<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Owaisi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/owaisi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Oct 2025 15:42:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Owaisi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ്; ബംഗ്ലാദേശ് ജനത പുറത്താക്കിയയാളെ സഹോദരി എന്ന് വിളിച്ചാണ് മോദി സ്വാഗതം ചെയ്തത്&#8217;: ഉവൈസി</title>
		<link>https://www.chandrikadaily.com/infiltrators-are-in-delhi-modi-welcomed-the-one-expelled-by-the-people-of-bangladesh-by-calling-him-sister-owais.html</link>
					<comments>https://www.chandrikadaily.com/infiltrators-are-in-delhi-modi-welcomed-the-one-expelled-by-the-people-of-bangladesh-by-calling-him-sister-owais.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 15:42:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Narenda modi]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361006</guid>

					<description><![CDATA[ന്യൂഡൽഹി: ബിഹാറിലെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്നാണ് അമിത് ഷാ നിരന്തരമായി പറയുന്നത്. എന്നാൽ, വീണ്ടും വീണ്ടും മോദിയോടും ഷായോടും ഞങ്ങൾക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ് ഉള്ളത്. ബംഗ്ലാദേശ് ജനത പുറത്താക്കിയ ഒരു നുഴഞ്ഞുകയറ്റക്കാരെ മോദി സഹോദരി എന്ന് പറഞ്ഞാണ് സ്വീകരിച്ചതെന്ന് ഉവൈസി പറഞ്ഞു. എല്ലാവരുടേയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബിഹാറിലെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുമെന്നാണ് അമിത് ഷാ നിരന്തരമായി പറയുന്നത്. എന്നാൽ, വീണ്ടും വീണ്ടും മോദിയോടും ഷായോടും ഞങ്ങൾക്ക് ഒരു കാര്യമാണ് പറയാനുള്ളത്. നുഴഞ്ഞുകയറ്റക്കാർ ഡൽഹിയിലാണ് ഉള്ളത്. ബംഗ്ലാദേശ് ജനത പുറത്താക്കിയ ഒരു നുഴഞ്ഞുകയറ്റക്കാരെ മോദി സഹോദരി എന്ന് പറഞ്ഞാണ് സ്വീകരിച്ചതെന്ന് ഉവൈസി പറഞ്ഞു.</p>
<p>എല്ലാവരുടേയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദി ബിഹാർ തെരഞ്ഞെടുപ്പിൽ ഒരു മുസ്&#x200d;ലിമിന് പോലും സീറ്റ് കൊടുത്തില്ലെന്ന് ഉവൈസി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ 101 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ഇതിൽ ഒരു മുസ്&#x200d;ലിം സ്ഥാനാർഥി പോലും ഇടംപിടിച്ചില്ല. ഇക്കാര്യത്തിലാണ് ഉവൈസി വിമർശനം ഉന്നയിച്ചിരിക്കുന്നത്.</p>
<p>ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിനൊപ്പം ചേർന്ന് ഉവൈസി മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാനം ചർച്ചകളൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ഒടുവിൽ ഒറ്റക്ക് മത്സരിക്കാൻ ​ഉവൈസി തീരുമാനിക്കുകയായിരുന്നു. 32 സീറ്റുകളിലാണ് ഉവൈസിയുടെ പാർട്ടി ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infiltrators-are-in-delhi-modi-welcomed-the-one-expelled-by-the-people-of-bangladesh-by-calling-him-sister-owais.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഒവൈസി ഉടൻ ‘രാംനാം’ ചൊല്ലും’; രാമക്ഷേത്ര പരാമർശത്തിനെതിരെ വിഎച്ച്പി</title>
		<link>https://www.chandrikadaily.com/owaisi-will-say-ramnaam-soon-vhp-against-ramkshetra-reference.html</link>
					<comments>https://www.chandrikadaily.com/owaisi-will-say-ramnaam-soon-vhp-against-ramkshetra-reference.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jan 2024 06:52:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[Ramnaam]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288554</guid>

					<description><![CDATA[ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്&#x200d; തര്&#x200d;ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികള്&#x200d; സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; ഓള്&#x200d; ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്&#x200d; മുസ്‌ലിമീന്&#x200d; പ്രസിഡന്റ് അസദുദ്ദീന്&#x200d; ഒവൈസിയെ വിമര്&#x200d;ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്&#x200d; തന്നെ &#8216;രാംനാം&#8217; ചൊല്ലുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്&#x200d;സാല്&#x200d;.</p>
<p>ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്&#x200d; തര്&#x200d;ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികള്&#x200d; സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.</p>
<p>ലണ്ടനില്&#x200d; നിന്നും നിയമത്തില്&#x200d; ബിരുദം നേടിയ ആളാണ് താന്&#x200d; എന്നാണ് ഒവൈസി പറയുന്നത്. അങ്ങനെയെങ്കില്&#x200d; തര്&#x200d;ക്ക മന്ദിരം സംരക്ഷിക്കാനായി അദ്ദേഹത്തിന് കോടതിയില്&#x200d; പോകാമായിരുന്നില്ലേ?. അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഒവൈസി.</p>
<p>ഇപ്പോഴും അത് തുടരുന്നു. ഒവൈസിയുടെ പാര്&#x200d;ട്ടിക്കാര്&#x200d;ക്ക് ഉടന്&#x200d; തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകുമെന്നും വിനോദ് ബന്&#x200d;സാല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. കഴിഞ്ഞ 500 വര്&#x200d;ഷത്തിനുള്ളില്&#x200d; ഒവൈസിയുടെ പൂര്&#x200d;വ്വികര്&#x200d; ആരെങ്കിലും തര്&#x200d;ക്ക മന്ദിരം സന്ദര്&#x200d;ശിച്ചിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു</p>
<p>തര്&#x200d;ക്ക മന്ദിരം മുസ്‌ലിംകളുടേത് ആയിരുന്നുവെന്നും, എല്ലാവരും ചേര്&#x200d;ന്ന് അത് മുസ്‌ലിംകളുടെ പക്കല്&#x200d; നിന്നും കൈക്കലാക്കിയത് ആണെന്നുമായിരുന്നു ഒവൈസിയുടെ പരാമര്&#x200d;ശം. തര്&#x200d;ക്ക മന്ദിരം പൊളിച്ചില്ലായിരുന്നുവെങ്കില്&#x200d; രാജ്യത്തെ മുസ്ലീങ്ങള്&#x200d;ക്ക് ഇന്ന് കാണുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അസദുദ്ദീന്&#x200d; ഒവൈസി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-will-say-ramnaam-soon-vhp-against-ramkshetra-reference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉവൈസിയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല; നിലപാട് വ്യക്തമാക്കി മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/no-relation-to-aimim-says-pk-kunjalikkutty.html</link>
					<comments>https://www.chandrikadaily.com/no-relation-to-aimim-says-pk-kunjalikkutty.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 30 Nov 2020 14:51:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169892</guid>

