<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>OPS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ops/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Jul 2018 04:45:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>OPS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമിഴ്‌നാട് ഉപമുഖ്യമന്ത്രിയെ അപമാനിച്ച് കേന്ദ്രമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;</title>
		<link>https://www.chandrikadaily.com/nirmala-sitaraman-and-o-paneerselvam-news.html</link>
					<comments>https://www.chandrikadaily.com/nirmala-sitaraman-and-o-paneerselvam-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Jul 2018 04:33:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Nirmala Sitaraman]]></category>
		<category><![CDATA[O.paneerselvam]]></category>
		<category><![CDATA[OPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95899</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ചത്. ഇതേത്തുടര്&#x200d;ന്ന് കൂടിക്കാഴ്ചക്കായി ഡല്&#x200d;ഹിക്കു പോയ പനീര്&#x200d;സെല്&#x200d;വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി. മന്ത്രിയുടെ ഓഫീസ് വരെ എത്തിയതിനു ശേഷം കൂടിക്കാഴ്ച സാധ്യമാകാത്തതിനെത്തുടര്&#x200d;ന്ന് മടങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രാജ്യസഭാ എം.പി വി.മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും പനീര്&#x200d;സെല്&#x200d;വത്തെ കാണാന്&#x200d; മന്ത്രി തയാറായില്ല. മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ.പി.എസിനെ കണ്ടിട്ടില്ലെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ചികിത്സക്കായി മധുരയില്&#x200d; നിന്ന് ചെന്നൈയിലേക്ക് തന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്&#x200d;സെല്&#x200d;വത്തെ അപമാനിച്ചത്. ഇതേത്തുടര്&#x200d;ന്ന് കൂടിക്കാഴ്ചക്കായി ഡല്&#x200d;ഹിക്കു പോയ പനീര്&#x200d;സെല്&#x200d;വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി.</p>
<p>മന്ത്രിയുടെ ഓഫീസ് വരെ എത്തിയതിനു ശേഷം കൂടിക്കാഴ്ച സാധ്യമാകാത്തതിനെത്തുടര്&#x200d;ന്ന് മടങ്ങുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രാജ്യസഭാ എം.പി വി.മൈത്രേയനെ ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും പനീര്&#x200d;സെല്&#x200d;വത്തെ കാണാന്&#x200d; മന്ത്രി തയാറായില്ല. മൈത്രേയനെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഒ.പി.എസിനെ കണ്ടിട്ടില്ലെന്നും ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു.</p>
<p>ചികിത്സക്കായി മധുരയില്&#x200d; നിന്ന് ചെന്നൈയിലേക്ക് തന്റെ സഹോദരനെ എത്തിക്കാന്&#x200d; എയര്&#x200d; ആംബുലന്&#x200d;സ് അനുവദിച്ചതില്&#x200d; പ്രതിരോധമന്ത്രിയെ നേരില്&#x200d; കണ്ട് നന്ദി അറിയിക്കാനായിരുന്നു ഒ.പി.എസ് ഡല്&#x200d;ഹിയിലെത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും പനീര്&#x200d;സെല്&#x200d;വവും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു. പനീര്&#x200d;സെല്&#x200d;വവും മൈത്രേയനും മന്ത്രിയുടെ ചേംബറിനു മുന്നില്&#x200d; കാത്തിരുന്നു.</p>
<p>അല്&#x200d;പസമയത്തിനു ശേഷം മൈത്രേയനെ മാത്രം ചേംബറിലേക്ക് വിളിപ്പിച്ചെങ്കിലും ഒ.പി.എസിനെ കാണാന്&#x200d; അനുവദിച്ചില്ല. ഇതിനിടെ പനീര്&#x200d;സെല്&#x200d;വവും നിര്&#x200d;മല സീതാരാമനും തമ്മില്&#x200d; കൂടിക്കാഴ്ച നടന്നുവെന്ന വാര്&#x200d;ത്ത പ്രചരിക്കാനും ആരംഭിച്ചു. ഇതോടെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് മന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nirmala-sitaraman-and-o-paneerselvam-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവില്‍ തമിഴകത്ത് ഒത്തുതീര്‍പ്പ്; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി</title>
		<link>https://www.chandrikadaily.com/tamilnadu-3.html</link>
