<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>oman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/oman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 18:21:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>oman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-beat-oman-in-emerging-stars-asia-cup.html</link>
					<comments>https://www.chandrikadaily.com/india-beat-oman-in-emerging-stars-asia-cup.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 18:21:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Emerging Stars Asia Cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364243</guid>

					<description><![CDATA[ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.]]></description>
										<content:encoded><![CDATA[<p>എമേര്&#x200d;ജിങ് സ്റ്റാര്&#x200d;സ് ഏഷ്യ കപ്പില്&#x200d; ഒമാനെ തകര്&#x200d;ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്&#x200d; നേടിയ 135 റണ്&#x200d;സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്&#x200d; മറികടന്നു. ഇന്ത്യക്കായി ഹര്&#x200d;ഷ് ദുബെ 44 പന്തില്&#x200d; 7 ഫോറും ഒരു സിക്‌സും ഉള്&#x200d;പ്പടെ 53 റണ്&#x200d;സുമായി അര്&#x200d;ധ സെഞ്ച്വറി നേടി.</p>
<p>ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്&#x200d; ബാറ്റര്&#x200d; വസിം അലിയുടെ അര്&#x200d;ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്&#x200d;ജ്പ്നീത് സിങ്, സുയാഷ് ശര്&#x200d;മ എന്നിവര്&#x200d; രണ്ടും ഹര്&#x200d;ഷ് ദുബെ, വൈശാഖ് വിജയകുമാര്&#x200d;, നമാന്&#x200d; ദിര്&#x200d; എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്&#x200d; ദിര്&#x200d; വൈഭവ് സൂര്യവന്&#x200d;ശിയുമായി ചേര്&#x200d;ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോര്&#x200d; 12 ല്&#x200d; നില്&#x200d;ക്കെ അനാവശ്യ ഷോട്ടിന് മുതിര്&#x200d;ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്&#x200d; വധേര 24 പന്തില്&#x200d; 23 റണ്&#x200d;സ് നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-beat-oman-in-emerging-stars-asia-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ഇ​സ്രായേലിനുമേൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം&#8217;: ഒ​മാ​ൻ</title>
		<link>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html</link>
					<comments>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Nov 2025 06:24:49 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364121</guid>

