<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>p chidambaram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/p-chidambaram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Nov 2024 03:31:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>p chidambaram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിച്ച് മണിപ്പൂര്&#x200d; സന്ദര്&#x200d;ശിക്കട്ടെ; കേന്ദ്രസേന ഇറങ്ങിയിട്ട് കാര്യമില്ല, ബിരേന്&#x200d; സിങ് രാജിവയ്ക്കണം</title>
		<link>https://www.chandrikadaily.com/let-the-prime-minister-give-up-his-stubbornness-and-visit-manipur-it-doesnt-matter-if-the-central-army-comes-down-biren-singh-should-resign.html</link>
					<comments>https://www.chandrikadaily.com/let-the-prime-minister-give-up-his-stubbornness-and-visit-manipur-it-doesnt-matter-if-the-central-army-comes-down-biren-singh-should-resign.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Nov 2024 03:31:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318223</guid>

					<description><![CDATA[മണിപ്പൂരില്&#x200d; കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്&#x200d; കുറിച്ചു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്&#x200d;ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്&#x200d; കേള്&#x200d;ക്കണമെന്നും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്&#x200d; കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്&#x200d; കുറിച്ചു.</p>
<p>മണിപ്പൂരിലെ പ്രശ്നങ്ങള്&#x200d;ക്ക് കാരണം മുഖ്യമന്ത്രി ബിരേന്&#x200d; സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്&#x200d; രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്&#x200d; കുക്കി സായുധ വിഭാഗക്കാര്&#x200d; തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്&#x200d; ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്&#x200d;ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും എംഎല്&#x200d;എമാരുടെയും ഉള്&#x200d;പ്പടെ വസതിക്ക് നേരേയും മേഖലയില്&#x200d; ആക്രമണമുണ്ടായി.</p>
<p>ഇതിന്&#x200d;റെ പശ്ചാത്തലത്തില്&#x200d; 5000ല്&#x200d; അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരില്&#x200d; വിന്യസിച്ചിരുന്നു. എന്നാല്&#x200d;, കേന്ദ്രനടപടിയെ ചോദ്യം ചെയ്ത ചിദംബരം സേനയെ അവിടേക്ക് അയക്കുന്നത് പ്രശ്നങ്ങള്&#x200d;ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി.&#8221;മണിപ്പൂരിലേക്ക് 5000-ല്&#x200d; അധികം കേന്ദ്ര സായുധ പൊലീസ് ഫോഴ്സിനെ കേന്ദ്രം അയച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പ്രശ്നത്തിന് ഒരിക്കലും പരിഹാരമാകില്ല. കേന്ദ്രനടപടി അവിടുത്തെ സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാക്കുകയേയുള്ളൂ&#8221; ചിദംബരം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/let-the-prime-minister-give-up-his-stubbornness-and-visit-manipur-it-doesnt-matter-if-the-central-army-comes-down-biren-singh-should-resign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി ചിദംബരം</title>
		<link>https://www.chandrikadaily.com/if-india-front-comes-to-power-caa-and-agniveer-scheme-will-be-scrapped-p-chidambaram.html</link>
					<comments>https://www.chandrikadaily.com/if-india-front-comes-to-power-caa-and-agniveer-scheme-will-be-scrapped-p-chidambaram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Apr 2024 07:01:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[caa]]></category>
		<category><![CDATA[india front]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295733</guid>

