<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>om birla &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/om-birla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Jun 2024 14:50:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>om birla &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പാർലമെന്റിൽ ഭരണഘടനയ്ക്ക് ജയ് വിളിച്ചുകൂടെ&#8217;; ഓം ബിർളയ്‌ക്കെതിരെ പ്രിയങ്കാ ​ഗാന്ധി&#8217;</title>
		<link>https://www.chandrikadaily.com/lets-shout-yes-to-the-constitution-in-parliament-priyanka-gandhi-against-om-birla.html</link>
					<comments>https://www.chandrikadaily.com/lets-shout-yes-to-the-constitution-in-parliament-priyanka-gandhi-against-om-birla.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 14:50:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[om birla]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[priyanka gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301190</guid>

					<description><![CDATA[പതിനെട്ടാം ലോക്‌സഭാംഗമായി തിരുവനന്തപുരത്തെ കോൺ​ഗ്രസ് എംപി ശശി തരൂർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷ എംപി &#8216;ജയ് സംവിധാൻ&#8217; വിളിച്ചപ്പോൾ എതിർപ്പ് ഉയർന്നതിനെതിരെയാണ് പ്രിയങ്ക രം​ഗത്ത് വന്നിരിക്കുന്നത്.</p>
<p>പതിനെട്ടാം ലോക്‌സഭാംഗമായി തിരുവനന്തപുരത്തെ കോൺ​ഗ്രസ് എംപി ശശി തരൂർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന. ഭരണഘടനയുടെ ഒരു പകർപ്പ് കൈവശം വച്ചുകൊണ്ട് ഇംഗ്ലീഷിലാണ് തരൂർ സത്യപ്രതിജ്ഞ ചെയ്തത്. &#8216;ജയ് സംവിധാൻ&#8217; എന്ന് പറഞ്ഞാണ് അദ്ദേ​​ഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തരൂർ പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ എംപിമാരും ജയ് സംവിധാൻ എന്ന വിളികൾ ഉയർത്തുന്നുണ്ടായിരുന്നു.</p>
<p>ഭരണഘടനയുടെ പേരിൽ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാൽ &#8216;ജയ് സംവിധാൻ&#8217; പറയേണ്ട ആവശ്യമില്ലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇതിനെതിരെ പറഞ്ഞു. സ്പീക്കർ എതിർക്കേണ്ടിയിരുന്നില്ലെന്ന് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ വാദിച്ചു. &#8216;എന്തെല്ലാം എതിർക്കണം, എതിർക്കരുത് എന്നതിനെക്കുറിച്ച് ഉപദേശം നൽകരുത്- ഇരിക്കൂ&#8217;- എന്നായിരുന്നു ഇതിന് സ്പീക്കറുടെ പ്രതികരണം.</p>
<p>&#8216;ഇന്ത്യൻ പാർലമെൻ്റിൽ &#8216;ജയ് സംവിധാൻ&#8217; മുഴക്കിക്കൂടേ? പാർലമെൻ്റിൽ ചട്ട വിരുദ്ധ, ഭരണഘടനാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിൽ നിന്ന് ഭരണപക്ഷത്തുള്ളവരെ തടഞ്ഞില്ല. എന്നാൽ ഒരു പ്രതിപക്ഷ എംപി &#8216;ജയ് സംവിധാൻ&#8217; വിളിച്ചപ്പോൾ എതിർപ്പ് ഉയർന്നു. തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവന്ന ഭരണഘടനാ വിരുദ്ധ വികാരം ഇപ്പോൾ നമ്മുടെ ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്.&#8217;- പ്രിയങ്ക പറഞ്ഞു.</p>
<p>&#8216;പാർലമെന്റ് പ്രവർത്തിക്കുന്നത് തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്, ഓരോ അംഗങ്ങളും ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു, പൗരന്മാരുടെ ജീവനും ജീവിതത്തിനും ഭരണഘടന സംരക്ഷണം നൽകുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദമില്ലാതാക്കാൻ ഇതേ ഭരണഘടനയെ ഇവർ തള്ളിപ്പറയുമോ?&#8217;- പ്രിയങ്ക ചോദിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.</p>
<p>കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും സ്പീക്കർക്കെതിരെ രം​ഗത്ത് വന്നു. &#8216;ഇപ്പോൾ സ്പീക്കർക്ക് പാർലമെൻ്റിൽ &#8216;ജയ് സംവിധാൻ&#8217; പറയുന്നതിൽ പോലും പ്രശ്‌നമുണ്ട്, ഇത് അതിശയകരമാണ്. സഭ നടത്തേണ്ട ഭരണഘടനയുടെ തന്നെ വിജയത്തെ അവർ എതിർക്കുന്നു. അഞ്ച് തവണ എംപിയായ ദീപേന്ദർ ഹൂഡയെ അദ്ദേഹം അധിക്ഷേപിക്കാൻ തുടങ്ങി. ഓം ബിർള 41,974 വോട്ടിന് മാത്രമാണ് വിജയിച്ചത്, ദീപേന്ദർ സിംഗ് ഹൂഡ 3,45,298 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.&#8217;- ശ്രീനേറ്റ് പറഞ്ഞു.</p>