					<description><![CDATA[ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്]]></description>
										<content:encoded><![CDATA[<p>മ​സ്‌​ക​ത്ത്: ഫ​ല​സ്തീ​നി​ലെ വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​നു​മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഫ​ല​സ്തീ​നി​ലെ പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വെ​ടി​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മ​ണെ​ന്നും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. ഒ​മാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി മി​ഷ​നു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളു​ടെ​യും മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡി​പ്ലോ​മാ​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ആ​റാം വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ​ല​സ്തീ​ൻ​പ്ര​ദേ​ശ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഗ​സ്സ​യി​ലെ ദു​ര​വ​സ്ഥ​യും യോ​ഗം ച​ർ​ച്ച ചെ​യ്തു.</p>
<p>ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യു​ള്ള മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക, ഖ​ത്ത​ർ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ ഇ​സ്രാ​യേ​ൽ ഈ ​വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ആ​വ​ർ​ത്തി​ച്ച് ലം​ഘി​ച്ചു. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര​സ​മൂ​ഹം ഇ​സ്രാ​യേ​ലി​ന്മേ​ൽ ഫ​ല​പ്ര​ദ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.</p>
<p>പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ഭാ​വി​യി​ലു​ള്ള ഏ​ത് രാ​ഷ്ട്രീ​യ​പ്ര​ക്രി​യ​യി​ലും പാ​ല​സ്തീ​ൻ ജ​ന​ത​യു​ടെ യ​ഥാ​ർ​ഥ പ്രാ​തി​നി​ധി​ത്യം ഉ​റ​പ്പാ​ക്ക​ണം. ഗ​സ്സ​യു​ടെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് ക്ര​മീ​ക​ര​ണ​വും പു​റ​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഫ​ല​സ്തീ​നി​യ​ൻ വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യും ആ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
<p>ഫ​ല​സ്തീ​ൻ രാ​ജ്യ​ത്തെ അ​ധീ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക​ന​ട​പ​ടി​ക​ൾ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഫ​ല​സ്തീ​നെ പൂ​ർ​ണ ന​യ​ത​ന്ത്ര അം​ഗീ​കാ​ര​മു​ള്ള രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​മാ​ന്റെ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം, ഇ​ത് ഫ​ല​സ്തീ​നി​ക​ളു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ​യും സ്വ​ത​ന്ത്ര രാ​ഷ്ട്ര​സ്ഥാ​പ​നം എ​ന്ന ല​ക്ഷ്യ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന ആ​ഗോ​ള ഭൂ​രി​പ​ക്ഷ​ത്തി​ന്റെ നി​ല​പാ​ട് ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.</p>
<p>സി​വി​ൽ, രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ഉ​ട​മ്പ​ടി​യെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അം​ഗീ​ക​രി​ച്ച തീ​രു​മാ​ന​ത്തെ മ​നു​ഷ്യാ​വ​കാ​ശ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ഒ​മാ​ൻ ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി മ​ന്ത്രി വി​ല​യി​രു​ത്തി.</p>
<p>മേ​ഖ​ല​യി​ലെ സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ദേ​ശീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഒ​മാ​ൻ മി​ഷ​ൻ 2040 പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ന്റെ ല​ക്ഷ്യം.രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അം​ബാ​സ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, യു​ക്രെ​യ്ൻ എം​ബ​സി​ക​ളും ലോ​ക​ബാ​ങ്ക് ഓ​ഫി​സും ഒ​മാ​നി​ൽ തു​റ​ന്ന​ത് അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു.</p>
<p>അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​രം, നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം, സം​യു​ക്ത പ​ദ്ധ​തി​ക​ൾ, സാ​ങ്കേ​തി​ക പു​രോ​ഗ​തി, ഗ്രീ​ൻ ട്രാ​ൻ​സി​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​ൻ മി​ഷ​ൻ 2040 ന്റെ ​സ​മീ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ജീ​വി​ക്കാ​നും തൊ​ഴി​ൽ ചെ​യ്യാ​നും നി​ക്ഷേ​പി​ക്കാ​നും ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​കാ​ൻ ഒ​മാ​ൻ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-community-should-put-pressure-on-israel-to-uphold-ceasefire-in-palestine-oman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി</title>
		<link>https://www.chandrikadaily.com/1american-ship-catches-fire-in-the-sea-of-%e2%80%8b%e2%80%8boman.html</link>
					<comments>https://www.chandrikadaily.com/1american-ship-catches-fire-in-the-sea-of-%e2%80%8b%e2%80%8boman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Jun 2025 09:00:10 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344926</guid>

					<description><![CDATA[മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു [&#8230;]]]></description>
										<content:encoded><![CDATA[<p>മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.</p>
<p>ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.</p>
<p>അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ &#8211; ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1american-ship-catches-fire-in-the-sea-of-%e2%80%8b%e2%80%8boman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്&#x200d; പെട്ടു; മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/the-vehicle-in-which-the-umrah-group-was-traveling-met-with-an-accident-three-deaths.html</link>
					<comments>https://www.chandrikadaily.com/the-vehicle-in-which-the-umrah-group-was-traveling-met-with-an-accident-three-deaths.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Mar 2025 19:12:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[umrah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336570</guid>