					<description><![CDATA[അധികാരത്തിലെത്തിയാല്&#x200d; ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്‌നിവീര്&#x200d; പദ്ധതിയും റദ്ദാക്കും പി ചിദംബരം.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്&#x200d; ആദ്യ പാര്&#x200d;ലമെന്റ് സെഷനില്&#x200d; തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാല്&#x200d; ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്‌നിവീര്&#x200d; പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്‌നിവീര്&#x200d;. സൈനിക വിരുദ്ധ നടപടിയാണ് അഗ്‌നിവീര്&#x200d; എന്നും പി ചിദംബരം പറഞ്ഞു.</p>
<p>കേരളത്തില്&#x200d; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്&#x200d;ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങള്&#x200d;ക്കിടയില്&#x200d; സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്&#x200d;ത്തു. കേരളത്തില്&#x200d; ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളില്&#x200d; ആണ്. ഇവിടെയെല്ലാം ബിജെപിയെ ജനം പിന്തള്ളും. കേരളത്തില്&#x200d; നടക്കുന്നത് എല്&#x200d;ഡിഎഫ് &#8211; യുഡിഎഫ് പോരാട്ടമാണെന്നും അതില്&#x200d; യുഡിഎഫ് വിജയിക്കുമെന്നും പി ചിദംബരം പറഞ്ഞു.</p>
<p>രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തൊഴില്&#x200d; അവസരങ്ങള്&#x200d; സൃഷ്ടിക്കുക എന്നതാണ് പ്രധാനം. നരേന്ദ്ര മോദി 2 കോടി തൊഴില്&#x200d; അവസരങ്ങള്&#x200d; സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാല്&#x200d; തൊഴില്&#x200d; അവസരങ്ങള്&#x200d; കുറയ്ക്കുകയാണ് ചെയ്തത്. മോദി തൊഴില്&#x200d; അവസരങ്ങള്&#x200d; ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പി ചിദംബരം ആരോപിച്ചു.</p>
<p>രാജ്യത്തെ സ്ഥാപനങ്ങള്&#x200d; സ്വതന്ത്രമായല്ല പ്രവര്&#x200d;ത്തിക്കുന്നത്. സിഎജിയെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര സര്&#x200d;ക്കാരാണ്. 10 വര്&#x200d;ഷത്തിനിടെ 32 മാധ്യമപ്രവര്&#x200d;ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പലരും അറസ്റ്റിലായി. ഒരു കാര്&#x200d;ട്ടൂണിസ്റ്റിന് സ്വതന്ത്രമായി കാര്&#x200d;ട്ടൂണ്&#x200d; വരയ്ക്കാന്&#x200d; പോലും കഴിയുന്നില്ല. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതായെന്നും പി ചിദംബരം പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് പ്രകടനപത്രിയില്&#x200d; പൗരത്വ നിയമത്തെ കുറിച്ച് പരാമര്&#x200d;ശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും പി ചിദംബരം പറഞ്ഞു. 22-ാം പേജില്&#x200d; സിഎ എ യുടെ കാര്യം പരാമര്&#x200d;ശിക്കുന്നുണ്ട്. ബിജെപി കൊണ്ടു വന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പറഞ്ഞിട്ടുണ്ടെന്ന് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്&#x200d;മാന്&#x200d; കൂടിയായ പി ചിദംബരം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-india-front-comes-to-power-caa-and-agniveer-scheme-will-be-scrapped-p-chidambaram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള സര്&#x200d;ക്കാറിന്റെ തീരുമാനങ്ങള്&#x200d; ഞെട്ടിക്കുന്നത്; യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന് ചിദംബരം</title>
		<link>https://www.chandrikadaily.com/chidambaram-against-kerala-gov.html</link>
					<comments>https://www.chandrikadaily.com/chidambaram-against-kerala-gov.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Nov 2020 06:37:45 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168742</guid>

					<description><![CDATA[അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്&#x200d; പൊലീസിന് അമിതാധികാരം നല്&#x200d;കുന്നതാണ് പുതിയ പൊലീസ് നിയമഭേദഗതി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സൈബര്&#x200d; ആക്രമണങ്ങള്&#x200d; തടയാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയേയും ബാര്&#x200d; കോഴക്കേസില്&#x200d; രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തേയും വിമര്&#x200d;ശിച്ച് കോണ്&#x200d;ഗ്രസ് നേതാവ് പി. ചിദംബരം. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.</p>
<p>ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. &#8216;സാമൂഹിക മാധ്യമങ്ങളില്&#x200d; &#8216;കുറ്റകരം&#8217;ആയ പോസ്റ്റിട്ടാല്&#x200d; അഞ്ചു വര്&#x200d;ഷം തടവ് നല്&#x200d;കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്&#x200d;ഡിഎഫ് സര്&#x200d;ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്&#8217;.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Also shocked by the attempt to implicate Mr Ramesh Chennithala, LOP, in a case where the investigation agency had filed a closure report FOUR times </p>
<p>How will my friend <a href="https://twitter.com/SitaramYechury?ref_src=twsrc%5Etfw">@SitaramYechury</a> , GS, CPI(M), defend these atrocious decisions?</p>
<p>&mdash; P. Chidambaram (@PChidambaram_IN) <a href="https://twitter.com/PChidambaram_IN/status/1330369724832739331?ref_src=twsrc%5Etfw">November 22, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;അതുപോലെ അന്വേഷണ ഏജന്&#x200d;സി നാല് തവണ അവസാനിപ്പിച്ച് റിപ്പോര്&#x200d;ട്ട് ചെയ്ത കേസില്&#x200d; കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്&#x200d;ക്കാന്&#x200d; ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും&#8217;, ചിദംബരം ട്വീറ്റ് ചെയ്തു.</p>
<p>അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്&#x200d; പൊലീസിന് അമിതാധികാരം നല്&#x200d;കുന്നതാണ് പുതിയ പൊലീസ് നിയമഭേദഗതി. മാധ്യമ സ്വാതന്ത്ര്യത്തെ ഇത് ഇല്ലാതാക്കുമെന്നും ആക്ഷേപമുയര്&#x200d;ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ഓര്&#x200d;ഡിനന്&#x200d;സില്&#x200d; ഗവര്&#x200d;ണര്&#x200d; ഒപ്പിട്ടത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chidambaram-against-kerala-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമ്പദ് രംഗം തകര്&#x200d;ച്ചയിലാണ്, യുവാക്കള്&#x200d;ക്ക് തൊഴില്&#x200d; വേണം; പഴയ ട്വീറ്റുകള്&#x200d; മോദിയെ തിരിഞ്ഞു കൊത്തുന്നു</title>
		<link>https://www.chandrikadaily.com/former-finance-minister-p-chidambaram-attacks-pm-modi-over-his-old-tweet-from-2013.html</link>
					<comments>https://www.chandrikadaily.com/former-finance-minister-p-chidambaram-attacks-pm-modi-over-his-old-tweet-from-2013.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 02 Sep 2020 06:39:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[india gdp]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149679</guid>