					<description><![CDATA[ഉവൈസിയുടെ റോള്&#x200d; പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലായി]]></description>
										<content:encoded><![CDATA[<p>മലപ്പുറം: അസദുദ്ദീന്&#x200d; ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി യാതൊരു വിധത്തിലുള്ള സഹകരണവുമില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.പി.എക്കല്ലാതെ ആര്&#x200d;ക്കും ഒരിടത്തും യാതൊരു പിന്തുണയും നല്&#x200d;കാന്&#x200d; മുസ്‌ലിംലീഗ് തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉവൈസിയുടെ റോള്&#x200d; പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലാണെന്നാണ് മുസ്‌ലിംലീഗ് ഇതുവരെ വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>സോളാര്&#x200d; കേസില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി നിരപരാധിയാണ് എന്ന് ഇടതുപക്ഷത്തിനു തന്നെ അറിയാമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. &#8216;സെക്രട്ടറിയേറ്റ് വളയല്&#x200d; സമരവുമായി ബന്ധപ്പെട്ട് ചര്&#x200d;ച്ചക്ക് വന്നവരോട് അത് അന്നേ പറഞ്ഞിട്ടുണ്ട്. ഉമ്മന്&#x200d;ചാണ്ടി നിരപരാധിയാണെന്ന് ഇടതുപക്ഷത്തിന് അറിയാമായിരുന്നു. സോളാര്&#x200d; ഇടതുപക്ഷത്തിന് ബൂമറാങ്ങാവും. അങ്ങനെ ആയിക്കഴിഞ്ഞിട്ടുണ്ട്. അവര്&#x200d;ക്ക് പൊള്ളിയപ്പോഴാണ് അവര്&#x200d; അത് താഴെയിട്ടത്. യുഡിഎഫിന്റെ മികച്ച ഭരണത്തിനു മേല്&#x200d; സൃഷ്ടിച്ച പുകമറയായിരുന്നു അത്&#8221; &#8211; കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>തങ്ങള്&#x200d;ക്കെതിരെ അന്വേഷണം പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനെന്നും അദ്ദേഹം ആരോപിച്ചു. &#8216;എല്ലാവര്&#x200d;ക്കുമെതിരെ എന്തുമാകാം എന്നാണ്. എന്നാല്&#x200d; അവര്&#x200d;ക്കെതിരെ അ‌ന്വേഷണം പാടില്ല. ഇടതുപക്ഷ സര്&#x200d;ക്കാറിനെതിരെ വിമര്&#x200d;ശിച്ചതിന് ഏറ്റവും അധികം നടപടി നേരിടുന്നത് മുസ്‌ലിം ലീഗാണ്. ഈ ഭരണത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; പീഡനം നേരിടുന്നതും ലീഗാണ്. ജയിലിലും ആശുപത്രിയിലുമിട്ട് പീഡിപ്പിക്കുകയാണ്&#8217; &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-relation-to-aimim-says-pk-kunjalikkutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; നിങ്ങളെ വേണ്ട, ദയവായി ഇങ്ങോട്ട് വന്ന് വോട്ടു ഭിന്നിപ്പിക്കരുത്; ഉവൈസിയോടുള്ള ബന്ധം വിച്ഛേദിച്ച് പാര്&#x200d;ട്ടി നേതാവ്</title>
		<link>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html</link>
					<comments>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Nov 2020 11:39:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168931</guid>

