<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>odisha train accident &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/odisha-train-accident/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Oct 2023 07:47:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>odisha train accident &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒഡിഷ ട്രെയിന്&#x200d; ദുരന്തം; അവകാശികളില്ലാത്ത 28 മൃതദേഹങ്ങൾ ചൊവ്വാഴ്ച സംസ്‌കരിക്കും</title>
		<link>https://www.chandrikadaily.com/0odisha-train-disaster-28-bodies-without-heirs-will-be-cremated-on-tuesday-2.html</link>
					<comments>https://www.chandrikadaily.com/0odisha-train-disaster-28-bodies-without-heirs-will-be-cremated-on-tuesday-2.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 09 Oct 2023 07:46:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278499</guid>

					<description><![CDATA[ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഒഡീഷ ട്രെയിൻ ദുരന്തത്തിലെ അജ്ഞാത മൃതദേഹങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ ആരംഭിച്ചു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങൾ ചൊവ്വാഴ്ച സംസ്കരിക്കും. ദുരന്തം നടന്ന നാലുമാസമായിയിട്ടും മൃതദേഹം തിരിച്ചറിയാൻ ആരും ഇതുവരെ വരാത്ത സാഹചര്യത്തിലാണ് നടപടി.</p>
<p>ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം ഉണ്ടായത്. 297 പേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0odisha-train-disaster-28-bodies-without-heirs-will-be-cremated-on-tuesday-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡിഷ ട്രെയിന്&#x200d; ദുരന്തം; അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്&#x200d; ചൊവ്വാഴ്ച സംസ്‌കരിക്കും</title>
		<link>https://www.chandrikadaily.com/odisha-train-disaster-28-bodies-without-heirs-will-be-cremated-on-tuesday.html</link>
					<comments>https://www.chandrikadaily.com/odisha-train-disaster-28-bodies-without-heirs-will-be-cremated-on-tuesday.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 08 Oct 2023 19:45:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[odisha]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278487</guid>

					<description><![CDATA[. ദുരന്തം നടന്ന് നാലുമാസമായിയിട്ടും മൃതദേഹം തിരിച്ചറിയാന്&#x200d; ആരും ഇതുവരെ വരാത്ത സാഹചര്യത്തിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>ഒഡീഷ ട്രെയിന്&#x200d; ദുരന്തത്തിലെ അജ്ഞാത മൃതദേഹങ്ങള്&#x200d; നീക്കം ചെയ്യാനുള്ള നടപടികള്&#x200d; ഭുവനേശ്വര്&#x200d; മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; ആരംഭിച്ചു. അവകാശികളില്ലാത്ത 28 മൃതദേഹങ്ങള്&#x200d; ചൊവ്വാഴ്ച സംസ്‌കരിക്കും. ദുരന്തം നടന്ന് നാലുമാസമായിയിട്ടും മൃതദേഹം തിരിച്ചറിയാന്&#x200d; ആരും ഇതുവരെ വരാത്ത സാഹചര്യത്തിലാണ് നടപടി.</p>
<p>ജൂണ്&#x200d; രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്&#x200d; ദുരന്തം ഉണ്ടായത്. 297 പേരാണ് ട്രെയിന്&#x200d; അപകടത്തില്&#x200d; മരിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odisha-train-disaster-28-bodies-without-heirs-will-be-cremated-on-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിന്&#x200d; ദുരന്തം:ഇനിയും തിരിച്ചറിയാതെ 52 മൃതദേഹങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/0train-disaster-52-bodies-still-unidentified.html</link>
