<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#OPSvsSasikala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/opsvssasikala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Dec 2017 11:29:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#OPSvsSasikala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്&#x200d;; സര്&#x200d;ക്കാര്&#x200d; മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്</title>
		<link>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html</link>
					<comments>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 10:46:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61092</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;. ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി. ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. I firmly believe [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;.<br />
ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി.<br />
ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I firmly believe that it is time for this government to go, and in the coming 3 months you will see this government go: TTV Dhinakaran in Madurai <a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> <a href="https://t.co/v5uhgQ6T3J">pic.twitter.com/v5uhgQ6T3J</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944827766658048001?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> &#8211; The people of RK Nagar are reflecting the mindset of the people of Tamil Nadu: TTV Dinakaran</p>
<p>LIVE: <a href="https://t.co/TMFD26MDBh">https://t.co/TMFD26MDBh</a> <a href="https://t.co/ed3fJFD7Eg">pic.twitter.com/ed3fJFD7Eg</a></p>
<p>— News18 (@CNNnews18) <a href="https://twitter.com/CNNnews18/status/944799649709166592?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു വ്യക്തമാക്കിയ ദിനകരന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിനെതിരായ ജനവിധിയാണ് ആര്&#x200d;കെ നഗര്&#x200d; തെരഞ്ഞെടുപ്പു ഫലത്തില്&#x200d; പ്രതിഫലിക്കുന്നതെന്നും പറഞ്ഞു</p>
<p>മൂന്നുമാസത്തിനുള്ളില്&#x200d; എടപ്പാടി കെ. പളനിസാമി-ഒ. പനീര്&#x200d;സെല്&#x200d;വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്&#x200d;ക്കാര്&#x200d; താഴെവീഴുമെന്നും ദിനകരന്&#x200d; മുന്നറിയിപ്പു നല്&#x200d;കി.</p>
<p>ആര്&#x200d;.കെ നഗറില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായാണ് ദിനകരന്&#x200d; മത്സരിച്ചത്. അതിനിടെ ദിനകരന്റെ ഭൂരിപക്ഷം 36000 കടന്നു. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്&#x200d; ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.</p>
<p>അമ്മയുടെ പിന്&#x200d;ഗാമി ആരാണെന്ന് ഇപ്പോള്&#x200d; ആര്&#x200d;കെ നഗറിലെ ജനങ്ങള്&#x200d; വിധിയെഴുതിയിരിക്കുന്നു. ഞങ്ങളാണു യഥാര്&#x200d;ഥ അണ്ണാഡിഎംകെ, ദിനകരന്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം കടുത്ത തോല്&#x200d;വി ഏറ്റുവാങ്ങിയ ഇപിഎസ്-ഒപിഎസ് സഖ്യത്തെ പരിഹസിക്കാനും ദിനകരന്&#x200d; മടിച്ചില്ല. രണ്ടില ചിഹ്നവുമായി മത്സരിച്ചിട്ടും ഇ. മധുസൂദന്&#x200d; ഏറ്റുവാങ്ങിയ കടുത്ത തോല്&#x200d;വി തോല്&#x200d;വി യഥാര്&#x200d;ഥ അണ്ണാഡിഎംകെ ഞങ്ങളാണെന്നാണു വ്യക്തമാക്കുന്നത് . എം.എന്&#x200d;. നമ്പ്യാര്&#x200d;ക്കും പി.എസ്. വീരപ്പയ്ക്കും രണ്ടില ചിഹ്നം കൊടുത്താല്&#x200d; ആരെങ്കിലും വോട്ടുചെയ്യുമോ? എന്നും ദിനകരന്&#x200d; പരിഹസിച്ചു. എംജിആറിനെതിരെ ഒട്ടേറെ സിനിമകളില്&#x200d; വില്ലന്&#x200d; കഥാപാത്രമായിരുന്നു എം.എന്&#x200d;. നമ്പ്യാര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി ശശികല</title>