					<description><![CDATA[ബംഗാളില്&#x200d; വര്&#x200d;ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമബംഗാളിലെ എഐഎംഐഎം നേതാവ് അന്&#x200d;വര്&#x200d; പാഷ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയെ അധികാരത്തിലെത്താന്&#x200d; പാര്&#x200d;ട്ടി സഹായിച്ചു എന്നാരോപിച്ചാണ് പാഷ അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി വിട്ടത്. പശ്ചിമബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്ന ഉവൈസിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. എഐഎംഐഎം സംസ്ഥാന കണ്&#x200d;വീനറാണ് അന്&#x200d;വര്&#x200d; പാഷ.</p>
<p>&#8216;ഇത് വളരെ അപകടരമാണ്. ബംഗാളില്&#x200d; അനുവദിക്കാന്&#x200d; പറ്റില്ല. ബിഹാര്&#x200d; മോഡല്&#x200d; ബംഗാളില്&#x200d; നടപ്പാക്കിയാല്&#x200d; സംസ്ഥാനം രക്തത്തില്&#x200d; മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്&#x200d; താമസിക്കുന്ന ബംഗാളില്&#x200d; ഈ ശക്തികളെ തടയേണ്ടത് അത്യാവശ്യമാണ്&#8217; &#8211; അദ്ദേഹം പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Setback for AIMIM in West Bengal as state convenor Sk. Anwar Pasha joins TMC along with other AIMIM workers. Pasha says, “we will not let Bihar model be replicated in West Bengal.” <a href="https://twitter.com/ZeeNews?ref_src=twsrc%5Etfw">@ZeeNews</a> <a href="https://t.co/j8wzRxyDBb">pic.twitter.com/j8wzRxyDBb</a></p>
<p>&mdash; Pooja Mehta (@pooja_news) <a href="https://twitter.com/pooja_news/status/1330814909924347905?ref_src=twsrc%5Etfw">November 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബംഗാളില്&#x200d; വര്&#x200d;ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്&#x200d; അവര്&#x200d;ക്കിടയിലേക്ക് നുഴഞ്ഞു കയറി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്&#x200d; നടന്നു കൊണ്ടിരിക്കുന്നത്- പാഷ വ്യക്തമാക്കി.</p>
<p>പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ശബ്ദമുയര്&#x200d;ത്തിയ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്&#x200d;ജി. അവര്&#x200d; രാഷ്ട്രീയ പ്രീണനം നടത്തുകയാണ് എന്നാണ് ചിലര്&#x200d; ആരോപിക്കുന്നത്. എന്നാല്&#x200d; മമത ഇമാമുകാര്&#x200d;ക്ക് പണം നല്&#x200d;കുന്നുണ്ട് എങ്കില്&#x200d; പുരോഹിതര്&#x200d;ക്കും അതു കിട്ടുന്നുണ്ട്. അവര്&#x200d; തല മറച്ച് ആമീന്&#x200d; പറയുന്നുണ്ട് എങ്കില്&#x200d; ക്ഷേത്രത്തില്&#x200d; പോയി പൂജയും ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തില്&#x200d; ഇങ്ങനെയൊരു മതേതര നേതാവിനെ ഞാന്&#x200d; കണ്ടിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദയവായി ബംഗാളിലേക്ക് വരരുത് എന്നും പാഷ ഉവൈസിയോട് ആവശ്യപ്പെട്ടു. ബംഗാളിന് നിങ്ങളെ ആവശ്യമില്ല. എന്നിട്ടും നിങ്ങള്&#x200d; വരികയാണ് എങ്കില്&#x200d; ഞങ്ങള്&#x200d; യുദ്ധം ചെയ്യും- പാഷ കൂട്ടിച്ചേര്&#x200d;ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബംഗാള്&#x200d; തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിക്കുന്നത് ബിജെപി മുന്&#x200d; സഖ്യകക്ഷിക്കൊപ്പം</title>
		<link>https://www.chandrikadaily.com/bsp-aimim-rlsps-new-front-in-bihar-is-eyeing-dalit-muslim-votes.html</link>
					<comments>https://www.chandrikadaily.com/bsp-aimim-rlsps-new-front-in-bihar-is-eyeing-dalit-muslim-votes.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Oct 2020 08:24:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161242</guid>

