<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>OCEAN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ocean/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Nov 2022 09:35:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>OCEAN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകത്തിലെ ഏറ്റവും ദൈര്&#x200d;ഘ്യമേറിയ നദീയാത്ര ജനുവരിയില്&#x200d;; വാരണാസിയില്&#x200d; നിന്നു ധാക്ക വഴി അസമിലേക്ക്</title>
		<link>https://www.chandrikadaily.com/newsupdatestravelstories.html</link>
					<comments>https://www.chandrikadaily.com/newsupdatestravelstories.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 16 Nov 2022 09:35:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[OCEAN]]></category>
		<category><![CDATA[travel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221939</guid>

					<description><![CDATA[4000 കിലോമീറ്റര്&#x200d; ദൂരം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്&#x200d;ഘ്യമേറിയ ആഡംബര നദി ക്രൂസ് യാത്രയാണിത്]]></description>
										<content:encoded><![CDATA[<p>ലോകത്തിലെ ഏറ്റവും ദൈര്&#x200d;ഘ്യമേറിയ നദി ക്രൂസ് യാത്ര (world&#8217;s ongest river cruise)യാത്രയ്ക്ക് ജനുവരിയില്&#x200d; തുടക്കമാവും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്&#x200d;ബാനന്ദ സോനോവാള്&#x200d; ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2023 ജനുവരിയില്&#x200d; ആരംഭിച്ച് ഏകദേശം 4000 കിലോമീറ്റര്&#x200d; ദൂരം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്&#x200d;ഘ്യമേറിയ ആഡംബര നദി ക്രൂസ് യാത്രയാണിത്.ആദ്യ നദി യാത്ര 2023 ജനുവരി 10 ന് ഉത്തരേന്ത്യന്&#x200d; സംസ്ഥാനമായ ഉത്തര്&#x200d;പ്രദേശിലെ വിശുദ്ധ നഗരമായ വാരണാസിയില്&#x200d; നിന്ന് പുറപ്പെടും. മാര്&#x200d;ച്ച് 1 ന് വടക്കുകിഴക്കന്&#x200d; പ്രവിശ്യയായ അസമിലെ ദിബ്രുഗഡില്&#x200d; സമാപിക്കുന്ന രീതിയിലാണ് യാത്രാ നടത്തുക.</p>
<p>&nbsp;</p>
<p>ഗംഗാ വിലാസ് ക്രൂയിസ് എന്ന് വിളിക്കപ്പെടുന്ന ഈ യാത്ര ഉത്തര്&#x200d;പ്രദേശിലെ വാരണാസിയെ അസമിലെ കൊല്&#x200d;ക്കത്ത, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലൂടെ യാത്ര കടന്നു പോകും.<br />
നദികളില്&#x200d; യാത്രക്കാരുടെ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനു പുറമേ, ഉള്&#x200d;നാടന്&#x200d; ജലപാത സംവിധാനങ്ങളുടെ വികസനം വ്യാപാര, ചരക്ക് സേവനങ്ങള്&#x200d; സുഗമമാക്കുകയും അതിന്റെ പാതയിലെ പ്രദേശങ്ങള്&#x200d;ക്ക് ചുറ്റുമുള്ള ടൂറിസത്തിന് ഉത്തേജനം നല്&#x200d;കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പാത വഴി വിഭാവനം ചെയ്യുന്ന്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdatestravelstories.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈഫ് ഓഫ് അല്&#x200d;ദി; കരകാണാതെ കടലില്&#x200d; അലഞ്ഞത് 49 ദിനങ്ങള്&#x200d;; രക്ഷപ്പെട്ടത് അത്ഭുതകരമായി</title>