					<description><![CDATA[രണ്ടാം യുപിഎ സര്&#x200d;ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്&#x200d; കേന്ദ്രമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്&#x200d;കാലത്ത് പോസ്റ്റ് ചെയ്ത കുറിപ്പുകള്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; വൈറല്&#x200d;. സാമ്പത്തിക രംഗം തകര്&#x200d;ച്ചയിലാണ്, യുവാക്കള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കൂ തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ചുള്ള ട്വീറ്റുകളാണ് മോദിയെ തിരിഞ്ഞു കൊത്തുന്നത്.</p>
<p>രണ്ടാം യുപിഎ സര്&#x200d;ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്&#x200d; കേന്ദ്രമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു. നിങ്ങള്&#x200d; നേരത്തെ പറഞ്ഞ കാര്യം മാത്രമാണ് ഇപ്പോള്&#x200d; നിങ്ങളോട് പറയാനുള്ളത് എന്നെഴുതിയാണ് 2013 നവംബറില്&#x200d; മോദി ട്വിറ്ററിലിട്ട കുറിപ്പ് ചിദംബരം റിട്വീറ്റ് ചെയ്തത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I have to say the same thing to the Honourable Prime Minister! <a href="https://t.co/reNmp84mRu">pic.twitter.com/reNmp84mRu</a></p>
<p>&mdash; P. Chidambaram (@PChidambaram_IN) <a href="https://twitter.com/PChidambaram_IN/status/1301007069860904964?ref_src=twsrc%5Etfw">September 2, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സാമ്പത്തിക മേഖല പ്രശ്‌നത്തിലാണ് യുവാക്കള്&#x200d;ക്ക് തൊഴില്&#x200d; വേണം. സാമ്പത്തിക ശാസ്ത്രത്തില്&#x200d; കുറച്ചു കൂടി സമയം ചെലവഴിക്കൂ. നിസ്സാരമായ രാഷ്ട്രീയത്തിലല്ല. ചിദംബരം ജി, കൈയിലുള്ള ജോലിയില്&#x200d; ശ്രദ്ധിക്കൂ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.</p>
<p>രാജ്യത്തിന്റെ ജിഡിപി വളര്&#x200d;ച്ച മൈനസ് 23.9 ശതമാനത്തിലേക്ക് വീണതോടെയാണ് മുന്&#x200d; ധനമന്ത്രി കൂടിയായ ചിദംബരം മോദിക്കെതിരെ രംഗത്തുവന്നത്. നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക തകര്&#x200d;ച്ചയാണിത്. കോവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗണാണ് സമ്പദ് വ്യവസ്ഥയെ ബാധിച്ചത്. അശാസ്ത്രീയമായ ലോക്ക്ഡൗണാണ് കേന്ദ്രസര്&#x200d;ക്കാറിന്റേത് എന്ന് നേരത്തെ പ്രതിപക്ഷ കക്ഷികള്&#x200d; കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ നേരിടാന്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്&#x200d; ഒന്നും ഫലം കണ്ടില്ല എന്ന് തെൡയിക്കുന്നതാണ് പുതിയ ജിഡിപി കണക്കുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-finance-minister-p-chidambaram-attacks-pm-modi-over-his-old-tweet-from-2013.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിങ്ങള്&#x200d; വരുത്തിവച്ച ദുരന്തത്തിന് ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല; കേന്ദ്രത്തിനെതിരെ ചിദംബരം</title>
		<link>https://www.chandrikadaily.com/p-chidambaram-statament-about.html</link>
					<comments>https://www.chandrikadaily.com/p-chidambaram-statament-about.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 01 Sep 2020 14:30:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149567</guid>