		<link>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html</link>
					<comments>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Oct 2017 15:49:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46157</guid>

					<description><![CDATA[ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ചെന്നൈയിലെ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ് നടരാജന്‍. ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന ഭര്&#x200d;ത്താവ് നടരാജനെ കാണാന്&#x200d; 15 ദിവസത്തെ പരോള്&#x200d; നല്&#x200d;കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്&#x200d; ജനറല്&#x200d; സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്&#x200d; രോഗത്തെ തുടര്&#x200d;ന്ന് കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടത്താന്&#x200d; ചെന്നൈയിലെ സഹകരണ ആസ്പത്രിയില്&#x200d; ചികിത്സയിലാണ് നടരാജന്&#x200d;.<br />
ഭര്&#x200d;ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;. അനധികൃത സ്വത്തുസമ്പാദനക്കേസില്&#x200d; ജയില്&#x200d; ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്&#x200d; ഭാര്യയെ കാണാന്&#x200d; ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്&#x200d;ന്നാണ് പരോളിന് അപേക്ഷ നല്&#x200d;കിയതെന്നാണ് മാധ്യമ റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍</title>
		<link>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html</link>
					<comments>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Aug 2017 08:24:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[edappadi palani swamy]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41324</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്നലെ നടന്ന ലയനത്തില്‍ ശശികലയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്&#x200d;വലിച്ച് 19എം.എല്&#x200d;.എമാര്&#x200d;. ടിടിവി ദിനകരന്&#x200d; പക്ഷത്തുള്ള എം.എല്&#x200d;.എമാരാണ് രാജ്ഭവനിലെത്തി ഗവര്&#x200d;ണറെ കണ്ടത്.</p>
<p>എടപ്പാടി പളനിസ്വാമി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചതോടെ ഇനി ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു നിയമസഭയില്&#x200d; വിശ്വാസവോട്ടെടുപ്പ് നടത്താന്&#x200d; ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്&#x200d; വിശ്വാസമില്ലെന്ന് എം.എല്&#x200d;.എമാര്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് പരാതി നല്&#x200d;കി. ഇന്നലെ നടന്ന ലയനത്തില്&#x200d; ശശികലയെ പാര്&#x200d;ട്ടിയുടെ നേതൃത്വത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്&#x200d; അംഗീകരിക്കുന്നില്ലെന്നും എം.എല്&#x200d;.എമാര്&#x200d; ഗവര്&#x200d;ണറോട് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>233അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്&#x200d; 117 ആണ് കേവല ഭൂരിപക്ഷം. 19 എം.എല്&#x200d;.എമാര്&#x200d; കൂറുമാറുന്നതോടെ സര്&#x200d;ക്കാര്&#x200d; വീഴുന്നതിന് സാധ്യതകളേറിയിരിക്കുകയാണ്. നേരത്തെ സര്&#x200d;ക്കാരിനെ മറിച്ചിടുമെന്ന് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്&#x200d; പറഞ്ഞിരുന്നു. നിലവില്&#x200d; 99 എം.എല്&#x200d;.എമാരാണ് പ്രതിപക്ഷത്തുള്ളത്. ഇവര്&#x200d;ക്ക് സര്&#x200d;ക്കാരിനെ മറിച്ചിടാനാകില്ല. 19പേര്&#x200d; പിന്തുണ വലിക്കുകയാണെങ്കില്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; താഴെ വീഴുന്നതിനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്! അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് വാഗ്ദാനം</title>