<p>കോൺ​ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ​ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ എംപിമാർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തിനും ഭരണഘടനയ്ക്കും ജയ് വിളിച്ചായിരുന്നു രാഹുലിന്റെയും സത്യപ്രതിജ്ഞ.</p>
<p>18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. രണ്ടു ദിവസത്തെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജൂൺ 26നാണ് ലോക്‌സഭാ സ്പീക്കറിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഓം ബിർള തുടർച്ചയായി രണ്ടാം തവണയും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lets-shout-yes-to-the-constitution-in-parliament-priyanka-gandhi-against-om-birla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓം ബിർള ലോക്സഭാ സ്പീക്കർ</title>
		<link>https://www.chandrikadaily.com/om-birla-lok-sabha-speaker.html</link>
					<comments>https://www.chandrikadaily.com/om-birla-lok-sabha-speaker.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Jun 2024 06:20:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[LOK SABHA]]></category>
		<category><![CDATA[om birla]]></category>
		<category><![CDATA[speaker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301063</guid>

					<description><![CDATA[പ്രതിപക്ഷത്തുനിന്ന് കോണ്&#x200d;ഗ്രസ് എംപി കൊടിക്കുന്നില്&#x200d; സുരേഷാണ് മത്സരിച്ചത്.]]></description>
										<content:encoded><![CDATA[<p>18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്&#x200d;ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്&#x200d;ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിര്&#x200d;ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു.</p>
<p>പിന്നാലെ എന്&#x200d;ഡിഎ സഖ്യകക്ഷികള്&#x200d; പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോണ്&#x200d;ഗ്രസ് എംപി കൊടിക്കുന്നില്&#x200d; സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്&#x200d; പിന്തുണ നല്&#x200d;കിയപ്പോള്&#x200d; ഓം ബിര്&#x200d;ളയ്ക്ക് വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ് പിന്തുണ നല്&#x200d;കി.</p>
<p>തുടര്&#x200d;ച്ചയായി രണ്ടാം തവണയാണ് ഓം ബിര്&#x200d;ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്&#x200d; ആദ്യമായി ലോക്‌സഭാ സ്പീക്കറായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയും ചേര്&#x200d;ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്&#x200d;ളയെ അഭിനന്ദിച്ചു.</p>
<p>അതേസമയം 17ാം ലോക്‌സഭയില്&#x200d; 146 എംപിമാരെ സസ്‌പെന്&#x200d;ഡ് ചെയ്ത ഓം ബിര്&#x200d;ളയുടെ നടപടി വിവാദമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം അദ്ദേഹത്തിനെതിരെ ഉയര്&#x200d;ന്നിരുന്നു. മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടിക്ക് അനുമതി നല്&#x200d;കിയത് ഓം ബിര്&#x200d;ളയായിരുന്നു.</p>
<p>ഡെപ്യൂട്ടി സ്പീക്കര്&#x200d; സ്ഥാനത്തില്&#x200d; ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കര്&#x200d; സ്ഥാനത്തേക്ക് ഓം ബിര്&#x200d;ളക്കെതിരായി മത്സരിക്കാന്&#x200d; ഇന്ത്യ മുന്നണി തീരുമാനിച്ചത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്&#x200d; ആകെ രണ്ട് പ്രാവശ്യം മാത്രമാണ് സ്പീക്കര്&#x200d; സ്ഥാനത്തേയ്ക്ക് മത്സരം നടന്നത്. അവസാനമായി മത്സരം നടന്നത് 1976ല്&#x200d; അടിയന്തരാവസ്ഥ സമയത്താണ്. വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം പതിനെട്ടാമത് ലോക്‌സഭയിലാണ് മൂന്നാമതൊരു മത്സരം നടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/om-birla-lok-sabha-speaker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാർലമെന്&#x200d;റ് വർഷകാല സമ്മേളനം ഇന്ന് തുടങ്ങും; ചൈനീസ് പ്രകോപനവും സാമ്പത്തിക പ്രതിസന്ധിയും ചര്&#x200d;ച്ചയാവും</title>
