<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>oil &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/oil/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 31 Jul 2025 02:22:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>oil &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാക്കിസ്ഥാനില്‍ &#8216;വന്‍തോതിലുള്ള&#8217; എണ്ണ ശേഖരം യുഎസ് വികസിപ്പിക്കുമെന്ന് ട്രംപ്</title>
		<link>https://www.chandrikadaily.com/trump-says-us-will-develop-huge-oil-reserves-in-pakistan.html</link>
					<comments>https://www.chandrikadaily.com/trump-says-us-will-develop-huge-oil-reserves-in-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 31 Jul 2025 02:22:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[India]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349021</guid>

					<description><![CDATA['അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും']]></description>
										<content:encoded><![CDATA[<p>വ്യാപാര നയത്തിലെ ശ്രദ്ധേയമായ മാറ്റത്തില്&#x200d;, യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ബുധനാഴ്ച മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; രണ്ട് പ്രധാന തീരുമാനങ്ങള്&#x200d; പ്രഖ്യാപിച്ചു. ആദ്യം, ഇന്ത്യന്&#x200d; ഇറക്കുമതിക്ക് 25% താരിഫും അധിക പിഴയും. തുടര്&#x200d;ന്ന്, എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിന് പാകിസ്ഥാനുമായി ഒരു പുതിയ വ്യാപാര കരാര്&#x200d;.</p>
<p>ആഗസ്റ്റ് 1 മുതല്&#x200d; പ്രാബല്യത്തില്&#x200d; വരുന്ന ഇന്ത്യയ്ക്കെതിരായ താരിഫ്, ട്രംപ് വിശേഷിപ്പിച്ച അന്യായ വ്യാപാര അസന്തുലിതാവസ്ഥയില്&#x200d; നിന്നും റഷ്യയില്&#x200d; നിന്ന് ഇന്ത്യ നടത്തുന്ന എണ്ണ വാങ്ങലില്&#x200d; നിന്നുമാണ് ഉടലെടുത്തത്.</p>
<p>&#8216;അടിസ്ഥാനപരമായി യുണൈറ്റഡ് സ്റ്റേറ്റ്‌സിന് എതിരായ ഒരു കൂട്ടം രാജ്യമായ ബ്രിക്‌സ്, നിങ്ങള്&#x200d;ക്ക് വിശ്വസിക്കാന്&#x200d; കഴിയുമെങ്കില്&#x200d; ഇന്ത്യ അതില്&#x200d; അംഗമാണ്&#8230; ഇത് ഡോളറിന് മേലുള്ള ആക്രമണമാണ്, ഡോളറിനെ ആക്രമിക്കാന്&#x200d; ആരെയും ഞങ്ങള്&#x200d; അനുവദിക്കില്ല. അതിനാല്&#x200d; ഇത് ഭാഗികമായി ബ്രിക്‌സ് ആണ്, ഇത് ഭാഗികമായി വ്യാപാരമാണ്,&#8217; ട്രംപ് മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>മണിക്കൂറുകള്&#x200d;ക്ക് ശേഷം, ട്രംപ് തന്റെ സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്&#x200d; യുഎസ്-പാകിസ്ഥാന്&#x200d; എണ്ണ കരാര്&#x200d; അനാവരണം ചെയ്തു.</p>
<p>&#8216;ഞങ്ങള്&#x200d; പാകിസ്ഥാന്&#x200d; രാജ്യവുമായി ഒരു ഡീല്&#x200d; അവസാനിപ്പിച്ചു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വന്&#x200d;തോതിലുള്ള എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്&#x200d;ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്&#x200d;കുന്ന എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങള്&#x200d;. ആര്&#x200d;ക്കറിയാം, ഒരുപക്ഷേ അവര്&#x200d; ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്&#x200d;ക്കും!&#8217; </p>
<p>വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിലുള്ള വ്യാപാര ശുഭാപ്തിവിശ്വാസത്തിന്റെ അപൂര്&#x200d;വ നിമിഷത്തെ ഈ പ്രസ്താവന അടയാളപ്പെടുത്തുന്നു, അവരുടെ ബന്ധങ്ങള്&#x200d; പലപ്പോഴും പ്രാദേശിക സംഘര്&#x200d;ഷങ്ങളും സുരക്ഷാ താല്&#x200d;പ്പര്യങ്ങളും കൊണ്ട് രൂപപ്പെടുത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-says-us-will-develop-huge-oil-reserves-in-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വര്‍ധനവ്</title>
		<link>https://www.chandrikadaily.com/increase-in-coconut-oil-prices-in-the-state.html</link>
					<comments>https://www.chandrikadaily.com/increase-in-coconut-oil-prices-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Jul 2025 11:14:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[coconut]]></category>
