<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>odi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/odi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Jan 2026 10:44:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>odi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യന്‍ ഓള്‍റൗണ്ടറിന് പരിക്ക്; ഏകദിന പരമ്പര നഷ്ടമാകും, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ</title>
		<link>https://www.chandrikadaily.com/indian-all-rounder-injured-will-miss-odi-series-bcci-announces-replacement.html</link>
					<comments>https://www.chandrikadaily.com/indian-all-rounder-injured-will-miss-odi-series-bcci-announces-replacement.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 12 Jan 2026 10:44:51 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[shubmangill]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[vashingtonsunder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373550</guid>

					<description><![CDATA[താരത്തിന്‌
പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്‍ ശുഭ്മാന്‍ ഗില്‍ സ്ഥിരീകരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>വഡോദര: ഇന്ത്യന്&#x200d; ഓള്&#x200d;റൗണ്ടര്&#x200d; വാഷിംഗ്ടണ്&#x200d; സുന്ദറിന് ന്യൂസിലന്&#x200d;ഡിനെതിരെ ഏകദിന പരമ്പര നഷ്ടമാകും. വഡോദരയില്&#x200d; നടന്ന മത്സരത്തില്&#x200d; താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെടുകയായിരുന്നു. സ്‌കാനിംഗ് റിപ്പോര്&#x200d;ട്ട് വന്നതോടെയാണ് താരത്തിന് പരമ്പര നഷ്ടമാകുമെന്ന് ഉറപ്പായത്. താരത്തിന്‌<br />
പരിക്കേറ്റിട്ടുണ്ടെന്നും സ്‌കാനിങ്ങിന് വിധേയനാക്കുമെന്നും മത്സരശേഷം നായകന്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; സ്ഥിരീകരിച്ചിരുന്നു.</p>
<p>സുന്ദറിന് പകരക്കാരനായി ആയുഷ് ബദോനിയെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്തി. ബുധനാഴ്ച്ച രാജ്കോട്ടില്&#x200d; നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ബദോനി ടീമിനൊപ്പം ചേരും. ആദ്യമായിട്ടാണ് ബദോനിക്ക് ഇന്ത്യക്ക് ടീമിലേക്കുള്ള വിളി വരുന്നത്. ആഭ്യന്തര ക്രിക്കറ്റില്&#x200d; ഡല്&#x200d;ഹിക്ക് വേണ്ടി കളിക്കുന്ന ബദോനി അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-all-rounder-injured-will-miss-odi-series-bcci-announces-replacement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകദിന പരമ്പരക്ക് ഇന്ന് വഡോദരയില്‍ തുടക്കം</title>
		<link>https://www.chandrikadaily.com/the-odi-series-starts-today-vadodara.html</link>
					<comments>https://www.chandrikadaily.com/the-odi-series-starts-today-vadodara.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 11 Jan 2026 02:28:59 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[vadodhara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373421</guid>

					<description><![CDATA[മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്.]]></description>
										<content:encoded><![CDATA[<p>വഡോദര ടി-20 ലോകകപ്പ് സമാഗതമാകവെ അതിനൊരുങ്ങുന്ന ടീമുകള്&#x200d; തമ്മില്&#x200d; ഇന്ന് മുതലൊരു ഏകദിന പരമ്പര ഇന്ത്യയും ന്യൂസിലന്&#x200d;ഡും തമ്മിലുള്ള മൂന്ന് മല്&#x200d;സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുമ്പോള്&#x200d; പതിവ് ആവേശമില്ല. ലോകകപ്പ് സംഘത്തില്&#x200d; ഇടം ലഭിക്കാതിരുന്ന ശുഭ്മാന്&#x200d; ഗില്&#x200d; നയിക്കുന്ന ഇന്ത്യന്&#x200d; സംഘം 22 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്&#x200d; കിവി സംഘത്തിലും