		<link>https://www.chandrikadaily.com/search-and-rescue-of-aldi-adilang.html</link>
					<comments>https://www.chandrikadaily.com/search-and-rescue-of-aldi-adilang.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Sep 2018 08:15:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[OCEAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104646</guid>

					<description><![CDATA[ജക്കാര്&#x200d;ത്ത:കടലില്&#x200d; കുടുങ്ങിയ ഇന്തോനേഷ്യക്കാരനായ പതിനെട്ടുകാരനെ 49 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. മത്സ്യബന്ധന കെണിയുടെ നങ്കൂരം നഷ്ടപ്പെട്ട് സമുദ്രത്തില്&#x200d; അകപ്പെട്ട അല്&#x200d;ദി നോവല്&#x200d; അദിലാങാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യങ്ങളെ ആകര്&#x200d;ഷിച്ച് പിടിക്കാന്&#x200d; ഉപയോഗിക്കുന്ന കെണി വള്ളത്തിന്റെ കാവല്&#x200d; ചുമതലയിലായിരുന്നു അദിലാങിനായിരുന്നു. കടലില്&#x200d; നങ്കൂരമിട്ട് മത്സ്യബന്ധന നടത്തുന്ന രീതിയാണിത്. ജൂലൈ മധ്യത്തിലാണ് സുലവേശി ദ്വീപിന് സമീപം മത്സ്യബന്ധന കെണി നങ്കൂരമിട്ട് അല്&#x200d;ദി ജോലി തുടങ്ങിയത്. ഓരോ ആഴ്ചയും ഉടമ അദിലാങിന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വള്ളത്തിലേക്ക് എത്തിച്ചുകൊടുക്കായിരുന്നു. അതിനിടെ ശക്തമായ കാറ്റില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ജക്കാര്&#x200d;ത്ത:കടലില്&#x200d; കുടുങ്ങിയ ഇന്തോനേഷ്യക്കാരനായ പതിനെട്ടുകാരനെ 49 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. മത്സ്യബന്ധന കെണിയുടെ നങ്കൂരം നഷ്ടപ്പെട്ട് സമുദ്രത്തില്&#x200d; അകപ്പെട്ട അല്&#x200d;ദി നോവല്&#x200d; അദിലാങാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യങ്ങളെ ആകര്&#x200d;ഷിച്ച് പിടിക്കാന്&#x200d; ഉപയോഗിക്കുന്ന കെണി വള്ളത്തിന്റെ കാവല്&#x200d; ചുമതലയിലായിരുന്നു അദിലാങിനായിരുന്നു. കടലില്&#x200d; നങ്കൂരമിട്ട് മത്സ്യബന്ധന നടത്തുന്ന രീതിയാണിത്.</p>
<p>ജൂലൈ മധ്യത്തിലാണ് സുലവേശി ദ്വീപിന് സമീപം മത്സ്യബന്ധന കെണി നങ്കൂരമിട്ട് അല്&#x200d;ദി ജോലി തുടങ്ങിയത്. ഓരോ ആഴ്ചയും ഉടമ അദിലാങിന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വള്ളത്തിലേക്ക് എത്തിച്ചുകൊടുക്കായിരുന്നു. അതിനിടെ ശക്തമായ കാറ്റില്&#x200d; കയര്&#x200d; നങ്കൂരത്തിന്റെ കയര്&#x200d; പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട കെണി വള്ളം ഉള്&#x200d;ക്കടലിലേക്ക് നീങ്ങുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് ഓസ്‌കര്&#x200d; പുരസ്‌കാരം