					<description><![CDATA[2015ലെ തെരഞ്ഞെടുപ്പില്&#x200d; ആറിടത്താണ് എഐഎംഐഎം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; അസദുദ്ദീന്&#x200d; ഉവൈസിയുടെ ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എഐഎംഐഎം) മത്സരിക്കുന്നത് ബിജെപി മുന്&#x200d; സഖ്യകക്ഷി രാഷ്ട്രീയ ലോക്‌സമത പാര്&#x200d;ട്ടി(ആര്&#x200d;എല്&#x200d;എസ്പി)ക്കൊപ്പം. മോദി മന്ത്രിസഭയില്&#x200d; അംഗമായിരുന്ന ഉപേന്ദ്ര ഖുഷ്‌വാഹ നേതൃത്വം നല്&#x200d;കുന്ന പാര്&#x200d;ട്ടിയാണ് ആര്&#x200d;എല്&#x200d;എസ്പി.</p>
<p>ഗ്രാന്&#x200d;ഡ് ഡെമോക്രാറ്റിക് സെക്യുലര്&#x200d; ഫ്രണ്ട് എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ. എഐഎംഐഎമ്മിനും ആര്&#x200d;എല്&#x200d;എസ്പിക്കും പുറമേ, ബിഎസ്പി, ജന്&#x200d;തന്ത്രിക് പാര്&#x200d;ട്ടി, സമാജ്‌വാദി ജനതാദള്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടികളും സഖ്യത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്&#x200d;ത്ഥികളെ രംഗത്തിറക്കാനാണ് സഖ്യത്തിന്റെ തീരുമാനം.</p>
<p>&#8216;സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ് ദളിതരും മുസ്‌ലിംകളും. ഈ വിഭാഗങ്ങളുടെയും രാജ്യത്തെ മതേതര ജനങ്ങളുടെയും പിന്തുണയാണ് ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നത്&#8217; ഒരു ബിഎസ്പി നേതാവ് പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-161248" src="https://www.chandrikadaily.com/wp-content/uploads/2020/10/KUSHWAHA.jpg" alt="" width="785" height="524" /></p>
<p><em><strong>ഉപേന്ദ്ര ഖുഷ്‌വാഹ</strong></em></p>
<p>മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുമജന്&#x200d; അഗാഡിയുമായി ചേര്&#x200d;ന്നു, മുസ്‌ലിം-ദളിത് ഐക്യം ഉയര്&#x200d;ത്തിക്കാട്ടി മത്സരിച്ചതിന് പിന്നാലെയാണ് ഉവൈസി ബിഹാറിലെത്തുന്നത്. മഹാരാഷ്ട്രയില്&#x200d; ദയനീയ പ്രകടനമായിരുന്നു എഐഎംഐഎന്റെത്. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഇരുകക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്.</p>
<p>ബിഹാറില്&#x200d; 17 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുണ്ട്. കിഷന്&#x200d;ഗഞ്ച് ജില്ലയില്&#x200d; 68 ശതമാനവും മുസലിംകളാണ്. കത്യാര്&#x200d; (45%), അരാറിയ (43%), പുര്&#x200d;ണിയ (38%) എന്നിവയാണ് മറ്റു മുസലിം ഭൂരിപക്ഷ ജില്ലകള്&#x200d;. സീമാഞ്ചല്&#x200d; മേഖലയിലെ 40 മണ്ഡലങ്ങളില്&#x200d; മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തിന് മുകളിലാണ്. ഖുഷ്‌വാഹ-കോറി-കുര്&#x200d;മികള്&#x200d; മൊത്തം ജനസംഖ്യയുടെ 12-14 ശതമാനം വരും. ഉപേന്ദ്ര വരുന്ന അതേ സാമൂഹിക പശ്ചാത്തലത്തില്&#x200d; നിന്നാണ് നിതീഷ് കുമാറും വരുന്നത് എന്നതാണ് പ്രശ്‌നം. 17-18 ശതമാനമാണ് ബിഹാറിലെ ദളിതുകള്&#x200d;. എന്നാല്&#x200d; ബിഎസ്പിക്ക് നേരത്തെയുള്ളതു പോലെ ദളിതകര്&#x200d;ക്കിടയില്&#x200d; വേണ്ടത്ര സ്വാധീനമില്ല.</p>
<p>2015ലെ തെരഞ്ഞെടുപ്പില്&#x200d; ആറിടത്താണ് എഐഎംഐഎം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല. 243 ഇടത്തും സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയ ബിഎസ്പിയും ഒരിടത്തും ജയിച്ചില്ല. എഐഎംഐഎമ്മിന് 0.2 വോട്ടുകള്&#x200d; മാത്രമേ കിട്ടിയിരുന്നുള്ളൂ. ബിഎസ്പിക്ക് രണ്ടു ശതമാനവും. എന്നാല്&#x200d; കിഷന്&#x200d;ഗഞ്ച് നിയമസഭാ സീറ്റില്&#x200d; 2019 ഒക്ടോബറില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; എഐഎംഐഎം സ്ഥാനാര്&#x200d;ത്ഥി ഖമറുല്&#x200d; ഹുദ ജയിച്ചിരുന്നു. 2015ല്&#x200d; എന്&#x200d;ഡിഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ആര്&#x200d;എല്&#x200d;എസ്പി 23 സീറ്റിലാണ് മത്സരിച്ചിരുന്നത്. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bsp-aimim-rlsps-new-front-in-bihar-is-eyeing-dalit-muslim-votes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകര്&#x200d;പ്പന്&#x200d; ഡാന്&#x200d;സ്; പട്ടം പറത്തുകയായിരുന്നെന്ന്‌ ഉവൈസി</title>
		<link>https://www.chandrikadaily.com/mp-owaisi-did-not-dance-on-mia-bhai-he-was-flying-kite-party-symbol-claims.html</link>
					<comments>https://www.chandrikadaily.com/mp-owaisi-did-not-dance-on-mia-bhai-he-was-flying-kite-party-symbol-claims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Oct 2019 12:58:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[aiims]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141992</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്&#x200d; മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d;(എ.ഐ.എം.ഐ.എം) പാര്&#x200d;ട്ടി നേതാവും എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി. ഔറംഗാബാദിലെ പൈഠാന്&#x200d; ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&#x200d; നിന്നും മടങ്ങുമ്പോളാണ് വേദിയുടെ പടിയില്&#x200d; നിന്നും ഉവൈസി &#8220;മിയ ഭായ്&#8221; എന്ന പാട്ടിനൊപ്പം പചുവടുവെച്ചത്. വേദിയില്&#x200d;നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്&#x200d; നിന്നും പൂമാല വീശിയും ആടിയുമായിരുന്നു ചുവടുവെപ്പ്. ഉവൈസിയുടെ ഡാന്&#x200d;സ് ഇതിനകം സാമൂഹമാധ്യമങ്ങളില്&#x200d; തരംഗമായിരിക്കുകയാണ്. അതേസമയം സംഭവം വൈറലായതോടെ വിശദീകരണവുമായി ഉവൈസി [&#8230;]]]></description>
										<content:encoded><![CDATA[
<p>മഹാരാഷ്ട്രയില്&#x200d; നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്&#x200d; മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d;(എ.ഐ.എം.ഐ.എം) പാര്&#x200d;ട്ടി നേതാവും എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി. ഔറംഗാബാദിലെ പൈഠാന്&#x200d; ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&#x200d; നിന്നും മടങ്ങുമ്പോളാണ് വേദിയുടെ പടിയില്&#x200d; നിന്നും ഉവൈസി &#8220;മിയ ഭായ്&#8221; എന്ന പാട്ടിനൊപ്പം പചുവടുവെച്ചത്. </p>