					<comments>https://www.chandrikadaily.com/0train-disaster-52-bodies-still-unidentified.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 01 Jul 2023 06:37:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262317</guid>

					<description><![CDATA[ഒഡീഷയില്&#x200d; തീവണ്ടികള്&#x200d; കൂട്ടിയിടിച്ചുണ്ടായ അപകടത്തില്&#x200d; കൊല്ലപ്പെട്ട 52 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല.]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;: ഒഡീഷയില്&#x200d; തീവണ്ടികള്&#x200d; കൂട്ടിയിടിച്ചുണ്ടായ അപകടത്തില്&#x200d; കൊല്ലപ്പെട്ട 52 പേരെ ഇനിയും തിരിച്ചറിഞ്ഞില്ല. ബാലസോറില്&#x200d; മൂന്ന് തീവണ്ടികള്&#x200d; കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്&#x200d; കൊല്ലപ്പെട്ട 52 പേരുടെ മൃതദേഹം ഇപ്പോഴും ഭുവനേശ്വര്&#x200d; എയിംസില്&#x200d; സൂക്ഷിച്ചിരിക്കുകയാണ്. നിലവില്&#x200d; 81 പേരുടെ മൃതദേഹങ്ങളാണ് എയിംസിലുള്ളത്. ഇതില്&#x200d; പല മൃതദേഹങ്ങളുടേയും അവകാശികളെന്നറിയിച്ച് ഒന്നിലധികം പേര്&#x200d; എത്തിയതിനാല്&#x200d; ഇവരുടെ ഡി.എന്&#x200d;.എ പരിശോധനക്കായി സാംപിളുകള്&#x200d; എടുത്തിട്ടുണ്ട്. 29 മൃതദേഹങ്ങള്&#x200d; ഇത്തരത്തില്&#x200d; തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി എയിംസ് അധികൃതര്&#x200d; അറിയിച്ചു.</p>
<p>സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശം അനുസരിച്ച് ഭുവനേശ്വര്&#x200d; മുനിസിപ്പല്&#x200d; കോര്&#x200d;പറേഷനാണ് മൃതദേഹങ്ങള്&#x200d; അവരുടെ നാട്ടിലെത്തിക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോകാന്&#x200d; താല്&#x200d;പര്യമില്ലാത്തവര്&#x200d;ക്ക് മൃതദേഹം അടക്കം ചെയ്യാനായി പ്രത്യേകം സ്ഥലം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ജൂണ്&#x200d; രണ്ടിനാണ് ബാലസോറില്&#x200d; ചെന്നൈയിലേക്ക് പുറപ്പെട്ട കോറമണ്ഡല്&#x200d; എക്‌സ്പ്രസും ഹൗറയിലേക്കുള്ള ഷാലിമാര്&#x200d; എക്‌സ്പ്രസും ഒരു ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചത്. സംഭവത്തില്&#x200d; 291 പേര്&#x200d; കൊല്ലപ്പെടുകയും 1000 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0train-disaster-52-bodies-still-unidentified.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡിഷ ട്രെയിനപകടത്തില്&#x200d; മരിച്ചവരുടെ മൃതദേഹങ്ങളില്&#x200d; 82 എണ്ണം ഇപ്പോഴും അനാഥം</title>
		<link>https://www.chandrikadaily.com/82-bodies-of-those-who-died-in-the-odisha-train-accident-are-still-missing.html</link>
					<comments>https://www.chandrikadaily.com/82-bodies-of-those-who-died-in-the-odisha-train-accident-are-still-missing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Jun 2023 10:23:22 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deadbodies]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258405</guid>

					<description><![CDATA[ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, [&#8230;]]]></description>
