<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>opposition parties &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/opposition-parties/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 06 Oct 2023 01:28:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>opposition parties &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രതിപക്ഷം ഭരിക്കുന്ന കര്&#x200d;ണാടക, തമിഴ്‌നാട്, ബംഗാള്&#x200d;, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്&#x200d; ഇ.ഡി, ഐ.ടി റെയ്ഡ്</title>
		<link>https://www.chandrikadaily.com/ed-it-raids-in-opposition-ruled-states-of-karnataka-tamil-nadu-bengal-and-telangana.html</link>
					<comments>https://www.chandrikadaily.com/ed-it-raids-in-opposition-ruled-states-of-karnataka-tamil-nadu-bengal-and-telangana.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Oct 2023 01:28:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[IT raids]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277999</guid>

					<description><![CDATA[പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, കര്&#x200d;ണാടക, ബംഗാള്&#x200d;, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്&#x200d; ഒരേദിവസം കേന്ദ്ര ഏജന്&#x200d;സികള്&#x200d; റെയ്ഡ് നടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.</p>
<p>പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന നിലപാടുമായി കേന്ദ്രവും രംഗത്തിറങ്ങിയതോടെ ഭരണ, പ്രതിപക്ഷ പോര് മൂര്&#x200d;ച്ഛിച്ചു. &#8216;ന്യൂസ്‌ക്ലിക്&#8217; പോര്&#x200d;ട്ടലിന്റെ എഡിറ്ററടക്കം രണ്ട് പേരെയും ഡല്&#x200d;ഹി മദ്യനയ അഴിമതിക്കേസില്&#x200d; ആം ആദ്മി പാര്&#x200d;ട്ടി എംപി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസങ്ങളില്&#x200d; അറസ്റ്റ് ചെയ്തിരുന്നു.</p>
<p>തമിഴ്‌നാട്ടില്&#x200d; വിദേശത്ത് അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിച്ചെന്ന കേസില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എസ്.ജഗത്‌രക്ഷകന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജഗത്‌രക്ഷകന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;, ബ്രൂവറി, റിസോര്&#x200d;ട്ടുകള്&#x200d; എന്നിങ്ങനെ എഴുപതിലേറെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. താംബരം ഡപ്യൂട്ടി മേയറും ഡിഎംകെ നേതാവുമായ കാമരാജിന്റെ വീട്ടിലും പരിശോധന നടത്തി.</p>
<p>കര്&#x200d;ണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അനുയായിയും കോണ്&#x200d;ഗ്രസ് നേതാവുമായ ആര്&#x200d;.എം.മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലും ഇ.ഡി റെയ്ഡ്. മഞ്ജുനാഥ് ചെയര്&#x200d;മാനായ ശിവമൊഗ്ഗ ജില്ലാ സഹകരണ സെന്&#x200d;ട്രല്&#x200d; ബാങ്കില്&#x200d; 2012-14 കാലത്ത് 32 അക്കൗണ്ടുകള്&#x200d; വഴി നടത്തിയ തട്ടിപ്പില്&#x200d; 68 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. 9 വര്&#x200d;ഷം മുന്&#x200d;പും ഇതേ കേസില്&#x200d; മഞ്ജുനാഥ് അറസ്റ്റിലായിരുന്നു.</p>
<p>ബംഗാളില്&#x200d; തൃണമൂല്&#x200d; നേതാവും ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ രഥിന്&#x200d; ഘോഷിന്റെ വീടും ഓഫിസുമടക്കം 13 ഇടങ്ങളില്&#x200d; ഇ.ഡി റെയ്ഡ്. രഥിന്&#x200d; മുന്&#x200d;പ് ചെയര്&#x200d;മാനായിരിക്കെ മധ്യാംഗ്രം മുനിസിപ്പാലിറ്റിയില്&#x200d; അനധികൃത നിയമനങ്ങള്&#x200d; നടന്നതായി ആരോപണമുണ്ട്.</p>
<p>ന്മ തെലങ്കാന: ബിആര്&#x200d;എസ് എംഎല്&#x200d;എ മാഗന്തി ഗോപിനാഥിന്റെയും ബന്ധുക്കളായ ബിസിനസുകാരുടേതും ഉള്&#x200d;പ്പെടെ ഹൈദരാബാദില്&#x200d; നൂറിലേറെ സ്ഥലങ്ങളില്&#x200d; ആദായനികുതി റെയ്ഡ്. നികുതിവെട്ടിപ്പ് ആരോപണം നേരിടുന്ന ചിട്ടി, ധനകാര്യ സ്ഥാപനങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-it-raids-in-opposition-ruled-states-of-karnataka-tamil-nadu-bengal-and-telangana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്കെതിരെ വമ്പന്&#x200d; പടയൊരുക്കം; 450 മണ്ഡലങ്ങളില്&#x200d; മുന്നേറ്റത്തിന് ഒറ്റക്കെട്ടാകാന്&#x200d; പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/1b-j-p-opposition-to-unite-for-progress-in-450-constituencies.html</link>
					<comments>https://www.chandrikadaily.com/1b-j-p-opposition-to-unite-for-progress-in-450-constituencies.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Jun 2023 09:10:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[opposition parties]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258197</guid>

					<description><![CDATA[450 ലോക്സഭാ സീറ്റുകളില്&#x200d; ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്&#x200d;ഥികളെ മാത്രം മത്സരിപ്പിക്കാന്&#x200d; ശ്രമം. ഈ മാസം 23-ന് പട്നയില്&#x200d; ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്&#x200d; ഇക്കാര്യത്തില്&#x200d; സജീവ ചര്&#x200d;ച്ച നടക്കും. ഇരുപതോളം പ്രതിപക്ഷ പാര്&#x200d;ട്ടികളാണ് പട്നയിലെ ഐക്യ സമ്മേളനത്തില്&#x200d; പങ്കെടുക്കുക. മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, രാഹുല്&#x200d; ഗാന്ധി, മമത ബാനര്&#x200d;ജി, അരവിന്ദ് കെജ്രിവാള്&#x200d;, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്&#x200d;, നിതീഷ് കുമാര്&#x200d;, ഹേമന്ദ് സോറന്&#x200d; എന്നിവരെല്ലാം അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്തൊന്നും ഒരുമിച്ച് ഒരു വേദിയില്&#x200d; വന്നിട്ടില്ലാത്ത നേതാക്കള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>450 ലോക്സഭാ സീറ്റുകളില്&#x200d; ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്&#x200d;ഥികളെ മാത്രം മത്സരിപ്പിക്കാന്&#x200d; ശ്രമം.<br />