<p>വേദിയില്&#x200d;നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്&#x200d; നിന്നും പൂമാല വീശിയും ആടിയുമായിരുന്നു ചുവടുവെപ്പ്. ഉവൈസിയുടെ ഡാന്&#x200d;സ് ഇതിനകം സാമൂഹമാധ്യമങ്ങളില്&#x200d; തരംഗമായിരിക്കുകയാണ്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Maharashtra: AIMIM Chief Asaduddin Owaisi performs a dance step after the end of his rally at Paithan Gate in Aurangabad. (17.10.2019) <a href="https://t.co/AldOABp2yd">pic.twitter.com/AldOABp2yd</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1185248379799887872?ref_src=twsrc%5Etfw">October 18, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="hi" dir="ltr">&quot;Main apni party ke symbol patang ko kheench mara hu, kisi ne us video par koi gaana laga diya jo galat hai, hum aisi baaton par zyada dhyaan nahi dete&quot; Aurangabad me Barrister Asaduddin Owaisi Sahab ka media ko bayaan <a href="https://twitter.com/asadowaisi?ref_src=twsrc%5Etfw">@asadowaisi</a> <a href="https://t.co/uLttpHn34x">pic.twitter.com/uLttpHn34x</a></p>&mdash; Mohammed Mohsin (@mohsinaddeen96) <a href="https://twitter.com/mohsinaddeen96/status/1185463322465861632?ref_src=twsrc%5Etfw">October 19, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതേസമയം സംഭവം വൈറലായതോടെ വിശദീകരണവുമായി ഉവൈസി തന്നെ രംഗത്തെത്തി. അണികളോട് പട്ടം പറപ്പിക്കാന്&#x200d; ആഹ്വാനം നടത്തുന്നതാണ് ഡാന്&#x200d;സായി പ്രചരിക്കുന്നതെന്നായിരുന്നു വിശദീകരണം.     വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയ ഒവൈസി, താന്&#x200d; ഡാന്&#x200d;സ് കളിക്കുകയല്ലെന്നും തന്റെ പാര്&#x200d;ട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് പറയുന്നത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്&#x200d; 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mp-owaisi-did-not-dance-on-mia-bhai-he-was-flying-kite-party-symbol-claims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്&#x200d;; മറുപടിയായി അള്ളാഹു അക്ബര്&#x200d; വിളിച്ച്  ഒവൈസി</title>
		<link>https://www.chandrikadaily.com/owaisi-loksabha-oath.html</link>
					<comments>https://www.chandrikadaily.com/owaisi-loksabha-oath.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 18 Jun 2019 11:13:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130467</guid>

					<description><![CDATA[ലോക്‌സഭയില്&#x200d; ഇന്നലെയും ഇന്നുമായി എംപിമാര്&#x200d; ലോക്‌സഭയില്&#x200d; സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്&#x200d; നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്&#x200d; ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്&#x200d; മുദ്രാവാക്യം വിളിച്ചത് വിവാദമായി. സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയെ ക്ഷണിച്ചതും ബിജെപി എംപിമാര്&#x200d; &#8216;ജയ് ശ്രീറാം&#8217; വിളിക്കാന്&#x200d; തുടങ്ങുകയായയിരുന്നു. ജയ് ശ്രീറാമിനെ പുറമേ &#8216;വന്ദേമാതരം&#8217; വിളികളും ബിജെപി എംപിമാര്&#x200d; നടത്തി. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ഒവൈസി നേരിട്ടത്. രംഗം ശാന്തമായ ശേഷമാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞ വാചകം [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭയില്&#x200d; ഇന്നലെയും ഇന്നുമായി എംപിമാര്&#x200d; ലോക്‌സഭയില്&#x200d; സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്&#x200d; നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്&#x200d; ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്&#x200d; മുദ്രാവാക്യം വിളിച്ചത് വിവാദമായി.</p>



<p>സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയെ ക്ഷണിച്ചതും ബിജെപി എംപിമാര്&#x200d; &#8216;ജയ് ശ്രീറാം&#8217; വിളിക്കാന്&#x200d; തുടങ്ങുകയായയിരുന്നു.  ജയ് ശ്രീറാമിനെ പുറമേ &#8216;വന്ദേമാതരം&#8217; വിളികളും ബിജെപി എംപിമാര്&#x200d; നടത്തി. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ഒവൈസി നേരിട്ടത്.<br>
രംഗം ശാന്തമായ ശേഷമാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞ വാചകം ചൊല്ലി തീര്&#x200d;ന്നതും ബിജെപി എംപിമാരുടെ &#8216;ജയ് ശ്രീറാം&#8217; വിളികള്&#x200d;ക്കും &#8216;വന്ദേമാതരം&#8217; വിളികള്&#x200d;ക്കും മറുപടി നല്&#x200d;കാനും ഒവൈസി മറന്നില്ല. സത്യപ്രതിജ്ഞ വാചകം പൂര്&#x200d;ത്തിയാക്കിയ ശേഷം &#8216;ജയ് ഭീം, ജയ് ഭീം, തക്ബീര്&#x200d; അള്ളാഹു അക്ബര്&#x200d;, ജയ് ഹിന്ദ്&#8217; എന്ന് കൂടി ഒവൈസി കൂട്ടിച്ചേര്&#x200d;ത്തു. എന്നാല്&#x200d;, ഒവൈസി സത്യപ്രതിജ്ഞ പൂര്&#x200d;ത്തിയാക്കിയ ശേഷം വീണ്ടും ചില ബിജെപി എംപിമാര്&#x200d; &#8216;ഭാരത് മാതാ കീ ജയ്&#8217; എന്ന് വിളിക്കാന്&#x200d; ശ്രമിക്കുന്നുണ്ടായിരുന്നു.</p>