		<link>https://www.chandrikadaily.com/parliament-live-updates-covid-19-india-china-standoff-economic-downturn-in-focus.html</link>
					<comments>https://www.chandrikadaily.com/parliament-live-updates-covid-19-india-china-standoff-economic-downturn-in-focus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Sep 2020 03:08:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[om birla]]></category>
		<category><![CDATA[Parliament Updates]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152954</guid>

					<description><![CDATA[18 ദിവസ കാലയളവില്&#x200d; ചേരുന്ന സെഷനില്&#x200d; ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്&#x200d; മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഏറ്റെടുത്തിട്ടുണ്ട്. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്&#x200d; പാർലമെന്&#x200d;റിന്&#x200d;റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒക്ടോബര്&#x200d; 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്&#x200d; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്&#x200d;ച്ച തുടങ്ങിയ ചര്&#x200d;ച്ചയാവും. കോവിഡ് നിര്&#x200d;ദേശങ്ങള്&#x200d; കര്&#x200d;ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക.</p>
<p>പാർലമെന്റ് ചരിത്രത്തില്&#x200d; ഇതുവരെ കാണാത്ത വർഷകാല സമ്മേളനമാണ് ഇത്തവണത്തേത്.  വര്&#x200d;ഷകാല പാര്&#x200d;ലമെന്റ് സെഷനില്&#x200d; 65 വയസിനു മുകളില്&#x200d; പ്രായമുള്ള എംപിമാര്&#x200d; പങ്കെടുക്കാന്&#x200d; സാധ്യതയില്ലെന്ന് റിപ്പോര്&#x200d;ട്ട്. വീണ്ടും ഐംസില്&#x200d; അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്&#x200d; ഗാന്ധി തുടങ്ങിയവരും സെക്ഷനില്&#x200d; ഹാജരാവില്ല.</p>
<p>സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്&#x200d; അഞ്ച് ലോക്‌സഭാ എംപിമാര്&#x200d;ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്&#x200d;ട്ട്. പാര്&#x200d;ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായ രാജ്യസഭയിലേയും ലോക്‌സഭയിലേയും അംഗങ്ങള്&#x200d; നിര്&#x200d;ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിര്&#x200d;ദേശമുണ്ടായിരുന്നു. ഏതൊക്കെ എംപിമാര്&#x200d;ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.</p>
<p>17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്&#x200d; 14 ന് തുടക്കമാവുന്നത്.  കോവിഡ് നിർദേശങ്ങള്&#x200d; പാലിച്ച് സീറ്റുകള്&#x200d; ക്രമീകരിച്ചിട്ടുള്ളതിനാല്&#x200d; 9 മണി മുതല്&#x200d; 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്&#x200d; 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്&#x200d; രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്&#x200d; ചേരുന്ന സെഷനില്&#x200d; ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്&#x200d; മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഏറ്റെടുത്തിട്ടുണ്ട്. ഇരു സഭകളും മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖർജി അടക്കമുള്ള അന്തരിച്ച നേതാക്കള്&#x200d;ക്ക് അനുശോചനം രേഖപ്പെടുത്തും.</p>
<p>അതേസമയം, പാര്&#x200d;ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്&#x200d; മുന്&#x200d;പെങ്കിലും പരിശോധന പൂര്&#x200d;ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. പാര്&#x200d;ലമെന്റ് വീണ്ടും ചേരുമ്പോള്&#x200d; ഫേസ് മാസ്‌ക്, സാമൂഹിക അകലം ഉള്&#x200d;പ്പെടെയുള്ള കൊവിഡ് സുരക്ഷാ മാനഗണ്ഡങ്ങള്&#x200d; പാലിക്കണമെന്നായിരുന്നു സ്പീക്കറിടെ നിര്&#x200d;ദ്ദേശം. പാര്&#x200d;ലമെന്റ് സമ്മേളനത്തിന് എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് പരിശോധനയ്ക്ക് വിധേയമാകണമെന്നും കൊവിഡ് നെഗറ്റീസ് സര്&#x200d;ട്ടിഫിക്കറ്റ് കരുതണമെന്നും നിര്&#x200d;ദ്ദേശമുണ്ട്. പേപ്പര്&#x200d; ഉപയോഗം അനുകരിക്കാനുള്ള ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്നും എംപിമാര്&#x200d; അവരുടെ സാന്നിധ്യം ഡിജിറ്റലായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്&#x200d; സുഗമമായി നടത്തുന്നതിന് സ്‌ക്രീന്&#x200d; എല്&#x200d;ഇഡികള്&#x200d; സ്ഥാപിക്കും. അറകള്&#x200d; ശുചിത്വവല്&#x200d;ക്കരിക്കുമെന്നും കോവിഡ് -19 നായി എംപിഎസ് ആര്&#x200d;ടി-പിസിആര്&#x200d; പരിശോധനയ്ക്ക് വിധേയമാകുമെന്നും ലോക്‌സഭാ സ്പീക്കര്&#x200d; പറഞ്ഞു. ലോക്സഭാ ഹാളില്&#x200d; 257യും, ലോക്സഭാ ഗാലറിയില്&#x200d; 172യും, രാജ്യസഭയില്&#x200d; 60തും, രാജ്യസഭ ഗാലറിയില്&#x200d; 51ന്നും അംഗങ്ങള്&#x200d; ഇരിക്കുമെന്ന് ബിര്&#x200d;ള പറഞ്ഞു.</p>
<p>രാജ്യസഭയില്&#x200d; ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും.എന്&#x200d;ഡിഎ സ്ഥാനാർഥി ജെഡിയു എംപി ഹരിവംശ് നാരായണനാണ്. ബിജെഡി, വൈഎസ്ആര്&#x200d; കോൺഗ്രസ്, ടിആര്&#x200d;എസ് എന്നിവയുടെ വോട്ടോടെ ജയിച്ചേക്കും. ആർജെഡി എം പി മനോജ് ജായാണ് പ്രതിപക്ഷ സ്ഥാനാർഥി.</p>
<p>അതേസമയം, ജിഡിപിയുടെ തകര്&#x200d;ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രീതിയാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെത്. ചോദ്യോത്തരവേള വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് വിട്ടുവീഴ്ച്ചനല്&#x200d;കാത്ത ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ല. ശൂന്യവേളയില്&#x200d; അംഗങ്ങള്&#x200d;ക്ക് ചോദ്യങ്ങള്&#x200d; ചോദിക്കാനുള്ള അവസരമുണ്ടാകില്ലെന്നും എന്നാല്&#x200d; രേഖാമൂലമുള്ള ചോദ്യങ്ങള്&#x200d;ക്ക് മറുപടിയുണ്ടാകുമെന്നും സ്പീക്കര്&#x200d; അറിയിച്ചു. ശൂന്യവേള മുപ്പത് മിനിറ്റാക്കി കുറച്ചതായും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്&#x200d; തീരുമാനിച്ചതെന്നും, സെപ്റ്റംബര്&#x200d; 14 മുതല്&#x200d; ആരംഭിക്കുന്ന വര്&#x200d;ഷകാല സമ്മേളനത്തെ കുറിച്ച് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ലോകസഭാ സ്പീക്കര്&#x200d; വ്യക്തമാക്കി.</p>
<p>ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടും ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ള വ്യക്താമായ മറുപടി നല്&#x200d;കിയില്ല. ഡെപ്യൂട്ടി സ്പീക്കര്&#x200d; തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെ കുറിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോള്&#x200d;, താനല്ല അത് തെരഞ്ഞെടുക്കേണ്ടതെന്നും സര്&#x200d;ക്കാറും സഭയുമാണത് തീരുമാനിക്കേണ്ടതെന്നുമാണ് ബിര്&#x200d;ള പറഞ്ഞത്. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി സ്പീക്കര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്&#x200d; സഭാ നടപടികള്&#x200d; നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-live-updates-covid-19-india-china-standoff-economic-downturn-in-focus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ഷകാല പാര്&#x200d;ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കം; പ്രതിഷേധത്തിനുറച്ച് പ്രതിപക്ഷം-മുതിര്&#x200d;ന്ന അംഗങ്ങള്&#x200d; പങ്കെടുത്തേക്കില്ല</title>
		<link>https://www.chandrikadaily.com/parliaments-monsoon-session-to-begin-tomorrow-47-items-to-be-taken-up-during-18-sittings.html</link>
					<comments>https://www.chandrikadaily.com/parliaments-monsoon-session-to-begin-tomorrow-47-items-to-be-taken-up-during-18-sittings.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Sep 2020 14:49:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[om birla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152863</guid>