ഈ മാസം 23-ന് പട്നയില്&#x200d; ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്&#x200d; ഇക്കാര്യത്തില്&#x200d; സജീവ ചര്&#x200d;ച്ച നടക്കും. ഇരുപതോളം പ്രതിപക്ഷ പാര്&#x200d;ട്ടികളാണ് പട്നയിലെ ഐക്യ സമ്മേളനത്തില്&#x200d; പങ്കെടുക്കുക.</p>
<p>മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, രാഹുല്&#x200d; ഗാന്ധി, മമത ബാനര്&#x200d;ജി, അരവിന്ദ് കെജ്രിവാള്&#x200d;, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിന്&#x200d;, നിതീഷ് കുമാര്&#x200d;, ഹേമന്ദ് സോറന്&#x200d; എന്നിവരെല്ലാം അണിനിരക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തകാലത്തൊന്നും ഒരുമിച്ച് ഒരു വേദിയില്&#x200d; വന്നിട്ടില്ലാത്ത നേതാക്കള്&#x200d; ഒരേ മുറിയിലിരുന്ന് സംസാരിക്കും.  സംസ്ഥാനങ്ങളില്&#x200d; പരസ്പരം ഏറ്റുമുട്ടുന്ന പല പാര്&#x200d;ട്ടികളുടേയും ഏറ്റവും പ്രധാന നേതാക്കള്&#x200d; തന്നെ ഒരുമിച്ചിരുന്ന് ചര്&#x200d;ച്ച നടത്തുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടികള്&#x200d; പരസ്പര വൈരം തത്കാലത്തേക്കെങ്കിലും മാറ്റിവെക്കുകയാണ്.</p>
<p>543 ലോക്സഭാ മണ്ഡലങ്ങളില്&#x200d; 450 ഇടത്തും ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാഥി ഉണ്ടാകണം എന്ന ചര്&#x200d;ച്ചയാണ് 23-ലെ യോഗത്തില്&#x200d; പ്രധാനമായും നടക്കുക. ഇതുവഴി ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ച് പോകില്ല എന്ന് ഉറപ്പാക്കാന്&#x200d; കഴിയും. തെലങ്കാന, ഡല്&#x200d;ഹി, ഉത്തര്&#x200d;പ്രദേശ്, പഞ്ചാബ്, ബംഗാള്&#x200d;, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; ഈ നിര്&#x200d;ദേശം എങ്ങനെ പ്രായോഗികമാക്കാന്&#x200d; കഴിയും എന്നത് സഖ്യത്തിന്റെ വിജയത്തെ നിര്&#x200d;ണയിക്കും. ഇവിടങ്ങളില്&#x200d; പരസ്പരം ഏറ്റുമുട്ടുന്ന പാര്&#x200d;ട്ടികളാണ് കോണ്&#x200d;ഗ്രസ്, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, എഎപി, ബിആര്&#x200d;എസ് എന്നിവ. അടുത്ത ജനുവരിയില്&#x200d; നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്&#x200d; ബിആര്&#x200d;എസ് പ്രതിപക്ഷ യോഗത്തിനെത്തില്ല.പട്‌നയില്&#x200d; കോണ്&#x200d;ഗ്രസിനൊപ്പമിരുന്നാല്&#x200d; തെലങ്കാനയില്&#x200d; ബിആര്&#x200d;എസ് വില കൊടുക്കേണ്ടി വരും. അതാണ് യോഗത്തില്&#x200d; പങ്കെടുക്കേണ്ട എന്ന തീരുമാനത്തിന് പിന്നില്&#x200d;. പ്രതിപക്ഷ മഹാസഖ്യത്തെ കോണ്&#x200d;ഗ്രസ് തന്നെയാവും നയിക്കുക.<br />
പക്ഷേ, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസും എഎപിയും ജെഡിയുവും ഉള്&#x200d;പ്പെടെയുള്ള എല്ലാ പാര്&#x200d;ട്ടികള്&#x200d;ക്കും അര്&#x200d;ഹിക്കുന്ന പരിഗണന നല്&#x200d;കണം. നിങ്ങള്&#x200d;ക്ക് ശക്തിയുള്ള സ്ഥലങ്ങളില്&#x200d; സഹായിക്കാം, ഞങ്ങള്&#x200d;ക്ക് ശക്തിയുള്ള സ്ഥലങ്ങളില്&#x200d; ഞങ്ങളേയും സഹായിക്കണം എന്ന് മമത ബാനര്&#x200d;ജി നേരത്തേതന്നെ പ്രഖ്യാപിച്ചത് കോണ്&#x200d;ഗ്രസിന് ഉള്&#x200d;പ്പെടെയുള്ള സന്ദേശമാണ്. തെലങ്കാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിആര്&#x200d;എസ് മഹാ സഖ്യത്തിലേയ്ക്ക് വന്നേക്കാം. അടുത്ത ഒരു വര്&#x200d;ഷം കേന്ദ്ര സര്&#x200d;ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്&#x200d; മഹാസഖ്യം സംഘടിപ്പിക്കും.</p>
<p>സിപിഎം, സിപിഐ, എന്&#x200d;സിപി, ആര്&#x200d;ജെഡി, സിപിഐഎംല്&#x200d;, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, കേരള കോണ്&#x200d;ഗ്രസ് തുടങ്ങിയ പാര്&#x200d;ട്ടികളും പ്രതിപക്ഷ ഐക്യ യോഗത്തിനെത്തും. നേരത്തേ ഈ മാസം 12ന് പട്‌നയില്&#x200d; യോഗം ചേരാനായിരുന്നു പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ആലോചന. എന്നാല്&#x200d; രാഹുല്&#x200d; ഗാന്ധി വിദേശ സന്ദര്&#x200d;ശനത്തിലാണെന്നത് കോണ്&#x200d;ഗ്രസ് ചൂണ്ടിക്കാട്ടിയതോടെ യോഗം മാറ്റിവെക്കുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1b-j-p-opposition-to-unite-for-progress-in-450-constituencies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം: പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു</title>
		<link>https://www.chandrikadaily.com/cbi-ed-modigovernment-oppositionleaders.html</link>
					<comments>https://www.chandrikadaily.com/cbi-ed-modigovernment-oppositionleaders.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 24 Mar 2023 06:55:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[modigovernment]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244128</guid>

					<description><![CDATA[ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.സിബിഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ ബിജെപിയുടെ എതിരാളികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പരാതി. ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി കേസ് പരിഗണിക്കും.</p>
<p>ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഈ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു, &#8220;തൊണ്ണൂറ്റിയഞ്ച് ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. അറസ്റ്റിന് മുമ്പുള്ള മാർഗ്ഗനിർദ്ദേശങ്ങളും അറസ്റ്റിന് ശേഷമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാർട്ടികൾ ആവശ്യപ്പെട്ടു.</p>
<p>കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ഭാരത് രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), നാഷണൽ കോൺഫറൻസ്, നാഷണലിസ്റ്റ്, ഡിഎംകെ. തുടങ്ങിയ പാർട്ടികളാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-ed-modigovernment-oppositionleaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതിയെ കാണാന്&#x200d; ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഡല്&#x200d;ഹി പൊലീസ് മര്&#x200d;ദ്ദിച്ചു; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി ലോക്സഭാ ബഹിഷ്‌കരിച്ചു</title>
		<link>https://www.chandrikadaily.com/opposition-hold-a-meeting-in-parliament-premises-after-boycotting-the-ongoing-lok-sabha-session.html</link>