					<comments>https://www.chandrikadaily.com/tamilnadu-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Apr 2017 08:35:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[EPS]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26710</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്‍ സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം തയാറായി എന്നാണ് വിവരം. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പനീര്‍ശെല്‍വത്തെ നിയമിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം വി.കെ ശശികല, ടിടിവി ദിനകരന്‍ എന്നിവരില്‍ നിന്ന് രാജി എഴുതി വാങ്ങും. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് ശശികലയെയും ദിനകരനെയും പുറത്താക്കി പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവരണമെന്ന പ്രവര്‍ത്തകരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; മാസങ്ങള്&#x200d; നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്&#x200d; ഒ.പനീര്&#x200d;ശെല്&#x200d;വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്&#x200d; സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്&#x200d; പളനിസ്വാമി വിഭാഗം തയാറായി എന്നാണ് വിവരം. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനും പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറിയായി പനീര്&#x200d;ശെല്&#x200d;വത്തെ നിയമിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം വി.കെ ശശികല, ടിടിവി ദിനകരന്&#x200d; എന്നിവരില്&#x200d; നിന്ന് രാജി എഴുതി വാങ്ങും.</p>
<p><img loading="lazy" class="alignnone size-full wp-image-26713" src="https://www.chandrikadaily.com/wp-content/uploads/2017/04/OPS14.jpg" alt="ops14" width="4089" height="2542" srcset="https://www.chandrikadaily.com/wp-content/uploads/2017/04/OPS14.jpg 4089w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-300x187.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-768x477.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-1024x637.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-356x220.jpg 356w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-696x433.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-1068x664.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/04/OPS14-676x420.jpg 676w" sizes="(max-width: 4089px) 100vw, 4089px" /></p>
<p>പാര്&#x200d;ട്ടി ശക്തിപ്പെടുത്തുന്നതിന് ശശികലയെയും ദിനകരനെയും പുറത്താക്കി പനീര്&#x200d;ശെല്&#x200d;വത്തെ തിരിച്ചു കൊണ്ടുവരണമെന്ന പ്രവര്&#x200d;ത്തകരുടെ ആവശ്യം മുന്&#x200d; നിര്&#x200d;ത്തിയാണ് പളനിസ്വാമി ലയനശ്രമങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. ഒപിഎസ്-ഇപിഎസ് വിഭാഗം ഐഎന്&#x200d;എസ് ചെന്നൈ കപ്പലില്&#x200d; ലയന ചര്&#x200d;ച്ച നടത്തുകയും ചെയ്തിരുന്നു. ശശികലയും മന്നാര്&#x200d;ഗുഡി സംഘവും പാര്&#x200d;ട്ടിയില്&#x200d; ഉള്ള കാലത്തോളം തിരിച്ചുവരില്ലെന്ന് പനീര്&#x200d;ശെല്&#x200d;വം ഉറച്ച നിലപാടെടുത്തതോടെയാണ് പുതിയ നീക്കങ്ങളുണ്ടായത്. പാര്&#x200d;ട്ടി അടിയന്തര യോഗം ചേര്&#x200d;ന്ന് ശശികലയെയും ദിനകരനെയും പുറത്താക്കി. ഇതിനു പിന്നാലെയാണ് പാര്&#x200d;ട്ടിയിലെ സ്ഥാനമാനങ്ങള്&#x200d; സംബന്ധിച്ച് ധാരണയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച: ഉപാധികളില്ലെന്ന് പളനി സ്വാമി ക്യാമ്പ്</title>
		<link>https://www.chandrikadaily.com/ops-camps-new-tough-talk-show-us-vk-sasikalas-resignation.html</link>
					<comments>https://www.chandrikadaily.com/ops-camps-new-tough-talk-show-us-vk-sasikalas-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Apr 2017 18:30:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[OPS-EPS]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26665</guid>