					<description><![CDATA[ശിഹാബിന്റെ ഭാര്യ സഹല (30) മകള്&#x200d; ആലിയാ (7) മിസ് അബിന്റെ മകന്&#x200d; ദഖ് വാന്&#x200d; എന്നിവരാണ് മരിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ്, കണ്ണൂര്&#x200d; കൂത്തുപറമ്പ് മമ്പ്രം സ്വദേശി മിസ്അ ബ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് ഞായറാഴ്ച രാവിലെ ഒമാന്&#x200d;-സൗദി അതിര്&#x200d;ത്തിയില്&#x200d; അപകടത്തില്&#x200d; പെട്ടത്.</p>
<p>ശിഹാബിന്റെ ഭാര്യ സഹല (30) മകള്&#x200d; ആലിയാ (7) മിസ് അബിന്റെ മകന്&#x200d; ദഖ് വാന്&#x200d; എന്നിവരാണ് മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-vehicle-in-which-the-umrah-group-was-traveling-met-with-an-accident-three-deaths.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശവ്വാൽപ്പിറ കണ്ടില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച</title>
		<link>https://www.chandrikadaily.com/1eid-in-oman-will-be-on-monday.html</link>
					<comments>https://www.chandrikadaily.com/1eid-in-oman-will-be-on-monday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 29 Mar 2025 15:20:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[perunnal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336449</guid>

					<description><![CDATA[മസ്കത്ത്​: ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മസ്കത്ത്​: ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. വിശുദ്ധമാസം 30ഉം പൂർത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1eid-in-oman-will-be-on-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/eid-holiday-declared-in-oman.html</link>
					<comments>https://www.chandrikadaily.com/eid-holiday-declared-in-oman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Mar 2025 13:16:07 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[holiday]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[ramadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335346</guid>

					<description><![CDATA[മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാ​ഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോ​ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോ​ഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും]]></description>
										<content:encoded><![CDATA[<p>മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാ​ഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോ​ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോ​ഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-holiday-declared-in-oman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/ramadan-working-hours-announced-in-oman.html</link>
					<comments>https://www.chandrikadaily.com/ramadan-working-hours-announced-in-oman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Feb 2025 11:05:36 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[ramadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331413</guid>

					<description><![CDATA[ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുടർച്ചയായി 5 മണിക്കൂറായിരിക്കും.]]></description>
										<content:encoded><![CDATA[<p>ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ മുസ്‌ലിം ജീവനക്കാരുടെ പ്രവൃത്തി സമയം പ്രതിദിനം 6 മണിക്കൂറായിരിക്കും. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സാധ്യമാകുന്നിടത്ത് ഫ്‌ളക്‌സിബിൾ പ്രവർത്തന ക്രമീകരണങ്ങളും വിദൂര ജോലിയും സ്വീകരിക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിച്ചു.</p>
<p>അതേസമയം, ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുടർച്ചയായി 5 മണിക്കൂറായിരിക്കും.</p>
<p>യൂണിറ്റ് മേധാവികൾക്ക് സൗകര്യമുള്ള പ്രവൃത്തി സമയ സംവിധാനം നടപ്പാക്കാൻ അധികാരമുണ്ട്, ഇത് ജീവനക്കാർക്ക് രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അവരുടെ വരവ്, പുറപ്പെടൽ സമയം ക്രമീകരിക്കാൻ അനുവദിക്കുന്നു. ഇത് ഷെഡ്യൂൾ ചെയ്ത മൊത്തം പ്രവൃത്തി സമയത്തിനും യൂണിറ്റിന്റെ പ്രവർത്തന ആവശ്യങ്ങൾക്കും അനുസൃതമായിരിക്കണം.</p>
<p>വിദൂര ജോലി സാധ്യമാകുന്ന ചില തസ്തികകളിൽ, യൂണിറ്റ് മേധാവിയുടെ അംഗീകാരത്തോടെ വിദൂര ജോലി സംവിധാനവും നടപ്പാക്കും. എന്നാൽ കാര്യക്ഷമമായ സേവന വിതരണം ഉറപ്പാക്കാൻ, ഏതൊരു യൂണിറ്റിലെയും 50 ശതമാനത്തിൽ കുറയാത്ത ജീവനക്കാരുടെ സാന്നിധ്യം ജോലിസ്ഥലത്ത് ആവശ്യമാണ്.</p>
<p>റമദാനിലെ ആത്മീയവും മതപരവുമായ ആചാരങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം സന്തുലിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുക എന്നതാണ് ഈ ക്രമീകരണം ലക്ഷ്യമിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramadan-working-hours-announced-in-oman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂര്&#x200d; സ്വദേശി ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ഒമാനിൽ നിര്യാതനായി</title>
		<link>https://www.chandrikadaily.com/a-native-of-kannur-passed-away-in-oman-due-to-a-heart-attack.html</link>
					<comments>https://www.chandrikadaily.com/a-native-of-kannur-passed-away-in-oman-due-to-a-heart-attack.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 11:07:58 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur native]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[passed away]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327927</guid>

