<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>owners &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/owners/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Dec 2025 08:08:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>owners &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോവ നിശാക്ലബ് ദുരന്തം; തീപിടിത്തത്തിന് ശേഷം അഞ്ചു മണിക്കൂറിനുള്ളില്‍ രാജ്യം വിട്ട ഉടമകള്‍ തായ്ലന്‍ഡില്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/goa-nightclub-tragedy-the-owners-who-left-the-country-within-five-hours-after-the-fire-were-arrested-in-thailand.html</link>
					<comments>https://www.chandrikadaily.com/goa-nightclub-tragedy-the-owners-who-left-the-country-within-five-hours-after-the-fire-were-arrested-in-thailand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 08:08:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[nightclub]]></category>
		<category><![CDATA[owners]]></category>
		<category><![CDATA[THAILAND]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368089</guid>

					<description><![CDATA[ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഫുകേത്: ഗോവയിലെ ബിര്&#x200d;ച്ച് ബൈ റോമിയോ ലേന്&#x200d; നിശാക്ലബ്ബില്&#x200d; ഉണ്ടായ ഭീകര അഗ്‌നിബാധയില്&#x200d; 25 പേര്&#x200d; കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, തായ്ലാന്&#x200d;ഡിലേക്ക് രക്ഷപ്പെട്ടിരുന്ന ക്ലബ്ബ് ഉടമകളായ സൗരഭ് ലൂത്രയും സഹോദരന്&#x200d; ഗൗരഭ് ലൂത്രയും ഫുകേതില്&#x200d; അറസ്റ്റിലായി. അഞ്ചുദിവസത്തെ ഒളിവിന് ശേഷം ഇന്റര്&#x200d;പോള്&#x200d; നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തായ് അധികാരികള്&#x200d; പിടികൂടിയത്.</p>
<p>ശനിയാഴ്ച രാത്രിയായിരുന്നു നോര്&#x200d;ത്ത് ഗോവയിലെ ഈ ക്ലബ്ബില്&#x200d; വലിയ അഗ്‌നിബാധ ഉണ്ടായത്. സംഭവം നടന്നതിനു വെറും അഞ്ച് മണിക്കൂറിനുള്ളില്&#x200d; തന്നെ ഇരു സഹോദരങ്ങളും രാജ്യം വിടാന്&#x200d; സാധിച്ചു. ദില്ലിയില്&#x200d; നിന്ന് ഇന്&#x200d;ഡിഗോ വിമാനത്തിലാണ് ഇവര്&#x200d; തായ്ലാന്&#x200d;ഡിലേക്ക് യാത്ര ചെയ്തത്.</p>
<p>രാജ്യവ്യാപകമായി ഇന്&#x200d;ഡിഗോ വിമാനങ്ങള്&#x200d; റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്&#x200d; ഇവര്&#x200d;ക്ക് ടിക്കറ്റ് ലഭിച്ചതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയര്&#x200d;ന്നിട്ടുണ്ട്. തീപിടിത്തത്തെ തുടര്&#x200d;ന്ന് ഗോവ പൊലീസ് ഇന്റര്&#x200d;പോള്&#x200d; സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും തിരികെ ഇന്ത്യയിലെത്തിക്കാന്&#x200d; ഗോവ പൊലീസിന്റെ ഒരു സംഘം തായ്ലാന്&#x200d;ഡില്&#x200d; എത്തിയതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>പോലീസ് നടത്തിയ അന്വേഷണത്തില്&#x200d;, ഡിസംബര്&#x200d; 7ന് രാത്രി 1.17ന് ഇവര്&#x200d; ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്തതായാണ് കണ്ടെത്തിയത്. അതേസമയം, അഗ്‌നിബാധ നിയന്ത്രിക്കാന്&#x200d; അഗ്‌നിശമന സേന പണിപ്പെടുമ്പോഴായിരുന്നു ഉടമകളുടെ വിദേശയാത്ര. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാന്&#x200d; അവര്&#x200d; വിസമ്മതിക്കുകയായിരുന്നു.</p>
<p>ഇതിനിടെ ദില്ലിയിലെ രോഹിണി കോടതിയില്&#x200d; അവര്&#x200d; ജാമ്യാപേക്ഷയും നല്&#x200d;കിയിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്&#x200d;, സുരക്ഷാമാനദണ്ഡങ്ങള്&#x200d; പാലിക്കാത്തതാണ് അഗ്‌നിബാധ രൂക്ഷമാകാന്&#x200d; പ്രധാന കാരണം എന്ന് കണ്ടെത്തിയിരുന്നു. എമര്&#x200d;ജന്&#x200d;സി എക്സിറ്റ്, അഗ്‌നിനിയന്ത്രണ ഉപകരണങ്ങള്&#x200d;, വിശാലമായ വാതിലുകള്&#x200d; എന്നിവ ക്ലബ്ബില്&#x200d; ഉണ്ടായിരുന്നില്ല. ഇവര്&#x200d; ഉടമസ്ഥതയിലുള്ള മറ്റൊരു ഭക്ഷണശാലയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഗോവ മുഖ്യമന്ത്രിയുടെ നിര്&#x200d;ദ്ദേശപ്രകാരം പൊളിച്ച് നീക്കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goa-nightclub-tragedy-the-owners-who-left-the-country-within-five-hours-after-the-fire-were-arrested-in-thailand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്</title>