										<content:encoded><![CDATA[<p>ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ 82 എണ്ണം ഇപ്പോഴും അനാഥം. എയിംസ് ഭുവനേശ്വറിലെ മോർച്ചറിയിൽ ഇനിയും സൂക്ഷിച്ചിരിക്കുന്ന 82 മൃതദേഹങ്ങളുണ്ട്. ആകെ 162 മൃതദേഹങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം ആളുകളെത്തിയപ്പോൾ മറ്റ് ചില മൃതദേഹങ്ങൾക്ക് ആളുകൾ വന്നതേയില്ല. ഒന്നിലധികം അവകാശികളെത്തിയ മൃതദേഹങ്ങളുടെ ശരിയായ അവകാശികൾ ആരെന്ന് കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബക്കാരിൽ നിന്ന് 57 ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. എങ്കിലും, ഇനിയും 30ലധികം മൃതദേഹങ്ങൾക്ക് ആളുകൾ വന്നിട്ടില്ല.</p>
<p>ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥയ്ക്കാണ്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.</p>
<p><img src="https://c.ndtvimg.com/2023-06/kqft7f7_aiims-bhubaneswar-_625x300_09_June_23.jpg" alt="Bodies Of 82 Odisha Crash Victims Still Unclaimed At AIIMS Bhubaneswar" /></p>
<p>ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശമില്ല. IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.</p>
<p>സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. 43 ബിഹാർ സ്വദേശികൾ അപകടത്തിൽ മരിച്ചതായും 44 പേർക്ക് പരുക്ക് ഏറ്റതായും മന്ത്രി ഷാനവാസ് ആലം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/82-bodies-of-those-who-died-in-the-odisha-train-accident-are-still-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല;രക്ഷാ ദൗത്യത്തില്&#x200d; പങ്കെടുത്ത സേനാംഗങ്ങള്&#x200d;ക്ക് കൗണ്&#x200d;സലിങ്</title>
		<link>https://www.chandrikadaily.com/unable-to-eat-or-sleep-counseling-for-army-personnel-involved-in-rescue-missions.html</link>
					<comments>https://www.chandrikadaily.com/unable-to-eat-or-sleep-counseling-for-army-personnel-involved-in-rescue-missions.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 08 Jun 2023 05:45:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258163</guid>

					<description><![CDATA[ഒഡീഷ ട്രെയിന്&#x200d; അപകടത്തിനിടെ രക്ഷാ പ്രവര്&#x200d;ത്തനത്തില്&#x200d; പങ്കെടുത്ത സേനാംഗങ്ങള്&#x200d;ക്ക് കൗണ്&#x200d;സലിങ് നല്&#x200d;കാന്&#x200d; ദേശീയ ദുരന്ത നിവാരണ വിഭാഗം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഒഡീഷ ട്രെയിന്&#x200d; അപകടത്തിനിടെ രക്ഷാ പ്രവര്&#x200d;ത്തനത്തില്&#x200d; പങ്കെടുത്ത സേനാംഗങ്ങള്&#x200d;ക്ക് കൗണ്&#x200d;സലിങ് നല്&#x200d;കാന്&#x200d; ദേശീയ ദുരന്ത നിവാരണ വിഭാഗം. രക്ഷാ പ്രവര്&#x200d;ത്തനം സോനംഗങ്ങളില്&#x200d; സൃഷ്ടിച്ച മാനസികാഘാതം ലഘൂകരിക്കുന്നതിനാണിത്.</p>
<p>ദുരന്ത മുഖത്ത് ഏത് കഠിന സാഹചര്യങ്ങളേയും നേരിടാന്&#x200d; പരിശീലനം ലഭിച്ചവരാണ് ദുരന്ത നിവാരണ സേനയില്&#x200d; എത്തുന്നത്. എന്നാല്&#x200d; ഇത്തരമൊരു ദുരന്ത മുഖത്ത് നേരിട്ടു പ്രവര്&#x200d;ത്തിക്കേണ്ടി വന്ന അനുഭവം പലര്&#x200d;ക്കും ആദ്യമാണ്. അതും ഒന്നും രണ്ടും ദിവസം തുടര്&#x200d;ച്ചയായി. ഛിന്നഭിന്നമായ ശരീര ഭാഗങ്ങള്&#x200d; പെറുക്കിക്കൂട്ടി ചേര്&#x200d;ത്തുവെക്കേണ്ടി വന്നതും രക്തത്തില്&#x200d; കുളിച്ചു കിടക്കുന്ന ശരീരഭാഗങ്ങള്&#x200d; പെറുക്കിയെടുത്ത് ആശുപത്രിയില്&#x200d; എത്തിക്കേണ്ടി വന്നതും സേനാംഗങ്ങളിലുണ്ടാക്കിയ മാനസിഘാകാതം വളരെ വലുതാണ്. രക്ഷാ പ്രവര്&#x200d;ത്തനം കഴിഞ്ഞ് തിരിച്ചെത്തിയ വരില്&#x200d; പലര്&#x200d;ക്കും കടുത്ത മാനസിക പ്രശ്‌നങ്ങള്&#x200d; നേരിടുന്നതായി എന്&#x200d;.ഡി.ആര്&#x200d;.എഫ് ഡയരക്ടര്&#x200d; ജനറല്&#x200d; അതുല്&#x200d; കര്&#x200d;വാല്&#x200d; പറഞ്ഞു.</p>