പുതുമുഖങ്ങളാണ്. മിച്ചല്&#x200d; ബ്രേസ് വെല്&#x200d; നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്&#x200d; കളിക്കുന്നവരാണ്. ഉച്ചതിരിഞ്ഞ് 1-30ന് ആരംഭിക്കുന്ന അങ്കത്തില്&#x200d; ടോസ് നിര്&#x200d;ണായകമാവും. രാത്രി ബാറ്റിംഗ് ദുഷ്‌ക്കരമാവുന്ന ഇന്ത്യന്&#x200d; സാഹചര്യത്തില്&#x200d; ആദ്യം ബാറ്റ് ചെയത് വലിയ സ്‌കോര്&#x200d; നേടുകയാണ് പ്രധാനം. സീനിയേഴ്‌സായ വിരാത് കോലിയും രോഹിത് ശര്&#x200d;മയും കളിക്കുമ്പോള്&#x200d; ഗ്യാലറി നിറയും. പരുക്കില്&#x200d; നിന്ന് മുക്തരായി ഗില്ലും ശ്രേയസ് അയ്യരുമെത്തും. ബാറ്റിംഗില്&#x200d; ഇന്ത്യക്ക് പ്രശ്നങ്ങളില്ല. ബൗളിംഗില്&#x200d; മുഹമ്മദ് സിറാജ് തിരികെ വരുമ്പോള്&#x200d; പേസ് വകുപ്പില്&#x200d; അര്&#x200d;ഷദിപ് സിംഗും ഹര്&#x200d;ഷിത് റാണയുമുണ്ട്. സ്പിന്&#x200d; വക്താക്കളായി വാഷിംഗ്ടണ്&#x200d; സുന്ദര്&#x200d;, രവിന്ദ്ര ജഡേജ, കുല്&#x200d;ദീപ് യാദവ് എന്നിവരും. കിവി സംഘത്തില്&#x200d; ഡിവോണ്&#x200d; കോണ്&#x200d;വേ, ഡാരില്&#x200d; മിച്ചല്&#x200d;, കൈല്&#x200d; ജാമിസണ്&#x200d; തുടങ്ങിയവര്&#x200d; മാത്രമാണ് ഇന്ത്യയില്&#x200d; പരിചയമുള്ളവര്&#x200d;. മൈക്കല്&#x200d; ബ്രോവെല്&#x200d; നയിക്കുന്ന ടീമില്&#x200d; നിക് കെല്ലി, വില്&#x200d; യംഗ്, ഹെന്&#x200d;ട്രി നിക്കോളാസ് തുടങ്ങിയവര്&#x200d;ക്കും അവസരങ്ങളുണ്ടാവും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-odi-series-starts-today-vadodara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/odi-series-against-new-zealand-indian-squad-announced.html</link>
					<comments>https://www.chandrikadaily.com/odi-series-against-new-zealand-indian-squad-announced.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 03 Jan 2026 13:46:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[New Zealand]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372430</guid>

					<description><![CDATA[പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.]]></description>
										<content:encoded><![CDATA[<p>ന്യൂസിലാൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.</p>
<p>വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തി. ഇഷാൻ കിഷൻ ടീമിലെത്തുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും, പന്ത് ടീമിൽ തുടരുകയാണ്.</p>
<p>പ്രധാന താരങ്ങളായ ജസ്പ്രിത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു. പേസ് ആക്രമണത്തിന് മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവർ നേതൃത്വം നൽകും. ആൾറൗണ്ടർമാരായി വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലുള്ളത്.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറിയോടെ മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.</p>
<p>ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരം ജനുവരി 11ന് വഡോദരയിൽ നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odi-series-against-new-zealand-indian-squad-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താൻ–ശ്രീലങ്ക ഏകദിന പരമ്പര പുനക്രമീകരിച്ചു</title>
		<link>https://www.chandrikadaily.com/1pakistan-sri-lanka-odi-series-rescheduled.html</link>
					<comments>https://www.chandrikadaily.com/1pakistan-sri-lanka-odi-series-rescheduled.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 13 Nov 2025 05:57:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[Pakistan-Sri Lanka]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363486</guid>