					<comments>https://www.chandrikadaily.com/opposition-hold-a-meeting-in-parliament-premises-after-boycotting-the-ongoing-lok-sabha-session.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Sep 2020 12:16:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[Adhir ranjan chowdhury]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[opposition parties]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155657</guid>

					<description><![CDATA[കാര്&#x200d;ഷിക ബില്&#x200d; പാസാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്&#x200d; പ്രതിപക്ഷം സമ്മേളന നടപടികള്&#x200d; ബഹിഷ്‌കരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭയില്&#x200d; നിന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് കോണ്&#x200d;ഗ്രസ് സഭാകക്ഷി നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രതിഷേധം വകവക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാസാക്കി കാര്&#x200d;ഷിക ബില്ലില്&#x200d; രാഷ്ട്രപതിയെ കാണാന്&#x200d; ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഡല്&#x200d;ഹി പൊലീസ് മര്&#x200d;ദ്ദിച്ചതായി പരാതി. സഭാ എംപിമാരെ സംസ്്പെന്റ് ചെയതതടക്കം കാര്യങ്ങള്&#x200d; ബോധിപ്പിക്കാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്&#x200d;പോയ തങ്ങളെ ഡല്&#x200d;ഹി പൊലീസ് ഗുണ്ടകളെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും ക്രൂരമായി മര്&#x200d;ദ്ദിച്ചെന്നും കോണ്&#x200d;ഗ്രസ് അംഗങ്ങള്&#x200d; മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ് ഡല്&#x200d;ഹിയിലെന്നും പ്രതിപക്ഷം പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Delhi: Opposition MPs, inlcuding Congress&#39; Adhir Ranjan Choudhary and NCP&#39;s Supriya Sule, hold a meeting in Parliament premises after boycotting the ongoing Lok Sabha session. <a href="https://t.co/IwTAyxviby">https://t.co/IwTAyxviby</a> <a href="https://t.co/hjo8J16zOC">pic.twitter.com/hjo8J16zOC</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1308367895865384960?ref_src=twsrc%5Etfw">September 22, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, കാര്&#x200d;ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്&#x200d; ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വിഷയം സഭയില്&#x200d; ഉന്നയിച്ചക്കുകയും കേന്ദ്രസര്&#x200d;ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്&#x200d; ലോക്സഭയും ബഹിഷ്‌കരിക്കാന്&#x200d; തീരുമാനിച്ചു. കാര്&#x200d;ഷിക ബില്&#x200d; പാസാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്&#x200d; പ്രതിപക്ഷം സമ്മേളന നടപടികള്&#x200d; ബഹിഷ്‌കരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭയില്&#x200d; നിന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. ലോക്‌സഭാ സമ്മേളനം ബഹിഷ്‌കരിച്ചതിന് ശേഷം പ്രതിപക്ഷ എംപിമാര്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ആധിര്&#x200d; രഞ്ജന്&#x200d; ചൗധരിയുടെ നേതൃത്വത്തില്&#x200d; പാര്&#x200d;ലമെന്റ് വളപ്പില്&#x200d; യോഗം ചേര്&#x200d;ന്നു. പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് കോണ്&#x200d;ഗ്രസ് സഭാകക്ഷി നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി പറഞ്ഞു.</p>
<p><img loading="lazy" class="" src="https://akm-img-a-in.tosshub.com/indiatoday/images/breaking_news/202009/lok_sabha-pti_1200x768.jpeg?ZK7K6OAsNWR7GoG.WvoACoD5CbdDIIsD&amp;size=770:433" width="957" height="538" /></p>
<p>അതിനിടെ, ലോക്‌സഭാ സ്പീക്കര്&#x200d; ഓം ബിര്&#x200d;ള പ്രതിപക്ഷ പാര്&#x200d;ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.</p>
<p>രാജ്യസഭയും ലോക്‌സഭയും ഇരട്ട സഹോദരങ്ങളെപോലെയാണ്. ഒരാള്&#x200d;ക്ക് വേദനയുണ്ടെങ്കില്&#x200d; മറ്റാള്&#x200d;ക്ക് അത് മറച്ചുവെക്കാനാവില്ല. ഞങ്ങളുടെ പ്രശ്‌നം ഫാം ബില്ലുകളുമായി ബന്ധപ്പെട്ടതാണ്, അതൊഴിവാക്കാന്&#x200d; ഞങ്ങള്&#x200d; ആഗ്രഹിക്കുന്നു.അതിന് സമ്മതമാണെങ്കില്&#x200d;, സെഷന്&#x200d; തുടരുന്നതില്&#x200d; ഞങ്ങള്&#x200d;ക്ക് ഒരു പ്രശ്‌നവുമില്ല, കോണ്&#x200d;ഗ്രസ് ലോക്‌സഭാ നേതാവ് അധിര്&#x200d; രഞ്ജന്&#x200d; ചൗധരി പറഞ്ഞു. പ്രതിപക്ഷ എംപിമാര്&#x200d; പങ്കെടുക്കാത്ത സാഹചര്യത്തില്&#x200d; സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Rajya Sabha &amp; Lok Sabha are like twin brothers&#8230;if one is in pain, the other has to be concerened. Our issue is related to the farm bills, we want it to be taken back. If Tomar ji agrees to take it back, we have no problem with session continuing: Adhi Ranjan Choudhary, Congress <a href="https://t.co/u57rbWJFby">pic.twitter.com/u57rbWJFby</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1308359074031874048?ref_src=twsrc%5Etfw">September 22, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ ഇന്നും പ്രതിഷേധം നടന്നു. എംപിമാരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഉപരിസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് എംപിമാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.</p>
<p>അതേസമയം, പ്രതിപക്ഷ ബെഞ്ചുകള്&#x200d; ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്&#x200d; രണ്ട് മണിക്കൂറിനുള്ളില്&#x200d; പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്&#x200d;. എട്ട് എംപിമാരുടെ സസ്പെഷന്&#x200d;ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്&#x200d;ക്കു പിന്നാലെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; രാജ്യസഭയില്&#x200d; ബില്ലുകള്&#x200d; പാസാക്കിയെടുത്ത്. കാര്&#x200d;ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ഇതിനകം, മൂന്നാമത്തെ കാര്&#x200d;ഷിക ബില്ലടക്കം അഞ്ച് ബില്ലുകളാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇന്ന് രാജ്യസഭ പാസാക്കിയെടുത്തത്. പ്രതിപക്ഷ അംഗങ്ങള്&#x200d; പ്രതിഷേധവുമായി സഭക്ക് പുറത്തായിരിക്കെ ശബ്ദ വോട്ടിലാണ് ബില്ലുകള്&#x200d; രാജ്യസഭ കടന്നത്.</p>