നേടിയ &#8216;ലൈഫ് ഓഫ് പൈ&#8217; എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന അദ്ഭുത ജീവിതമായിരുന്നു അല്&#x200d;ദിന്&#x200d; അനുഭവിച്ചത്. ഭക്ഷണവും വെള്ളവും കിട്ടാതെ ദിവസങ്ങളോളം കടലില്&#x200d; അലഞ്ഞ അദിലാങിനെ 49 ദിനങ്ങള്&#x200d;ക്ക് ശേഷം ആഗസ്റ്റ് 31ന് ഒരു പനാമന്&#x200d; കപ്പലാണ് രക്ഷിച്ചത്. അതിന് മുമ്പ് 10 കപ്പലുകള്&#x200d; അതു വഴി കടന്നുപോയതായി അദിലാങ് പറയുന്നു. പനാമന്&#x200d; കപ്പല്&#x200d; ജപ്പാനിലേക്കാണ് അവനെ കൊണ്ടുപോയത്. ഈമാസം എട്ടിന് ഇന്തോനേഷ്യയില്&#x200d; തിരിച്ചെത്തിയ അദിലാങ് ഇപ്പോള്&#x200d; പൂര്&#x200d;ണ ആരോഗ്യവാനാണ്. ആറംഗ കുടുംബത്തിലെ ഇളയ മകനാണ് അദിലാങ്.<br />
<iframe loading="lazy" src="https://www.youtube.com/embed/fFkt2zhCmh0" width="853" height="480" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/search-and-rescue-of-aldi-adilang.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്&#x200d; പ്രക്ഷുബ്ധമാകും; തീരപ്രദേശങ്ങളില്&#x200d; ജാഗ്രതാ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/heavy-rains-may-hammered-the-lakshwadeep-coast-and-kerala.html</link>
					<comments>https://www.chandrikadaily.com/heavy-rains-may-hammered-the-lakshwadeep-coast-and-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Jul 2018 05:29:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[OCEAN]]></category>
		<category><![CDATA[storm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94892</guid>

					<description><![CDATA[തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്&#x200d;കടല്&#x200d; പ്രക്ഷുബ്ധമാകാന്&#x200d; സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്&#x200d; കടലില്&#x200d; പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്&#x200d; കേരളലക്ഷദ്വീപ് തീരങ്ങളില്&#x200d; പടിഞ്ഞാറ് ദിശയില്&#x200d; നിന്നും മണിക്കൂറില്&#x200d; 35 കി.മി മുതല്&#x200d; 45 കി.മി വരെ വേഗതയിലും ചില സമയത്ത് മണിക്കൂറില്&#x200d; 60-70 കി.മി വേഗതയിലും കാറ്റടിക്കാന്&#x200d; സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞം മുതല്&#x200d; കാസര്&#x200d;കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്&#x200d;ന്ന തിരമാലകള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്&#x200d; നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്&#x200d;കടല്&#x200d; പ്രക്ഷുബ്ധമാകാന്&#x200d; സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്&#x200d; കടലില്&#x200d; പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്&#x200d; കേരളലക്ഷദ്വീപ് തീരങ്ങളില്&#x200d; പടിഞ്ഞാറ് ദിശയില്&#x200d; നിന്നും മണിക്കൂറില്&#x200d; 35 കി.