		<link>https://www.chandrikadaily.com/bar-owners-pay-bribes-to-get-concessions-on-liquor-policy-voice-message-out.html</link>
					<comments>https://www.chandrikadaily.com/bar-owners-pay-bribes-to-get-concessions-on-liquor-policy-voice-message-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 04:47:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bar]]></category>
		<category><![CDATA[owners]]></category>
		<category><![CDATA[Voice message]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298506</guid>

					<description><![CDATA[കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.]]></description>
										<content:encoded><![CDATA[<p>മദ്യനയത്തില്&#x200d; ഇളവ് ലഭിക്കാന്&#x200d; ബാറുടമകള്&#x200d; കോഴ നല്&#x200d;കണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.</p>
<p>ബാറുടമകള്&#x200d; രണ്ടര ലക്ഷം രൂപ വീതം നല്&#x200d;കണമെന്നാണ് നിര്&#x200d;ദേശം. രണ്ട് ദിവസത്തിനുള്ളില്&#x200d; പണം നല്&#x200d;കണമെന്നാണ് പുറത്തുവന്ന സന്ദേശത്തില്&#x200d; നിര്&#x200d;ദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്&#x200d;ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോന്&#x200d; പറയുന്നത്.</p>
<p>ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകള്&#x200d;ക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തില്&#x200d; പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോന്&#x200d; പറയുന്നു. സഹകരിച്ചില്ലേല്&#x200d; നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശം. ഏകീകൃത രൂപത്തില്&#x200d; പണപിരിക്കണമെന്ന് അനിമോന്&#x200d; പറയുന്നുണ്ട്.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്&#x200d;പ് പണപ്പിരിവെന്നുള്ള നിര്&#x200d;ദേശം സംഘടന പ്രതിനിധികള്&#x200d; മുന്&#x200d;പ് പറഞ്ഞിരുന്നു. ഇത് പൂര്&#x200d;ത്തിയാക്കണമെന്ന് ശബ്ദസന്ദേശത്തില്&#x200d; പറയുന്നു. മദ്യനയം സംബന്ധിച്ച് സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടക്കുന്നതിനിടെയാണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്.</p>
<p>കൊച്ചി പാലാരിവട്ടത്ത് ഇന്നലെ ഫെഡറേഷന്&#x200d; ഓഫ് കേരള ഹോട്ടല്&#x200d; അസോസിയേഷന്&#x200d; എക്സിക്യൂട്ടീവ് യോഗം ചേര്&#x200d;ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോന്&#x200d; ഗ്രൂപ്പില്&#x200d; അയച്ചതാണ് വാട്സ്ആപ്പ് ശബ്ദസന്ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bar-owners-pay-bribes-to-get-concessions-on-liquor-policy-voice-message-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ ബസ് ഉടമകള്&#x200d; നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/private-bus-owners-called-off-indefinite-strike.html</link>
					<comments>https://www.chandrikadaily.com/private-bus-owners-called-off-indefinite-strike.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Nov 2023 13:12:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[indefinite]]></category>
		<category><![CDATA[owners]]></category>
		<category><![CDATA[private bus]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283014</guid>

					<description><![CDATA[സീറ്റ് ബെല്&#x200d;റ്റ് നിര്&#x200d;ബന്ധമാണെന്നും ആ തീരുമാനത്തില്&#x200d; മാറ്റമില്ലെന്നും ക്യാമറകള്&#x200d; ഘടിപ്പിക്കുന്ന തീരുമാനത്തില്&#x200d; നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്&#x200d; നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്&#x200d;വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്&#x200d;ച്ചയെത്തുടര്&#x200d;ന്നാണ് സമരം പിന്&#x200d;വലിച്ചത് .കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ചില ഭേദഗതികള്&#x200d; പരിശോധിക്കാമെന്ന് ബസ് ഉടമകള്&#x200d;ക്ക് ഉറപ്പ് നല്&#x200d;കി.</p>