					<description><![CDATA[കുറിച്ചിയില്&#x200d; ആയിഷാ മഹലിലെ ജലാലുദ്ധീന്&#x200d; ഖദീജാ ദമ്പതികളുടെ മകനാണ്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; സ്വദേശി ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ഒമാനിൽ നിര്യാതനായി. തലശ്ശേരി പുന്നോല്&#x200d; സ്വദേശി മുഹമ്മദ് ജസ്ബീര്&#x200d; ആണ്‌ മസ്കത്ത് മൊബേലയില്&#x200d; മരിച്ചത്.</p>
<p>കുറിച്ചിയില്&#x200d; ആയിഷാ മഹലിലെ ജലാലുദ്ധീന്&#x200d; ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്&#x200d; സീബയാണ് ഭാര്യ. ഭാര്യയും മക്കളും മസ്കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്&#x200d;‌ നിര്യാതനായത് എന്നത് സങ്കട വാര്&#x200d;ത്തയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-native-of-kannur-passed-away-in-oman-due-to-a-heart-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിസിഡബ്ല്യുഎഫ് ഒമാന്&#x200d; കമ്മിറ്റി സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു</title>
		<link>https://www.chandrikadaily.com/organized-by-pcwf-oman-committee-ponnaravam-2025-concluded-with-various-events.html</link>
					<comments>https://www.chandrikadaily.com/organized-by-pcwf-oman-committee-ponnaravam-2025-concluded-with-various-events.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 28 Jan 2025 16:22:14 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[PCWF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327798</guid>