<p>നിലവില്&#x200d; പാസായ ബില്ലുകളില്&#x200d; രാജ്യത്ത് കര്&#x200d;ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്&#x200d; സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്&#x200d;ക്കെയാണ് മൂന്നാമത്തെ കാര്&#x200d;ഷിക ബില്ലും മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്തത്. ധാന്യങ്ങള്&#x200d;, പയര്&#x200d;വര്&#x200d;ഗ്ഗങ്ങള്&#x200d;, എണ്ണക്കുരുക്കള്&#x200d;, ഭക്ഷ്യ എണ്ണകള്&#x200d;, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനുള്ള ബില്ലാണ് അവശ്യവസ്തു ഭേദഗതി ബില്&#x200d; 2020.</p>
<p>ഇതുള്&#x200d;പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്&#x200d; രാജ്യസഭയില്&#x200d; കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്&#x200d; ബില്&#x200d; നിയമമാകും. ബില്ലുകല്&#x200d; പാസാക്കുന്നതില്&#x200d; രാജ്യസഭാ ഉപാധ്യക്ഷന്&#x200d; ചട്ടങ്ങള്&#x200d; ലംഘിച്ചെന്ന ആരോപണം നിലനില്&#x200d;ക്കെയാണ് വീണ്ടും സമാന രീതിയില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; ബില്&#x200d; പാസാക്കിയെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-hold-a-meeting-in-parliament-premises-after-boycotting-the-ongoing-lok-sabha-session.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പൊതു സ്ഥാനാര്&#x200d;ഥി; പ്രതിപക്ഷ ഐക്യനീക്കവുമായി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-moots-joint-opposition-candidate-for-rajya-sabha-deputy-chairman-post.html</link>
					<comments>https://www.chandrikadaily.com/congress-moots-joint-opposition-candidate-for-rajya-sabha-deputy-chairman-post.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Sep 2020 10:22:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[rajyasabha election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151478</guid>

					<description><![CDATA[സെപ്റ്റംബര്&#x200d; 14ന് തുടങ്ങുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാറിനെതിരെ പ്രതിപക്ഷ ഐക്യത്തിനും കോണ്&#x200d;ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രതിക്ഷത്തെ 22 പാര്&#x200d;ട്ടികളുമായി വെര്&#x200d;ച്വല്&#x200d; യോഗം ചേരാനും പാര്&#x200d;ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്&#x200d;ഥിയെ മത്സരിപ്പിക്കാന്&#x200d; ഐക്യനീക്കവുമായി കോണ്&#x200d;ഗ്രസ്. ചൊവ്വാഴ്ച രാവിലെ ചേര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് പാര്&#x200d;ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തില്&#x200d; വിഷയത്തില്&#x200d; പ്രതിപക്ഷത്തെ മറ്റു പാര്&#x200d;ട്ടികളുമായി ചര്&#x200d;ച്ച നടത്താന്&#x200d; നേതൃയോഗം തീരുമാനിച്ചു. സംയുക്ത സ്ഥാനാര്&#x200d;ഥിയെ നിര്&#x200d;ത്തുന്ന കാര്യത്തില്&#x200d; പ്രതിപക്ഷത്തെ മറ്റു പാര്&#x200d;ട്ടികളുമായി കോണ്&#x200d;ഗ്രസ് മുന്&#x200d;കൈയെടുത്ത് ചര്&#x200d;ച്ച നടത്താന്&#x200d; യോഗത്തില്&#x200d; തീരുമാനിച്ചതായി നേതാക്കള്&#x200d; പറഞ്ഞു.</p>
<p>രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ജെഡിയു അംഗം ഹരിവംശ നാരായണ്&#x200d; സിങിന്റെ കാലാവധി തീര്&#x200d;ന്നതിനെത്തുടര്&#x200d;ന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. വാര്&#x200d;ഷകാല പാര്&#x200d;ലമെന്റില്&#x200d; ചേരുന്നതിനിടെ സെപ്റ്റംബര്&#x200d; 14നാവും തെരഞ്ഞെടുപ്പ് നടക്കുക.<br />
ഹരിവംശ് ബിഹാറില്&#x200d;നിന്നുള്ള രാജ്യസഭാ എംപിയായി വീണ്ടും സഭയില്&#x200d; തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹമാവും എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥി എന്നാണ് സൂചന. ഇതിനെതിരെയാണ് പൊതു സ്ഥാനാര്&#x200d;ഥിയെ മത്സരിപ്പിക്കാന്&#x200d; ഐക്യനീക്കവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്.</p>
<p>സെപ്റ്റംബര്&#x200d; 14ന് തുടങ്ങുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാറിന്റെ ജനദ്രോഹ നടപടികള്&#x200d;ക്കെതിരെ  പ്രതിപക്ഷ ഐക്യത്തിനും കോണ്&#x200d;ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രതിക്ഷത്തെ 22 പാര്&#x200d;ട്ടികളുമായി വെര്&#x200d;ച്വല്&#x200d; യോഗം ചേരാനും പാര്&#x200d;ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയിലെ മോദി സര്&#x200d;ക്കാറിന്റെ കെടുകാര്യസ്ഥ അവസ്ഥക്കെതിരെ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.</p>
<p><img src="https://cdn.thewire.in/wp-content/uploads/2018/09/20161415/opposition-1200x600.jpg" alt="Opposition Parties Should Draw Some Lessons from Recent Student Elections" /></p>
<p>സമ്പദ്വ്യവസ്ഥയുടെ തകര്&#x200d;ച്ചയും വര്&#x200d;ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്&#x200d;നഷ്ടവും പാര്&#x200d;ലമെന്റിന്റെ വര്&#x200d;ഷകാല സമ്മേളനത്തിലെ വിഷയമാക്കാനാണ് കോണ്&#x200d;ഗ്രസ് ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്&#x200d;ത്തി പ്രശ്നം തുടങ്ങിയവയും പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്ര സര്&#x200d;ക്കാര്&#x200d; കോവിഡ് കൈകാര്യം ചെയ്യുന്നത് മുതല്&#x200d; ജിഡിപി ഇടിവ് വരെ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ചര്&#x200d;ച്ചകളില്&#x200d; ഉയര്&#x200d;ത്തികൊണ്ടുവരാന്&#x200d; സാധ്യതയുണ്ട്. സംസ്ഥാനങ്ങള്&#x200d;ക്കുള്ള ജി.എസ്.