					<description><![CDATA[ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഉപാധികളൊന്നും വെക്കുന്നില്ലെന്ന് പളനി സ്വാമി ക്യാമ്പ് അറിയിച്ചു. ഒ.പി.എസ് ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. ലയന ചര്‍ച്ചകള്‍ തുടരുമെന്നും പളനി സ്വാമി ക്യാമ്പ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ശശികലയെയും ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം, ജയലളിതയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്&#x200d; തമ്മിലുള്ള ലയന നീക്കങ്ങള്&#x200d; തുടരുന്നു. ചര്&#x200d;ച്ചകള്&#x200d; വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്&#x200d;ച്ചകള്&#x200d;ക്ക് തങ്ങള്&#x200d; ഉപാധികളൊന്നും വെക്കുന്നില്ലെന്ന് പളനി സ്വാമി ക്യാമ്പ് അറിയിച്ചു. ഒ.പി.എസ് ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങള്&#x200d; അനുഭാവ പൂര്&#x200d;വ്വം പരിഗണിക്കും. ലയന ചര്&#x200d;ച്ചകള്&#x200d; തുടരുമെന്നും പളനി സ്വാമി ക്യാമ്പ് വ്യക്തമാക്കി. ചര്&#x200d;ച്ചകള്&#x200d;ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ശശികലയെയും ദിനകരനേയും പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം എന്നീ ഉപാധികളാണ് പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പ് മുന്നോട്ടു വച്ചിരുന്നത്. ഇരുവരേയും പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയതായി പളനിസ്വാമി ക്യാമ്പിലെ ചില നേതാക്കള്&#x200d; പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. ആവശ്യങ്ങള്&#x200d; അംഗീകരിക്കാതെ സമര്&#x200d;ദ്ദത്തിലാക്കി ലയന ചര്&#x200d;ച്ച ആരംഭിക്കാനാണ് പളനിസ്വാമി വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഒ.പി.എസ് ക്യാമ്പ് പിന്&#x200d;മാറല്&#x200d; സൂചന നല്&#x200d;കിയത്. ഇതോടെ പളനി സ്വാമി വിഭാഗം വീട്ടുവീഴ്ചക്കു തയ്യാറാവുകയായിരുന്നു.<br />
വ്യക്തിപരമായ താല്&#x200d;പര്യങ്ങള്&#x200d;ക്കപ്പുറം പാര്&#x200d;ട്ടി താല്&#x200d;പര്യം എല്ലാവരും ഉയര്&#x200d;ത്തിപ്പിടിക്കണമെന്ന് പളനി സ്വാമി ക്യാമ്പിലെ നേതാവായ സി.വി ഷണ്&#x200d;മുഖം പറഞ്ഞു. ഉപാധിരഹിത ചര്&#x200d;ച്ചക്ക് തയ്യാറാണെന്ന് ഇതേ ക്യാമ്പിലെ മറ്റൊരു നേതാവും രാജ്യസഭാംഗവുമായയ ആര്&#x200d; വൈതിലിംഗവും പ്രതികരിച്ചു. എന്നാല്&#x200d; ശശികല, ദിനകരന്&#x200d; എന്നിവരെ പുറത്താക്കിയാലല്ലാതെ ചര്&#x200d;ച്ചക്കില്ലെന്ന നിലപാടില്&#x200d; ഒ.പി.എസ് ക്യാമ്പ് ഉറച്ചു നില്&#x200d;ക്കുകയാണ്. മുഖ്യമന്ത്രി പദവും ജനറല്&#x200d; സെക്രട്ടറി പദവും ഉള്&#x200d;പ്പെടെ പന്നീര്&#x200d;ശെല്&#x200d;വം ആവശ്യപ്പെട്ടുവെന്ന വാര്&#x200d;ത്തകള്&#x200d; പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന ക്യാമ്പ് പറഞ്ഞു.<br />
ശശികലയെ ജനറല്&#x200d; സെക്രട്ടറിയായും ദിനകരനെ ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്&#x200d;പ്പിച്ച കത്ത് പിന്&#x200d;വലിക്കണമെന്നും ഒ.പി.എസ് ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.<br />
അതേസമയം ദിനകരനെ പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കണമെന്ന ആവശ്യം ഒ.പി.എസ് ക്യാമ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ആണ്ടിപ്പെട്ടി എം.എല്&#x200d;.എ തങ്കത്തമിള്&#x200d; സെല്&#x200d;വന്&#x200d; പറഞ്ഞു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണം. ഇക്കാര്യം തങ്ങളും ആവശ്യപ്പെടുന്നതാണ്. ജയലളിതയുടെ ആസ്പത്രി വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്&#x200d; പന്നീര്&#x200d;ശെല്&#x200d;വത്തിന്റെ പങ്ക് പുറത്തു വരേണ്ടതുണ്ട്- ദിനകരന്റെ അടുപ്പക്കാരന്&#x200d; കൂടിയായ തങ്കത്തമിള്&#x200d; സെല്&#x200d;വന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ops-camps-new-tough-talk-show-us-vk-sasikalas-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്‍ട്ടികള്‍ക്കു പേരായി; പോരാട്ടം ഇനി അണ്ണാഡിഎംകെ അമ്മയും അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും തമ്മില്‍</title>