					<description><![CDATA['എല്ലാം ദൈവത്തിന്റെ കളി' എന്നായിരുന്നു സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നടത്തിയ പ്രതികരണം]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നിര്&#x200d;മ്മല സീതാരാമന്&#x200d; നടത്തിയ പരാമര്&#x200d;ശത്തിനെതിരെ മുന്&#x200d; ധനകാര്യമന്ത്രി പി.ചിദംബരം രംഗത്ത്. &#8216;എല്ലാം ദൈവത്തിന്റെ കളി&#8217; എന്നായിരുന്നു സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധനമന്ത്രി നടത്തിയ പ്രതികരണം. എന്നാല്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; വരുത്തിവെച്ച ദുരന്തത്തിന് ദൈവത്തെ കുറ്റപ്പെടുത്തരുതെന്ന് പി ചിദംബരം പറഞ്ഞു. ദേശീയ മാധ്യമമായ എന്&#x200d;ഡിടിവിക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് കേന്ദ്രനയങ്ങള്&#x200d;ക്കെതിരെ ചിദംബരം വീണ്ടും രംഗത്തെത്തിയത്.</p>
<p>ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്&#x200d;ച്ച ഏപ്രില്&#x200d;-ജൂണ്&#x200d; പാദത്തില്&#x200d; 23.9 ശതമാനം ചുരുങ്ങിയതായി റിപ്പോര്&#x200d;ട്ട് പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പരാമര്&#x200d;ശം. സാമ്പത്തിക വര്&#x200d;ഷത്തിന്റെ അടുത്ത പാദങ്ങളില്&#x200d; സമ്പദ് വ്യവസ്ഥയില്&#x200d; ഉണര്&#x200d;വ് ഉണ്ടാവുമെന്ന മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്റെ വാദങ്ങളേയും ചിദംബരം ചോദ്യംചെയ്തു.</p>
<p>എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതീക്ഷ പങ്കുവെയ്ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കേന്ദ്രസര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെച്ച എല്ലാ വാദങ്ങളേയും റിപ്പോര്&#x200d;ട്ടുകളേയും തള്ളിക്കളയുന്നതായിരുന്നു റിസര്&#x200d;വ് ബാങ്കിന്റെ റിപ്പോര്&#x200d;ട്ട് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി നേരിടാന്&#x200d; കറന്&#x200d;സികള്&#x200d; അച്ചടിക്കാമെന്നും അത് സര്&#x200d;ക്കാരിന്റെ അധികാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-chidambaram-statament-about.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിമതിക്കേസ്; പി. ചിദംബരത്തിന് ക്ലീന്&#x200d;ചിറ്റ്- തെളിവില്ലെന്ന് സി.ബി.ഐ</title>
		<link>https://www.chandrikadaily.com/%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4.html</link>
					<comments>https://www.chandrikadaily.com/%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 14 Aug 2020 17:28:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">http://chandrikadaily.com/?p=145001</guid>