ടി വിഹിതം വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്&#x200d;ലമെന്റില്&#x200d; ചോദ്യം ചെയ്യണമെന്ന് എല്ലാ പ്രാദേശിക പാര്&#x200d;ട്ടികളും ആവശ്യമായി ഉയര്&#x200d;ത്തികൊണ്ടുവരാനും പദ്ധതിയുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാര്&#x200d; കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കോണ്&#x200d;ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടുത്തിടെ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ജിഎസ്ടി കുടിശ്ശിക, മെഡിക്കല്&#x200d;, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങിയ വിഷയങ്ങള്&#x200d; ഉന്നയിച്ചായിരുന്നു യോഗം. പാര്&#x200d;ലമെന്റിനകത്തും പുറത്തും മോദി സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ശക്തി കാണിക്കാനാണ് കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കുന്നത്. കോണ്&#x200d;ഗ്രസ്, ഇടതുപാര്&#x200d;ട്ടികള്&#x200d;, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, എന്&#x200d;.സി.പി, ആര്&#x200d;.ജെ.ഡി, ശിവസേന, ഡി.എം.കെ, ജെ.ഡി.എസ് എന്നീ കക്ഷികള്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗത്തില്&#x200d; പങ്കെടുക്കും.</p>
<p>അതേസമയം, കോവിഡ് പശ്ചാത്തലത്തില്&#x200d; ചേരുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ ഉണ്ടാവില്ലെന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; സമീപമനത്തിനെതിരേയും പ്രതിപക്ഷ എംപിമാര്&#x200d; രംഗത്തെത്തിയിരുന്നു. ശൂന്യവേളയുടെ സമയം കുറയ്ക്കുന്നതിനെതിരെ, സര്&#x200d;ക്കാരിനോടു ചോദ്യങ്ങള്&#x200d; ചോദിക്കാനും വിവരങ്ങളറിയാനുമുള്ളത് ജനപ്രതിനിധികളുടെ അവകാശമാണെന്ന് ഇതരപാര്&#x200d;ട്ടികള്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം മേയ് 22 നാണ് പ്രതിപക്ഷ കക്ഷികള്&#x200d; അവസാനമായി യോഗം ചേര്&#x200d;ന്നത്.</p>
<p>ഈ മാസം 14 മുതല്&#x200d; ഒക്ടോബര്&#x200d; 1 വരെയാണു സഭ സമ്മേളിക്കുന്നത്. രാവിലെ 9 മുതല്&#x200d; 1 വരെയും ഉച്ചയ്ക്കു 3 മുതല്&#x200d; 7 വരെയുമാണു സമയം. 14ന് ലോക്‌സഭ രാവിലത്തെ സെഷനില്&#x200d; നടക്കും. വൈകിട്ട് രാജ്യസഭയും. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്ക്കു ശേഷവുമായിരിക്കും. ഈ മണ്&#x200d;സൂണ്&#x200d; സമ്മേളനത്തില്&#x200d; 11 ഓര്&#x200d;ഡിനന്&#x200d;സുകള്&#x200d;ക്കു പകരമുള്ള ബില്ലുകള്&#x200d; അവതരിപ്പിക്കുമെന്നാണ് സൂചനകള്&#x200d;. ഇരുസഭകള്&#x200d;ക്കും 18 സിറ്റിങ്ങുകളുണ്ടാകും.</p>
<p>കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും സഭാ നടപടികള്&#x200d;. പങ്കെടുക്കുന്നവര്&#x200d; 72 മണിക്കൂര്&#x200d; മുന്&#x200d;പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയിരിക്കണം. ഗാലറികളില്&#x200d; പോളികാര്&#x200d;ബണേറ്റ് പാളികളുപയോഗിച്ച് കണ്&#x200d;സോളുകള്&#x200d; സ്ഥാപിക്കും. വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഉണ്ടാകും</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-moots-joint-opposition-candidate-for-rajya-sabha-deputy-chairman-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രസര്&#x200d;ക്കാറിനെതിരെ പാര്&#x200d;ലമെന്റില്&#x200d; ഒന്നിച്ചു നില്&#x200d;ക്കാന്&#x200d; പ്രതിപക്ഷം; 22 കക്ഷികള്&#x200d; യോഗം ചേരുന്നു</title>
		<link>https://www.chandrikadaily.com/opposition-parties-to-meet-ahead-of-parliament-session-to-chalk-out-strategy.html</link>
					<comments>https://www.chandrikadaily.com/opposition-parties-to-meet-ahead-of-parliament-session-to-chalk-out-strategy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Sep 2020 16:13:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bill in parliament]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[Parliament session]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150696</guid>

					<description><![CDATA[പാര്&#x200d;ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; തീരുമാനിച്ചതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. വരും ദിവസം കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; 22 കക്ഷികള്&#x200d; ഓണ്&#x200d;ലൈനായി പ്രതിപക്ഷം യോഗം ചേര്&#x200d;ന്നേക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റിന്റെ മണ്&#x200d;സൂണ്&#x200d; സെഷന് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ കേന്ദ്രസര്&#x200d;ക്കാറിന്റെ ജനദ്രോഹ നടപടികള്&#x200d;ക്കെതിരെ പ്രതിപക്ഷ ഐക്യം. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയിലെ മോദി സര്&#x200d;ക്കാറിന്റെ കെടുകാര്യസ്ഥ അവസ്ഥക്കെതിരെ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനായി പാര്&#x200d;ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; തീരുമാനിച്ചതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. വരും ദിവസം കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; 22 കക്ഷികള്&#x200d; ഓണ്&#x200d;ലൈനായി പ്രതിപക്ഷം യോഗം ചേര്&#x200d;ന്നേക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>സമ്പദ്വ്യവസ്ഥയുടെ തകര്&#x200d;ച്ചയും വര്&#x200d;ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്&#x200d;നഷ്ടവും പാര്&#x200d;ലമെന്റിന്റെ വര്&#x200d;ഷകാല സമ്മേളനത്തിലെ വിഷയമാക്കാനാണ് കോണ്&#x200d;ഗ്രസ് ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്&#x200d;ത്തി പ്രശ്നം തുടങ്ങിയവയും പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്ര സര്&#x200d;ക്കാര്&#x200d; കോവിഡ് കൈകാര്യം ചെയ്യുന്നത് മുതല്&#x200d; ജിഡിപി ഇടിവ് വരെ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ചര്&#x200d;ച്ചകളില്&#x200d; ഉയര്&#x200d;ത്തികൊണ്ടുവരാന്&#x200d; സാധ്യതയുണ്ട്. സംസ്ഥാനങ്ങള്&#x200d;ക്കുള്ള ജി.എസ്.