		<link>https://www.chandrikadaily.com/ajinikanth-meets-fans-for-the-first-time-in-8-years-watch-the-interaction-here.html</link>
					<comments>https://www.chandrikadaily.com/ajinikanth-meets-fans-for-the-first-time-in-8-years-watch-the-interaction-here.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 May 2017 07:42:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[#Rajnikanth]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28996</guid>

					<description><![CDATA[ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റും. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്‍ത്തുമെന്നും രജനീകാന്ത് പറഞ്ഞു. ആരാധകരെ കാണാനായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ എത്തിയതായിരുന്നു രജനി.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്&#x200d;കി രജനീകാന്ത്. എട്ടു വര്&#x200d;ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്&#x200d;. എന്നാല്&#x200d; ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റും. രാഷ്ട്രീയത്തില്&#x200d; പ്രവേശിച്ചാല്&#x200d; അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്&#x200d;ത്തുമെന്നും രജനീകാന്ത് പറഞ്ഞു.</p>
<p>ആരാധകരെ കാണാനായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്&#x200d; എത്തിയതായിരുന്നു രജനി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajinikanth-meets-fans-for-the-first-time-in-8-years-watch-the-interaction-here.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരു തിരിച്ചുവന്നാലും സ്വീകരിക്കുമെന്ന് ശശികല വിഭാഗം</title>
		<link>https://www.chandrikadaily.com/sasikalas-nephew-ttv-dinakaran-deputy-general-secretary-panneerselvam.html</link>
					<comments>https://www.chandrikadaily.com/sasikalas-nephew-ttv-dinakaran-deputy-general-secretary-panneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Feb 2017 14:46:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20966</guid>

					<description><![CDATA[ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്‍. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പെട്ടെന്നു സ്ഥാനക്കയറ്റം ലഭിച്ചതല്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു. അമ്മ(ജയലളിത) തന്നെ മുമ്പ് പല പദവികളിലും തന്നെ നിയമിച്ചിട്ടുണ്ട്. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും എം.പിയാക്കിയതും അമ്മയാണ്. എ.ഐ.എ.ഡി.എം.കെയുടെ പുതിയ നേതൃത്വത്തിനെതിരെ ഒ പന്നീര്‍ശെല്‍വം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മാതൃസംഘടനയില്&#x200d;നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്&#x200d;. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പാര്&#x200d;ട്ടിയില്&#x200d; പെട്ടെന്നു സ്ഥാനക്കയറ്റം ലഭിച്ചതല്ലെന്ന് ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കവെ അദ്ദേഹം പറഞ്ഞു. അമ്മ(ജയലളിത) തന്നെ മുമ്പ് പല പദവികളിലും തന്നെ നിയമിച്ചിട്ടുണ്ട്. തന്നെ തെരഞ്ഞെടുപ്പില്&#x200d; മത്സരിപ്പിച്ചതും എം.പിയാക്കിയതും അമ്മയാണ്. എ.ഐ.എ.ഡി.എം.കെയുടെ പുതിയ നേതൃത്വത്തിനെതിരെ ഒ പന്നീര്&#x200d;ശെല്&#x200d;വം സംസ്ഥാന വ്യാപക ക്യാമ്പയിന് ഒരുങ്ങുന്നുവെന്ന വാര്&#x200d;ത്തകള്&#x200d; ചൂണ്ടിക്കാട്ടിപ്പോള്&#x200d;, വഞ്ചകര്&#x200d; പാര്&#x200d;ട്ടിയില്&#x200d; മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവരുടെ നീക്കങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്&#x200d; പാര്&#x200d;ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ദിനകരന്റെ മറുപടി.<br />