<p>ഹൈദരാബാദില്&#x200d; നിന്ന് തുടര്&#x200d;ച്ചയായി നാലാം തവണയാണ് ഒവൈസി എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുസ്ലീങ്ങള്&#x200d;ക്കും ദളിതുകള്&#x200d;ക്കും വേണ്ടി പോരാട്ടം തുടരുമെന്ന് ഒവൈസി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പറഞ്ഞു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Hyderabad AIMIM MP Barrister <a href="https://twitter.com/asadowaisi?ref_src=twsrc%5Etfw">@asadowaisi</a> takes oath in Lok Sabha. <a href="https://t.co/objAfetEu6">pic.twitter.com/objAfetEu6</a></p>&mdash; AIMIM (@aimim_national) <a href="https://twitter.com/aimim_national/status/1140896944358715392?ref_src=twsrc%5Etfw">June 18, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-loksabha-oath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുല്&#x200d;വാമ ഭീകരാക്രമണം; മോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ഉവൈസി</title>
		<link>https://www.chandrikadaily.com/how-the-rdx-came-where-is-the-dna-of-the-suicide-bombers-said-owassi.html</link>
					<comments>https://www.chandrikadaily.com/how-the-rdx-came-where-is-the-dna-of-the-suicide-bombers-said-owassi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Mar 2019 09:46:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[pulwama attack]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120193</guid>

					<description><![CDATA[ഹൈദരാബാദ്: പുല്&#x200d;വാമ ഭീകരാക്രമണത്തിന് വഴിവെച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d; നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ മോദി സര്&#x200d;ക്കാര്&#x200d; എന്ത് നടപടിയെടുത്തെന്നും ഭരണ പരാജയത്തില്&#x200d; എത്ര മന്ത്രിമാര്&#x200d; രാജിവെച്ചെന്ന് രാജ്യത്തോട് പറയണമെന്നും ഉവൈസിയുടെ പരിഹസിച്ചു. സ്‌ഫോടനത്തിനുള്ള ആര് ഡി എക്‌സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്റെ ഡിഎന്&#x200d;എ എവിടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഹൈദരാബാദ് എംപി [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹൈദരാബാദ്: പുല്&#x200d;വാമ ഭീകരാക്രമണത്തിന് വഴിവെച്ച  രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ആള്&#x200d; ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d; നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്&#x200d; ഉവൈസി.</p>



<p>രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ മോദി സര്&#x200d;ക്കാര്&#x200d; എന്ത് നടപടിയെടുത്തെന്നും ഭരണ പരാജയത്തില്&#x200d; എത്ര മന്ത്രിമാര്&#x200d; രാജിവെച്ചെന്ന് രാജ്യത്തോട് പറയണമെന്നും ഉവൈസിയുടെ പരിഹസിച്ചു. സ്‌ഫോടനത്തിനുള്ള ആര് ഡി എക്‌സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്റെ ഡിഎന്&#x200d;എ എവിടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ഹൈദരാബാദ് എംപി ആവശ്യപ്പെട്ടു. <br>
രാഷ്ട്രീയ, നയതന്ത്ര പരാജയത്തിനും മോദി രാജ്യത്തോട് ഉത്തരം പറയണമെന്നും ഒവൈസി പറഞ്ഞു.</p>



<p>ഇന്ത്യയുടെ പുത്രന്&#x200d; തിരിച്ചെത്തിയതില്&#x200d; സന്തോഷിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്&#x200d; നമ്മുടേയും ശത്രുക്കളാണ്. രാഷ്ട്രീയ വ്യത്യാസങ്ങള്&#x200d; നിലനില്&#x200d;ക്കുമ്പോഴും രാജ്യത്തിനാണ് മുന്&#x200d;തൂക്കം. രാജ്യാതിര്&#x200d;ത്തിയും പരമാധികാരവും വിഷയമാകുമ്പോള്&#x200d; യാതൊരു വിധ സന്ധിയുമില്ലെന്നും ഒവൈസി പറഞ്ഞു.</p>



<p>അതേസമയം 40 സിആര്&#x200d;പിഎഫ് ജവാന്മാര്&#x200d; കൊല്ലപ്പെട്ട പുല്&#x200d;വാമ സംഭവത്തില്&#x200d; പാക്കിസ്ഥാനെതിരെയും ഉവൈസി ശ്ക്തമായി പ്രതികരിച്ചു. <br>
 ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ പങ്കിനെക്കുറിച്ചാണ് പാക്കിസ്ഥാന്&#x200d; തെളിവ് ചോദിച്ചിരിക്കുന്നത്. യുഎന്&#x200d; നിരോധിച്ച ഭീകരസംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. ഇതില്&#x200d; കൂടുതല്&#x200d; എന്ത് തെളിവാണ് പാക്കിസ്ഥാന് വേണ്ടതെന്നും ഒവൈസി ചോദിച്ചു. പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്&#x200d; ജയിലിലടക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.  മസൂദ് അസ്ഹര്&#x200d; മൗലാന അല്ല പിശാചിന്റെ ശിഷ്യനാണ്. ഹാഫിസ് സയ്യിദ് കൊലപാതികയാണെന്നും ഒവൈസി. ഇസ്ലാമുമായി ഇവര്&#x200d;ക്ക് യാതൊരു ബന്ധവുമില്ലന്നും ഒവൈസി ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-the-rdx-came-where-is-the-dna-of-the-suicide-bombers-said-owassi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ സഹായിക്കാന്&#x200d; ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്&#x200d; മൂന്നാം മുന്നണി</title>
		<link>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html</link>
					<comments>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 21 Sep 2018 14:26:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[Prakash Ambedkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104172</guid>