മി മുതല്&#x200d; 45 കി.മി വരെ വേഗതയിലും ചില സമയത്ത് മണിക്കൂറില്&#x200d; 60-70 കി.മി വേഗതയിലും കാറ്റടിക്കാന്&#x200d; സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞം മുതല്&#x200d; കാസര്&#x200d;കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്&#x200d;ന്ന തിരമാലകള്&#x200d;ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്&#x200d; നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; ഓഷ്യന്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; സെന്ററും മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rains-may-hammered-the-lakshwadeep-coast-and-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരയടിക്കുന്നത് കേള്&#x200d;ക്കില്ലെങ്കിലും ദുരന്തമുഖങ്ങളില്&#x200d; രക്ഷാ പ്രവര്&#x200d;ത്തനം പതിവാക്കി അഷ്‌റഫും റഹ് മത്തും</title>
		<link>https://www.chandrikadaily.com/accident-shcod-in-kozhikode-vadakara.html</link>
					<comments>https://www.chandrikadaily.com/accident-shcod-in-kozhikode-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Jun 2018 11:13:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[OCEAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92320</guid>

					<description><![CDATA[വടകര : കടലോളങ്ങളില്&#x200d; അത്യാഹിതങ്ങള്&#x200d; സംഭവിക്കുമ്പോള്&#x200d; വടകര അഴിത്തല തുരുത്തീമ്മല്&#x200d; അഷ്‌റഫിനും റഹ്്മത്തിനും വെറുതെയിരിക്കാനാവില്ല. ദുരന്തമുഖങ്ങളില്&#x200d; രക്ഷാ പ്രവര്&#x200d;ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റെടുത്ത് നന്മയുടെ കരുത്താവുകയാണ് ഈ സഹോദരങ്ങള്&#x200d;. സംസാരിക്കാനും കേള്&#x200d;ക്കാനുമുള്ള കഴിവ് അന്യമാണെങ്കിലും അഴിമുഖത്തെയും കടലിനെയും ചെറു ബാല്യം മുതല്&#x200d; തന്നെ ഇവര്&#x200d;ക്കറിയാം. ഇന്നലെ അഴിത്തലയില്&#x200d; തോണിയപകടമുണ്ടായപ്പോള്&#x200d; കടലില്&#x200d; മുങ്ങിത്താണ രണ്ട് പേരെ രക്ഷപ്പെടുത്തിയത് അഷ്‌റഫും റഹ്്മത്തും കൂട്ടുകാരുമാണ്. അപകടം നേരില്&#x200d; കണ്ട ഇരുവരും മുങ്ങിക്കൊണ്ടിരിക്കുന്ന വള്ളത്തിനടുത്തേക്ക് ബോട്ടില്&#x200d; പെട്ടെന്ന് തന്നെ എത്തുകയായിരുന്നു. അപകടത്തില്&#x200d; പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>വടകര : കടലോളങ്ങളില്&#x200d; അത്യാഹിതങ്ങള്&#x200d; സംഭവിക്കുമ്പോള്&#x200d; വടകര അഴിത്തല തുരുത്തീമ്മല്&#x200d; അഷ്‌റഫിനും റഹ്്മത്തിനും വെറുതെയിരിക്കാനാവില്ല. ദുരന്തമുഖങ്ങളില്&#x200d; രക്ഷാ പ്രവര്&#x200d;ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റെടുത്ത് നന്മയുടെ കരുത്താവുകയാണ് ഈ സഹോദരങ്ങള്&#x200d;. സംസാരിക്കാനും കേള്&#x200d;ക്കാനുമുള്ള കഴിവ് അന്യമാണെങ്കിലും അഴിമുഖത്തെയും കടലിനെയും ചെറു ബാല്യം മുതല്&#x200d; തന്നെ ഇവര്&#x200d;ക്കറിയാം.<br />