		<category><![CDATA[oil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347548</guid>

					<description><![CDATA[ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍
]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്&#x200d; വര്&#x200d;ധനവ്. ഒരു ലിറ്റര്&#x200d; വെളിച്ചെണ്ണക്ക് ഹോള്&#x200d;സെയില്&#x200d; മാര്&#x200d;ക്കറ്റുകളില്&#x200d; 420ഉം റീട്ടെയില്&#x200d; കടകളില്&#x200d; 450നും 480നും മുകളിലാണ് വില. അതേസമയം ഓണം വരും മുന്&#x200d;പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്&#x200d;.</p>
<p>തേങ്ങ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്&#x200d; എണ്ണയുടെ വില ഇനിയും കൂടിയേക്കാം എന്നാണ് കണക്കുക്കൂട്ടല്&#x200d;. ഒരു വര്&#x200d;ഷത്തിനിടെ 180 രൂപയില്&#x200d;നിന്നാണ് വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. </p>
<p>എന്നാല്&#x200d; വെളിച്ചെണ്ണ വില ഉയര്&#x200d;ന്നതിനാല്&#x200d; പാമോയിലിനും സണ്&#x200d;ഫ്ലവര്&#x200d; ഓയിലിനും ആവശ്യകത വര്&#x200d;ധിച്ചിരിക്കുകയാണ്. വിപണിയില്&#x200d; വ്യാജ വെളിച്ചെണ്ണയും കടന്നു വരാം. വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/increase-in-coconut-oil-prices-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ധന വില കൂട്ടാന്&#x200d; പാക്കിസ്ഥാന്&#x200d;; ലീറ്ററിന് ഇനി 295.64 രൂപ</title>
		<link>https://www.chandrikadaily.com/pakistan-to-raise-fuel-prices.html</link>
					<comments>https://www.chandrikadaily.com/pakistan-to-raise-fuel-prices.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Feb 2023 16:44:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[price]]></category>
		<category><![CDATA[prise rise]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238200</guid>

					<description><![CDATA[പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്&#x200d;ധനയില്&#x200d; പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ഇസ്‌ലാമാബാദ്- സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനില്&#x200d; ഇന്ധനവില കുത്തനെ കൂട്ടുന്നു. പെട്രോളിനും ഡീസലിനും ലീറ്ററിന് 32 പാക്കിസ്ഥാന്&#x200d; രൂപ വീതം കൂട്ടുമെന്നാണു പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഫെബ്രുവരി 16 മുതലായിരിക്കും പുതിയ നിരക്ക് നിലവില്&#x200d; വരുന്നത്. ഇതോടെ പാക്കിസ്ഥാനിലെ ജനജീവിതം കൂടുതല്&#x200d; ദുസ്സഹമാകും.</p>
<p>പെട്രോളിന് 12.8 ശതമാനമാണ് ഒറ്റയടിക്കു കൂട്ടുന്നത്. ഇതോടെ, പെട്രോള്&#x200d; ലീറ്ററിന് 250 ല്&#x200d;നിന്ന് 282 രൂപയാകും. ഡീസലിന് 12.5 ശതമാനം കൂട്ടുന്നതോടെ ലീറ്ററിന് 262.8ല്&#x200d; നിന്ന് 295.64 രൂപയാകും. മണ്ണെണ്ണവിലയും വര്&#x200d;ധിക്കും. ലീറ്ററിന് 217.88 രൂപയാകും പുതിയ വില.</p>
<p>പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വര്&#x200d;ധനയില്&#x200d; പ്രതിഫലിക്കുന്നത് എന്നാണു റിപ്പോര്&#x200d;ട്ട്. ഈ മാസം ആദ്യം ഇന്ധനവില ലീറ്ററിന് 35 രൂപ കൂട്ടിയിരുന്നു. പാല്&#x200d;, പച്ചക്കറി, മാംസം ഉള്&#x200d;പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്&#x200d;ക്കും രാജ്യത്തു വലിയ വിലക്കയറ്റമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-to-raise-fuel-prices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രോണ്&#x200d; ആക്രമണത്തെ തുടര്&#x200d;ന്ന് വെട്ടിക്കുറച്ച എണ്ണ ഉത്പാദനം പൂര്&#x200d;വസ്ഥിതിയിലായെന്ന് സൗദി</title>
		<link>https://www.chandrikadaily.com/saudi-oil-crisis.html</link>
					<comments>https://www.chandrikadaily.com/saudi-oil-crisis.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 18 Sep 2019 16:08:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139448</guid>

