<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>op time &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/op-time/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 22 Jan 2023 11:53:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>op time &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒ.പി സമയം കഴിഞ്ഞു: ചികിത്സ തേടിയെത്തിയ ആദിവാസി മൂപ്പനും മകനും ചികിത്സ ലഭിച്ചില്ല</title>
		<link>https://www.chandrikadaily.com/tribal-elder-and-son-who-sought-treatment-did-not-receive-treatment.html</link>
					<comments>https://www.chandrikadaily.com/tribal-elder-and-son-who-sought-treatment-did-not-receive-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 22 Jan 2023 11:53:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[op time]]></category>
		<category><![CDATA[Treatment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234050</guid>

					<description><![CDATA[സംഭവത്തില്&#x200d; ജില്ലാ കലക്ടര്&#x200d;ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്&#x200d;കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: തൃശൂരില്&#x200d; ആദിവാസി മൂപ്പനും മകനും ചികിത്സ നിഷേധിച്ചതായി പരാതി. വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്&#x200d;ക്കെതിരെയാണ് പരാതി. ഡോക്ടര്&#x200d; ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു.</p>
<p>തൃശൂര്&#x200d; പുത്തൂര്&#x200d; ഊരുമൂപ്പനും മകനുമാണ് പരാതിയുമായി രംഗത്തെത്തിയത്. ബൈക്ക് അപകടത്തില്&#x200d; പരിക്കേറ്റതിനെ തുടര്&#x200d;ന്ന് ഇവര്&#x200d; ചികിത്സക്കായി വെട്ടുകാട് എഫ്എച്ച്‌സിയില്&#x200d; എത്തുകയായിരുന്നു. എന്നാല്&#x200d; ഒപി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഡോക്ടര്&#x200d; പരിശോധിച്ചില്ലെന്നാണ് ഇവര്&#x200d; ആരോപിക്കുന്നത്. സംഭവത്തില്&#x200d; ജില്ലാ കലക്ടര്&#x200d;ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tribal-elder-and-son-who-sought-treatment-did-not-receive-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒ.പി സമയത്ത് ഡോക്ടര്‍മാര്‍  മരുന്നു കമ്പനിക്കാരെ കാണരുതെന്ന്  മനുഷ്യാവകാശ കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/doctors-with-rep.html</link>
					<comments>https://www.chandrikadaily.com/doctors-with-rep.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Oct 2017 17:25:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[op time]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49399</guid>

					<description><![CDATA[&#160; തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒ.പി സമയത്ത് മരുന്നു കമ്പനികളുടെ പ്രതിനിധികളെ ഡോക്ടറുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രം എഴുതിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി പ്രതിനിധികള്‍ ഡോക്ടറുടെ സമയം കളയുന്നത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഒ.പി സമയം രോഗികളെ പരിശോധിക്കാന്‍ വേണ്ടി മാത്രം ഡോക്ടര്‍മാര്‍ മാറ്റിവെക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം കൃത്യമായി നടപ്പാക്കണം. ആരോഗ്യവകുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ഒ.പി സമയത്ത് മരുന്നു കമ്പനികളുടെ പ്രതിനിധികളെ ഡോക്ടറുമായി കൂടിക്കാഴ്ച നടത്താന്&#x200d; അനുവദിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d;. മരുന്നുകളുടെ ജനറിക് നാമങ്ങള്&#x200d; മാത്രം എഴുതിയാല്&#x200d; മതിയെന്ന സര്&#x200d;ക്കാര്&#x200d; ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി പ്രതിനിധികള്&#x200d; ഡോക്ടറുടെ സമയം കളയുന്നത് രോഗികള്&#x200d;ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമ്മീഷന്&#x200d; ആക്റ്റിംഗ് അദ്ധ്യക്ഷന്&#x200d; പി.മോഹനദാസ് ഉത്തരവില്&#x200d; പറഞ്ഞു. ഒ.പി സമയം രോഗികളെ പരിശോധിക്കാന്&#x200d; വേണ്ടി മാത്രം ഡോക്ടര്&#x200d;മാര്&#x200d; മാറ്റിവെക്കണമെന്നും കമ്മീഷന്&#x200d; നിര്&#x200d;ദ്ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്&#x200d; ഇക്കാര്യം കൃത്യമായി നടപ്പാക്കണം.<br />
ആരോഗ്യവകുപ്പ് ഡയറക്ടറില്&#x200d; നിന്നും കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് വാങ്ങിയിരുന്നു. മരുന്നുകളുടെ ജനറിക് നാമങ്ങള്&#x200d; മാത്രം നിര്&#x200d;ദ്ദേശിക്കണമെന്ന് കേന്ദ്രസര്&#x200d;ക്കാരിന്റെ ഉത്തരവ് ഉണ്ടെന്നും അതിനാല്&#x200d; മരുന്ന് കമ്പനികളുടെ പ്രതിനിധികള്&#x200d; ഡോക്ടറെ കാണേണ്ടതില്ലെന്നും ഡയറക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. രോഗികളെ നോക്കേണ്ട സമയത്തുള്ള പതിവാണ് ഇത്തരം കൂടികാഴ്ചകളെന്ന് കമ്മീഷന്&#x200d; ചൂണ്ടിക്കാട്ടി. പലപ്പോഴും ഇത് ദീര്&#x200d;ഘനേരം നീണ്ടു നില്&#x200d;ക്കാറുണ്ട്. രോഗികള്&#x200d; നോക്കുകുത്തികളായി ക്യൂവില്&#x200d; നില്&#x200d;ക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. മരുന്നു കമ്പനികള്&#x200d; വില്&#x200d;പ്പന വര്&#x200d;ധിപ്പിച്ച് ലാഭം നേടാനാണ് ശ്രമിക്കാറുള്ളത്. അവര്&#x200d;ക്ക് വരിയില്&#x200d; നില്&#x200d;ക്കുന്നവരുടെ വിഷമം മനസിലാകില്ലെന്നും കമ്മീഷന്&#x200d; നിരീക്ഷിച്ചു. ഷെഫിന്&#x200d; കവടിയാര്&#x200d; നല്&#x200d;കിയ പരാതിയിലാണ് ഉത്തരവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctors-with-rep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