		<link>https://www.chandrikadaily.com/aiadmk.html</link>
					<comments>https://www.chandrikadaily.com/aiadmk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Mar 2017 07:04:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23730</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പാര്‍ട്ടി പേരുകളായി. ശശികലയുടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്‍കിയിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമാകട്ടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി എന്നാണ് നല്‍കിയിരിക്കുന്നത്. അണ്ണാഡിഎംകെയുടെ പേരും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി. പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് തൊപ്പിയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ ആര്&#x200d;കെ നഗര്&#x200d; നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്&#x200d;ശെല്&#x200d;വം പക്ഷത്തിനും പാര്&#x200d;ട്ടി പേരുകളായി. ശശികലയുടെ പാര്&#x200d;ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്&#x200d;കിയിരിക്കുന്നത്. പനീര്&#x200d;ശെല്&#x200d;വം വിഭാഗമാകട്ടെ പാര്&#x200d;ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി എന്നാണ് നല്&#x200d;കിയിരിക്കുന്നത്. അണ്ണാഡിഎംകെയുടെ പേരും പാര്&#x200d;ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി. പനീര്&#x200d;ശെല്&#x200d;വത്തിന്റെ പാര്&#x200d;ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്&#x200d;ട്ടിക്ക് തൊപ്പിയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.<br />
ഇരുവിഭാഗങ്ങളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്&#x200d; വീതവും പകരം ഉപയോഗിക്കാവുന്ന പാര്&#x200d;ട്ടി പേരും നിര്&#x200d;ദേശിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇരുവിഭാഗവും നിര്&#x200d;ദേശിച്ച പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അനുവദിക്കുകയായിരുന്നു. മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്&#x200d;ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് ആര്&#x200d;കെ മണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പ് വന്നത്. ശശികലപക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥിയായി ടി.ടി.വി ദിനകരനും പനീര്&#x200d;ശെല്&#x200d;വംപക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥിയായി ഇ.മധുസൂദനനുമാണ് മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി; സഭ പ്രക്ഷുബ്ധം</title>
		<link>https://www.chandrikadaily.com/tamilnadu-floortest.html</link>
					<comments>https://www.chandrikadaily.com/tamilnadu-floortest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 06:14:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#floortest]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20425</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്‍ ആരംഭിച്ചു. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു മുതല്‍ പ്രക്ഷുബ്ധമായ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നതായാണ് വിവരം. രഹസ്യബാലറ്റ് വേണമെന്ന ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളി. ചീഫ് വിപ്പ് സെമ്മലായിയെ സംസാരിക്കണമെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആവശ്യവും സ്പീക്കര്‍ തള്ളിയതാണ് സഭ പ്രക്ഷുബ്ധമാകാനിടയാക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭയില്&#x200d; മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി വിശ്വാസ വോട്ട് തേടാന്&#x200d; ആരംഭിച്ചു. 234 അംഗ സഭയില്&#x200d; 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. പളനിസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചതു മുതല്&#x200d; പ്രക്ഷുബ്ധമായ സഭയില്&#x200d; നാടകീയ രംഗങ്ങള്&#x200d; അരങ്ങേറുന്നതായാണ് വിവരം. രഹസ്യബാലറ്റ് വേണമെന്ന ഒ. പനീര്&#x200d;ശെല്&#x200d;വത്തിന്റെ ആവശ്യം സ്പീക്കര്&#x200d; പി.ധനപാല്&#x200d; തള്ളി. ചീഫ് വിപ്പ് സെമ്മലായിയെ സംസാരിക്കണമെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആവശ്യവും സ്പീക്കര്&#x200d; തള്ളിയതാണ് സഭ പ്രക്ഷുബ്ധമാകാനിടയാക്കിയത്.<br />
സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്&#x200d; മതിയെന്ന് ഗവര്&#x200d;ണര്&#x200d; അറിയിച്ചിരുന്നു. എന്നാല്&#x200d; റിസോര്&#x200d;ട്ടില്&#x200d; പാര്&#x200d;പ്പിച്ച എംഎല്&#x200d;എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.<br />
അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ രണ്ടു എംഎല്&#x200d;എ കൂടി കൂറുമാറി. ഇവര്&#x200d; കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തി. കോയമ്പത്തൂര്&#x200d; നോര്&#x200d;ത്ത് എംഎല്&#x200d;എ അരുണ്&#x200d; കുമാറും കാങ്കയം എംഎല്&#x200d;എ തനിയരശുമാണ് രാവിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തിയത്.<br />
എന്നാല്&#x200d; ഇവര്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് പിന്തുണ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കുമെന്ന് അരുണ്&#x200d;കുമാര്&#x200d; അറിയിച്ചു. പാര്&#x200d;ട്ടി നയങ്ങളില്&#x200d; പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂര്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്&#x200d;കുമാര്&#x200d; രാജിവെച്ചിട്ടുണ്ട്. അരുണ്&#x200d;കുമാറും തനിയരശും കൂടി കൂറുമാറിയതോടെ പളനിസ്വാമിക്കു പിന്തുണ 121 ആയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-floortest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികല ഇന്ന് കീഴടങ്ങിയേക്കും; പനീര്‍ശെല്‍വത്തിനൊപ്പം &#8216;സഖ്യം&#8217; ചേര്‍ന്ന് ദീപ ജയകുമാര്‍</title>
		<link>https://www.chandrikadaily.com/sasikala-paneerselvam-3.html</link>
					<comments>https://www.chandrikadaily.com/sasikala-paneerselvam-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Feb 2017 05:21:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20141</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി ചെന്നൈയിലെ പോയസ്ഗാര്‍ഡനിലെത്തി. ജയിലിന് അകത്തായാലും പുറത്തായാലും തന്റെ മനസ്സ് പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് അവര്‍ പോയസ് ഗാര്‍ഡനില്‍ അണികളോട് പറഞ്ഞു. ജയിലില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ കൂടിക്കാഴ്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്&#x200d; സെക്രട്ടറി ശശികല നടരാജന്&#x200d; ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്&#x200d;ട്ടി എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ച കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി ചെന്നൈയിലെ പോയസ്ഗാര്&#x200d;ഡനിലെത്തി. ജയിലിന് അകത്തായാലും പുറത്തായാലും തന്റെ മനസ്സ് പാര്&#x200d;ട്ടിക്കൊപ്പമുണ്ടാകുമെന്ന് അവര്&#x200d; പോയസ് ഗാര്&#x200d;ഡനില്&#x200d; അണികളോട് പറഞ്ഞു. ജയിലില്&#x200d; നിന്ന് പാര്&#x200d;ട്ടിയെ നയിക്കുമെന്നും അവര്&#x200d; വ്യക്തമാക്കി.</p>
<p><img loading="lazy" class="alignnone size-full wp-image-20143" src="https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894.jpg" alt="deepa-jayakumar-panneerselvam-pti_650x400_61487093894" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/deepa-jayakumar-panneerselvam-pti_650x400_61487093894-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>അതിനിടെ, കാവല്&#x200d; മുഖ്യമന്ത്രി ഒ. പനീര്&#x200d;ശെല്&#x200d;വവുമായി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്&#x200d; കൂടിക്കാഴ്ച നടത്തി. ഇരുവരും രാത്രി വൈകി