<p>സീറ്റ് ബെല്&#x200d;റ്റ് നിര്&#x200d;ബന്ധമാണെന്നും ആ തീരുമാനത്തില്&#x200d; മാറ്റമില്ലെന്നും ക്യാമറകള്&#x200d; ഘടിപ്പിക്കുന്ന തീരുമാനത്തില്&#x200d; നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്&#x200d; അകവും പുറവും കാണുന്ന ക്യാമറ ആണെങ്കില്&#x200d; എണ്ണത്തില്&#x200d; മാറ്റമുണ്ടാകാമെന്നും അക്കാര്യത്തില്&#x200d; ഭേദഗതി ആവശ്യമെങ്കില്&#x200d; ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ഥികളുടെ നിരക്ക് വര്&#x200d;ധനവിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; രഘുരാമന്&#x200d; കമ്മീഷനെ ഏല്&#x200d;പ്പിച്ചിട്ടുണ്ട്.ഡിസംബര്&#x200d; 31ന് മുന്&#x200d;പായി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ചിട്ടുണ്ടെന്നും അതിനുശേഷം വിഷയം ചര്&#x200d;ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/private-bus-owners-called-off-indefinite-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരം കടുപ്പിച്ച് ക്വാറി ഉടമകൾ: നാളെ മുതൽ വാഹന പ്രചരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും</title>
		<link>https://www.chandrikadaily.com/quarry-owners-intensify-their-strike-they-will-organize-a-vehicle-campaign-and-protest-demonstration-from-tomorrow.html</link>
					<comments>https://www.chandrikadaily.com/quarry-owners-intensify-their-strike-they-will-organize-a-vehicle-campaign-and-protest-demonstration-from-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Apr 2023 16:38:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fees]]></category>
		<category><![CDATA[owners]]></category>
		<category><![CDATA[querry]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249625</guid>

					<description><![CDATA[സംസ്ഥാനത്ത് ക്വാറി ഉടമകളുടെ സമരം വീണ്ടും ശക്തമാക്കുന്നു. ക്വാറികളുടെ സെക്യൂരിറ്റി ഫീസും റോയൽറ്റിയും കുത്തനെ ഉയർത്തിയതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇത് സർക്കാർ പരിഹരിച്ചില്ലെങ്കിൽ സമര നടപടികൾ വീണ്ടും ദീർഘിപ്പിക്കാനാണ് ക്വാറി- ക്രഷർ ഉടമകളുടെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ഭീഷണിക്ക് മുന്നിൽ വഴങ്ങുകയില്ല എന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ലൈസൻസ് ഏകപക്ഷീയമായി റദ്ദ് ചെയ്യാൻ സർക്കാറിന് സാധിക്കില്ലെങ്കിലും, അതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ ഉണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ക്വാറി ഉടമകളുടെ സമരം വീണ്ടും ശക്തമാക്കുന്നു. ക്വാറികളുടെ സെക്യൂരിറ്റി ഫീസും റോയൽറ്റിയും കുത്തനെ ഉയർത്തിയതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇത് സർക്കാർ പരിഹരിച്ചില്ലെങ്കിൽ സമര നടപടികൾ വീണ്ടും ദീർഘിപ്പിക്കാനാണ് ക്വാറി- ക്രഷർ ഉടമകളുടെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ഭീഷണിക്ക് മുന്നിൽ വഴങ്ങുകയില്ല എന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.</p>
<p>ലൈസൻസ് ഏകപക്ഷീയമായി റദ്ദ് ചെയ്യാൻ സർക്കാറിന് സാധിക്കില്ലെങ്കിലും, അതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ ഉണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതൽ വാഹന പ്രചാരണവും, പ്രതിഷേധവും സംഘടിപ്പിക്കാൻ ക്വാറി- ക്രഷർ ഉടമകൾ പദ്ധതിയിടുന്നുണ്ട്. ഏപ്രിൽ 25ന് കോഴിക്കോട് ചേരുന്ന സംയുക്ത സമരസമിതി നേതൃയോഗത്തിൽ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതാണ്. സമര സമിതിയുടെ നേതൃത്വത്തിൽ മെയ് 3- ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quarry-owners-intensify-their-strike-they-will-organize-a-vehicle-campaign-and-protest-demonstration-from-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