അനധികൃത സ്വത്തു സമ്പാദനക്കേസില്&#x200d; കുറ്റക്കാരിയാണെന്ന സുപ്രീംകോടതി വിധിയെതുടര്&#x200d;ന്ന് എ.ഐ.എ.ഡി.എം.കെ ഇടക്കാല ജനറല്&#x200d; സെക്രട്ടറിയായ വി.കെ ശശികലക്ക് ജയിലില്&#x200d; പോകേണ്ടി വന്നതോടെയാണ് ബന്ധു കൂടിയായ ടി.ടി.വി ദിനകരനെ ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ ശശികലക്കൊപ്പം ദിനകരനേയും ജയലളിത പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയിരുന്നു. ശശികലയെ പിന്നീട് തിരിച്ചെടുത്തെങ്കിലും ദികരന്&#x200d; ഉള്&#x200d;പ്പെടെ മറ്റു നേതാക്കളെ അവര്&#x200d; അടുപ്പിച്ചിരുന്നില്ല. എന്നാല്&#x200d; ജയലളിതയുടെ മരണത്തിന്റെയും ഒ. പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പ് തുടക്കമിട്ട വിമത നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് പാര്&#x200d;ട്ടി ചുമതല ശശികല ദിനകരനെ ഏല്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikalas-nephew-ttv-dinakaran-deputy-general-secretary-panneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തുകോടി പിഴ അടച്ചില്ലെങ്കില്‍ ശശികലക്ക് 13 മാസം അധികശിക്ഷ</title>
		<link>https://www.chandrikadaily.com/sasikala-fine-penalty.html</link>
					<comments>https://www.chandrikadaily.com/sasikala-fine-penalty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Feb 2017 12:41:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20770</guid>

					<description><![CDATA[ബാംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലായ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല 10കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ശശികല നടരാജന്‍ 10കോടി രൂപ പിഴയൊടുക്കണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ 13മാസം അധിക ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലക്ക് വിചാരണകോടതി വിധിച്ചിരിക്കുന്നത് നാലു വര്‍ഷം തടവുശിക്ഷയും പത്തുകോടി രൂപ പിഴയുമാണ്. വിചാരണക്കോടതിവിധി ബാംഗളൂരു ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണക്കോടതിവിധി സുപ്രീംകോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ബാംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്&#x200d; ജയിലിലായ അണ്ണാ ഡി.എം.കെ ജനറല്&#x200d; സെക്രട്ടറി ശശികല 10കോടി രൂപ പിഴയടച്ചില്ലെങ്കില്&#x200d; 13 മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ശശികല നടരാജന്&#x200d; 10കോടി രൂപ പിഴയൊടുക്കണമെന്നും അതിന് സാധിച്ചില്ലെങ്കില്&#x200d; അവര്&#x200d; 13മാസം അധിക ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജയില്&#x200d; സൂപ്രണ്ട് കൃഷ്ണകുമാര്&#x200d; പറഞ്ഞു.</p>
<p>പരപ്പന അഗ്രഹാര ജയിലില്&#x200d; കഴിയുന്ന ശശികലക്ക് വിചാരണകോടതി വിധിച്ചിരിക്കുന്നത് നാലു വര്&#x200d;ഷം തടവുശിക്ഷയും പത്തുകോടി രൂപ പിഴയുമാണ്. വിചാരണക്കോടതിവിധി ബാംഗളൂരു ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്&#x200d; വിചാരണക്കോടതിവിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.</p>
<p>നേരത്തെ ഈ കേസില്&#x200d; 21ദിവസം ശശികല ജയിലില്&#x200d; കഴിഞ്ഞിരുന്നു. ഇനി മൂന്ന് വര്&#x200d;ഷവും 11മാസവുമാണ് ശശികലക്കുള്ള ശിക്ഷ. എന്നാല്&#x200d; പത്തുകോടി പിഴയടച്ചില്ലെങ്കില്&#x200d; 13മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-fine-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട് ലക്ഷ്യമാക്കി ചിന്നമ്മ; ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ അപേക്ഷ</title>
		<link>https://www.chandrikadaily.com/sasikala-move-thamizhnadu-central-jail.html</link>