മറീന ബീച്ചിലെ ജയാസ്മാരകത്തില്&#x200d; സന്ദര്&#x200d;ശനം നടത്തി. എഐഎഡിഎംകെയുടെ നല്ല ഭാവിക്കായി ഒന്നിച്ച് പ്രവര്&#x200d;ത്തിക്കുമെന്ന് ഇരുവരും പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനമാണിതെന്നും ദീപ വാര്&#x200d;ത്താലേഖകരോട് പറഞ്ഞു. അതേസമയം തമിഴ്‌നാട് നിയമസഭയില്&#x200d; ഭൂരിപക്ഷം ആര്&#x200d;ക്കാണെന്നറിയാന്&#x200d; അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേര്&#x200d;ക്കണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയും മോദി സര്&#x200d;ക്കാറും അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പാര്&#x200d;ട്ടി വക്താവ് രണ്&#x200d;ദീപ് സുര്&#x200d;ജെവാല ന്യൂഡല്&#x200d;ഹിയില്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-paneerselvam-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടിലെ പ്രതിസന്ധിക്ക് കാരണം രണ്ടു കേന്ദ്രമന്ത്രിമാര്‍: സുബ്രഹ്മണ്യന്‍ സ്വാമി</title>
		<link>https://www.chandrikadaily.com/tamilnadu-subrahmanyan-swamy.html</link>
					<comments>https://www.chandrikadaily.com/tamilnadu-subrahmanyan-swamy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 13:51:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[Subramanian Swamy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20093</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയെ സുപ്രീംകോടതി നാലു വര്‍ഷത്തേക്ക് ശിക്ഷിച്ച സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തു വന്നു. തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്&#x200d; രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി. അവസരം വരുമ്പോള്&#x200d; താന്&#x200d; ഇവരുടെ പേരുകള്&#x200d; പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു സമ്പാദനക്കേസില്&#x200d; ശശികലയെ സുപ്രീംകോടതി നാലു വര്&#x200d;ഷത്തേക്ക് ശിക്ഷിച്ച സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്&#x200d; സ്വാമിയുടെ പ്രതികരണം. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവുവിനെതിരെയും സുബ്രഹ്മണ്യന്&#x200d; സ്വാമി രംഗത്തു വന്നു. തന്റെ ചുമതല നിര്&#x200d;വഹിക്കുന്നതില്&#x200d; ഗവര്&#x200d;ണര്&#x200d; പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-subrahmanyan-swamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ശശികല; പകരക്കാരന്‍ പളനിസ്വാമി ഗവര്‍ണറെ കണ്ടേക്കും</title>
		<link>https://www.chandrikadaily.com/sasikala-palaniswami-2.html</link>
					<comments>https://www.chandrikadaily.com/sasikala-palaniswami-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 11:34:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[jayalalitha]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20071</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്. എംഎല്‍എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. അതിനിടെ, ശശികലയെ നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്&#x200d;. എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ച ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ടില്&#x200d; വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തങ്ങുകയാണ്.<br />
എംഎല്&#x200d;എമാരുടെ പിന്തുണ തേടി പനീര്&#x200d;ശെല്&#x200d;വവും പ്രദേശത്ത് എത്താനിടയുള്ളതിനാല്&#x200d; സംഘര്&#x200d;ഷസാധ്യത കണക്കിലെടുത്ത് റിസോര്&#x200d;ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്&#x200d; പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-20076" src="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg" alt="dc-cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108-medi" width="800" height="448" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_.jpeg 800w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-300x168.jpeg 300w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-768x430.jpeg 768w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-696x390.jpeg 696w, https://www.chandrikadaily.com/wp-content/uploads/2017/02/dc-Cover-0mgnhkqssc2lrs0ip1rmsnjbm0-20170209150108.Medi_-750x420.jpeg 750w" sizes="(max-width: 800px) 100vw, 800px" /></p>