					<description><![CDATA[സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്: പാകിസ്താൻ–ശ്രീലങ്ക ഏകദിന പരമ്പരയെ ചുറ്റിപ്പറ്റിയിരുന്ന അനിശ്ചിതത്വം അവസാനിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.</p>
<p>ഇസ്‌ലാമാബാദിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങളും പുനക്രമീകരിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന മത്സരം വെള്ളിയാഴ്ചയും, ശനിയാഴ്ച നിശ്ചയിച്ചിരുന്നത് ഞായറാഴ്ചയും നടക്കും. രണ്ടും റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇസ്‌ലാമാബാദിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ വേദി.</p>
<p>മത്സരങ്ങൾ പുനക്രമീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മുഹ്‌സിൻ നഖ്‌വി സ്ഥിരീകരിച്ചു. ശ്രീലങ്കൻ ടീമിന്റെ പര്യടനം തുടരാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. &#8220;മാന്യതയുടെയും ഐക്യദാർഢ്യത്തിന്റെയും ഉദാഹരണമാണ് ലങ്കൻ ടീമിന്റെ തീരുമാനം,&#8221; നഖ്‌വി കൂട്ടിച്ചേർത്തു.</p>
<p>ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എല്ലാ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ടീമിനൊപ്പം തുടരാനുള്ള നിർദേശം നൽകിയിരുന്നു. നിർദേശത്തെ ലംഘിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്കു പകരം പുതിയ താരങ്ങളെ അയക്കും എന്നും ബോർഡ് അറിയിച്ചു. ലങ്കൻ താരങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും നഖ്‌വി വ്യക്തമാക്കി.</p>
<p>ഏകദിന പരമ്പരക്ക് പിന്നാലെ സിംബാബ്‌വെയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയും നടക്കും. അഫ്ഗാനിസ്ഥാൻ രാഷ്ട്രീയ കാരണങ്ങളാൽ പിന്മാറിയതിനെ തുടർന്ന് സിംബാബ്‌വെയാണ് പകരം എത്തിയിരിക്കുന്നത്. നവംബർ 18 മുതൽ 29 വരെ റാവൽപിണ്ടിയിലാണ് ഈ പരമ്പര നടക്കുക.</p>
<p>തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ജില്ലാ കോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ നിലവിൽ 1-0ന് മുന്നിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pakistan-sri-lanka-odi-series-rescheduled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഹിത് ശര്‍മയ്ക്ക് കരിയറിലെ വന്‍ നേട്ടം: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്</title>
		<link>https://www.chandrikadaily.com/big-career-achievement-for-rohit-sharma-no-1-in-icc-odi-rankings.html</link>
					<comments>https://www.chandrikadaily.com/big-career-achievement-for-rohit-sharma-no-1-in-icc-odi-rankings.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 08:33:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360886</guid>

					<description><![CDATA[ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.]]></description>
										<content:encoded><![CDATA[<p>38-ആം വയസില്&#x200d; ഇന്ത്യന്&#x200d; മുന്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മ ഐസിസി ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനം സ്വന്തമാക്കി. കരിയറിലാദ്യമായാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്.</p>
<p>ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്&#x200d; അര്&#x200d;ധസെഞ്ചുറിയും മൂന്നാം മത്സരത്തില്&#x200d; അപരാജിത സെഞ്ചുറിയും നേടിയ പ്രകടനമാണ് രോഹിത്തിനെ റാങ്കിംഗിന്റെ മുകളിലേക്കെത്തിച്ചത്.</p>
<p>ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; ശുഭ്മാന്&#x200d; ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്&#x200d;ന്നത്. ഇതോടെ, ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്&#x200d; താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമായി.</p>