					<description><![CDATA[ജിഡിപിയുടെ തകര്&#x200d;ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രീതിയാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്&#x200d; നാളെ തുടങ്ങുന്ന വര്&#x200d;ഷകാല പാര്&#x200d;ലമെന്റ് സെഷനില്&#x200d; 65 വയസിനു മുകളില്&#x200d; പ്രായമുള്ള എംപിമാര്&#x200d; പങ്കെടുക്കാന്&#x200d; സാധ്യതയില്ലെന്ന് റിപ്പോര്&#x200d;ട്ട്. പകര്&#x200d;ച്ചവ്യാധി സമയത്ത് മണ്&#x200d;സൂണ്&#x200d; സെഷന്&#x200d; നടത്തുന്നത് ഒരു വെല്ലുവിളിയാണെന്നായിരുന്നു, ഇന്നലെ വാര്&#x200d;ത്താസമ്മേശനത്തില്&#x200d; സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ള വ്യക്തമാക്കിയത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്&#x200d; നിറവേറ്റേണ്ടതിനാല്&#x200d; കോവിഡ് മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കനുസൃതമായാലും സെഷന്&#x200d; നടത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d;, 785 അംഗങ്ങളുള്ള പാര്&#x200d;ലമെന്റില്&#x200d; 200 ഓളം അംഗങ്ങള്&#x200d; 65 വയസിനു മുകളില്&#x200d; ഉള്ളവരാണെന്ന് എന്&#x200d;ഡിടിവിയുടെ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. രാജ്യസഭയിലെ 240 എംപിമാരില്&#x200d; 97 പേര്&#x200d; 65 വയസിനു മുകളിലുള്ളവരാണ്. ഇതില്&#x200d; 20 പേര്&#x200d; 80 വയസിനു മുകളിലുള്ളവരാണ്. ഇതില്&#x200d; മുതിര്&#x200d;ന്ന അംഗങ്ങളായ ഡോ മന്&#x200d;മോഹന്&#x200d; സിങ്- 87, എകെ ആന്റണി-82 എന്നിങ്ങനെയാണ് പ്രായം, റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>ലോക്സഭയില്&#x200d; 130 എംപിമാര്&#x200d; 65 വയസിനു മുകളിലുള്ളവരാണ്. അതില്&#x200d; 30 പേര്&#x200d; 75 വയസിനു മുകളിലുള്ളവരും ഒരാള്&#x200d;ക്ക് 90 വയസുമാണ് പ്രായം. നിലവില്&#x200d; ഇരുസഭകളിലുമായി ആഭ്യന്ത്രര മന്ത്രി അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിസഭയിലെ ഏഴ് മന്ത്രിമാര്&#x200d;ക്കും രണ്ട് ഡസണില്&#x200d; അധികം എംപിമാര്&#x200d;ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരു ലോക്സഭാ എംപി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നെന്നും റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാണിക്കുന്നു.</p>
<p>സെപ്തംബര്&#x200d; 14ന് മുതല്&#x200d; ഒക്ടോബര്&#x200d; 1 വരെ നീളുന്ന സഭാ സെക്ഷന്&#x200d; മുതിര്&#x200d;ന്ന അംഗങ്ങളില്&#x200d; ആശങ്ക ഉളവാക്കിയാതായാണ് റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നത്. ഇതിനാല്&#x200d; തന്നെ മുതിര്&#x200d;ന്ന അംഗങ്ങളില്&#x200d; പലരും സെക്ഷനില്&#x200d; പങ്കെടുത്തേക്കില്ലെന്നും റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു.  17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്&#x200d; 14 ന് തുടക്കമാവുന്നത്.  18 ദിവസ കാലയളവില്&#x200d; ചേരുന്ന സെഷനില്&#x200d; ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്&#x200d; മണ്&#x200d;സൂണ്&#x200d; സെഷനില്&#x200d; ഏറ്റെടുത്തിട്ടുണ്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Discussed issues relating to Legislative Business &amp; other matters to be taken up in <a href="https://twitter.com/hashtag/MonsoonSession?src=hash&amp;ref_src=twsrc%5Etfw">#MonsoonSession</a> with Party Leaders. All leaders extended their support for smooth functioning of House, with all health and security protocols, for people’s welfare &amp; securing national interest. <a href="https://t.co/D9kr0fV5Mw">pic.twitter.com/D9kr0fV5Mw</a></p>
<p>&mdash; Lok Sabha Speaker (@loksabhaspeaker) <a href="https://twitter.com/loksabhaspeaker/status/1305054948044931072?ref_src=twsrc%5Etfw">September 13, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്&#x200d; അഞ്ച് ലോക്‌സഭാ എംപിമാര്&#x200d;ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്&#x200d;ട്ട്. പാര്&#x200d;ലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായ രാജ്യസഭയിലേയും ലോക്‌സഭയിലേയും അംഗങ്ങള്&#x200d; നിര്&#x200d;ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിര്&#x200d;ദേശമുണ്ടായിരുന്നു. ഏതൊക്കെ എംപിമാര്&#x200d;ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.</p>