ഇന്നലെ അഴിത്തലയില്&#x200d; തോണിയപകടമുണ്ടായപ്പോള്&#x200d; കടലില്&#x200d; മുങ്ങിത്താണ രണ്ട് പേരെ രക്ഷപ്പെടുത്തിയത് അഷ്‌റഫും റഹ്്മത്തും കൂട്ടുകാരുമാണ്. അപകടം നേരില്&#x200d; കണ്ട ഇരുവരും മുങ്ങിക്കൊണ്ടിരിക്കുന്ന വള്ളത്തിനടുത്തേക്ക് ബോട്ടില്&#x200d; പെട്ടെന്ന് തന്നെ എത്തുകയായിരുന്നു. അപകടത്തില്&#x200d; പെട്ട അയനിക്കാട് സ്വദേശികളായ ആബിദിനെയും ഹമീദിനെയും രക്ഷപ്പെടുത്തി ബോട്ടില്&#x200d; കയറ്റിയെങ്കിലും ഇവര്&#x200d;ക്കൊപ്പമുണ്ടായിരുന്ന ഫായിസിനെ രക്ഷിക്കാന്&#x200d; കഴിഞ്ഞില്ല. ഫായിസിനെ രക്ഷിക്കാന്&#x200d; ആവുന്നത്ര ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ആംഗ്യ ഭാഷയില്&#x200d; ഇവര്&#x200d; ദു:ഖത്തോടെ പറയുന്നു. പിന്നീട് ഫായിസിനെ കണ്ടെത്താനുള്ള തെരച്ചിലിനും സംഘം സജീവമായി രംഗത്തുണ്ടായിരുന്നു.</p>
<p>അഴിത്തലയില്&#x200d; അപകടങ്ങള്&#x200d; ഉണ്ടായപ്പോഴൊക്കെ കടലില്&#x200d; അകപ്പെട്ടവരെ തിരയുന്നതിന് അഷ്‌റഫും റഹ്്മത്തും മുമ്പിലുണ്ടാവാറുണ്ട്. ഈയടുത്ത് പുറങ്കര സ്വദേശിയായ വിദ്യാര്&#x200d;ത്ഥി കടലില്&#x200d; അകപ്പെട്ടപ്പോഴും ഇതിനു മുമ്പ് തൊട്ടില്&#x200d;പാലം സ്വദേശിയായ വിദ്യാര്&#x200d;ത്ഥി തിരയിലകപ്പെട്ടപ്പോഴും ജീവന്&#x200d; രക്ഷാ ദൗത്യമായി ഇരുവരും സജീവമായിരുന്നു.<br />
ചെറുബോട്ടില്&#x200d; പ്രതികൂല സാഹചര്യങ്ങളില്&#x200d; പോലും മത്സ്യബന്ധനത്തിന് പോയിട്ടുള്ള പരിചയമാണ് രക്ഷാ പ്രവര്&#x200d;ത്തനത്തിനിറങ്ങുന്നതിന് സഹായകമാകുന്നത്. ബോട്ടില്&#x200d; ഇന്ധനം നിറക്കുന്നതിനും മറ്റുമുള്ള ചെലവ് സ്വന്തമെടുത്താണ് മത്സ്യ ബന്ധന തൊഴിലാളികള്&#x200d; രക്ഷാ ദൗത്യത്തിനിറങ്ങുന്നത്. സര്&#x200d;ക്കാറില്&#x200d; നിന്നോ മറ്റ് ഏജന്&#x200d;സികളില്&#x200d; നിന്നോ ഒരു തരത്തിലുള്ള പ്രതിഫലവും ഇവര്&#x200d;ക്ക് ലഭിക്കുന്നില്ല. പരേതനായ പൈക്കാടി ഇബ്രാഹിമിന്റെയും സൈനബയുടെയും മക്കളാണ് അഷ്‌റഫും റഹ്്മത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-shcod-in-kozhikode-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുഴ കടന്ന് കടലിലേക്കൊഴുകിയ പ്രണയത്തിന് ഇന്ന് വയസ് 11</title>
		<link>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html</link>
					<comments>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 09:49:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[KA MURLEEDHARAN]]></category>
		<category><![CDATA[OCEAN]]></category>
		<category><![CDATA[STORY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52264</guid>