<p>ഓസ്ട്രേലിയ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റുമായിരുന്ന രോഹിത്, പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ 781 പോയിന്റ് നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്&#x200d;ന്നു.</p>
<p>ഐസിസി ഏകദിന റാങ്കിംഗില്&#x200d; ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്&#x200d; താരം കൂടിയാണ് രോഹിത്. അദ്ദേഹത്തിന് മുമ്പ് സച്ചിന്&#x200d; ടെന്&#x200d;ഡുല്&#x200d;ക്കര്&#x200d;, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്&#x200d; ഗില്&#x200d; എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-career-achievement-for-rohit-sharma-no-1-in-icc-odi-rankings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യഓസ്ട്രേലിയ രണ്ടാം ഏകദിനം; പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം</title>
		<link>https://www.chandrikadaily.com/india-australia-2nd-odi-a-crucial-fight-for-india-to-retain-the-series.html</link>
					<comments>https://www.chandrikadaily.com/india-australia-2nd-odi-a-crucial-fight-for-india-to-retain-the-series.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 03:15:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[india-australia]]></category>
		<category><![CDATA[odi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359822</guid>

					<description><![CDATA[ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ 1-0ന് പിന്നിലാണ്.]]></description>
										<content:encoded><![CDATA[<p>അഡലെയ്ഡ്: മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അഡലെയ്ഡ് ഓവലില്&#x200d; നടക്കും. ഇന്ത്യന്&#x200d; സമയം രാവിലെ ഒന്&#x200d;പത് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്&#x200d; ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്&#x200d; 1-0ന് പിന്നിലാണ്.</p>
<p>ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കാന്&#x200d; ശുഭ്മന്&#x200d; ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്. ഈ മത്സരത്തിലും തോറ്റാല്&#x200d; പരമ്പര 2-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കും. അതിനാല്&#x200d; തന്നെ ഇന്ന് ഇന്ത്യന്&#x200d; താരങ്ങള്&#x200d;ക്ക് മുന്നിലുള്ളത് വലിയ അഗ്‌നിപരീക്ഷയാണ്.</p>
<p>വിരാട് കോഹ്ലിയും രോഹിത് ശര്&#x200d;മയും ഉള്&#x200d;പ്പെടെ മുന്&#x200d;നിര ബാറ്റര്&#x200d;മാര്&#x200d; കഴിഞ്ഞ മത്സരത്തില്&#x200d; നിരാശപ്പെടുത്തിയിരുന്നു. പെര്&#x200d;ത്തില്&#x200d; മഴയെത്തി മത്സരത്തിന്റെ രസം നശിപ്പിക്കുകയും ഡക്ക് വര്&#x200d;ത്ത്-ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. കോഹ്ലി പൂജ്യത്തിനും രോഹിത് എട്ട് റണ്&#x200d;സിനും പുറത്തായിരുന്നു.</p>
<p>അഡലെയ്ഡിലെയും കാലാവസ്ഥയില്&#x200d; മഴയുടെ ഭീഷണി തുടരുന്നുണ്ടെങ്കിലും മത്സരം തടസ്സപ്പെടാന്&#x200d; സാധ്യത കുറവാണ്. ഇന്ത്യയ്ക്കു ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നാണ് അഡലെയ്ഡ് ഓവല്&#x200d; കഴിഞ്ഞ 17 വര്&#x200d;ഷമായി ഇവിടെ ഇന്ത്യ ഒരു ഏകദിനത്തിലും തോറ്റിട്ടില്ല എന്നത് ടീമിന് ആത്മവിശ്വാസം നല്&#x200d;കുന്നു.</p>
<p>അതിനാല്&#x200d; തന്നെ, ഇന്ന് ഇന്ത്യ പരമ്പര നിലനിര്&#x200d;ത്താനുള്ള നിര്&#x200d;ണായക പോരാട്ടത്തിനായി ഇറങ്ങുമ്പോള്&#x200d; ആരാധകരും ആത്മവിശ്വാസത്തിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-2nd-odi-a-crucial-fight-for-india-to-retain-the-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ മുതല്&#x200d; ഏകദിന കളത്തില്&#x200d;</title>
		<link>https://www.chandrikadaily.com/india-and-australia-in-odis-from-tomorrow.html</link>