					<description><![CDATA[മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; ഭിന്നിപ്പിക്കാനുള്ള നിര്&#x200d;ണായക നീക്കവുമായി ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) തലവന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്&#x200d; മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്&#x200d;ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്&#x200d;.എ ഇംതിയാസ് ജലീല്&#x200d; അറിയിച്ചു. ബി.ജെ.പി &#8211; ശിവസേന സഖ്യത്തില്&#x200d; നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്&#x200d;ട്ടികളെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി. സഖ്യം ശ്രമം [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; ഭിന്നിപ്പിക്കാനുള്ള നിര്&#x200d;ണായക നീക്കവുമായി ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) തലവന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്&#x200d; മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്&#x200d;ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്&#x200d;.എ ഇംതിയാസ് ജലീല്&#x200d; അറിയിച്ചു. ബി.ജെ.പി &#8211; ശിവസേന സഖ്യത്തില്&#x200d; നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്&#x200d;ട്ടികളെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി. സഖ്യം ശ്രമം നടത്തുന്നതിനിടെയാണ് ഉവൈസിയുടെയും പ്രകാശ് അംബേദ്കറിന്റെയും അപ്രതീക്ഷിത നീക്കം.</p>
<p>ഭരണഘടനാ ശില്&#x200d;പി ബി.ആര്&#x200d; അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്&#x200d; മഹാരാഷ്ട്രയില്&#x200d; ഏറെ സ്വാധീനമുള്ള ദളിത് നേതാവാണ്. പൂനെയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് അദ്ദേഹം പ്രഖ്യാപിച്ച ബന്ദിനെ മഹാരാഷ്ട്രയിലെ ദളിത് സംഘടനകള്&#x200d; പിന്തുണച്ചിരുന്നു. ദളിത് വോട്ട്ബാങ്കില്&#x200d; സ്വാധീനമുണ്ടാക്കാന്&#x200d; കഴിയുമെന്ന് വ്യക്തമായതോടെ അംബേദ്കര്&#x200d; കഴിഞ്ഞ ജൂണില്&#x200d; വഞ്ചിത് ബഹുജന്&#x200d; അഘാഡി എന്ന പേരില്&#x200d; മൂന്നാം മുന്നണി രൂപീകരിച്ചിരുന്നു. സി.പി.ഐ അടക്കമുള്ള ഇടതു പാര്&#x200d;ട്ടികളും മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്ന മഹാരാഷ്ട്ര മുസ്‌ലിം സംഘും അടക്കമുള്ള സംഘടനകള്&#x200d; അംബേദ്കറിന്റെ മുന്നണിയില്&#x200d; ചേരാന്&#x200d; സന്നദ്ധത പ്രകടിപ്പിച്ചു.</p>
<p>അംബേദ്കറുമായി ചര്&#x200d;ച്ച നടത്തി അദ്ദേഹത്തെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് ശ്രമിച്ചു വരുന്നതിനിടെയാണ് അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി സഖ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര അസംബ്ലിയില്&#x200d; രണ്ട് അംഗങ്ങളുള്ള എ.ഐ.എം.ഐ.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; അഞ്ച് ലക്ഷം വോട്ടുകള്&#x200d; നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്&#x200d;ട്ടിക്ക് നേട്ടമുണ്ടാക്കാനായി.</p>
<p>മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി &#8211; ശിവസേന ബന്ധം അവതാളത്തിലാവുകയും ഭരണവിരുദ്ധ തരംഗം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ഐക്യത്തിനു വേണ്ടി കോണ്&#x200d;ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഉവൈസിയുടെ നീക്കം. ഇതേപ്പറ്റി പ്രകാശ് അംബേദ്കര്&#x200d; നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉവൈസിയും അംബേദ്കറും ചേര്&#x200d;ന്ന് മുന്നണിയുണ്ടാക്കിയാല്&#x200d; ദളിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്&#x200d; വിഭജിച്ചു പോവുകയും അത് ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉവൈസിയുടെ നീക്കം ബി.ജെ.പിക്കു വേണ്ടി; എസ്.ഡി.പി.ഐയുടെ ലക്ഷ്യം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കല്&#x200d;: സിഫോര്&#x200d; സി.ഇ.ഒ</title>
		<link>https://www.chandrikadaily.com/cfore-ceo-says-bjp-infuse-funds-to-influence-muslim-vote.html</link>
					<comments>https://www.chandrikadaily.com/cfore-ceo-says-bjp-infuse-funds-to-influence-muslim-vote.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 May 2018 06:39:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[sdpi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83679</guid>