					<comments>https://www.chandrikadaily.com/sasikala-move-thamizhnadu-central-jail.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Feb 2017 09:30:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20748</guid>

					<description><![CDATA[ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ജയില്‍മാറ്റത്തിന് ശ്രമിക്കുന്നു. ബാംഗളൂരു ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കും. അഭിഭാഷകര്‍ മുഖേനെയാണ് ശശികലയുടെ നീക്കം. ജയിലില്‍ കീഴടങ്ങാനെത്തിയപ്പോള്‍ ജയില്‍ പരിസരത്തുണ്ടായ അക്രമസംഭവങ്ങളാണ് ശശികല പ്രധാനമായും ചൂണ്ടിക്കാണിക്കുക. എന്നാല്‍ ഇതിന് പിന്നില്‍ വാടകഗുണ്ടകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാധാരണ നിലയില്‍ ജയില്‍മാറ്റത്തിന് തടസ്സമുണ്ടാവേണ്ടതില്ല.എന്നാല്‍ സുപ്രീംകോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്&#x200d; കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികല ജയില്&#x200d;മാറ്റത്തിന് ശ്രമിക്കുന്നു. ബാംഗളൂരു ജയിലില്&#x200d; സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സെന്&#x200d;ട്രല്&#x200d; ജയിലിലേക്ക് മാറാന്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ജയില്&#x200d; അധികൃതര്&#x200d;ക്ക് കത്ത് നല്&#x200d;കും. അഭിഭാഷകര്&#x200d; മുഖേനെയാണ് ശശികലയുടെ നീക്കം.</p>
<p>ജയിലില്&#x200d; കീഴടങ്ങാനെത്തിയപ്പോള്&#x200d; ജയില്&#x200d; പരിസരത്തുണ്ടായ അക്രമസംഭവങ്ങളാണ് ശശികല പ്രധാനമായും ചൂണ്ടിക്കാണിക്കുക. എന്നാല്&#x200d; ഇതിന് പിന്നില്&#x200d; വാടകഗുണ്ടകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാധാരണ നിലയില്&#x200d; ജയില്&#x200d;മാറ്റത്തിന് തടസ്സമുണ്ടാവേണ്ടതില്ല.എന്നാല്&#x200d; സുപ്രീംകോടതി വിധി പ്രകാരമാണ് ഇപ്പോള്&#x200d; പരപ്പന അഗ്രഹാരയില്&#x200d; ജയില്&#x200d;വാസമനുഭവിക്കന്നത്. ഈ സാഹചര്യത്തില്&#x200d; ജയില്&#x200d;മാറ്റത്തെ ചോദ്യം ചെയ്യാനും ചില സാധ്യതകള്&#x200d; ഉയരുന്നുണ്ട്.</p>
<p>ശശികലക്കൊപ്പം വി.എന്&#x200d; സുധാകരനും ജെ. ഇളവരശിയും ചെന്നൈയിലേക്കുള്ള മാറ്റത്തിന് അപേക്ഷ നല്&#x200d;കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വീണ്ടും ബാംഗളൂരുവിലെത്തി ശശികലയെ കാണും. അനധികൃത സ്വത്തുസമ്പാദനക്കേസില്&#x200d; ജയലളിതയുള്&#x200d;പ്പെടെയുള്ളവരുടെ ശിക്ഷ ബാംഗളൂരു ഹൈക്കോടതി നേരത്തെ റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഈ വിധി സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-move-thamizhnadu-central-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരിച്ചടിച്ച് പനീര്‍സെല്‍വം പക്ഷം; ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/paneerselvam-against-sasikala-2.html</link>
					<comments>https://www.chandrikadaily.com/paneerselvam-against-sasikala-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Feb 2017 08:17:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20340</guid>

					<description><![CDATA[ചെന്നൈ: അണ്ണാഡി.എം.കെ പാര്‍ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍സെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദിനകറിനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. പനീര്‍സെല്‍വം പക്ഷക്കാരനായ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ശശികല പനീര്‍സെല്‍വത്തിനേയും മധുസൂദനേയും പാണ്ഡ്യരാജനേയും അടക്കം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാലിപ്പോള്‍ അണ്ണാഡി.എം.കെയില്‍ അവകാശവാദം ഉന്നയിച്ച് ഇരുപക്ഷവും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാഡി.എം.