					<comments>https://www.chandrikadaily.com/india-and-australia-in-odis-from-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 16 Mar 2023 07:10:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[odi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242905</guid>

					<description><![CDATA[ആവേശം കത്തിയ നാല് മല്&#x200d;സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ മുതല്&#x200d; ഏകദിന കളത്തില്&#x200d;.]]></description>
										<content:encoded><![CDATA[<p>മുംബൈ: ആവേശം കത്തിയ നാല് മല്&#x200d;സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും നാളെ മുതല്&#x200d; ഏകദിന കളത്തില്&#x200d;. മൂന്ന് മല്&#x200d;സര ഏകദിന പരമ്പരക്ക് നാളെ ഇവിടെ വാംഖഡെയില്&#x200d; തുടക്കം. പകല്&#x200d; രാത്രി മല്&#x200d;സരം ഉച്ചത്തിരിഞ്ഞ് 1-30 നാണ് ആരംഭിക്കുന്നത്.</p>
<p>ബോര്&#x200d;ഡര്&#x200d;-ഗവാസ്‌ക്കര്&#x200d; ട്രോഫി നഷ്ടമായ സാഹചര്യത്തില്&#x200d; നാട്ടിലേക്ക് തിരിക്കും മുമ്പ് ഏകദിന പരമ്പരയെങ്കിലും ഓസീസിന് സ്വന്തമാവണം. സ്ഥിരം നായകന്&#x200d; പാറ്റ് കമിന്&#x200d;സ് മാതാവിന്റെ വിയോഗത്തെ തുടര്&#x200d;ന്ന് നാട്ടിലേക്ക് മടങ്ങിയതിനാല്&#x200d; സ്റ്റീവന്&#x200d; സ്മിത്തായിരിക്കും ടീമിനെ നയിക്കുക. ഇന്ത്യന്&#x200d; ക്യാമ്പില്&#x200d; പരുക്കിന്റെ പ്രശ്‌നങ്ങളുണ്ട്. ശ്രേയാംസ് അയ്യര്&#x200d; നേരത്തെ ടീമില്&#x200d; നിന്ന് പുറത്തായിട്ടുണ്ട്. പകരക്കാരെ ഇത് വരെ ടീം ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രജത് പടിദാര്&#x200d; ടീമിനൊപ്പമുണ്ട്. മിന്നും ഫോമിലുള്ള ശുഭ്മാന്&#x200d; ഗില്ലായിരിക്കും നായകന്&#x200d; രോഹിത് ശര്&#x200d;മക്കൊപ്പം ഇന്നിംഗ്‌സിന് തുടക്കമിടുക. വിരാത് കോലി, സുര്യകുമാര്&#x200d; യാദവ്, ഹാര്&#x200d;ദിക് പാണ്ഡ്യ തുടങ്ങിയവര്&#x200d; അടുത്ത സ്ഥാനങ്ങളില്&#x200d; വരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-and-australia-in-odis-from-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സച്ചിനെ പിന്നിലാക്കി ശുഭ്മാന്&#x200d; ഗില്ലിന്റെ പുതിയ റെക്കോർഡ്</title>
		<link>https://www.chandrikadaily.com/news-odi-india-sachin-gill.html</link>
					<comments>https://www.chandrikadaily.com/news-odi-india-sachin-gill.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 18 Jan 2023 14:46:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[gill]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[sachin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233347</guid>

					<description><![CDATA[മികച്ച പ്രകടനമാണ് ന്യൂസിലന്&#x200d;ഡിനെതിരായ ആദ്യ ഏകദിനത്തില്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; കാണികൾക്കുമുന്നിൽ കാഴ്ച്ചവെച്ചത്. ഡബിള്&#x200d; സെഞ്ചുറി നേടിയ ഗില്&#x200d; ഏകദിന ക്രിക്കറ്റില്&#x200d; ഡബിള്&#x200d; സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്&#x200d; താരമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഗിൽ നേടിയ റെക്കോർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ക്രിക്കറ്റ്റിന്റെ രാജാവ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് ആണ് മറികടന്നിരിക്കുന്നത്. 149 പന്തില്&#x200d; നിന്നും 19 ഫോറും 9 സിക്സും ഉള്&#x200d;പ്പടെ 208 റണ്&#x200d;സ് നേടിയാണ് ഗില്&#x200d; പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന [&#8230;]]]></description>