					<description><![CDATA[റിയാദ്: സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്&#x200d;ജമന്ത്രി അറിയിച്ചു. പൂര്&#x200d;ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. ഇത്രവലിയ ആക്രമണം നേരിടേണ്ടിവന്നിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ തങ്ങള്&#x200d; ഉയിര്&#x200d;ത്തെഴുനേല്&#x200d;ക്കുകയാണെന്നാണ് സൗദി ഊര്&#x200d;ജ മന്ത്രി അബ്ദുല്&#x200d; അസീസ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്&#x200d; പറഞ്ഞത്. സെപ്തംബര്&#x200d; അവസാനത്തോടെ എണ്ണ ഉത്പാദനം 11 മില്യന്&#x200d; ബാലരായി വര്&#x200d;ദ്ധിപ്പിക്കാനാവും. അതേസമയം ആക്രമണത്തിന്റെ പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[
<p>റിയാദ്: സൗദി അരാംകോക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്&#x200d;ജമന്ത്രി അറിയിച്ചു. പൂര്&#x200d;ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>



<p>ഇത്രവലിയ ആക്രമണം നേരിടേണ്ടിവന്നിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ തങ്ങള്&#x200d; ഉയിര്&#x200d;ത്തെഴുനേല്&#x200d;ക്കുകയാണെന്നാണ് സൗദി ഊര്&#x200d;ജ മന്ത്രി അബ്ദുല്&#x200d; അസീസ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്&#x200d; പറഞ്ഞത്. സെപ്തംബര്&#x200d; അവസാനത്തോടെ എണ്ണ ഉത്പാദനം 11 മില്യന്&#x200d; ബാലരായി വര്&#x200d;ദ്ധിപ്പിക്കാനാവും. അതേസമയം ആക്രമണത്തിന്റെ പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇറാനില്&#x200d; നിന്നാണ് ആക്രമണമുണ്ടായതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്&#x200d; അസംസ്‌കൃത എണ്ണവില 14 ശതമാനം ഉയര്&#x200d;ന്നിരുന്നു. ഇതിനുശേഷം സൗദിയുടെ ഔദ്യോഗിക പ്രതികരണം ലോകം കാത്തിരിക്കുകയായിരുന്നു. എണ്ണവിതരണം പൂര്&#x200d;വസ്ഥിതിയിലേക്കാവുകയാണെന്ന പ്രഖ്യാപനത്തോടെ വിലയില്&#x200d; ആറ് ശതമാനത്തിന്റെ ഇടിവുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-oil-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയിലെ എണ്ണ ശേഖരത്തിന് വന്&#x200d; തീപ്പിടുത്തം</title>
		<link>https://www.chandrikadaily.com/massive-exploition-in-saudi-oil-plant.html</link>
					<comments>https://www.chandrikadaily.com/massive-exploition-in-saudi-oil-plant.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 14 Sep 2019 05:28:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fire brokebd]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138989</guid>

					<description><![CDATA[റിയാദ്: സൗദി അറേബ്യയിലെ അരാമ്‌ക്കോ എണ്ണ ശേഖരത്തില്&#x200d; തീപ്പിടുത്തം. സൗദിയിലെ ഒരു പ്രാദേശിക ചാനലാണ് വാര്&#x200d;ത്ത പുറത്ത് വിട്ടത്. പുറത്ത് വിട്ട വീഡിയോയില്&#x200d; പൊട്ടിത്തെറിയുടെ ശബ്ദവും പുക ഉയരുന്നതും കാണാം. എന്നാല്&#x200d; തീപ്പിടത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളില്&#x200d; ഒന്നാണ് സൗദി അരാമ്‌ക്കോ. തീപ്പിടുത്തതില്&#x200d; ഇതുവരെ ആളപായമൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല.]]></description>
										<content:encoded><![CDATA[
<p>റിയാദ്: സൗദി അറേബ്യയിലെ അരാമ്‌ക്കോ എണ്ണ ശേഖരത്തില്&#x200d; തീപ്പിടുത്തം. സൗദിയിലെ ഒരു പ്രാദേശിക ചാനലാണ് വാര്&#x200d;ത്ത പുറത്ത് വിട്ടത്. പുറത്ത് വിട്ട വീഡിയോയില്&#x200d; പൊട്ടിത്തെറിയുടെ ശബ്ദവും പുക ഉയരുന്നതും കാണാം. എന്നാല്&#x200d; തീപ്പിടത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. </p>



<p>ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളില്&#x200d; ഒന്നാണ് സൗദി അരാമ്‌ക്കോ. തീപ്പിടുത്തതില്&#x200d; ഇതുവരെ ആളപായമൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-exploition-in-saudi-oil-plant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; പ്രതിമ നിര്&#x200d;മ്മിക്കാന്&#x200d; ഫണ്ട് നല്&#x200d;കിയത് എണ്ണക്കമ്പനികളെന്ന്; ഇന്ധനവിലയിലെ ലാഭം കക്കൂസ് പണിയാന്&#x200d; തന്നെയോ?</title>
		<link>https://www.chandrikadaily.com/sardar-patels-statue-of-unity-stunning-facts-about-modis-pet-project.html</link>