					<description><![CDATA[കര്&#x200d;ണാടക തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകള്&#x200d; ഭിന്നിപ്പിക്കാന്&#x200d; ബി.ജെ.പി തന്ത്രങ്ങളാവിഷ്‌കരിച്ചതായി വെളിപ്പെടുത്തല്&#x200d;. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്&#x200d;സ്ട്രീറ്റ് ജേണലിന്റെ മുന്&#x200d; കണ്&#x200d;സള്&#x200d;ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി ഫോര്&#x200d; കര്&#x200d;ണാടകയിലുടനീളം നടത്തിയ തെരഞ്ഞെടുപ്പ് സാധ്യതാ സര്&#x200d;വേ കോണ്&#x200d;ഗ്രസിന്റെ വ്യക്തമായ വിജയം പ്രവചിച്ചിരുന്നു. വന്&#x200d;തോതില്&#x200d; പണം ചെലവഴിച്ച് മുസ്‌ലിം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തി, കോണ്&#x200d;ഗ്രസ് വോട്ടില്&#x200d; പരമാവധി വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എസ്.ഡി.പി.ഐ, അസദുദ്ദീന്&#x200d; ഉവൈസി തുടങ്ങിയവരുടെ ലക്ഷ്യവും മുസ്‌ലിം വോട്ട്ബാങ്കില്&#x200d; വിള്ളലുണ്ടാക്കുകയാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകള്&#x200d; ഭിന്നിപ്പിക്കാന്&#x200d; ബി.ജെ.പി തന്ത്രങ്ങളാവിഷ്‌കരിച്ചതായി വെളിപ്പെടുത്തല്&#x200d;. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്&#x200d;സ്ട്രീറ്റ് ജേണലിന്റെ മുന്&#x200d; കണ്&#x200d;സള്&#x200d;ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി ഫോര്&#x200d; കര്&#x200d;ണാടകയിലുടനീളം നടത്തിയ തെരഞ്ഞെടുപ്പ് സാധ്യതാ സര്&#x200d;വേ കോണ്&#x200d;ഗ്രസിന്റെ വ്യക്തമായ വിജയം പ്രവചിച്ചിരുന്നു. വന്&#x200d;തോതില്&#x200d; പണം ചെലവഴിച്ച് മുസ്‌ലിം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തി, കോണ്&#x200d;ഗ്രസ് വോട്ടില്&#x200d; പരമാവധി വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എസ്.ഡി.പി.ഐ, അസദുദ്ദീന്&#x200d; ഉവൈസി തുടങ്ങിയവരുടെ ലക്ഷ്യവും മുസ്‌ലിം വോട്ട്ബാങ്കില്&#x200d; വിള്ളലുണ്ടാക്കുകയാണെന്ന് &#8216;നാഷണല്&#x200d; ഹെറാള്&#x200d;ഡി&#8217;ന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പ്രേംചന്ദ് പാലെറ്റി പറയുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">Survey puts the <a href="https://twitter.com/hashtag/Congress?src=hash&amp;ref_src=twsrc%5Etfw">#Congress</a> comfortably ahead of the <a href="https://twitter.com/hashtag/BJP?src=hash&amp;ref_src=twsrc%5Etfw">#BJP</a> and the <a href="https://twitter.com/hashtag/JD?src=hash&amp;ref_src=twsrc%5Etfw">#JD</a>(S) in Karnataka and projects around 118 seats for the party in the 224-member Assembly <a href="https://twitter.com/hashtag/KarnatakaElections2018?src=hash&amp;ref_src=twsrc%5Etfw">#KarnatakaElections2018</a>  <a href="https://t.co/gbtOgu8D7R">https://t.co/gbtOgu8D7R</a></p>
<p>&mdash; National Herald (@NH_India) <a href="https://twitter.com/NH_India/status/993144991080951810?ref_src=twsrc%5Etfw">May 6, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;മുസ്‌ലിം-ദളിത് വോട്ടുകള്&#x200d; സ്വാഭാവികമായും കോണ്&#x200d;ഗ്രസിന് ലഭിക്കാനാണ് സാധ്യത. ഇതില്&#x200d; വിള്ളലുണ്ടാക്കാന്&#x200d; ബി.ജെ.പി ശക്തമായ ശ്രമം നടത്തുന്നുണ്ട്. പ്രചരണത്തില്&#x200d; ധാരാളം പണം ചെലവഴിക്കപ്പെടുന്നുവെന്നും ദരിദ്രരായ ദളിതരെ പണംനല്&#x200d;കി സ്വാധീനിക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുന്നുവെന്നുമാണ് ഞാന്&#x200d; കേള്&#x200d;ക്കുന്നത്. എസ്.ഡി.പി.ഐയും ജെ.ഡി.എസ്സിനെയും പോലെ അവരും മുസ്‌ലിം സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തി മുസ്‌ലിം വോട്ടുകള്&#x200d; ഭിന്നിപ്പിക്കാന്&#x200d; ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയും ജെ.ഡി.എസ്സും സഖ്യത്തിലെത്താനുള്ള സാധ്യതയുമുണ്ട്.&#8217; പ്രേംചന്ദ് പറയുന്നു.</p>
<p>അസദുദ്ദീന്&#x200d; ഉവൈസി ജെ.ഡി.എസ്സിന് പിന്തുണ പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ അറിവോടെയാണെന്നും തെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്&#x200d; ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കി ഭരിക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുമെന്നും പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുമായി ഒരു ഘട്ടത്തിലും സഖ്യമുണ്ടാക്കില്ലെന്ന് ദേവെ ഗൗഡ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്&#x200d;ട്ടിയില്&#x200d; സ്വാധീനമുള്ള അദ്ദേഹത്തിന്റെ സഹോദരന്&#x200d; കുമാരസ്വാമി ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യം ഒത്തുവന്നാല്&#x200d; ജെ.ഡി.എസ് ബി.ജെ.പിക്ക് പിന്തുണ നല്&#x200d;കുമെന്ന് ന്യായമായും സംശയിക്കാം. &#8211; പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു.</p>
<p>നിലവില്&#x200d; 120 മുതല്&#x200d; 130 വരെ സീറ്റ് നേടി കോണ്&#x200d;ഗ്രസ് അധികാരത്തിലെത്താനുള്ള സാഹചര്യമാണുള്ളതെന്ന് സിഫോര്&#x200d; സര്&#x200d;വേ പറയുന്നു. ബി.ജെ.പിക്ക് 60 മുതല്&#x200d; 70 വരെയും ജെ.ഡി.എസ്സിന് 20 മുതല്&#x200d; 30 വരെയും സീറ്റുകള്&#x200d; ലഭിക്കും. ശാസ്ത്രീയ സംവിധാനങ്ങള്&#x200d; ഉപയോഗിച്ചും സ്വാധീനങ്ങള്&#x200d;ക്ക് വഴങ്ങാതെയുമാണ് സിഫോര്&#x200d; സര്&#x200d;വേ നടത്തിയതെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന സര്&#x200d;വേ ഫലത്തിന്റെ സാധുതയില്&#x200d; സംശയമുണ്ടെന്നും പ്രേംചന്ദ് പാലെറ്റി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cfore-ceo-says-bjp-infuse-funds-to-influence-muslim-vote.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