										<content:encoded><![CDATA[<p>മികച്ച പ്രകടനമാണ് ന്യൂസിലന്&#x200d;ഡിനെതിരായ ആദ്യ ഏകദിനത്തില്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; കാണികൾക്കുമുന്നിൽ കാഴ്ച്ചവെച്ചത്. ഡബിള്&#x200d; സെഞ്ചുറി നേടിയ ഗില്&#x200d; ഏകദിന ക്രിക്കറ്റില്&#x200d; ഡബിള്&#x200d; സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്&#x200d; താരമായി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഗിൽ നേടിയ റെക്കോർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ക്രിക്കറ്റ്റിന്റെ രാജാവ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് ആണ് മറികടന്നിരിക്കുന്നത്.</p>
<p>149 പന്തില്&#x200d; നിന്നും 19 ഫോറും 9 സിക്സും ഉള്&#x200d;പ്പടെ 208 റണ്&#x200d;സ് നേടിയാണ് ഗില്&#x200d; പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്&#x200d; ന്യൂസിലന്&#x200d;ഡിനെതിരെ ഏറ്റവും ഉയര്&#x200d;ന്ന വ്യക്തിഗത സ്കോര്&#x200d; നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്&#x200d;ഡ് ശുഭ്മാന്&#x200d; ഗില്&#x200d; കരസ്ഥമാക്കി. 1999 ല്&#x200d; ഇതേ വേദിയില്&#x200d; പുറത്താകാതെ 186 റണ്&#x200d;സ് നേടിയ സാക്ഷാല്&#x200d; സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കറെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോഡ് ഗില്&#x200d; സ്വന്തമാക്കിയത്. 2007 ല്&#x200d; 181 റണ്&#x200d;സ് നേടിയ മാത്യൂ ഹെയ്ഡനാണ് കിവികള്&#x200d;ക്കെതിരെ ഏറ്റവും ഉയര്&#x200d;ന്ന വ്യക്തിഗത സ്കോര്&#x200d; നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തില്&#x200d; ഗില്ലിനും സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d;ക്കും പിന്നിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-odi-india-sachin-gill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഹ്‌ലി വീണ്ടും ഒന്നാം റാങ്കില്‍; 19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തു</title>
		<link>https://www.chandrikadaily.com/kohli-breaks-sachins-record-to-reclaim-no-one-spot.html</link>
					<comments>https://www.chandrikadaily.com/kohli-breaks-sachins-record-to-reclaim-no-one-spot.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 30 Oct 2017 14:35:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[ranking]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[south africa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50792</guid>

					<description><![CDATA[ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി ഒന്നാമനായത്. ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് എന്ന റെക്കോര്‍ഡും ഇതോടെ കോഹ്‌ലിയുടെ പേരിലായി. 1998-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 887 പോയിന്റിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്. നിര്‍ണായക മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയോടെ മാന്‍ ഓഫ് ദി [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്&#x200d; നായകന്&#x200d; വിരാട് കോഹ്‌ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്&#x200d; നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കി ഒന്നാമനായത്. ഒരു ഇന്ത്യന്&#x200d; താരം നേടുന്ന ഏറ്റവുമുയര്&#x200d;ന്ന റേറ്റിങ് പോയിന്റ് എന്ന റെക്കോര്&#x200d;ഡും ഇതോടെ കോഹ്‌ലിയുടെ പേരിലായി. 1998-ല്&#x200d; സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d; നേടിയ 887 പോയിന്റിനെയാണ് കോഹ്‌ലി പിന്നിലാക്കിയത്.</p>
<p>നിര്&#x200d;ണായക മൂന്നാം മത്സരത്തില്&#x200d; സെഞ്ച്വറിയോടെ മാന്&#x200d; ഓഫ് ദി മാച്ച് ആയ രോഹിത് ശര്&#x200d;മ കരിയറിലെ ഏറ്റവും മികച്ച പോയിന്റായ 799 സ്വന്തമാക്കിയെങ്കിലും ഏഴാം റാങ്കില്&#x200d; തുടര്&#x200d;ന്നു. പാക് താരം ബാബര്&#x200d; അസം (846), ക്വിന്റണ്&#x200d; ഡികോക്ക് (808) എന്നിവരും കരിയറിലെ മികച്ച പോയിന്റുകള്&#x200d; നേടിയെങ്കിലും 4, 5 സ്ഥാനങ്ങളില്&#x200d; മാറ്റമുണ്ടായില്ല. 872 പോയിന്റോടെ എ.ബി ഡിവില്ലിയേഴ്‌സും 865-ഓടെ ഓസ്‌ട്രേലിയന്&#x200d; താരം ഡേവിഡ് വാര്&#x200d;ണറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്&#x200d;.</p>