ടി വിഹിതം വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്&#x200d;ലമെന്റില്&#x200d; ചോദ്യം ചെയ്യണമെന്ന് എല്ലാ പ്രാദേശിക പാര്&#x200d;ട്ടികളും ആവശ്യമായി ഉയര്&#x200d;ത്തികൊണ്ടുവരാനും പദ്ധതിയുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാര്&#x200d; കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കോണ്&#x200d;ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടുത്തിടെ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ജിഎസ്ടി കുടിശ്ശിക, മെഡിക്കല്&#x200d;, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങിയ വിഷയങ്ങള്&#x200d; ഉന്നയിച്ചായിരുന്നു യോഗം. പാര്&#x200d;ലമെന്റിനകത്തും പുറത്തും മോദി സര്&#x200d;ക്കാരിനെതിരെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ശക്തി കാണിക്കാനാണ് കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കുന്നത്. കോണ്&#x200d;ഗ്രസ്, ഇടതുപാര്&#x200d;ട്ടികള്&#x200d;, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, എന്&#x200d;.സി.പി, ആര്&#x200d;.ജെ.ഡി, ശിവസേന, ഡി.എം.കെ, ജെ.ഡി.എസ് എന്നീ കക്ഷികള്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗത്തില്&#x200d; പങ്കെടുക്കും.</p>
<p>അതേസമയം, കോവിഡ് പശ്ചാത്തലത്തില്&#x200d; ചേരുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ ഉണ്ടാവില്ലെന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; സമീപമനത്തിനെതിരേയും പ്രതിപക്ഷ എംപിമാര്&#x200d; രംഗത്തെത്തിയിരുന്നു. ശൂന്യവേളയുടെ സമയം കുറയ്ക്കുന്നതിനെതിരെ, സര്&#x200d;ക്കാരിനോടു ചോദ്യങ്ങള്&#x200d; ചോദിക്കാനും വിവരങ്ങളറിയാനുമുള്ളത് ജനപ്രതിനിധികളുടെ അവകാശമാണെന്ന് ഇതരപാര്&#x200d;ട്ടികള്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം മേയ് 22 നാണ് പ്രതിപക്ഷ കക്ഷികള്&#x200d; അവസാനമായി യോഗം ചേര്&#x200d;ന്നത്.</p>
<p>ഈ മാസം 14 മുതല്&#x200d; ഒക്ടോബര്&#x200d; 1 വരെയാണു സഭ സമ്മേളിക്കുന്നത്. രാവിലെ 9 മുതല്&#x200d; 1 വരെയും ഉച്ചയ്ക്കു 3 മുതല്&#x200d; 7 വരെയുമാണു സമയം. 14ന് ലോക്‌സഭ രാവിലത്തെ സെഷനില്&#x200d; നടക്കും. വൈകിട്ട് രാജ്യസഭയും. തുടര്&#x200d;ന്നുള്ള ദിവസങ്ങളില്&#x200d; രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്ക്കു ശേഷവുമായിരിക്കും. ഈ മണ്&#x200d;സൂണ്&#x200d; സമ്മേളനത്തില്&#x200d; 11 ഓര്&#x200d;ഡിനന്&#x200d;സുകള്&#x200d;ക്കു പകരമുള്ള ബില്ലുകള്&#x200d; അവതരിപ്പിക്കുമെന്നാണ് സൂചനകള്&#x200d;. ഇരുസഭകള്&#x200d;ക്കും 18 സിറ്റിങ്ങുകളുണ്ടാകും.</p>
<p>കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും സഭാ നടപടികള്&#x200d;. പങ്കെടുക്കുന്നവര്&#x200d; 72 മണിക്കൂര്&#x200d; മുന്&#x200d;പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയിരിക്കണം. ഗാലറികളില്&#x200d; പോളികാര്&#x200d;ബണേറ്റ് പാളികളുപയോഗിച്ച് കണ്&#x200d;സോളുകള്&#x200d; സ്ഥാപിക്കും. വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഉണ്ടാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-parties-to-meet-ahead-of-parliament-session-to-chalk-out-strategy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ്, ജെഇഇ പരീക്ഷകള്&#x200d;; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം-വിട്ട് നിന്ന് പിണറായി</title>
		<link>https://www.chandrikadaily.com/sonia-gandhi-holds-oppn-part-meet-on-jee-neet-pinarayi-absent.html</link>
					<comments>https://www.chandrikadaily.com/sonia-gandhi-holds-oppn-part-meet-on-jee-neet-pinarayi-absent.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Aug 2020 13:07:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[JEE]]></category>
		<category><![CDATA[neet]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147977</guid>

					<description><![CDATA[വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി നടന്ന യോഗത്തില്&#x200d; പഞ്ചാബ്, രാജസ്ഥാന്&#x200d;, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബനര്&#x200d;ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്&#x200d; എന്നിവരും പങ്കെടുത്തു. എന്നാല്&#x200d; യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് വിവരം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊവിഡ് കാലത്ത് നാഷണല്&#x200d; എലിജിബിലിറ്റിം കം എന്&#x200d;ട്രന്&#x200d;സ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എന്&#x200d;ട്രന്&#x200d;സ് എക്‌സാം (ജെഇഇ) എന്നിവ നടത്താനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം. പരീക്ഷാ നടത്തിപ്പിനെതിരായ പ്രതിഷേധം ബിജെപി നേതൃത്വത്തിലുള്ള എന്&#x200d;ഡിഎ സര്&#x200d;ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിരയായാണ് മാറുന്നത്. ജെഇഇ-നീറ്റ് പ്രശ്നത്തില്&#x200d; സോണിയാ ഗാന്ധിയും ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനിര്&#x200d;ജിയും തമ്മില്&#x200d; കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതോടെയാണ് പ്രതിപക്ഷ ഐക്യപ്പെടല്&#x200d; വീണ്ടും ശക്തിയാജ്ജിക്കുന്നത്. കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവും രാജ്യത്തെ ദുരിതത്തിലാക്കുമ്പോള്&#x200d; പരീക്ഷകള്&#x200d; നടത്താന്&#x200d; പാടില്ലെന്നാണ് ഉയരുന്ന വാദം.<br />
നീറ്റ്, ജെഇഇ പരീക്ഷകള്&#x200d; നടത്താനുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഏഴ് ബിജെപി ഇതര മുഖ്യമന്ത്രിമാര്&#x200d; പദ്ധതിയിടുന്നത്.<br />
പരീക്ഷകളുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.</p>
<p>വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി നടന്ന യോഗത്തില്&#x200d; പഞ്ചാബ്, രാജസ്ഥാന്&#x200d;, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബനര്&#x200d;ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്&#x200d; എന്നിവരും പങ്കെടുത്തു. എന്നാല്&#x200d; യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് വിവരം.</p>
<p>പരീക്ഷ നീട്ടിവെക്കാന്&#x200d; സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി നിര്&#x200d;ദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താന്&#x200d; പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തില്&#x200d; പങ്കുവെച്ചു.<br />