					<description><![CDATA[മുംബൈ: മുന്&#x200d; കേന്ദ്രമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മറ്റു രണ്ടു പേര്&#x200d;ക്കുമെതിരെ 63 മൂണ്&#x200d;സ് ടെക്‌നോളി ഉയര്&#x200d;ത്തിയ അഴിമതി ആരോപണത്തില്&#x200d; കഴമ്പില്ലെന്ന് സി.ബി.ഐ. ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്&#x200d; വേണ്ട തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയിലാണ് സി.ബി.ഐ അറിയിച്ചത്. കേസ് സാമ്പത്തിക വിഭാഗത്തിന് കീഴിലെ ചീഫ് വിജിലന്&#x200d;സ് ഓഫീസര്&#x200d;ക്ക് കൈമാറിയതായും സി.ബി.ഐ അഭിഭാഷകന്&#x200d; ഹിതെന്&#x200d; വെനെഗാവ്കര്&#x200d; ജസ്റ്റിസ് സാധന ജാദവ്, എന്&#x200d;.ജെ ജാംദാര്&#x200d; എന്നിവര്&#x200d; അടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ചിന് മുമ്പാകെ അറിയിച്ചു. ചിദംബരത്തെ കൂടാതൈ ഉദ്യോഗസ്ഥരായ കെ.പി കൃഷ്ണന്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: മുന്&#x200d; കേന്ദ്രമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മറ്റു രണ്ടു പേര്&#x200d;ക്കുമെതിരെ 63 മൂണ്&#x200d;സ് ടെക്‌നോളി ഉയര്&#x200d;ത്തിയ അഴിമതി ആരോപണത്തില്&#x200d; കഴമ്പില്ലെന്ന് സി.ബി.ഐ. ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്&#x200d; വേണ്ട തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയിലാണ് സി.ബി.ഐ അറിയിച്ചത്.</p>
<p>കേസ് സാമ്പത്തിക വിഭാഗത്തിന് കീഴിലെ ചീഫ് വിജിലന്&#x200d;സ് ഓഫീസര്&#x200d;ക്ക് കൈമാറിയതായും സി.ബി.ഐ അഭിഭാഷകന്&#x200d; ഹിതെന്&#x200d; വെനെഗാവ്കര്&#x200d; ജസ്റ്റിസ് സാധന ജാദവ്, എന്&#x200d;.ജെ ജാംദാര്&#x200d; എന്നിവര്&#x200d; അടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ചിന് മുമ്പാകെ അറിയിച്ചു. ചിദംബരത്തെ കൂടാതൈ ഉദ്യോഗസ്ഥരായ കെ.പി കൃഷ്ണന്&#x200d;, രമേശ് അഭിഷേക് എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.</p>
<p>നാഷണല്&#x200d; സ്‌പോട് എക്‌സ്‌ചേഞ്ച് ലിമിറ്റഡിനെ (എന്&#x200d;.എസ്.ഇ.എന്&#x200d;.എല്&#x200d;) തകര്&#x200d;ക്കാന്&#x200d; ചിദംബരവും ഉദ്യോഗസ്ഥരും ശ്രമിച്ചു എന്നായിരുന്നു മൂണ്&#x200d;സ് ടെക്‌നോളജീസിന്റെ ആരോപണം. എന്&#x200d;.എസ്.ഇ.എന്&#x200d;.എല്&#x200d; കുംഭകോണം പുറത്തുവന്ന 2013ല്&#x200d; ധനമന്ത്രിയായിരുന്നു ചിദംബരം. അഭിഷേക് ഫോര്&#x200d;വേഡ് മാര്&#x200d;ക്കറ്റ്‌സ് കമ്മിഷന്&#x200d; ചെയര്&#x200d;മാനും കഷ്ണന്&#x200d; ധനമന്ത്രാലയത്തിലെ അഡീഷണല്&#x200d; സെക്രട്ടറിയും.</p>
<div class="td-a-rec td-a-rec-id-content_bottom ">
<div class="td-all-devices">
<div id="div-gpt-ad-1580307349161-0" data-google-query-id="CIeJrLCbm-sCFZfQcwEdj5AL-w"></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ശാന്തമായ ദേശസ്‌നേഹം തീവ്രദേശീയതയെ തോല്&#x200d;പ്പിക്കും&#8221;; തെരഞ്ഞെടുപ്പ് ഫലത്തില്&#x200d; പ്രതികരിച്ച് ചിദംബരം</title>
		<link>https://www.chandrikadaily.com/quiet-patriotism-can-defeat-muscular-nationalism-chidambaram.html</link>
					<comments>https://www.chandrikadaily.com/quiet-patriotism-can-defeat-muscular-nationalism-chidambaram.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Oct 2019 15:03:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assembly election 2019]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[maharashtra assembly election\]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142484</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കേറ്റ തിരിച്ചടിയില്&#x200d; പ്രതികരിച്ച് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ശാന്തമായ ദേശസ്‌നേഹം പ്രബലമായ ദേശഭക്തിയെ തോല്&#x200d;പ്പിക്കുമെന്നായിരുന്നു, പി. ചിദംബരത്തിന്റെ പ്രതികരണം. ഐഎന്&#x200d;എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്&#x200d; കോടതിയില്&#x200d; ഹാജരാക്കാന്&#x200d; എത്തിയപ്പോ മാധ്യമങ്ങളുടെ ചോദ്യത്തോട് കോണ്&#x200d;ഗ്രസ് നേതാവിന്റെ പ്രതികരണം. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി കോണ്&#x200d;ഗ്രസിനെ തൂത്തുവാരുമെന്ന പ്രവചനങ്ങളെ വോട്ടര്&#x200d;മാര്&#x200d; കാറ്റില്&#x200d; പറത്തുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്&#x200d; പുറത്തുവരുന്നത്. തീവ്രദേശീയ വാദവും ബാലക്കോട്ട് മാതൃകയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കേറ്റ തിരിച്ചടിയില്&#x200d; പ്രതികരിച്ച് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ശാന്തമായ ദേശസ്‌നേഹം പ്രബലമായ ദേശഭക്തിയെ തോല്&#x200d;പ്പിക്കുമെന്നായിരുന്നു, പി. ചിദംബരത്തിന്റെ പ്രതികരണം. ഐഎന്&#x200d;എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്&#x200d; കോടതിയില്&#x200d; ഹാജരാക്കാന്&#x200d; എത്തിയപ്പോ മാധ്യമങ്ങളുടെ ചോദ്യത്തോട് കോണ്&#x200d;ഗ്രസ് നേതാവിന്റെ പ്രതികരണം. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> Congress leader P. Chidambaram on being asked &#39;What do you want to say on the election results?&#39;: Quiet patriotism will defeat muscular nationalism. <a href="https://t.co/DZqXRUGGch">pic.twitter.com/DZqXRUGGch</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1187353933024518150?ref_src=twsrc%5Etfw">October 24, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി കോണ്&#x200d;ഗ്രസിനെ തൂത്തുവാരുമെന്ന പ്രവചനങ്ങളെ വോട്ടര്&#x200d;മാര്&#x200d; കാറ്റില്&#x200d; പറത്തുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്&#x200d; പുറത്തുവരുന്നത്. തീവ്രദേശീയ വാദവും ബാലക്കോട്ട് മാതൃകയില്&#x200d; പാകിസ്ഥാനില്&#x200d; വീണ്ടും ആക്രമണം നടത്തുന്നതും എല്ലാ തെരഞ്ഞെടുപ്പിലും സഹായിക്കില്ലെന്ന തിരിച്ചറിവ് ബി.ജെ.പിക്ക് നല്&#x200d;കുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങള്&#x200d;. പാകിസ്ഥാനും കശ്മീരും റാഫേല്&#x200d; വിമാനവും സവര്&#x200d;ക്കറുമൊക്കെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്&#x200d; സജീവ ചര്&#x200d;ച്ചയാക്കിയ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോലെ നേട്ടത്തിലെത്തിക്കാന്&#x200d; ആയിട്ടില്ല. </p>