					<comments>https://www.chandrikadaily.com/sardar-patels-statue-of-unity-stunning-facts-about-modis-pet-project.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Nov 2018 12:52:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Alphonse Kannanthanam]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[petrol diesel price]]></category>
		<category><![CDATA[sardar patel]]></category>
		<category><![CDATA[statue of unity]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109675</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ദിനംപ്രതി ഇന്ധന വില വര്&#x200d;ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്&#x200d; രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്&#x200d; സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; പ്രതിമ നിര്&#x200d;മ്മിക്കാന്&#x200d; നല്&#x200d;കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്‌സത്തയാണ് ഈ വാര്&#x200d;ത്ത പുറത്ത് വിട്ടത്. ലാഭവിഹിതത്തില്&#x200d; നിന്ന് സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ചെലവഴിക്കുന്ന കോര്&#x200d;പ്പറേറ്റ് റെസ്‌പോണ്&#x200d;സിബിലിറ്റി ഫണ്ടായി (സി.എസ്.ആര്&#x200d;) ഇന്ത്യന്&#x200d; ഓയില്&#x200d; കോര്&#x200d;പറേഷന്&#x200d; 900 കോടി, ഒഎന്&#x200d;ജിസി 500 കോടി, ഭാരത് പെട്രോളിയം 250 കോടി, ഓയില് ഇന്ത്യ കോര്&#x200d;പറേഷന് 250 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദിനംപ്രതി ഇന്ധന വില വര്&#x200d;ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്&#x200d; രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്&#x200d; സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; പ്രതിമ നിര്&#x200d;മ്മിക്കാന്&#x200d; നല്&#x200d;കിയത് 3000 കോടിയോളം രൂപ.</p>
<p>മറാത്തി പത്രമായ ലോക്‌സത്തയാണ് ഈ വാര്&#x200d;ത്ത പുറത്ത് വിട്ടത്. ലാഭവിഹിതത്തില്&#x200d; നിന്ന് സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ചെലവഴിക്കുന്ന കോര്&#x200d;പ്പറേറ്റ് റെസ്‌പോണ്&#x200d;സിബിലിറ്റി ഫണ്ടായി (സി.എസ്.ആര്&#x200d;) ഇന്ത്യന്&#x200d; ഓയില്&#x200d; കോര്&#x200d;പറേഷന്&#x200d; 900 കോടി, ഒഎന്&#x200d;ജിസി 500 കോടി, ഭാരത് പെട്രോളിയം 250 കോടി, ഓയില് ഇന്ത്യ കോര്&#x200d;പറേഷന് 250 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് 250 കോടി, പവര്&#x200d; ഗ്രിഡ് 125 കോടി, ഗുജറാത്ത് മിനറല്&#x200d;സ് ഡെവലപ്‌മെന്റ് കോര്&#x200d;പ്പറേഷന്&#x200d; 100 കോടി, എഞ്ചിനിയേഴ്‌സ് ഇന്ത്യ 50 കോടി, പെട്രോനെറ്റ് ഇന്ത്യ 50 കോടി, ബാല്&#x200d;മര്&#x200d; 50 കോടി എന്നിങ്ങനെയാണ് പ്രതിമയ്ക്ക് ഫണ്ട് നല്&#x200d;കിയതെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുമ്പോള്&#x200d;, അതിന് കാരണമായി പറഞ്ഞിരുന്നത് കക്കൂസ് നിര്&#x200d;മാണം ആയിരുന്നു. നേരത്തെ പെട്രോള്&#x200d;, ഡീസല്&#x200d; വിലവര്&#x200d;ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്&#x200d;ഫോണ്&#x200d;സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. ഇന്ധന വിലവര്&#x200d;ദ്ധനവ് സര്&#x200d;ക്കാരിന്റെ മനപ്പൂര്&#x200d;വ്വമുള്ള തീരുമാനമാണെന്നും രാജ്യത്ത് 67 ശതമാനം ആളുകള്&#x200d;ക്കും ശൗചാലയങ്ങള്&#x200d; ഇല്ല. ശൗചാലയങ്ങള്&#x200d; നിര്&#x200d;മ്മിക്കാനും, എല്ലാവര്&#x200d;ക്കും വീടുകള്&#x200d; നിര്&#x200d;മ്മിച്ച് നല്&#x200d;കാനും, ദേശീയപാതകള്&#x200d; നിര്&#x200d;മ്മിക്കാനുമാണ് പെട്രോള്&#x200d;, ഡീസല്&#x200d; വില വര്&#x200d;ദ്ധിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.</p>