<p>അതിനിടെ, ശശികലയെ നാലു വര്&#x200d;ഷത്തേക്ക് ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമിയെ ചിന്നമ്മ ക്യാമ്പ് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ഭൂരിപക്ഷം തെളിയിക്കാന്&#x200d; അവസരം തേടി പളനിസ്വാമി ഗവര്&#x200d;ണറുമായി ഇന്നു വൈകിട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. പനീല്&#x200d;ശെല്&#x200d;വം മന്ത്രിസഭയില്&#x200d; ജലസേചനമന്ത്രിയായിരുന്നു പളനിസ്വാമി. റിസോര്&#x200d;ട്ടില്&#x200d; കഴിയുന്ന എംഎല്&#x200d;എമാരെക്കൊണ്ട് പളനിസ്വാമിയെ പിന്തുണച്ച് ഒപ്പിടുവിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. അതേസമയം ശശികലയെ പൊലീസ് അറസ്റ്റു ചെയ്യില്ലെന്നും സ്വയം കീഴടങ്ങട്ടെയെന്നുമാണ് ബംഗളൂരു പൊലീസ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-palaniswami-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരാഹാര സമരത്തിനൊരുങ്ങി ശശികല; രാഷ്ട്രീയമായി കരുത്താര്‍ജിച്ച് പനീര്‍ശെല്‍വം</title>
		<link>https://www.chandrikadaily.com/sasikala-paneerselvam-2.html</link>
					<comments>https://www.chandrikadaily.com/sasikala-paneerselvam-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 05:20:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19868</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന. ശശികല തന്നെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി പിളര്‍ത്തുന്നതിന് ഗവര്‍ണര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ശശികല നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ മന്ത്രിസഭ രൂപീകരിക്കുന്നതിന് ക്ഷണിക്കണമെന്നാണ് ശശികല ആവശ്യപ്പെടുന്നത്. ഇന്നലെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ഗവര്&#x200d;ണറുടെ അനുമതി ലഭിക്കാത്തതില്&#x200d; പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന. ശശികല തന്നെ പിന്തുണക്കുന്ന എംഎല്&#x200d;എമാര്&#x200d;ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താന്&#x200d; സാധ്യതയുള്ളതിനാല്&#x200d; കനത്ത സുരക്ഷയാണ് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. പാര്&#x200d;ട്ടി പിളര്&#x200d;ത്തുന്നതിന് ഗവര്&#x200d;ണര്&#x200d; ബോധപൂര്&#x200d;വം ശ്രമിക്കുകയാണെന്ന് ശശികല നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ മന്ത്രിസഭ രൂപീകരിക്കുന്നതിന് ക്ഷണിക്കണമെന്നാണ് ശശികല ആവശ്യപ്പെടുന്നത്.</p>
<p></p>
<p>ഇന്നലെ എംഎല്&#x200d;എമാരെ പാര്&#x200d;പ്പിച്ചിരിക്കുന്ന റിസോര്&#x200d;ട്ടിലെത്തി ശശികല അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്&#x200d;ന്ന് ചില പാര്&#x200d;ട്ടി നേതാക്കളുമായി നടത്തിയ ചര്&#x200d;ച്ചക്കു ശേഷമാണ് പുതിയ സമരമാര്&#x200d;ഗത്തിലേക്ക് കടക്കാന്&#x200d; ശ്രമം നടത്തുന്നത്.<br />
അതേസമയം, ദിവസംതോറും കാവല്&#x200d; മുഖ്യമന്ത്രി പനീര്&#x200d;ശെല്&#x200d;വം കരുത്താര്&#x200d;ജിക്കുന്ന അവസ്ഥയാണുള്ളത്. പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും പനീര്&#x200d;ശെല്&#x200d;വത്തിനൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് അവസരം നല്&#x200d;കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ചിന്നമ്മ ക്യാമ്പില്&#x200d; നിന്ന് ഇന്നു നാല് എംപിമാര്&#x200d; കൂടി പനീര്&#x200d;ശെല്&#x200d;വത്തിനൊപ്പം ചേര്&#x200d;ന്നത് ശശികലയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏഴ് ലോകസഭാ എംപിമാരും