<p>ബൗളര്&#x200d;മാരില്&#x200d; ഇന്ത്യന്&#x200d; താരം ജസ്പ്രിത് ബുംറക്ക് ന്യൂസിലാന്റ് പരമ്പര ഗുണകരമായി. മൂന്ന് സ്ഥാനങ്ങള്&#x200d; മെച്ചപ്പെടുത്തിയ ബുംറ മൂന്നാം സ്ഥാനത്തെത്തി. പാകിസ്താന്&#x200d; പേസ് ബൗളര്&#x200d; ഹസ്സന്&#x200d; അലി, ദക്ഷിണാഫ്രിക്കന്&#x200d; സ്പിന്നര്&#x200d; ഇംറാന്&#x200d; താഹിര്&#x200d; എന്നിവര്&#x200d;ക്കു പിന്നിലാണ്, മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് ആറു വിക്കറ്റെടുത്ത ബുംറ.</p>
<p>ബംഗ്ലാദേശിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയാണ് റാങ്കിങില്&#x200d; ഒന്നാം സ്ഥാനത്തുള്ള ടീം. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ന്യൂസിലാന്റിനെ 3-0 ന് തോല്&#x200d;പ്പിച്ചിരുന്നെങ്കില്&#x200d; ഇന്ത്യക്ക് ഒന്നാം റാങ്കിലെത്താന്&#x200d; കഴിയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-breaks-sachins-record-to-reclaim-no-one-spot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധോണിയുടെ മികവ്, വെസ്റ്റന്‍ഡീസിനെതിരെ ഇന്ത്യയക്ക് 93 റണ്‍സ് ജയം</title>
		<link>https://www.chandrikadaily.com/rahane-fifty-lifts-slow-india.html</link>
					<comments>https://www.chandrikadaily.com/rahane-fifty-lifts-slow-india.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 30 Jun 2017 16:02:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[INDvsWI]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[windies]]></category>
		<category><![CDATA[WIvsIND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34111</guid>

					<description><![CDATA[&#160; വെസ്റ്റ്ന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മുന്‍ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും(79 പന്തില്‍ പുറത്താവാതെ 78) ഓപ്പണര്‍ അജിങ്ക്യാ രഹാനെയുടെയും(72) മികവില്‍ ഇന്ത്യക്ക് ഗംഭീര വിജയം. ഇന്ത്യ അടിച്ചുകൂട്ടിയ 252 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് പക്ഷേ 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ കുല്‍ദീപ് യാദവും, അശ്വിനും മൂന്ന്് വിക്കറ്റ് വീതവും ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും നേടി.വന്‍ഡീസ് നിരയില്‍ ജോസന്‍ മുഹമ്മദ് മാത്രമേ പിടിച്ചു 70 റണ്‍സെടുത്ത് പിടിച്ചു നിന്നുള്ളൂ. പരമ്പരയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വെസ്റ്റ്ന്&#x200d;ഡീസിനെതിരായ മൂന്നാം ഏകദിനത്തില്&#x200d; മുന്&#x200d;ക്യാപ്റ്റന്&#x200d; എം എസ് ധോണിയുടെയും(79 പന്തില്&#x200d; പുറത്താവാതെ 78) ഓപ്പണര്&#x200d; അജിങ്ക്യാ രഹാനെയുടെയും(72) മികവില്&#x200d; ഇന്ത്യക്ക് ഗംഭീര വിജയം. ഇന്ത്യ അടിച്ചുകൂട്ടിയ 252 റണ്&#x200d;സ് വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന വിന്&#x200d;ഡീസ് പക്ഷേ 38.1 ഓവറില്&#x200d; 158 റണ്&#x200d;സിന് എല്ലാവരും പുറത്തായി.</p>
<p>ഇന്ത്യയുടെ കുല്&#x200d;ദീപ് യാദവും, അശ്വിനും മൂന്ന്് വിക്കറ്റ് വീതവും ഹാര്&#x200d;ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും നേടി.വന്&#x200d;ഡീസ് നിരയില്&#x200d; ജോസന്&#x200d; മുഹമ്മദ് മാത്രമേ പിടിച്ചു 70 റണ്&#x200d;സെടുത്ത് പിടിച്ചു നിന്നുള്ളൂ.</p>
<p>പരമ്പരയില്&#x200d; ഇന്ത്യ 2-0 മുന്നിട്ട് നില്&#x200d;ക്കുന്നു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അടുത്ത മത്സരത്തില്&#x200d; ജയിച്ചാല്&#x200d; ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahane-fifty-lifts-slow-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