<p>വല്ലാത്തൊരു മായിക ലോകത്ത് എത്തിപ്പെട്ട അവസ്ഥാണെന്നാണ് സേനാംഗങ്ങളില്&#x200d; ഒരാള്&#x200d; തന്നോടു പറഞ്ഞതെന്ന് കര്&#x200d;വാല്&#x200d; പറഞ്ഞു. രക്ഷാ പ്രവര്&#x200d;ത്തനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നാണ് മറ്റൊരു സൈനികന്&#x200d; പറഞ്ഞത്.രണ്ടു പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ റെയില്&#x200d; ദുരന്തത്തിനാണ് ഒഡീഷയിലെ ബഹനാഗാ റെയില്&#x200d;വേ സ്റ്റേഷന്&#x200d; സാക്ഷിയായത്. ഷാലിമാര്&#x200d; കോറമാന്&#x200d;ഡല്&#x200d; എക്പ്രസും ബെംഗളൂരു &#8211; ഹൗറ സൂപ്പര്&#x200d; ഫാസ്റ്റ് എക്‌സ്പ്രസും ചരക്കു വണ്ടിയും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്&#x200d; 288 ജീവനുകളാണ് പൊലിഞ്ഞത്. ആയിരത്തോളം പേര്&#x200d;ക്ക് പരിക്കേറ്റതായാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unable-to-eat-or-sleep-counseling-for-army-personnel-involved-in-rescue-missions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡിഷ ട്രെയിന്&#x200d; അപകടത്തിലെ നഷ്ടപരിഹാരം നേടാന്&#x200d; ഭര്&#x200d;ത്താവ് മരിച്ചതായി വ്യാജരേഖയുണ്ടാക്കി; യുവതിക്കെതിരെ പരാതി നല്&#x200d;കി ഭര്&#x200d;ത്താവ്‌</title>
		<link>https://www.chandrikadaily.com/husband-fakes-death-certificate-to-get-compensation-in-odisha-train-accident-the-husband-file1d-a-complaint-against-the-woman.html</link>
					<comments>https://www.chandrikadaily.com/husband-fakes-death-certificate-to-get-compensation-in-odisha-train-accident-the-husband-file1d-a-complaint-against-the-woman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Jun 2023 13:14:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258083</guid>

					<description><![CDATA[നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി. ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.</p>
<p>ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/husband-fakes-death-certificate-to-get-compensation-in-odisha-train-accident-the-husband-file1d-a-complaint-against-the-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒഡീഷ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട  14 മലയാളികൾ   ഇന്ന് നാട്ടിലെത്തും</title>
		<link>https://www.chandrikadaily.com/odishatrainaccidentmalayali.html</link>
					<comments>https://www.chandrikadaily.com/odishatrainaccidentmalayali.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 05 Jun 2023 01:58:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257705</guid>