കെ പാര്&#x200d;ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്&#x200d;ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്&#x200d;സെല്&#x200d;വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്&#x200d; സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കി. ദിനകറിനെ ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. പനീര്&#x200d;സെല്&#x200d;വം പക്ഷക്കാരനായ പാര്&#x200d;ട്ടി പ്രിസീഡിയം ചെയര്&#x200d;മാന്&#x200d; ഇ.മധുസൂദനന്&#x200d; ആണ് ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>നേരത്തെ ശശികല പനീര്&#x200d;സെല്&#x200d;വത്തിനേയും മധുസൂദനേയും പാണ്ഡ്യരാജനേയും അടക്കം നേതാക്കളെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കിയിരുന്നു. എന്നാലിപ്പോള്&#x200d; അണ്ണാഡി.എം.കെയില്&#x200d; അവകാശവാദം ഉന്നയിച്ച് ഇരുപക്ഷവും പുറത്താക്കല്&#x200d; നടപടി ആരംഭിച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇടപെട്ടിട്ടുണ്ട്. പാര്&#x200d;ട്ടിയില്&#x200d; ആര്&#x200d;ക്കാണ് അവകാശമെന്ന കാര്യത്തില്&#x200d; അന്തിമതീരുമാനം കമ്മീന്റേയാകും.</p>
<p>ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നാളെ വിശ്വാസവോട്ട് തേടാനിരിക്കുകയാണ് ചിന്നമ്മയുടെ നേതൃത്വത്തിലുള്ള പളനിസാമി സര്&#x200d;ക്കാര്&#x200d;. ഈ സാഹചര്യത്തില്&#x200d; ഒ.പി.എസ് പക്ഷത്തുള്ള എം.എല്&#x200d;.മാര്&#x200d; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 11 എം.എല്&#x200d;.എമാരും 12 എം.പിമാരുമാണ് പനീര്&#x200d;സെല്&#x200d;വം പക്ഷത്തുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paneerselvam-against-sasikala-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒ.പി.എസ് ക്യാമ്പില്‍ അമ്പരപ്പ്; ഘര്‍വാപസി സൂചന നല്‍കി പാണ്ഡ്യരാജന്‍</title>
		<link>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html</link>
					<comments>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 17:26:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20303</guid>

					<description><![CDATA[ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്‍വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്‍ തന്നെ വിള്ളല്‍ വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായതിനാല്‍ ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയില്&#x200d; ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്&#x200d; നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്&#x200d;വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്&#x200d; തന്നെ വിള്ളല്&#x200d; വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്&#x200d;ട്ടിക്കുള്ളില്&#x200d; സ്വീകാര്യനായതിനാല്&#x200d; ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ഇല്ലെന്നത് ഒ.പി.എസിന് പ്രതിസന്ധിയിലാക്കുന്നുണ്ട്. ശശികല ക്യാമ്പില്&#x200d; നിന്നും പന്നീര്&#x200d;ശെല്&#x200d;വത്തോടൊപ്പം ചേര്&#x200d;ന്ന ഒ പാണ്ഡ്യരാജന്&#x200d; ശശികല പക്ഷത്തേക്കു തന്നെ തിരികെ പോകുമെന്ന സൂചന നല്&#x200d;കിക്കഴിഞ്ഞു. പാര്&#x200d;ട്ടിയില്&#x200d; യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും, പാര്&#x200d;ട്ടി യോജിച്ചു നില്&#x200d;ക്കണമെന്നത് അമ്മയുടെ (ജയലളിത) ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പന്നീര്&#x200d;ശെല്&#x200d;വമൊഴികെ ആര്&#x200d;ക്കും പാര്&#x200d;ട്ടിയിലേക്കു തിരിച്ചു വരാമെന്നായിരുന്നു ശശികലയുടെ വിശ്വസ്ഥനായ സി രാജശേഖറിന്റെ പ്രതികരണം. പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയെ വഞ്ചിച്ചവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്&#x200d; 11 എം.എല്&#x200d;.