<p>പ്രചാരണത്തിനിടെ  കോണ്&#x200d;ഗ്രസിന്റെയും എന്&#x200d;.സി.പിയുടെയും പ്രാദേശിക നേതാക്കള്&#x200d; കൂട്ടത്തോടെ കൂറുമാറിയ അവസ്ഥയില്&#x200d; വന്&#x200d; വിജയം കൊയ്യാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി. മോദി-ഖട്ടാര്&#x200d; വ്യക്തി പ്രഭാവും തീവ്രദേശീയതാ വിഷയങ്ങളിലൂന്നിയ പ്രചാരണവും തുണക്കെത്തുമെന്ന പ്രതീക്ഷ ഹരിയാണയിലും അസ്ഥാനത്തായി. മറുഭാഗത്ത് മുതിര്&#x200d;ന്ന നേതാക്കള്&#x200d; നിഷ്‌ക്രിയരായതോടെ പ്രചാരണ രംഗത്ത് ബഹുദൂരം പുറകിലായിരുന്നു കോണ്&#x200d;ഗ്രസ്. തൊഴിലില്ലായ്മയും സാമ്പത്തിക തകര്&#x200d;ച്ചയും ഫലപ്രദമായി ചര്&#x200d;ച്ചയാക്കാന്&#x200d; കോണ്&#x200d;ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്&#x200d; ബി.ജെ.പി ഈ രണ്ടു സംസ്ഥാനങ്ങളിലും തകര്&#x200d;ന്നടിയുമായിരുന്നു. എന്നാല്&#x200d; ഹരിയാണയില്&#x200d; രാഹുല്&#x200d; നടത്തിയ രണ്ടു റാലികളാണ് കോണ്&#x200d;ഗ്രസിനെ പോരാട്ടരംഗത്ത് തിരിച്ചു കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. </p>