					<description><![CDATA[കെ.എ മുരളീധരന്‍ തൃശൂര്‍: &#8216;ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്‍ഷം തികയുന്നു. &#8216;പിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്‍ത്തികേയന്‍ പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാ മനസോടെ കാര്‍ത്തികേയന്‍ രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്‍ഡാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എ മുരളീധരന്&#x200d;</strong></p>
<p>തൃശൂര്&#x200d;: <em>&#8216;ഇനി കടലില്&#x200d; പോകുമ്പോള്&#x200d; എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;</em>. നീന്താന്&#x200d;പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്&#x200d;ത്തികേയന്&#x200d; ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്&#x200d;ഷം തികയുന്നു.</p>
<p>&#8216;പിന്നെയൊരിക്കല്&#x200d; ഞാന്&#x200d; കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്&#x200d;ത്തികേയന്&#x200d; പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്&#x200d; കടുത്ത നിര്&#x200d;ബന്ധത്തിനൊടുവില്&#x200d; മനസില്ലാ മനസോടെ കാര്&#x200d;ത്തികേയന്&#x200d; രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്&#x200d;ഡാണ്. ആഴക്കടലില്&#x200d; മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളെന്ന വിശേഷണം.</p>
<p>ഏങ്ങണ്ടിയൂര്&#x200d; ഏത്തായ് കടലോര നിവാസികളായ കരാട്ട് കാര്&#x200d;ത്തികേയനും രേഖയും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 19 വര്&#x200d;ഷമായെങ്കിലും പതിനൊന്ന് വര്&#x200d;ഷം മുന്&#x200d;പുള്ള ഒരു നവംബര്&#x200d; ആറിനാണ് ചേറ്റുവ പുഴകടന്ന് അഴിമുഖത്തുകൂടെ ഒരുമിച്ച് കടലില്&#x200d;പോകാന്&#x200d; തുടങ്ങിയത്. അതിന് നിമിത്തമായതാകട്ടെ സങ്കടകടലിന്റെ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതവും.ഇരു സമുദായങ്ങളില്&#x200d;പ്പട്ട കാര്&#x200d;ത്തികേയനും രേഖയും വീട്ടുകാരുടെ കടുത്ത എതിര്&#x200d;പ്പ് വകവെയ്ക്കാതെ പ്രണയിച്ച് ജീവിതം തുടങ്ങിയവരാണ്.</p>
<p>ഈ ജീവിതത്തിനിടയില്&#x200d; നാലു പെണ്&#x200d;കുട്ടികളും പിറന്നു. കടലും കടപ്പുറവുമൊക്കെ എല്ലാവരേയും പോലെ തൃശൂര്&#x200d; പട്ടണത്തിനടുത്തുള്ള കൂര്&#x200d;ക്കഞ്ചേരിക്കാരായിയായ രേഖയ്ക്കും അക്കാലത്ത് വെറും കൗതുകം മാത്രമായിരുന്നു. ഒരു ദിവസം കടലിനടുത്തുള്ള കുടിലില്&#x200d;വെച്ച് ശക്തമായ മിന്നലേറ്റ് രേഖ ബോധരഹിതയായി വീണു. കൈവിട്ട് പോയെന്ന് വിചാരിച്ച് രേഖയുടെ ദേഹത്തടിച്ച് കാര്&#x200d;ത്തികേയനും കുട്ടികളും അലമുറയിട്ട് കരയുന്നതിനിടെ അവിചാരിതമായി രേഖയ്ക്ക് ബോധം വീഴുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വേദന കാര്&#x200d;ത്തികേയനും രേഖയും മക്കളും അന്ന് ശരിക്കുമറിഞ്ഞു. രാവും പകലും അദ്ധ്വാനിച്ചാലും വീടെന്ന സ്വപ്‌നം എപ്പോഴും കടലുപോലെ വിദൂരമായിരുന്നു. രണ്ട് പേര്&#x200d;ക്കിരിക്കാവുന്ന ചെറുവള്ളത്തില്&#x200d; കാര്&#x200d;ത്തികേയന്&#x200d; സ്വന്തമായി മത്സ്യബന്ധനം നടത്തിയെങ്കിലും കടങ്ങള്&#x200d; വീട്ടാന്&#x200d; പോലും തികഞ്ഞില്ല.</p>