<p>പൊതുമേഖലാ സ്ഥാപനങ്ങള്&#x200d; നല്&#x200d;കിയ സിഎസ്ആര്&#x200d; ഫണ്ട് ഫലത്തില്&#x200d; രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമായി വരുമെന്നിരിക്കെ പ്രതിമ നിര്&#x200d;മ്മിച്ച നടപടി ഇതോടെ കൂടുതല്&#x200d; വിവാദത്തിന് വഴിയൊരുക്കി. ഗുജറാത്തിലെ നര്&#x200d;മദാ നദീതീരത്താണ് 182 മീറ്റര്&#x200d; ഉയരമുള്ള സര്&#x200d;ദാല്&#x200d; പട്ടേല്&#x200d; പ്രതിമ നിര്&#x200d;മ്മിച്ചിരിക്കുന്നത്. ഒഎന്&#x200d;ജിസി, ഹിന്ദുസ്ഥാന്&#x200d; പെട്രോളിയം കോര്&#x200d;പ്പറേഷന്&#x200d;, ഭാരത് പെട്രോല്&#x200d;ം, ഇന്ത്യന്&#x200d; ഓയില്&#x200d; കോര്&#x200d;പ്പറേഷന്&#x200d;, ഓയില്&#x200d; ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് സിഎസ്ആര്&#x200d; ഫണ്ട് &#8216;സ്റ്റാച്യൂ ഫോര്&#x200d; യൂണിറ്റി&#8217;യുടെ നിര്&#x200d;മാണത്തിനായി കൈമാറിയെന്ന് കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sardar-patels-statue-of-unity-stunning-facts-about-modis-pet-project.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിലെ ഏറ്റവും വലിയ തകര്&#x200d;ച്ച നേരിട്ട് രൂപ; ഇന്ധന വിലയിലും വര്&#x200d;ദ്ധന</title>
		<link>https://www.chandrikadaily.com/rupee-hits-lifetime-low-of-74-39-against-dollar.html</link>
					<comments>https://www.chandrikadaily.com/rupee-hits-lifetime-low-of-74-39-against-dollar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Oct 2018 12:03:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[crude oil]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[rupee]]></category>
		<category><![CDATA[rupee and dollar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106365</guid>

					<description><![CDATA[മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്&#x200d;ന്നടിഞ്ഞു. തുടര്&#x200d;ച്ചയായി മൂല്യ തകര്&#x200d;ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്&#x200d;ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്&#x200d; ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്&#x200d; ക്രൂഡോയില്&#x200d; വിലയിലുണ്ടായ ചാഞ്ചാട്ടമാണ് രൂപയുടെ മൂല്യത്തകര്&#x200d;ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്&#x200d; വില 84 ഡോളര്&#x200d; കടന്നതും സാമ്പത്തിക മേഖയിലെ കേന്ദ്ര സര്&#x200d;ക്കാറിന്റെ പൂര്&#x200d;ണ്ണ പരാജയവുമാണ് രൂപയുടെ മൂല്യം വീണ്ടും ഇടിച്ചത്. വ്യാപാരം തുടങ്ങുമ്പോള്&#x200d; ഡോളറിനെതിരെ 73.93 രൂപയായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്&#x200d;ന്നടിഞ്ഞു. തുടര്&#x200d;ച്ചയായി മൂല്യ തകര്&#x200d;ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്&#x200d;ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്&#x200d; ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്&#x200d; ക്രൂഡോയില്&#x200d; വിലയിലുണ്ടായ ചാഞ്ചാട്ടമാണ് രൂപയുടെ മൂല്യത്തകര്&#x200d;ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്&#x200d; വില 84 ഡോളര്&#x200d; കടന്നതും സാമ്പത്തിക മേഖയിലെ കേന്ദ്ര സര്&#x200d;ക്കാറിന്റെ പൂര്&#x200d;ണ്ണ പരാജയവുമാണ് രൂപയുടെ മൂല്യം വീണ്ടും ഇടിച്ചത്.</p>
<p>വ്യാപാരം തുടങ്ങുമ്പോള്&#x200d; ഡോളറിനെതിരെ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്&#x200d; ഉച്ചയായതോടെ 74 കടന്ന രൂപ പിന്നീട് 74.37ക്ക് കൂപ്പുകുത്തുകയായിരുന്നു.</p>
<p>ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്&#x200d;പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം. ഇറക്കുമതിക്കാര്&#x200d; ഡോളര്&#x200d; കൂടുതലായി ആവശ്യപ്പെടാന്&#x200d; തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമെ ആഗോള സാമ്പത്തിക വളര്&#x200d;ച്ച നിരക്കില്&#x200d; 2016നു ശേഷം ഇതാദ്യമായി ഐ.എം.എഫ് കുറവ് വരുത്തിയതും രൂപയെ പ്രതികൂലമായി ബാധിച്ചു. അടുത്ത സാമ്പത്തിക വര്&#x200d;ഷം ഇന്ത്യയുടെ വളര്&#x200d;ച്ചാ നിരക്കില്&#x200d; 0.1 ശതമാനത്തിന്റെ കുറവോടെ 7.4 ശതമാനമായിരിക്കുമെന്നാണഅ ഐ.എം.എഫ് പ്രവചനം. രൂപയുടെ മൂല്യത്തകര്&#x200d;ച്ചക്കു പിന്നാലെ രാജ്യത്ത് ഇന്ധന വിലയിലും വര്&#x200d;ദ്ധനയുണ്ടായി.</p>
<p>2018 വര്&#x200d;ഷത്തില്&#x200d; രൂപയുടെ മൂല്യത്തില്&#x200d; 13.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കറന്&#x200d;സികളുടെ മൂല്യത്തിന്റെ കാര്യത്തില്&#x200d; ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യയുടെ രൂപയില്&#x200d; നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rupee-hits-lifetime-low-of-74-39-against-dollar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എണ്ണവില കുതിക്കുമ്പോഴും ഇറാനില്&#x200d; നിന്നുള്ള ക്രൂഡ് ഓയില്&#x200d; ഇറക്കുമതി ഇന്ത്യ കുറക്കുന്നു</title>