<p>അതേസമയം, ഐഎന്&#x200d;എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്&#x200d; പി. ചിദംബരത്തെ ഈമാസം മുപ്പത് വരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്&#x200d; വിട്ടു. ഡല്&#x200d;ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ഹൈദരാബാദില്&#x200d; ചികില്&#x200d;സ ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം തള്ളി. ആവശ്യമെങ്കില്&#x200d; ഡല്&#x200d;ഹിയിലെ എയിംസ് ആശുപത്രിയില്&#x200d; ചികില്&#x200d;സ ലഭ്യമാക്കാന്&#x200d; കോടതി നിര്&#x200d;ദേശം നല്&#x200d;കി. ചിദംബരം സമര്&#x200d;പ്പിച്ച ജാമ്യാപേക്ഷയില്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തേടി. നവംബര്&#x200d; നാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quiet-patriotism-can-defeat-muscular-nationalism-chidambaram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎന്&#x200d;എക്‌സ് മീഡിയ കേസില്&#x200d; പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു</title>
		<link>https://www.chandrikadaily.com/the-congress-leader-is-currently-in-the-custody-of-enforcement-directorate-till-october-24-in-the-inx-media-case.html</link>
					<comments>https://www.chandrikadaily.com/the-congress-leader-is-currently-in-the-custody-of-enforcement-directorate-till-october-24-in-the-inx-media-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Oct 2019 05:36:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142206</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഐഎന്&#x200d;എക്‌സ് മീഡിയ കേസില്&#x200d; മുന്&#x200d; കേന്ദ്ര മന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ജാമ്യം. സി.ബി.ഐ. രജിസ്റ്റര്&#x200d; ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് ആര്&#x200d;. ബാനുമതി അധ്യക്ഷയായ ബെഞ്ച് ജാമ്യം അനുവദിച്ചത്.. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്&#x200d;ത്തിരുന്നു. അതേസമയം, എന്&#x200d;ഫോഴ്‌സ്‌മെന്റ് കേസില്&#x200d; ഒക്ടോബര്&#x200d; 24 വരെ അറസ്റ്റിലായ ചിദംബരത്തിന് ജാമ്യം ലഭിച്ചെങ്കും പുറത്തിറങ്ങാനാകില്ല. ഐ.എന്&#x200d;.എക്‌സ്. മീഡിയ കേസില്&#x200d; ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്&#x200d; അഞ്ചിന് അദ്ദേഹത്തെ തിഹാര്&#x200d; ജയിലിലേക്ക് അയച്ചു. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഐഎന്&#x200d;എക്‌സ് മീഡിയ കേസില്&#x200d; മുന്&#x200d; കേന്ദ്ര മന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ജാമ്യം. സി.ബി.ഐ. രജിസ്റ്റര്&#x200d; ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് ആര്&#x200d;. ബാനുമതി അധ്യക്ഷയായ ബെഞ്ച് ജാമ്യം അനുവദിച്ചത്.. ജാമ്യാപേക്ഷയെ സിബിഐ ശക്തമായി എതിര്&#x200d;ത്തിരുന്നു. അതേസമയം, എന്&#x200d;ഫോഴ്‌സ്‌മെന്റ് കേസില്&#x200d; ഒക്ടോബര്&#x200d; 24 വരെ അറസ്റ്റിലായ ചിദംബരത്തിന് ജാമ്യം ലഭിച്ചെങ്കും പുറത്തിറങ്ങാനാകില്ല.</p>



<p>ഐ.എന്&#x200d;.എക്‌സ്. മീഡിയ കേസില്&#x200d; ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്&#x200d; അഞ്ചിന് അദ്ദേഹത്തെ തിഹാര്&#x200d; ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.  സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡല്&#x200d;ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.</p>



<p>സിബിഐ അന്വേഷണസംഘം കുറ്റപത്രം സമര്&#x200d;പ്പിച്ച സാഹചര്യത്തില്&#x200d; ജാമ്യം അനുവദിക്കണമെന്നായിരുന്നു പി. ചിദംബരത്തിന്റെ ആവശ്യം. കേസ് അന്വേഷണം പൂര്&#x200d;ത്തിയായി. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നും ചിദംബരം കോടതിയില്&#x200d; വാദിച്ചു.</p>



<p>എന്നാല്&#x200d;, വിചാരണ തുടങ്ങും വരെ ജാമ്യം നല്&#x200d;കരുതെന്നാണ് സിബിഐ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്നും നേരത്തെ ചില സാക്ഷികളെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചതിന് തെളിവുണ്ടെന്നും സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത ജസ്റ്റിസ് ആര്&#x200d;. ബാനുമതി അധ്യക്ഷയായ ബെഞ്ചിനെ അറിയിച്ചിരുന്നു. ചിദംബരം രാജ്യം വിടാന്&#x200d; സാധ്യതയുണ്ടെന്നും വ്യക്തമാക്കി. എന്നാല്&#x200d; ഡല്&#x200d;ഹി ഹൈക്കോടതി പോലും തള്ളിയ വാദമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്&#x200d; കപില്&#x200d; സിബല്&#x200d; തിരിച്ചടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-congress-leader-is-currently-in-the-custody-of-enforcement-directorate-till-october-24-in-the-inx-media-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎന്&#x200d;എക്‌സ് മീഡിയ അഴിമതിക്കേസ്; സിബിഐ കുറ്റപത്രത്തില്&#x200d; ചിദംബരം അടക്കം പതിനാല് പേര്&#x200d; പ്രതികള്&#x200d;</title>
		<link>https://www.chandrikadaily.com/inx-media-case-cbi-files-charge-sheet-against-chidambaram-karti-others.html</link>
					<comments>https://www.chandrikadaily.com/inx-media-case-cbi-files-charge-sheet-against-chidambaram-karti-others.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Oct 2019 09:26:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INX Media]]></category>
		<category><![CDATA[Karthi Chidambaram]]></category>
		<category><![CDATA[p chidambaram]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141893</guid>