ഒരു രാജ്യസഭാ എംപിയുടെ പനീര്&#x200d;ശെല്&#x200d;വത്തെ പിന്തുണ അറിയിച്ചതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-19870" src="https://www.chandrikadaily.com/wp-content/uploads/2017/02/sasikala_story_647_020917111046.jpg" alt="sasikala_story_647_020917111046" width="647" height="404" srcset="https://www.chandrikadaily.com/wp-content/uploads/2017/02/sasikala_story_647_020917111046.jpg 647w, https://www.chandrikadaily.com/wp-content/uploads/2017/02/sasikala_story_647_020917111046-300x187.jpg 300w" sizes="(max-width: 647px) 100vw, 647px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-paneerselvam-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികല ക്യാമ്പില്‍ നിന്ന് രണ്ട് എംപിമാര്‍ കൂറുമാറി പനീര്‍ശെല്‍വത്തിനൊപ്പം</title>
		<link>https://www.chandrikadaily.com/sasikala-paneerselvam.html</link>
					<comments>https://www.chandrikadaily.com/sasikala-paneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Feb 2017 07:01:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[JJayalalithaa]]></category>
		<category><![CDATA[OPaneerselvam]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19782</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്‍ നിന്നുള്ള അശോക് കുമാര്‍, നാമക്കലില്‍ നിന്നുള്ള പി.ആര്‍ സുന്ദരം എന്നിവരാണ് കാവല്‍ മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്‍ശെല്‍വം പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പുതുച്ചേരി മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ യോഗം ചേര്‍ന്നതായും അറിയുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്‍എ അന്‍പഴകന്‍ പറഞ്ഞു. അതിനിടെ ശക്തിക്കാട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; ആര് അവസാനവാക്കാകുമെന്ന് അറിയുന്നതിന് പോര് മുറുകുന്നതിനിടെ ശശികലയെ പിന്തുണച്ചിരുന്ന രണ്ട് എംപിമാര്&#x200d; കൂടി പനീര്&#x200d;ശെല്&#x200d;വം ക്യാമ്പിലെത്തിയതായി വിവരം. കൃഷ്ണഗിരിയില്&#x200d; നിന്നുള്ള അശോക് കുമാര്&#x200d;, നാമക്കലില്&#x200d; നിന്നുള്ള പി.ആര്&#x200d; സുന്ദരം എന്നിവരാണ് കാവല്&#x200d; മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചത്. എഐഎഡിഎംകെ പുതുച്ചേരി ഘടകവും പനീര്&#x200d;ശെല്&#x200d;വം പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. പനീര്&#x200d;ശെല്&#x200d;വത്തെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പുതുച്ചേരി മേഖലയില്&#x200d; നിന്നുള്ള എംഎല്&#x200d;എമാര്&#x200d; യോഗം ചേര്&#x200d;ന്നതായും അറിയുന്നു. തീരുമാനം ഉടനുണ്ടാകുമെന്ന് പോണ്ടിച്ചേരി എംഎല്&#x200d;എ അന്&#x200d;പഴകന്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-19784" src="https://www.chandrikadaily.com/wp-content/uploads/2017/02/ops3.jpg" alt="ops3" width="759" height="422" srcset="https://www.chandrikadaily.com/wp-content/uploads/2017/02/ops3.jpg 759w, https://www.chandrikadaily.com/wp-content/uploads/2017/02/ops3-300x167.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/ops3-696x387.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/ops3-755x420.jpg 755w" sizes="(max-width: 759px) 100vw, 759px" /></p>
<p>അതിനിടെ ശക്തിക്കാട്ടി ശശികലയെ വിറപ്പിക്കുന്നതിന് തന്നെ അനുകൂലിക്കുന്നവരോട് ചെന്നൈ മറീന ബീച്ചിലെത്താന്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പനീര്&#x200d;ശെല്&#x200d;വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജയലളിതയുടെ മുന്&#x200d; സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തില്&#x200d; യുവാക്കളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-paneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