		<link>https://www.chandrikadaily.com/india-to-bow-for-us-pressure-on-oil-import-from-iran.html</link>
					<comments>https://www.chandrikadaily.com/india-to-bow-for-us-pressure-on-oil-import-from-iran.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 14 Sep 2018 11:46:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[petrol diesel price]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103040</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: എണ്ണവില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ അമേരിക്കയുടെ സമ്മര്&#x200d;ദത്തിനു വഴങ്ങി ഇന്ത്യ ഇറാനില്&#x200d; നിന്നുള്ള ക്രൂഡ് ഓയില്&#x200d; ഇറക്കുമതി കുറക്കുന്നു. ഇറാനു മേല്&#x200d; നവംബറില്&#x200d; ഉപരോധമേര്&#x200d;പ്പെടുത്താനുള്ള അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ തീരുമാനത്തോട് യോജിച്ചു കൊണ്ടാണ് ഈ നീക്കം. ഇറാനില്&#x200d; നിന്നുള്ള ഇറക്കുമതി നിര്&#x200d;ത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്&#x200d;, ഒക്ടോബര്&#x200d; മാസങ്ങളില്&#x200d; ഇറാനില്&#x200d; നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ്, തൊട്ടുമുന്നത്തെ രണ്ടു മാസത്തേതിനേക്കാള്&#x200d; നേര്&#x200d;പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇത് ഇനിയും കുറയാനും ഇറക്കുമതി നാമമാത്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എണ്ണവില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ അമേരിക്കയുടെ സമ്മര്&#x200d;ദത്തിനു വഴങ്ങി ഇന്ത്യ ഇറാനില്&#x200d; നിന്നുള്ള ക്രൂഡ് ഓയില്&#x200d; ഇറക്കുമതി കുറക്കുന്നു. ഇറാനു മേല്&#x200d; നവംബറില്&#x200d; ഉപരോധമേര്&#x200d;പ്പെടുത്താനുള്ള അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ തീരുമാനത്തോട് യോജിച്ചു കൊണ്ടാണ് ഈ നീക്കം. ഇറാനില്&#x200d; നിന്നുള്ള ഇറക്കുമതി നിര്&#x200d;ത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.</p>
<p>സെപ്തംബര്&#x200d;, ഒക്ടോബര്&#x200d; മാസങ്ങളില്&#x200d; ഇറാനില്&#x200d; നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ്, തൊട്ടുമുന്നത്തെ രണ്ടു മാസത്തേതിനേക്കാള്&#x200d; നേര്&#x200d;പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇത് ഇനിയും കുറയാനും ഇറക്കുമതി നാമമാത്ര ആകാനുമാണ് സാധ്യത.</p>
<p>ഏപ്രില്&#x200d; മുതല്&#x200d; ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി പ്രതിദിനം 658,000 ബാരല്&#x200d; അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറാനില്&#x200d; നിന്നു മാത്രം വാങ്ങിയത്. സെപ്തംബര്&#x200d;, ഒക്ടോബര്&#x200d; മാസങ്ങളില്&#x200d; ഇത് പ്രതിദിനം 360,000 മുതല്&#x200d; 370,000 ബാരല്&#x200d; വരെയായി കുറഞ്ഞിട്ടുണ്ട്.</p>
<p>2015-ല്&#x200d; ആണവപദ്ധതികളില്&#x200d; നിന്നു പിന്മാറാന്&#x200d; ഇറാന്&#x200d; സമ്മതിച്ചതിനെ തുടര്&#x200d;ന്ന് അമേരിക്കയും ലോകരാഷ്ട്രങ്ങളും തെഹ്‌റാനുമായി ഉടമ്പടിയില്&#x200d; എത്തിയിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി വര്&#x200d;ധിപ്പിക്കാന്&#x200d; ഇറാന് കഴിഞ്ഞത്. എന്നാല്&#x200d;, ഡൊണാള്&#x200d;ഡ് ട്രംപ് പ്രസിഡണ്ടായതോടെ ഇറാനുമായുള്ള കരാറില്&#x200d; നിന്ന് പിന്മാറാനും ഉപരോധങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരത്തില്&#x200d; ഇറാനുമേല്&#x200d; സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. നവംബര്&#x200d; മുതല്&#x200d;ക്കാണ് ഇത് നടപ്പില്&#x200d; വരിക.</p>