<p>എന്നാല്&#x200d;, പശ്ചിമ ബംഗാളിലെ ബലുര്&#x200d;ഘട്ട് ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിക്കുന്ന ബിജെപി എംപി സുകന്ത മജുംദാര്&#x200d;, ജല്&#x200d;പായ്ഗുരി ബിജെപി എംപി ജയന്ത റോയ്, ബിജെപിയുടെ ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്&#x200d;ജി എന്നിവര്&#x200d;ക്ക് കഴിഞ്ഞ ദിവസങ്ങളില്&#x200d; രോഗം സ്ഥിരീകരിച്ചതായി റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. സുകന്ത മജുംദാര്&#x200d; തന്റെ ട്വിറ്റര്&#x200d; അക്കൗണ്ടിലൂടെയാണ് രോഗവിവരം അറിയിച്ചത്.</p>
<p>പാര്&#x200d;ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്&#x200d; മുന്&#x200d;പെങ്കിലും പരിശോധന പൂര്&#x200d;ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. പാര്&#x200d;ലമെന്റ് വീണ്ടും ചേരുമ്പോള്&#x200d; ഫേസ് മാസ്‌ക്, സാമൂഹിക അകലം ഉള്&#x200d;പ്പെടെയുള്ള കൊവിഡ് സുരക്ഷാ മാനഗണ്ഡങ്ങള്&#x200d; പാലിക്കണമെന്നായിരുന്നു സ്പീക്കറിടെ നിര്&#x200d;ദ്ദേശം. പാര്&#x200d;ലമെന്റ് സമ്മേളനത്തിന് എത്തുന്നതിന് മൂന്ന് ദിവസം മുമ്പ് പരിശോധനയ്ക്ക് വിധേയമാകണമെന്നും കൊവിഡ് നെഗറ്റീസ് സര്&#x200d;ട്ടിഫിക്കറ്റ് കരുതണമെന്നും നിര്&#x200d;ദ്ദേശമുണ്ട്. പേപ്പര്&#x200d; ഉപയോഗം അനുകരിക്കാനുള്ള ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്നും എംപിമാര്&#x200d; അവരുടെ സാന്നിധ്യം ഡിജിറ്റലായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്&#x200d; സുഗമമായി നടത്തുന്നതിന് സ്‌ക്രീന്&#x200d; എല്&#x200d;ഇഡികള്&#x200d; സ്ഥാപിക്കും. അറകള്&#x200d; ശുചിത്വവല്&#x200d;ക്കരിക്കുമെന്നും കോവിഡ് -19 നായി എംപിഎസ് ആര്&#x200d;ടി-പിസിആര്&#x200d; പരിശോധനയ്ക്ക് വിധേയമാകുമെന്നും ലോക്‌സഭാ സ്പീക്കര്&#x200d; പറഞ്ഞു. ലോക്സഭാ ഹാളില്&#x200d; 257യും, ലോക്സഭാ ഗാലറിയില്&#x200d; 172യും, രാജ്യസഭയില്&#x200d; 60തും, രാജ്യസഭ ഗാലറിയില്&#x200d; 51ന്നും അംഗങ്ങള്&#x200d; ഇരിക്കുമെന്ന് ബിര്&#x200d;ള പറഞ്ഞു.</p>
<p>അതേസമയം, ജിഡിപിയുടെ തകര്&#x200d;ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രീതിയാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെത്. ചോദ്യോത്തരവേള വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് വിട്ടുവീഴ്ച്ചനല്&#x200d;കാത്ത ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ല. ശൂന്യവേളയില്&#x200d; അംഗങ്ങള്&#x200d;ക്ക് ചോദ്യങ്ങള്&#x200d; ചോദിക്കാനുള്ള അവസരമുണ്ടാകില്ലെന്നും എന്നാല്&#x200d; രേഖാമൂലമുള്ള ചോദ്യങ്ങള്&#x200d;ക്ക് മറുപടിയുണ്ടാകുമെന്നും സ്പീക്കര്&#x200d; അറിയിച്ചു. ശൂന്യവേള മുപ്പത് മിനിറ്റാക്കി കുറച്ചതായും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്&#x200d; തീരുമാനിച്ചതെന്നും, സെപ്റ്റംബര്&#x200d; 14 മുതല്&#x200d; ആരംഭിക്കുന്ന വര്&#x200d;ഷകാല സമ്മേളനത്തെ കുറിച്ച് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ലോകസഭാ സ്പീക്കര്&#x200d; വ്യക്തമാക്കി.</p>
<p>ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടും ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ള വ്യക്താമായ മറുപടി നല്&#x200d;കിയില്ല. ഡെപ്യൂട്ടി സ്പീക്കര്&#x200d; തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെ കുറിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോള്&#x200d;, താനല്ല അത് തെരഞ്ഞെടുക്കേണ്ടതെന്നും സര്&#x200d;ക്കാറും സഭയുമാണത് തീരുമാനിക്കേണ്ടതെന്നുമാണ് ബിര്&#x200d;ള പറഞ്ഞത്. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി സ്പീക്കര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്&#x200d; സഭാ നടപടികള്&#x200d; നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliaments-monsoon-session-to-begin-tomorrow-47-items-to-be-taken-up-during-18-sittings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യോത്തരവേളയില്ല; പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്&#x200d; ഓം ബിര്&#x200d;ള- ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുപ്പിലും മറുപടിയില്ല</title>
