവരണം വഴി ഓരോ വിഭാഗത്തിനും എത്ര ആനുകൂല്യം കിട്ടി എന്നതിനനുസരിച്ച് മൂന്ന് ഉപ വിഭാഗങ്ങളായി ഒ.ബി.സി വിഭാഗത്തെ മാറ്റാനാണ് സമിതി നിര്&#x200d;ദേശിക്കുന്നത്. നിലവില്&#x200d; രാജ്യത്തെ 2633 ഒ.ബി.സി ജാതികളാണ് 27 ശതമാനം സംവരണത്തില്&#x200d; ഉള്&#x200d;പ്പെടുന്നത്. ഇതില്&#x200d; സംവരണം വഴി കാര്യമായ നേട്ടം കൊയ്യാത്ത വിഭാഗങ്ങള്&#x200d;ക്ക് 10 ശതമാനം, അല്&#x200d;പം നേട്ടം കിട്ടിയ വിഭാഗങ്ങള്&#x200d;ക്ക് 10 ശതമാനം, പരമാവധി നേട്ടം ലഭിച്ച വിഭാഗങ്ങള്&#x200d;ക്ക് ഏഴ് ശതമാനം എന്നീ രീതിയില്&#x200d; സംവരണത്തെ മൂന്നായി തരം തിരിക്കാനാണ് സമിതി ശിപാര്&#x200d;ശ ചെയ്യുന്നത്. <br>
നിലവില്&#x200d; 25 ശതമാനത്തോളം സംവരണ ആനുകൂല്യം 10 ഉപജാതികള്&#x200d;ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും 938 ഉപജാതികള്&#x200d;ക്ക് സംവരണത്തിന്റെ യാതൊരു വിധ ആനുകൂല്യവും ലഭിക്കുന്നില്ലെന്നും സമിതിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്. ഒ.ബി.സി വിഭാഗങ്ങളിലെ ഉപജാതി ജനസംഖ്യയുടെ കണക്കെടുക്കുന്നതിന് സ്വാതന്ത്രത്തിനു മുമ്പുള്ള (1931ലെ) ജാതി രേഖകളാണ് പാനല്&#x200d; അടിസ്ഥാനമാക്കിയിരിക്കുന്നത്. 1931നു ശേഷമുള്ള സെന്&#x200d;സസുകളില്&#x200d; ഒ.ബി.സി വിഭാഗത്തിന്റെ കണക്കെടുത്തിട്ടില്ല. 2021ല്&#x200d; വരാനിരിക്കുന്ന അടുത്ത സെന്&#x200d;സസില്&#x200d; ഒ.ബി.സി വിഭാഗത്തിന്റെ കണക്കുകള്&#x200d; എടുക്കാന്&#x200d; തീരുമാനിച്ചിട്ടുണ്ട്. <br>
ജസ്റ്റിസ് ജി രോഹിണിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്&#x200d;ട്ടിന്റെ അന്തിമ മിനുക്കു പണികളിലാണ്. അടുത്ത മാസം റിപ്പോര്&#x200d;ട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് സമര്&#x200d;പ്പിക്കും. ഏത് വിഭാഗത്തിനാണ് ഒ.ബി.സി സംവരണത്തില്&#x200d; പരമാവധി ആനുകൂല്യം ലഭിച്ചത് എന്നറിയുന്നതിനായി കഴിഞ്ഞ മൂന്നു വര്&#x200d;ഷമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികള്&#x200d;, എന്&#x200d;.ഐ.ടി, ഐ.ഐ. എം. എസ്, എ.ഐ.എം.എസ്, കേന്ദ്ര യൂണിവേഴ്‌സിറ്റികള്&#x200d; എന്നിവിടങ്ങളില്&#x200d; ഒ.ബി.സി സംവരണം വഴി പ്രവേശനം ലഭിച്ച വിദ്യാര്&#x200d;ത്ഥികളുടെ കണക്കുകളും, കഴിഞ്ഞ അഞ്ചു വര്&#x200d;ഷമായി കേന്ദ്ര സര്&#x200d;ക്കാറിന്റെ 130,000 നിയമനങ്ങളും സമിതി പരിശോധിച്ചിട്ടുണ്ട്. അതേ സമയം റിപ്പോര്&#x200d;ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്&#x200d; കേന്ദ്ര നിലപാട് വ്യക്തമാക്കാനാവൂ എന്നായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവര്&#x200d; ചന്ദ് ഗെലോട്ടിന്റെ പ്രതികരണം. ഒ.ബി.സി സംവരണം വിദ്യാഭ്യാസം, തൊഴില്&#x200d; മേഖലകളില്&#x200d; മാത്രമാണ് ലഭിക്കുന്നത്. 1979ല്&#x200d; രൂപീകരിച്ച മണ്ഡല്&#x200d; കമ്മീഷന്&#x200d; ശിപാര്&#x200d;ശ പ്രകാരമാണ് 27 ശതമാനം ഒ.ബി.സി സംവരണം അംഗീകരിച്ചത്. <br>
2006ലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി ഒ.ബി.സി സംവരണം വ്യാപിപ്പിച്ചത്. കമ്മീഷന്&#x200d; നിര്&#x200d;ദേശിക്കുന്ന തരത്തില്&#x200d; ഒ.ബി.സി ക്വാട്ടയില്&#x200d; മാറ്റം വരുത്തണമെങ്കില്&#x200d; ഭരണഘടന ഭേദഗതി ആവശ്യമായി വരും. സംവരണം റദ്ദാക്കണമെന്ന് സവര്&#x200d;ണ വിഭാഗത്തില്&#x200d; പെട്ടവരും ക്വാട്ട വിരുദ്ധ ഗ്രൂപ്പുകളും ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obc-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