					<description><![CDATA[സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബല്&#x200d; കമ്മിറ്റി ജനറല്&#x200d; സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു]]></description>
										<content:encoded><![CDATA[<p>ബര്&#x200d;ക്ക: പൊന്നാനി കള്&#x200d;ച്ചറല്&#x200d; വേള്&#x200d;ഡ് ഫൗണ്ടേഷന്&#x200d; ഒമാന്&#x200d; നാഷണല്&#x200d; കമ്മിറ്റി ബര്&#x200d;ക്ക അല്&#x200d; ഇസാന്&#x200d; ഫാമില്&#x200d; സംഘടിപ്പിച്ച പൊന്നാരവം 2025 വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം,അര്&#x200d;ബന മുട്ട്, ഒപ്പന, കനല്&#x200d; പൊട്ട്, കൈമുട്ടിപ്പാട്ട്, പുസ്തക ശാല, സംഗീത വിരുന്ന്, പൊന്നാനി പലഹാരങ്ങളുടെ പ്രദര്&#x200d;ശനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാല്&#x200d; ധന്യമായി.</p>
<p>കാലത്ത് 9 മണി മുതല്&#x200d; ആരംഭിച്ച പരിപാടികള്&#x200d; രാത്രി ഏറെ വൈകിയും തുടര്&#x200d;ന്നു. നൂറുകണക്കിന് ആളുകള്&#x200d; പങ്കെടുത്തു. സാംസ്‌കാരിക . ഒമാന്&#x200d; നാഷണല്&#x200d; കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് അധ്യക്ഷത വഹിച്ചു.</p>
<p>സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വില്&#x200d;സണ്&#x200d; ജോര്&#x200d;ജ്, ഇബ്രാഹിം ഒറ്റപ്പാലം, അജിത്ത് വാസുദേവന്&#x200d;, പി വി അബ്ദുറഹീം, പി സി ഡബ്ല്യു എഫ് ജി സി സി കോഡിനേറ്റര്&#x200d; എം മുഹമ്മദ് അനീഷ്, ഒമാന്&#x200d; കമ്മിറ്റി ഉപദേശക സമിതി ചെയര്&#x200d;മാന്&#x200d; പി വി അബ്ദുല്&#x200d;ജലീല്&#x200d;, സുഭാഷ് കണ്ണെത്ത് , അബു തലാപ്പില്&#x200d;, ഒമേഗ ഗഫൂര്&#x200d;, എന്നിവര്&#x200d; സംസാരിച്ചു.</p>
<p>തുടര്&#x200d;ന്ന് ബാതിന ഘടകം അവതരിപ്പിച്ച ഒപ്പന, അര്&#x200d;ബന മുട്ട്, ട്വിങ്കിള്&#x200d; ഡാന്&#x200d;സ് തുടങ്ങിയവ യും, മസ്‌ക്കറ്റ് ഘടകം നേതൃത്വം നല്&#x200d;കിയ കൈമുട്ടി പാട്ട്, കനല്&#x200d; പൊട്ട് എന്നിവയും വേദിയില്&#x200d; അരങ്ങേറി, ശിഹാബ് പാലപ്പെട്ടി, മുത്തു പട്ടുറുമാല്&#x200d;, സോഷ്യല്&#x200d; മീഡിയ സിംഗര്&#x200d; റൈഹാന മുത്തു, നാസര്&#x200d;, തസ്‌നി എന്നിവര്&#x200d; അണിനിരന്ന സംഗീതവിരുന്ന് സംഗീത ആസ്വാദക ഹൃദയങ്ങളില്&#x200d; ആവേശം പകര്&#x200d;ന്നു.</p>
<p>നാഷണല്&#x200d; കമ്മിറ്റി ജനറല്&#x200d;സെക്രട്ടറി സമീര്&#x200d; സിദ്ദീഖ് സ്വാഗതവും, ട്രഷറര്&#x200d; പി വി സുബൈര്&#x200d; നന്ദിയും പറഞ്ഞു.ഷമീമ സുബൈര്&#x200d;,സല്&#x200d;മ നസീര്&#x200d;, ആയിഷ ലിസി ഗഫൂര്&#x200d;, ലിസാന മുനവീര്&#x200d;, റഹീം മുസന്ന,കെവി ഇസ്മായില്&#x200d;, ഓ ഓ സിറാജ്, കെ വി റംഷാദ, സെന്&#x200d;സിലാല്&#x200d; ഊപാല റിഷാദ്, ജംഷീദ്, ബിനീഷ്, റസാക്ക്, മുനവ്വര്&#x200d;, സമീര്&#x200d;മത്ര, കെവി ഷംസീര്&#x200d;, നൗഷാദ് കെ എന്നിവര്&#x200d; നേതൃത്വം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/organized-by-pcwf-oman-committee-ponnaravam-2025-concluded-with-various-events.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും നിർവഹിച്ചു</title>
		<link>https://www.chandrikadaily.com/oman-malappuram-district-conducted-the-first-meeting-and-logo-release-of-the-association.html</link>
					<comments>https://www.chandrikadaily.com/oman-malappuram-district-conducted-the-first-meeting-and-logo-release-of-the-association.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 Jan 2025 05:27:38 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[oman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324715</guid>

					<description><![CDATA[ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>മസ്കറ്റ് : ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി മൂന്നു മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമവും ലോഗോ പ്രകാശനവും റുസൈൽ പാർക്കിൽ വച്ച് നടന്നു.</p>
<p>റഹീം വറ്റല്ലൂർ, ബാലകൃഷ്ണൻ വലിയാട്ട്,ശിഹാബ് കോട്ടക്കൽ,അൻവർ സാദത്ത്, ഷറഫുള്ള നാലകത്ത്,<br />
സി,വി,എം ബാവ വേങ്ങര, മുബഷിർ, അലവി തുടങ്ങിയവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.</p>
<p>ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബാലകൃഷ്ണൻ വലിയാട്ട് ശിഹാബ് കോട്ടക്കൽ ഹബീബ് എന്നിവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oman-malappuram-district-conducted-the-first-meeting-and-logo-release-of-the-association.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