സ്ഥിതിഗതികള്&#x200d; ശരിയായ ശേഷമേ പരീക്ഷകള്&#x200d; നടത്താവൂ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. സ്‌കൂളുകള്&#x200d; തുറന്ന യുഎസില്&#x200d; 97,000 ത്തോളം കുട്ടികള്&#x200d;ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതേ സ്ഥിതി ഇവിടെയും വന്നാല്&#x200d; എന്ത് ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചോദിച്ചു.</p>
<p>കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനില്&#x200d;ക്കുകയാണെന്ന് ഹേമന്ത് സോറന്&#x200d; അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനങ്ങള്&#x200d;ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്&#x200d;കുന്ന കാര്യവും യോഗത്തില്&#x200d; ചര്&#x200d;ച്ചയായി. കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോര്&#x200d;ട്ട് ചെയ്ത സംസ്ഥാനങ്ങള്&#x200d;ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗണ്&#x200d;സില്&#x200d; യോഗം ചേരാനിരിക്കെ ഇക്കാര്യത്തില്&#x200d; കൂട്ടായ നിലപാട് ആവിഷ്‌കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്&#x200d;ക്ക് കേന്ദ്രസര്&#x200d;ക്കാര്&#x200d; ജിഎസ്ടി നഷ്ടപരിഹാരം നല്&#x200d;കുന്നില്ലെന്നും പ്രതിപക്ഷ മുഖ്യമന്ത്രിമാര്&#x200d; ആരോപിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sonia-gandhi-holds-oppn-part-meet-on-jee-neet-pinarayi-absent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/cancelled-opposition-party-meeting-news.html</link>
					<comments>https://www.chandrikadaily.com/cancelled-opposition-party-meeting-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 May 2019 03:37:13 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INC]]></category>
		<category><![CDATA[NCP]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sharath pawar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128888</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ന് നടത്താന്&#x200d; നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്&#x200d; ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; നേരിട്ട തോല്&#x200d;വിയില്&#x200d; ചര്&#x200d;ച്ച നടത്താനാണ് കോണ്&#x200d;ഗ്രസ് യോഗം വിളിച്ചത്. ജൂണ്&#x200d; ആറിന് തുടങ്ങുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗത്തില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ശരത് പവാറുമായി രാഹുല്&#x200d; ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. 52 അംഗങ്ങളാണ് കോണ്&#x200d;ഗ്രസിന് ലോക്‌സഭയിലുള്ളത്. പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്&#x200d; 55 അംഗങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഇന്ന് നടത്താന്&#x200d; നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്&#x200d; ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. </p>



<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; നേരിട്ട തോല്&#x200d;വിയില്&#x200d; ചര്&#x200d;ച്ച നടത്താനാണ് കോണ്&#x200d;ഗ്രസ് യോഗം വിളിച്ചത്. ജൂണ്&#x200d; ആറിന് തുടങ്ങുന്ന പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗത്തില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ശരത് പവാറുമായി രാഹുല്&#x200d; ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. </p>



<p>52 അംഗങ്ങളാണ് കോണ്&#x200d;ഗ്രസിന് ലോക്‌സഭയിലുള്ളത്. പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്&#x200d; 55 അംഗങ്ങള്&#x200d; വേണം. ലോക്‌സഭയില്&#x200d; അഞ്ച് അംഗങ്ങളാണ് എന്&#x200d;സിപിക്കുള്ളത്. ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്&#x200d;ഗ്രസ് എംപിമാരുടെ യോഗം നാളെ ചേരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cancelled-opposition-party-meeting-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവിപാറ്റ് സ്ലിപ്പുകളും വോട്ട് എണ്ണവും തമ്മില്&#x200d; കൃത്യത വേണം; പ്രതിപക്ഷ നേതാക്കള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നു</title>
		<link>https://www.chandrikadaily.com/n-chandrababu-naidu-spearheads-opposition-meet-over-election-issues-in-delhi.html</link>
					<comments>https://www.chandrikadaily.com/n-chandrababu-naidu-spearheads-opposition-meet-over-election-issues-in-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 May 2019 10:24:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[electronic voting mechine]]></category>
		<category><![CDATA[EVM SCAM]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[VVPAT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127911</guid>

					<description><![CDATA[വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ നേതാക്കള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്&#x200d; വിവിപാറ്റ് സ്ലിപ്പുകള്&#x200d; എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. വൈകിട്ട് 3 മണിയോടെ ജാഥയായി പതിപക്ഷ കക്ഷി നേതാക്കള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഓഫീസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്നം കാരണം അത് ഒഴിവാക്കി. തുടര്&#x200d;ന്ന് വിഷയം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കാനാണ് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ തീരുമാനം. [&#8230;]]]></description>
										<content:encoded><![CDATA[