		<link>https://www.chandrikadaily.com/house-govt-to-take-call-on-dy-speaker-election-ls-speaker-om-birla.html</link>
					<comments>https://www.chandrikadaily.com/house-govt-to-take-call-on-dy-speaker-election-ls-speaker-om-birla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Sep 2020 14:10:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp agenda]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[deputy speaker]]></category>
		<category><![CDATA[loksabha speaker]]></category>
		<category><![CDATA[om birla]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[parliament election]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152067</guid>

					<description><![CDATA[ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി സ്പീക്കര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്&#x200d; സഭാ നടപടികള്&#x200d; നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജിഡിപിയുടെ തകര്&#x200d;ച്ചയും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന കാലത്ത് ചേരുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ചോദ്യോത്തരവേള ഒഴുവാക്കിയ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ കേന്ദ്ര സര്&#x200d;ക്കാര്&#x200d;.</p>
<p>ചോദ്യോത്തരവേള വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് വിട്ടുവീഴ്ച്ചനല്&#x200d;കാത്ത ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ല. ശൂന്യവേളയില്&#x200d; അംഗങ്ങള്&#x200d;ക്ക് ചോദ്യങ്ങള്&#x200d; ചോദിക്കാനുള്ള അവസരമുണ്ടാകില്ലെന്നും എന്നാല്&#x200d; രേഖാമൂലമുള്ള ചോദ്യങ്ങള്&#x200d;ക്ക് മറുപടിയുണ്ടാകുമെന്നും സ്പീക്കര്&#x200d; അറിയിച്ചു. ശൂന്യവേള മുപ്പത് മിനിറ്റാക്കി കുറച്ചതായും കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്&#x200d; തീരുമാനിച്ചതെന്നും, സെപ്റ്റംബര്&#x200d; 14 മുതല്&#x200d; ആരംഭിക്കുന്ന വര്&#x200d;ഷകാല സമ്മേളനത്തെ കുറിച്ച് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ലോകസഭാ സ്പീക്കര്&#x200d; വ്യക്തമാക്കി.</p>
<p>ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടും ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ള വ്യക്താമായ മറുപടി നല്&#x200d;കിയില്ല. കോവിഡ് -19 കാരണം ഒരു വെല്ലുവിളിയായാണ് ഈ വര്&#x200d;ഷം മണ്&#x200d;സൂണ്&#x200d; സെഷന്&#x200d; നടത്തുന്നതെന്നും അത് ചരിത്രപരമാകുമെന്നും ബിര്&#x200d;ള പറഞ്ഞു.</p>
<p>&#8216;പകര്&#x200d;ച്ചവ്യാധി സമയത്ത് മണ്&#x200d;സൂണ്&#x200d; സെഷന്&#x200d; നടത്തുന്നത് ഒരു വെല്ലുവിളിയായിരുന്നു, പക്ഷേ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്&#x200d; ഞങ്ങള്&#x200d; നിറവേറ്റേണ്ടതുണ്ട്. പാര്&#x200d;ലമെന്റ് കൂടുതല്&#x200d; ഉത്തരവാദിത്തവും ജനങ്ങളോട് ഉത്തരവാദിത്തവും പുലര്&#x200d;ത്തണമെന്ന് ഞങ്ങള്&#x200d; ആഗ്രഹിക്കുന്നു,&#8217; ഓം ബിര്&#x200d;ള പറഞ്ഞു. പകര്&#x200d;ച്ചവ്യാധിയുടെ പശ്ചാത്തലത്തില്&#x200d; പുറപ്പെടുവിച്ച മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കനുസൃതമായി സെഷന്&#x200d; നടത്താനാണ് ഞങ്ങളുടെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പേപ്പര്&#x200d; ഉപയോഗം അനുകരിക്കാനുള്ള ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്നും എംപിമാര്&#x200d; അവരുടെ സാന്നിധ്യം ഡിജിറ്റലായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്&#x200d; സുഗമമായി നടത്തുന്നതിന് സ്‌ക്രീന്&#x200d; എല്&#x200d;ഇഡികള്&#x200d; സ്ഥാപിക്കും. അറകള്&#x200d; ശുചിത്വവല്&#x200d;ക്കരിക്കുമെന്നും കോവിഡ് -19 നായി എംപിഎസ് ആര്&#x200d;ടി-പിസിആര്&#x200d; പരിശോധനയ്ക്ക് വിധേയമാകുമെന്നും ലോക്‌സഭാ സ്പീക്കര്&#x200d; പറഞ്ഞു. ലോക്സഭാ ഹാളില്&#x200d; 257യും, ലോക്സഭാ ഗാലറിയില്&#x200d; 172യും, രാജ്യസഭയില്&#x200d; 60തും, രാജ്യസഭ ഗാലറിയില്&#x200d; 51ന്നും അംഗങ്ങള്&#x200d; ഇരിക്കുമെന്ന് ബിര്&#x200d;ള പറഞ്ഞു.</p>