					<description><![CDATA[നാലുപേരെ വിമാനമാർഗ്ഗവും മറ്റുള്ളവരെ ട്രെയിൻ മാർഗ്ഗവുമാണ് നാട്ടിലെത്തിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വെളളിയാഴ്ച ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി യാത്രക്കാരെ ഇന്ന് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുളള കോറമണ്ഡൽ ഷാലിമാർ എക്സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തിൽ പെട്ട കേരളീയർ. ഇവരിൽ പത്തു പേരെ തമിഴ്നാട് സർക്കാർ ഏർപ്പാടാക്കിയ പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിച്ചു. ഇവർക്ക് പ്രാഥമികചികിത്സയും താമസസൗകര്യവും നോർക്ക റൂട്ട്സ് ഏർപ്പാടാക്കിയിരുന്നു.നാലുപേരെ വിമാനമാർഗ്ഗവും മറ്റുള്ളവരെ ട്രെയിൻ മാർഗ്ഗവുമാണ് നാട്ടിലെത്തിക്കുന്നത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odishatrainaccidentmalayali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീസയിലെ തീവണ്ടിയപകടം നടന്ന സ്ഥലം സന്ദർശിച്ചു</title>
		<link>https://www.chandrikadaily.com/odishatrainaccidentpmnarednramodi.html</link>
					<comments>https://www.chandrikadaily.com/odishatrainaccidentpmnarednramodi.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 03 Jun 2023 11:47:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[odisha train accident]]></category>
		<category><![CDATA[pm narendramodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257505</guid>

					<description><![CDATA[അതേസമയം തീവണ്ടിയപകടത്തിൽ റയിൽവേ മന്ത്രലയത്തിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>ട്രെയിന്&#x200d; ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. കട്ടക്കിലെ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു.നാവികസേനയുടെ ഹെലികോപ്റ്ററിലാണ് ഭുവനേശ്വറില്&#x200d; നിന്ന് പ്രധാനമന്ത്രി ബലാസോറിലെത്തിയത്.<br />
ബലാസോറിലെത്തിയ നരേന്ദ്രമോദിയെ റെയില്&#x200d;വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ചു.ഇന്നലെയുണ്ടായ ദുരന്തത്തില്&#x200d; 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്&#x200d;ത്തനം പൂര്&#x200d;ത്തിയായി. ആയിരത്തോളം പേര്&#x200d;ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.</p>
<p>അതേസമയം തീവണ്ടിയപകടത്തിൽ റയിൽവേ മന്ത്രലയത്തിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്&#x200d; സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്&#x200d; ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്&#x200d; പിന്നിടും മുമ്പാണ് സിഗ്‌നല്&#x200d; തകരാര്&#x200d; മൂലം ഒഡിഷയില്&#x200d; തന്നെ ട്രെയിന്&#x200d; ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്&#x200d; നഷ്ടമാകുന്നതും. എന്നതാണ് വ്യാപകമായ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odishatrainaccidentpmnarednramodi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീവണ്ടി ദുരന്തം: ദു:ഖത്തില്&#x200d; പങ്കുചേര്&#x200d;ന്നു യുഎഇ</title>
		<link>https://www.chandrikadaily.com/train-disaster-uae-joins-in-grief.html</link>
					<comments>https://www.chandrikadaily.com/train-disaster-uae-joins-in-grief.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 Jun 2023 09:30:01 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[odisha train accident]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257490</guid>