<p>നിലവില്&#x200d;, ചൈന കഴിഞ്ഞാല്&#x200d; ഇറാനില്&#x200d; നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളില്&#x200d; നിന്നു വ്യത്യസ്തമായി ഇന്ത്യക്ക് കുറഞ്ഞ നിരക്കിലാണ് ഇറാന്&#x200d; എണ്ണ നല്&#x200d;കുന്നത്. ഈ ഇറക്കുമതി പൂര്&#x200d;ണമായി റദ്ദാക്കുന്നത് രാജ്യത്ത് ഇന്ധന ദൗര്&#x200d;ലഭ്യതക്ക് കാരണമാകും. ഇക്കാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; വ്യക്തമാക്കുന്നത്. അതേസമയം, അമേരിക്ക കടുംപിടുത്തം തുടരുകയും ഇന്ത്യ വഴങ്ങുകയും ചെയ്യുന്ന സ്ഥിതിയാണെങ്കില്&#x200d; ഇറാനില്&#x200d; നിന്നുള്ള ഇറക്കുമതി പൂര്&#x200d;ണമായി നിര്&#x200d;ത്തലാക്കേണ്ടി വരും. ഇറാനില്&#x200d; നിന്നുള്ള ഇറക്കുമതി കുറക്കാന്&#x200d; അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്&#x200d; വഴങ്ങിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-to-bow-for-us-pressure-on-oil-import-from-iran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജര്&#x200d;മന്&#x200d; എണ്ണശുദ്ധീകരണ ശാലയില്&#x200d; സ്‌ഫോടനം: ദുരന്തം ഒഴിവായത് തലനാരിഴക്ക്</title>
		<link>https://www.chandrikadaily.com/new1-german-refinery-explosion-eight-injured-and-1800-evacuated.html</link>
					<comments>https://www.chandrikadaily.com/new1-german-refinery-explosion-eight-injured-and-1800-evacuated.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Sep 2018 14:53:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[oil]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101127</guid>

					<description><![CDATA[ബെര്&#x200d;ലിന്&#x200d;: ദക്ഷിണ ജര്&#x200d;മനിയില്&#x200d; എണ്ണശുദ്ധീകരണ ശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും എട്ട് പേര്&#x200d;ക്ക് പരിക്കേറ്റു. മ്യൂണിക്ക് നഗരത്തില്&#x200d;നിന്ന് 80 കിലോമീറ്റര്&#x200d; അകലെ ഇന്&#x200d;ഗോല്&#x200d;സ്റ്റഡിലെ ബയേണ്&#x200d; ഓയില്&#x200d; ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാലയിലാണ് സംഭവം. നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങള്&#x200d; മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടന കാരണം വ്യക്തമല്ല. അപകടത്തെ തുടര്&#x200d;ന്ന് രണ്ടായിരത്തോളം പേരെ അവരുടെ വീടുകളില്&#x200d; നിന്നും ഒഴിപ്പിച്ചിരുന്നു. അഗ്നിശമനയുടെ സമയോചിത ഇടപെടലാണ് വന്&#x200d;ദുരന്തം ഒഴിവാക്കിയത്. &#160; #BREAKING: German authorities have issued a disaster alert [&#8230;]]]></description>
										<content:encoded><![CDATA[<p>ബെര്&#x200d;ലിന്&#x200d;: ദക്ഷിണ ജര്&#x200d;മനിയില്&#x200d; എണ്ണശുദ്ധീകരണ ശാലയിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും എട്ട് പേര്&#x200d;ക്ക് പരിക്കേറ്റു. മ്യൂണിക്ക് നഗരത്തില്&#x200d;നിന്ന് 80 കിലോമീറ്റര്&#x200d; അകലെ ഇന്&#x200d;ഗോല്&#x200d;സ്റ്റഡിലെ ബയേണ്&#x200d; ഓയില്&#x200d; ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണ ശാലയിലാണ് സംഭവം. നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങള്&#x200d; മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടന കാരണം വ്യക്തമല്ല. അപകടത്തെ തുടര്&#x200d;ന്ന് രണ്ടായിരത്തോളം പേരെ അവരുടെ വീടുകളില്&#x200d; നിന്നും ഒഴിപ്പിച്ചിരുന്നു. അഗ്നിശമനയുടെ സമയോചിത ഇടപെടലാണ് വന്&#x200d;ദുരന്തം ഒഴിവാക്കിയത്.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/BREAKING?src=hash&amp;ref_src=twsrc%5Etfw">#BREAKING</a>: German authorities have issued a disaster alert after a refinery explosion in the Ingolstadt area early this morning. At least 8 people have been treated by paramedics. (Video: <a href="https://twitter.com/i_lectron?ref_src=twsrc%5Etfw">@i_lectron</a>)<br />
<a href="https://t.co/TmrW80bjt0">pic.twitter.com/TmrW80bjt0</a></p>
<p>— I.E.N. (@BreakingIEN) <a href="https://twitter.com/BreakingIEN/status/1035810215793512448?ref_src=twsrc%5Etfw">September 1, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം അപകടത്തില്&#x200d; പരിക്കേറ്റ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്&#x200d;ട്ട്. കനത്ത പുകപടലങ്ങള്&#x200d; കാരണം വീടുകളില്&#x200d;നിന്ന് പുറത്തിറങ്ങരുതെന്ന് നഗരവാസികള്&#x200d;ക്ക് പ്രത്യേക നിര്&#x200d;ദേശം അധികാരികള്&#x200d; നല്&#x200d;കിയിട്ടുണ്ട്. എണ്ണൂറോളം ജീവനക്കാരാണ് കമ്പനിയില്&#x200d; ജോലി ചെയുന്നത്. അതേസമയം ് തീ നിയന്ത്രണ വിധേയമാതോടെ ഒഴിപ്പിച്ച ആളുകള്&#x200d; വീടുകളില്&#x200d; തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new1-german-refinery-explosion-eight-injured-and-1800-evacuated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപരോധം മറികടന്ന് ഉത്തരകൊറിയയിലേക്ക് രഹസ്യമായി എണ്ണകടത്തിയ കപ്പല്&#x200d; പിടികൂടി</title>