<p>വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്&#x200d; പ്രതിപക്ഷ നേതാക്കള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്&#x200d; വിവിപാറ്റ് സ്ലിപ്പുകള്&#x200d; എണ്ണണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷികള്&#x200d;  തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. വൈകിട്ട് 3 മണിയോടെ ജാഥയായി പതിപക്ഷ കക്ഷി നേതാക്കള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഓഫീസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്നം കാരണം അത് ഒഴിവാക്കി. തുടര്&#x200d;ന്ന് വിഷയം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കാനാണ് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ തീരുമാനം. എക്‌സിറ്റ് പോളുകള്&#x200d;  എന്&#x200d;ഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Delhi: Opposition leaders arrive at Election Commission, to meet EC officials over EVMs <a href="https://t.co/mGwPwCHm20">pic.twitter.com/mGwPwCHm20</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1130766825887752192?ref_src=twsrc%5Etfw">May 21, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിന് മുന്നോടിയായി ഡല്&#x200d;ഹി കോണ്&#x200d;സ്റ്റിറ്റിയൂഷന്&#x200d; ക്ലബില്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d; യോഗം ചേര്&#x200d;ന്നു. കോണ്&#x200d;ഗ്രസ്, തൃണമൂല്&#x200d;, ബിഎസ്പി, എസ്പി, ആര്&#x200d;ജെഡി, ജെഡിഎസ്, സിപിഐ, സിപിഎം, എന്&#x200d;സിപി, ഡിഎംകെ, ടിഡിപി തുടങ്ങി 19 അംഗ പ്രതിപക്ഷ കക്ഷി നേതാക്കള്&#x200d; യോഗത്തിലെത്തി.</p>



<p>ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്&#x200d; എണ്ണണമെന്നാണ് നിലവിലെ ഉത്തരവ്. എന്നാല്&#x200d; ഇങ്ങനെ എണ്ണുന്ന വിവിപാറ്റ് രസീതുകളും ബൂത്തിലെ വോട്ടെണ്ണവും തമ്മില്&#x200d; എന്തെങ്കിലും വ്യത്യാസമുണ്ടായാല്&#x200d; നിയോജകമണ്ഡലത്തിലെ മുഴുവന്&#x200d; വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യവുമായാണ്  പ്രതിപക്ഷ നേതാക്കള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.<br><br> നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആവശ്യം തള്ളിയതിനെ തുടര്&#x200d;ന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്&#x200d; എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/n-chandrababu-naidu-spearheads-opposition-meet-over-election-issues-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കളുടെ യോഗം തുടങ്ങി</title>
		<link>https://www.chandrikadaily.com/opposition-party-leaders-meetting-starting-news.html</link>
					<comments>https://www.chandrikadaily.com/opposition-party-leaders-meetting-starting-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Feb 2019 11:50:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119872</guid>

					<description><![CDATA[സ്വന്തംലേഖകന്&#x200d; ന്യൂഡല്&#x200d;ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്&#x200d;നിര്&#x200d;ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്&#x200d;ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്&#x200d;ഹിയില്&#x200d; തുടങ്ങി. പാര്&#x200d;ലമെന്റ് അനെക്‌സ് കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്ത് നിലവില്&#x200d; രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ പറ്റിയും യോഗം ചര്&#x200d;ച്ച ചെയ്‌തേക്കും. ഭീകരാക്രമണത്തില്&#x200d; വീരമൃത്യൂവരിച്ച സൈന്കര്&#x200d;ക്ക് യോഗാംരംഭത്തില്&#x200d; നേതാക്കള്&#x200d; ശ്രദ്ധാഞ്ജലിയര്&#x200d;പ്പിച്ചു. മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിംഗ്, യുപിഎ ചെയര്&#x200d;പേഴ്‌സണ്&#x200d; സോണിയ ഗാന്ധി, കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, എന്&#x200d;സിപി അധ്യക്ഷന്&#x200d; ശരത് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>സ്വന്തംലേഖകന്&#x200d;</strong></p>



<p>ന്യൂഡല്&#x200d;ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്&#x200d;നിര്&#x200d;ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്&#x200d;ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്&#x200d;ഹിയില്&#x200d; തുടങ്ങി. പാര്&#x200d;ലമെന്റ് അനെക്‌സ് കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്ത് നിലവില്&#x200d; രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ പറ്റിയും യോഗം ചര്&#x200d;ച്ച ചെയ്‌തേക്കും. ഭീകരാക്രമണത്തില്&#x200d; വീരമൃത്യൂവരിച്ച സൈന്കര്&#x200d;ക്ക് യോഗാംരംഭത്തില്&#x200d; നേതാക്കള്&#x200d; ശ്രദ്ധാഞ്ജലിയര്&#x200d;പ്പിച്ചു. മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിംഗ്, യുപിഎ ചെയര്&#x200d;പേഴ്‌സണ്&#x200d; സോണിയ ഗാന്ധി, കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, എന്&#x200d;സിപി അധ്യക്ഷന്&#x200d; ശരത് പവാര്&#x200d;, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്&#x200d;ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു, തൃണമുല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും ബംഗാള്&#x200d; മുഖ്യമന്ത്രിയുമായ മമതാ ബാനര്&#x200d;ജി, സതീഷ്ചന്ദ്ര മിശ്ര (ബിഎസ്പി), ഡാനിഷ് അലി (ജെഡിഎസ്) മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്&#x200d; സെക്രട്ടറി സുധാകര്&#x200d; റെഡ്ഡി, മനോജ് ജാ (ആര്&#x200d;ജെഡി), ശിബുസോറന്&#x200d; (ജാര്&#x200d;ഖണ്ട് മുക്തിമോര്&#x200d;ച്ച) ഉപേന്ദ്ര കുശാവ (ആര്&#x200d;എല്&#x200d;എസ്പി) പ്രൊഫ. അശോക് കുമാര്&#x200d; സിംഗ് (ജാര്&#x200d;ഖണ്ട് വികാസ് മോര്&#x200d;ച്ച) ജിതിന്&#x200d; റാംമഞ്ജി (ഹിന്ദുസ്ഥാന്&#x200d; അവാം മോര്&#x200d;ച്ച) പ്രൊഫ. കൊടാന്തരം (തെലങ്കാന ജനസമിതി) കെജി കെന്യെ (നാഗാ പീപ്പിള്&#x200d;സ് ഫ്രണ്ട്) ജോസ് കെ മാണി (കേരളാ കേണ്&#x200d;ഗ്രസ് എം) രാജു ഷെട്ടി (സ്വാഭിമാനി പക്ഷ) തുടങ്ങി നിരവധി കക്ഷി നേതാക്കള്&#x200d; യോഗത്തില്&#x200d; പങ്കെടുക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-party-leaders-meetting-starting-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