					<description><![CDATA[അബുദാബി: ഇന്ത്യയിലെ ഒഡീഷ്യയിലുണ്ടായ തീവണ്ടി ദുരന്തത്തില്&#x200d; ഇന്ത്യയുടെ ദു:ഖത്തില്&#x200d; പങ്കുചേരുന്നതായി യുഎഇ. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ ദു:ഖത്തില്&#x200d; പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തത്. യുഎഇയിലെ വാര്&#x200d;ത്താ മാധ്യമങ്ങള്&#x200d; വന്&#x200d;പ്രാധാന്യത്തോടെയാണ് ദുരന്തവാര്&#x200d;ത്ത നല്&#x200d;കിയത്. ഇന്ത്യയുമായി നൂറ്റാണ്ടുകളായി തുടരുന്ന സൗഹൃദവും പതിറ്റാണ്ടുകളായുള്ള നയതന്ത്രബന്ധവും ഈടുറ്റതാണ്. ഇന്ത്യയുടെ ദു:ഖത്തിലും സന്തോഷത്തിലും അറബ് സമൂഹം എന്നും ചേര്&#x200d;ന്നുനില്&#x200d;ക്കുന്നവരാണ്.]]></description>
										<content:encoded><![CDATA[<p>അബുദാബി: ഇന്ത്യയിലെ ഒഡീഷ്യയിലുണ്ടായ തീവണ്ടി ദുരന്തത്തില്&#x200d; ഇന്ത്യയുടെ ദു:ഖത്തില്&#x200d; പങ്കുചേരുന്നതായി യുഎഇ.<br />
യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ ദു:ഖത്തില്&#x200d; പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തത്. യുഎഇയിലെ വാര്&#x200d;ത്താ മാധ്യമങ്ങള്&#x200d; വന്&#x200d;പ്രാധാന്യത്തോടെയാണ് ദുരന്തവാര്&#x200d;ത്ത നല്&#x200d;കിയത്.</p>
<p>ഇന്ത്യയുമായി നൂറ്റാണ്ടുകളായി തുടരുന്ന സൗഹൃദവും പതിറ്റാണ്ടുകളായുള്ള നയതന്ത്രബന്ധവും ഈടുറ്റതാണ്. ഇന്ത്യയുടെ ദു:ഖത്തിലും സന്തോഷത്തിലും അറബ് സമൂഹം എന്നും ചേര്&#x200d;ന്നുനില്&#x200d;ക്കുന്നവരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/train-disaster-uae-joins-in-grief.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകടത്തിന്റെ കാരണം തേടി റെയില്&#x200d;വെ, രക്ഷാദൗത്യം അവസാനിച്ചു</title>
		<link>https://www.chandrikadaily.com/the-railways-is-searching-for-the-cause-of-the-accident-and-the-rescue-mission-is-over.html</link>
					<comments>https://www.chandrikadaily.com/the-railways-is-searching-for-the-cause-of-the-accident-and-the-rescue-mission-is-over.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 Jun 2023 09:07:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mission over]]></category>
		<category><![CDATA[odisha train accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257484</guid>

					<description><![CDATA[സൗത്ത് ഈസ്‌റ്റേണ്&#x200d; സര്&#x200d;ക്കിള്&#x200d; റെയില്&#x200d;വേ സേഫ്റ്റി കമ്മീഷണര്&#x200d; എഎം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം]]></description>
										<content:encoded><![CDATA[<p>ഒഡീഷയിലെ ബാലസോറില്&#x200d; നടന്ന ട്രെയിന്&#x200d; അപകടത്തില്&#x200d; രക്ഷാപ്രവര്&#x200d;ത്തനം അവസാനിപ്പിച്ചതായി റെയില്&#x200d;വേ. അപകടത്തില്&#x200d; പരിക്കേറ്റവരില്&#x200d; പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്&#x200d; ആരംഭിച്ചതായി ഇന്ത്യന്&#x200d; റെയില്&#x200d;വേ വക്താവ് അമിതാഭ് ശര്&#x200d;മ അറിയിച്ചു.</p>
<p>അപകടത്തില്&#x200d; ഇത് വരെ 280 ഓളം പേര്&#x200d; മരിച്ചതായാണ് വിവരം. അപകടത്തില്&#x200d; റെയില്&#x200d;വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗത്ത് ഈസ്‌റ്റേണ്&#x200d; സര്&#x200d;ക്കിള്&#x200d; റെയില്&#x200d;വേ സേഫ്റ്റി കമ്മീഷണര്&#x200d; എഎം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-railways-is-searching-for-the-cause-of-the-accident-and-the-rescue-mission-is-over.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