എമാരുടേയും 11 എം.പിമാരുടേയും മാത്രം പിന്തുണയാണ് പന്നീര്&#x200d;ശെല്&#x200d;വത്തിനുള്ളത്. അതിനിടെ എം.പിമാരെ തിരികെ ശശികല പക്ഷത്തേക്കു തന്നെ മടക്കിക്കൊണ്ടുവരുന്നതിനായി ടി.ടി.വി ദിനകരന്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചകള്&#x200d;ക്കു തുടക്കമിട്ടതായാണ് വിവരം. ജയലളിത പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയിരുന്ന ശശികലയുടെ സഹോദരിയുടെ മകന്&#x200d; ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം ശശികല പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെടുക്കുകയും ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ വിയോഗത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒപിഎസ്സിനെ തല്&#x200d;സ്ഥാനത്ത് നിന്നും നീക്കി ശശികല മുഖ്യമന്ത്രിയാകാന്&#x200d; നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ അധികാര വടംവലിക്ക് മുഖ്യകാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പന്നീര്&#x200d;ശെല്&#x200d;വം രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; പളനിസ്വാമി അധികാരമേറ്റു; 31അംഗങ്ങളുമായി പുതിയ മന്ത്രിസഭ</title>
		<link>https://www.chandrikadaily.com/palani-swami-oath-thamizhnadu-cm.html</link>
					<comments>https://www.chandrikadaily.com/palani-swami-oath-thamizhnadu-cm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 11:27:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[palani swami]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20279</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്‍ 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍ നിന്ന് പനീര്‍സെല്‍വവും അദ്ദേഹത്തെ പിന്തുണച്ച മാഫോയി പാണ്ഡ്യരാജനും പുറത്തുപോയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സെങ്കോട്ടൈയ്യന്‍ മന്ത്രിസഭയിലെ പുതുമുഖമാണ്. 15ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ നിയന്ത്രണത്തിലാണ് പളനിസാമി മന്ത്രിസഭ. ശശികല ജയിലില്‍ പോകുന്നതിന് മുമ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്&#x200d; ഗവര്&#x200d;ണര്&#x200d; സി.വിദ്യാസാഗര്&#x200d; റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്&#x200d;ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്&#x200d; 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്&#x200d; നിന്ന് പനീര്&#x200d;സെല്&#x200d;വവും അദ്ദേഹത്തെ പിന്തുണച്ച മാഫോയി പാണ്ഡ്യരാജനും പുറത്തുപോയിരുന്നു. പാര്&#x200d;ട്ടിയിലെ മുതിര്&#x200d;ന്ന നേതാവ് സെങ്കോട്ടൈയ്യന്&#x200d; മന്ത്രിസഭയിലെ പുതുമുഖമാണ്. 15ദിവസത്തിനകം നിയമസഭയില്&#x200d; ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്&#x200d;ണര്&#x200d; ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>എന്നാല്&#x200d; പൂര്&#x200d;ണ്ണമായും ശശികലയുടെ മന്നാര്&#x200d;ഗുഡി സംഘത്തിന്റെ നിയന്ത്രണത്തിലാണ് പളനിസാമി മന്ത്രിസഭ. ശശികല ജയിലില്&#x200d; പോകുന്നതിന് മുമ്പ് അണ്ണാ ഡി.എം.കെയില്&#x200d; പിടിമുറുക്കുന്നതിന് സഹോദരന്&#x200d; ടിടിവി ദിനകരനെ പാര്&#x200d;ട്ടി ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിച്ചിരുന്നു. ദിനകരനും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ആദ്യഘട്ടത്തില്&#x200d; സൂചനയുണ്ടായിരുന്നെങ്കിലും പുറത്തുവന്ന പട്ടികയില്&#x200d; ദിനകരന്റെ പേരില്ല. മുന്&#x200d; വിദ്യാഭ്യാസ മന്ത്രിയായിരുന്ന മാഫോയി പാണ്ഡ്യരാജനെ പുറത്താക്കിയതുകൊണ്ടാണ് പുതിയ മന്ത്രിയായി സെങ്കോട്ടയ്യനെ നിയമിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palani-swami-oath-thamizhnadu-cm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