<p>അതേസമയം, ഡെപ്യൂട്ടി സ്പീക്കര്&#x200d; തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തെ കുറിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചപ്പോള്&#x200d;, താനല്ല അത് തെരഞ്ഞെടുക്കേണ്ടതെന്നും സര്&#x200d;ക്കാറും സഭയുമാണത് തീരുമാനിക്കേണ്ടതെന്നുമാണ് ബിര്&#x200d;ള പറഞ്ഞത്. ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി സ്പീക്കര്&#x200d;ക്ക് കത്ത് നല്&#x200d;കിയിരുന്നു. സ്പീക്കറുടെ അസാന്നിധ്യത്തില്&#x200d; സഭാ നടപടികള്&#x200d; നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം അടുത്തകാലത്തെങ്ങും ഇത്രയും വൈകിയിട്ടില്ലെന്ന് കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. പാര്&#x200d;ലമെന്റിന്റെ മണ്&#x200d;സൂണ്&#x200d; സമ്മേളനം സെപ്റ്റംബര്&#x200d; 14 മുതല്&#x200d; ഒക്ടോബര്&#x200d; 1 വരെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/house-govt-to-take-call-on-dy-speaker-election-ls-speaker-om-birla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്&#x200d; നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്&#x200d;ള ലോക്‌സഭ സ്പീക്കറായേക്കും</title>
		<link>https://www.chandrikadaily.com/loksabha-speaker-ombirla-in-rajasthan-news.html</link>
					<comments>https://www.chandrikadaily.com/loksabha-speaker-ombirla-in-rajasthan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jun 2019 07:25:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[loksabha speaker]]></category>
		<category><![CDATA[om birla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130420</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജസ്ഥാനില്&#x200d; നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്&#x200d;ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാജസ്ഥാനിലെ കോട്ടയില്&#x200d; നിന്നുള്ള എം.പി യാണ് ഓം ബിര്&#x200d;ള. നേരത്തെ രാജസ്ഥാന്&#x200d; മന്ത്രിസഭയില്&#x200d; അംഗമായിരുന്നു ഓംബിര്&#x200d;ള. എന്&#x200d;.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്&#x200d; തന്നെ എളുപ്പത്തില്&#x200d; തന്നെ തെരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാല്&#x200d; നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. അതേസമയം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയില്&#x200d; തുടരും. ഒഡീഷയില്&#x200d; നിന്നുള്ള എംപിമാരാണ് ഇന്നലെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: രാജസ്ഥാനില്&#x200d; നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്&#x200d;ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.  രാജസ്ഥാനിലെ കോട്ടയില്&#x200d; നിന്നുള്ള എം.പി യാണ് ഓം ബിര്&#x200d;ള. നേരത്തെ രാജസ്ഥാന്&#x200d; മന്ത്രിസഭയില്&#x200d; അംഗമായിരുന്നു ഓംബിര്&#x200d;ള.</p>



<p>എന്&#x200d;.ഡി.എ ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്&#x200d; തന്നെ എളുപ്പത്തില്&#x200d; തന്നെ തെരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാല്&#x200d; നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. അതേസമയം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയില്&#x200d; തുടരും. ഒഡീഷയില്&#x200d; നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്&#x200d;, പഞ്ചാബ്, രാജസ്ഥാന്&#x200d;, ഉത്തര്&#x200d;പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്&#x200d; തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ശശി തരൂര്&#x200d; എംപിയും  സോണിയ ഗാന്ധിയും ഇന്നായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loksabha-speaker-ombirla-in-rajasthan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