		<link>https://www.chandrikadaily.com/north-korea-prevented-secreat-oil-carrying.html</link>
					<comments>https://www.chandrikadaily.com/north-korea-prevented-secreat-oil-carrying.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 12:17:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[oil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62232</guid>

					<description><![CDATA[&#160; അന്താരാഷ്ട്ര ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്‌കരിച്ച എണ്ണ നല്&#x200d;കുന്നതായി സംശയിച്ച് ദക്ഷിണകൊറിയ വീണ്ടും കപ്പല്&#x200d; പിടിച്ചെടുത്തു. കഴിഞ്ഞമാസമാണ് ഹോങ്കോങ് രജിസ്‌ട്രേഷനുള്ള &#8216;ലൈറ്റ്ഹൗസ് വിന്&#x200d;മോര്&#x200d;&#8217; കപ്പല്&#x200d; ദക്ഷിണകൊറിയന്&#x200d; അധികൃതര്&#x200d; പിടികൂടിയത്.പാനമയില്&#x200d; റജിസ്റ്റര്&#x200d; ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്. 5,100 ടണ്&#x200d; ഓയില്&#x200d; ഉള്&#x200d;ക്കൊള്ളുന്ന കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്. ചൈന, മ്യാന്&#x200d;മര്&#x200d; രാജ്യങ്ങളില്&#x200d;നിന്നുള്ള ജീവനക്കാരാണു കപ്പലില്&#x200d; ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയന്&#x200d; ഇന്റലിജന്റ്‌സ് ഏജന്&#x200d;സി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്&#x200d; അറിയിച്ചു. ഉത്തരകൊറിയക്ക് എണ്ണ ലഭിക്കാന്&#x200d; ചൈന സഹായം നല്&#x200d;കുന്നതായി കഴിഞ്ഞദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അന്താരാഷ്ട്ര ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്‌കരിച്ച എണ്ണ നല്&#x200d;കുന്നതായി സംശയിച്ച് ദക്ഷിണകൊറിയ വീണ്ടും കപ്പല്&#x200d; പിടിച്ചെടുത്തു. കഴിഞ്ഞമാസമാണ് ഹോങ്കോങ് രജിസ്‌ട്രേഷനുള്ള &#8216;ലൈറ്റ്ഹൗസ് വിന്&#x200d;മോര്&#x200d;&#8217; കപ്പല്&#x200d; ദക്ഷിണകൊറിയന്&#x200d; അധികൃതര്&#x200d; പിടികൂടിയത്.പാനമയില്&#x200d; റജിസ്റ്റര്&#x200d; ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്. 5,100 ടണ്&#x200d; ഓയില്&#x200d; ഉള്&#x200d;ക്കൊള്ളുന്ന കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്. ചൈന, മ്യാന്&#x200d;മര്&#x200d; രാജ്യങ്ങളില്&#x200d;നിന്നുള്ള ജീവനക്കാരാണു കപ്പലില്&#x200d; ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയന്&#x200d; ഇന്റലിജന്റ്‌സ് ഏജന്&#x200d;സി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഉത്തരകൊറിയക്ക് എണ്ണ ലഭിക്കാന്&#x200d; ചൈന സഹായം നല്&#x200d;കുന്നതായി കഴിഞ്ഞദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ആരോപിച്ചിരുന്നു. ആരോപണം ചൈന നിഷേധിച്ച സാഹചര്യത്തിലാണ് ദക്ഷിണകൊറിയയുടെ പുതിയ വെളിപ്പെടുത്തല്&#x200d;.</p>
<p>കടലില്&#x200d;വച്ച് ലൈസ് ഹൗസ് വിന്&#x200d;മോര്&#x200d; കപ്പല്&#x200d; ഉത്തര കൊറിയന്&#x200d; കപ്പലിലേക്കു 600 ടണ്&#x200d; എണ്ണ കൈമാറിയെന്നു ദക്ഷിണ കൊറിയന്&#x200d; ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. എണ്ണ കൈമാറ്റം സംബന്ധിച്ചു സാറ്റ്‌ലൈറ്റ് തെളിവുകള്&#x200d; ലഭിച്ചിട്ടുണ്ടെന്നു യുഎസ് അറിയിച്ചിട്ടുണ്ട്.</p>
<p>ഉത്തരകൊറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതു യുഎന്&#x200d; രക്ഷാസമിതി നിരോധിച്ചിരിക്കുകയാണ്. തുടര്&#x200d;ച്ചയായ മിസൈല്&#x200d;, ആണവ പരീക്ഷണങ്ങളെ തുടര്&#x200d;ന്നാണു യുഎന്&#x200d; രക്ഷാസമിതി ഉത്തര കൊറിയയ്ക്ക് ഉപരോധം ഏര്&#x200d;പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-prevented-secreat-oil-carrying.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