<p>പലപ്പോഴും കൂടെയുള്ളയാള്&#x200d; വരാത്തതിനാല്&#x200d; ഒറ്റയ്ക്ക് കടലില്&#x200d;പോയി തിരിച്ച് വീട്ടിലെത്തി ക്ഷീണത്തോടെ കിടക്കുന്ന കാര്&#x200d;ത്തികേയനെ കാണുമ്പോള്&#x200d; രേഖയ്ക്ക് സങ്കടമായിരുന്നു. പ്രിയപ്പെട്ടവന്റെ കഠിനദ്ധ്വാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്&#x200d; കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കടലില്&#x200d; എന്നേയുംകൊണ്ടു പോകണമെന്ന് രേഖ വാശിപിടിച്ചത്.</p>
<p>അങ്ങിനെ രേഖ അതുവരെ കാണാത്ത കടലിനെ അറിഞ്ഞു. ആഴകടലില്&#x200d; പറക്കുന്ന മീനുകളെ കണ്ടു. നിറം മാറുന്ന കടലും നിലാവില്&#x200d; നക്ഷത്രങ്ങള്&#x200d; വിരിഞ്ഞ ആകാശവും കണ്ടു. നൂല്&#x200d;മഴയായി തുടങ്ങി പിന്നെ പേമാരിയായി പെയ്തിറങ്ങുന്ന മഴയെ തൊട്ടു. മാനംമുട്ടെ ഉയര്&#x200d;ന്നുവന്ന തിരമാലകളെ നേരിട്ടു. ഇതിനിടയില്&#x200d; പലപ്പോഴും മരണത്തെയും മുഖാമുഖം കണ്ടു. ഇന്നും എല്ലാ ദിവസവും വെളുപ്പിന് ചെറിയ ഫൈബര്&#x200d; വള്ളത്തില്&#x200d; പഴയൊരു എന്&#x200d;ജിനുംവെച്ച് കാര്&#x200d;ത്തികേയനും രേഖയും കടലില്&#x200d; പോകും. കടലില്&#x200d; ആണുങ്ങള്&#x200d; ചെയ്യുന്ന എല്ലാ ജോലിയും രേഖ ചെയ്യും. വള്ളമോടിക്കും. കടലില്&#x200d; വലയെറിയും. വല വലിച്ചുകയറ്റും.</p>
<p>കാര്&#x200d;ത്തികേയന്റെയും രേഖയുടെയും ദുരിത ജീവിതമറിഞ്ഞ കൊച്ചിയിലെ സെന്&#x200d;ട്രല്&#x200d; മറൈന്&#x200d; ഫിഷറീസ് റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്&#x200d;.ഐ) കഴിഞ്ഞ മെയ് അഞ്ചിന് ആഴക്കടലില്&#x200d; മീന്&#x200d; പിടിക്കാന്&#x200d; പോണ ഇന്ത്യയിലെ ആദ്യ ദമ്പതികളെന്ന നിലയില്&#x200d; ഇരുവരേയും ആദരിച്ചിരുന്നു.</p>
<p>ഇന്ന് കടലാണിവര്&#x200d;ക്ക് എല്ലാം. കടലമ്മ ചതിക്കില്ലെന്നും കരയിലുള്ളവരേക്കാള്&#x200d; കടലിലുള്ളവരെയാണ് വിശ്വാസമെന്നും രേഖ പറയുന്നു. ഒരു പെണ്ണ് കടലില്&#x200d; പോകുന്നതിന് ആദ്യകാലങ്ങളില്&#x200d; കരയിലും വലിയ എതിര്&#x200d;പ്പുണ്ടായിരുന്നു. എന്നാല്&#x200d; എല്ലാ എതിര്&#x200d;പ്പും വകഞ്ഞുമാറ്റി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്&#x200d; മക്കളെ നോക്കാന്&#x200d; സ്വന്തം ജീവന്&#x200d;പോലും പണയംവെച്ച് ആഴകടലില്&#x200d; പ്രിയതമനോടൊപ്പം പോകുന്നതില്&#x200d; യാതൊരു പേടിയുമില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് രേഖ പറയുമ്പോള്&#x200d; കരയിലേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ ശക്തിയുണ്ട് ആ വാക്കുകള്&#x200d;ക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