					<description><![CDATA[ഐഎന്&#x200d;എക്‌സ് മീഡിയ അഴിമതിക്കേസില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ ഡല്&#x200d;ഹി കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. ചിദംബരത്തിന്റെ മകന്&#x200d; കാര്&#x200d;ത്തി ചിദംബരം അടക്കം പതിനാല് പേരെയാണ് കുറ്റപത്രത്തില്&#x200d; പ്രതി ചേര്&#x200d;ത്തിരിക്കുന്നത്. ഐഎന്&#x200d;എക്‌സ് മീഡിയയുടെ മുന്&#x200d;പത്തെ ഉടമകളായ പീറ്റര്&#x200d; മുഖര്&#x200d;ജിയേയും ഇന്ദ്രാണി മുഖര്&#x200d;ജിയേയും പ്രതി ചേര്&#x200d;ത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും. വ്യാഴാഴ്ച കേസില്&#x200d; പി ചിദംബരത്തെ ഈ മാസം 24 വരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്&#x200d; വിട്ടിരുന്നു. എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 15 ദിവസത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഐഎന്&#x200d;എക്‌സ് മീഡിയ അഴിമതിക്കേസില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ ഡല്&#x200d;ഹി കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. ചിദംബരത്തിന്റെ മകന്&#x200d; കാര്&#x200d;ത്തി ചിദംബരം അടക്കം പതിനാല് പേരെയാണ് കുറ്റപത്രത്തില്&#x200d; പ്രതി ചേര്&#x200d;ത്തിരിക്കുന്നത്. </p>



<p>ഐഎന്&#x200d;എക്‌സ് മീഡിയയുടെ മുന്&#x200d;പത്തെ ഉടമകളായ പീറ്റര്&#x200d; മുഖര്&#x200d;ജിയേയും ഇന്ദ്രാണി മുഖര്&#x200d;ജിയേയും പ്രതി ചേര്&#x200d;ത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും.</p>



<p>വ്യാഴാഴ്ച കേസില്&#x200d; പി ചിദംബരത്തെ ഈ മാസം 24 വരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്&#x200d; വിട്ടിരുന്നു. എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസം മാത്രം അനുവദിക്കുകയായിരുന്നു. ഡല്&#x200d;ഹി റോസ് അവന്യു കോടതിയുടേതായിരുന്നു നടപടി. </p>



<p>ഒന്നാം യുപിഎ സര്&#x200d;ക്കാരില്&#x200d; ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്&#x200d;എക്‌സ് മീഡിയയ്ക്ക് വിദേശത്തുനിന്ന് മുതല്&#x200d; മുടക്ക് കൊണ്ടുവരാന്&#x200d; വിദേശനിക്ഷേപ പ്രോത്സാഹന ബോര്&#x200d;ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്&#x200d; അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസില്&#x200d; കാര്&#x200d;ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്&#x200d; ജാമ്യത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inx-media-case-cbi-files-charge-sheet-against-chidambaram-karti-others.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചിദംബരത്തിന്റെ ജുഡീഷ്യല്&#x200d; കസ്റ്റഡി ഒക്ടോബര്&#x200d; 17 വരെ നീട്ടി</title>
		<link>https://www.chandrikadaily.com/ase-against-p-chidabram-india-news.html</link>
					<comments>https://www.chandrikadaily.com/ase-against-p-chidabram-india-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 03 Oct 2019 11:07:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[p chidambaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140814</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്&#x200d; 17 വരെ നീട്ടി. ഡല്&#x200d;ഹി കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്. അതേസമയം വീട്ടില്&#x200d; നിന്നുള്ള സസ്യഭക്ഷണം കഴിക്കാന്&#x200d; അദ്ദേഹത്തിന് അനുമതി നല്&#x200d;കിയിട്ടുണ്ട്. അതിനിടെ ഐ.എന്&#x200d;.എക്‌സ് മീഡിയ അഴിമതിക്കേസില്&#x200d; ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; കബില്&#x200d; സിബലാണ് അദ്ദേഹത്തിനായി കോടതിയെ സമീപിച്ചത്. ഏഴ് വര്&#x200d;ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്&#x200d; അര്&#x200d;ഹതയുണ്ടെന്നുമാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്&#x200d; 17 വരെ നീട്ടി. ഡല്&#x200d;ഹി കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്. അതേസമയം വീട്ടില്&#x200d; നിന്നുള്ള സസ്യഭക്ഷണം കഴിക്കാന്&#x200d; അദ്ദേഹത്തിന് അനുമതി നല്&#x200d;കിയിട്ടുണ്ട്.</p>



<p>അതിനിടെ ഐ.എന്&#x200d;.എക്‌സ് മീഡിയ അഴിമതിക്കേസില്&#x200d; ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; കബില്&#x200d; സിബലാണ് അദ്ദേഹത്തിനായി കോടതിയെ സമീപിച്ചത്. ഏഴ് വര്&#x200d;ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയതെന്നും അതുകൊണ്ട് അദ്ദേഹത്തിന് ജാമ്യം ലഭിക്കാന്&#x200d; അര്&#x200d;ഹതയുണ്ടെന്നുമാണ് ഹര്&#x200d;ജിയില്&#x200d; പറയുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ase-against-p-chidabram-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
