<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>p.jayarajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/p-jayarajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 26 Jun 2019 13:59:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>p.jayarajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയരാജനെ തിരുത്തി കോടിയേരി</title>
		<link>https://www.chandrikadaily.com/kodiyeri-stood-against-p-jayarajan.html</link>
					<comments>https://www.chandrikadaily.com/kodiyeri-stood-against-p-jayarajan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Jun 2019 13:58:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131225</guid>

					<description><![CDATA[ആന്തൂര്&#x200d;, പിജെ ആര്&#x200d;മി വിഷയങ്ങളില്&#x200d; പി. ജയരാജനെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d;. പല കാര്യങ്ങളിലും വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്&#x200d; പാര്&#x200d;ട്ടി വേദികളില്&#x200d; ഉന്നയിക്കുകയാണ് ശരിയായ രീതി. അതിന് സോഷ്യല്&#x200d; മീഡിയ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിജെ ആര്&#x200d;മിയെന്ന ഫേയ്‌സ്ബുക്ക് പേജിലൂടെയും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങള്&#x200d; ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടിയേരി സംസാരിച്ചത്. ആന്തൂര്&#x200d; നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തിക്കൊണ്ട് ധര്&#x200d;മശാലയിലെ പൊതുയോഗത്തില്&#x200d; അവര്&#x200d;ക്കെതിരെ സംസ്ഥാനസമിതിയില്&#x200d; നടപടിയുണ്ടാവുമെന്ന് പറഞ്ഞത് ഒട്ടും [&#8230;]]]></description>
										<content:encoded><![CDATA[
<p>ആന്തൂര്&#x200d;, പിജെ ആര്&#x200d;മി വിഷയങ്ങളില്&#x200d; പി. ജയരാജനെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d;. <br> പല കാര്യങ്ങളിലും വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്&#x200d; പാര്&#x200d;ട്ടി വേദികളില്&#x200d; ഉന്നയിക്കുകയാണ് ശരിയായ രീതി. അതിന് സോഷ്യല്&#x200d; മീഡിയ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിജെ ആര്&#x200d;മിയെന്ന ഫേയ്‌സ്ബുക്ക് പേജിലൂടെയും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങള്&#x200d; ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടിയേരി സംസാരിച്ചത്. </p>



<p>ആന്തൂര്&#x200d; നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തിക്കൊണ്ട് ധര്&#x200d;മശാലയിലെ പൊതുയോഗത്തില്&#x200d; അവര്&#x200d;ക്കെതിരെ സംസ്ഥാനസമിതിയില്&#x200d; നടപടിയുണ്ടാവുമെന്ന് പറഞ്ഞത് ഒട്ടും ശരിയായ നടപടിയായില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്&#x200d; അത് ജനങ്ങള്&#x200d;ക്കു നല്&#x200d;കുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതൊരിക്കലും സംഭവിക്കാന്&#x200d; പാടില്ലാത്ത കാര്യമായിരുന്നു. </p>



<p>കണ്&#x200d;വെന്&#x200d;ഷന്&#x200d; സെന്ററിന് അനുമതി നല്&#x200d;കുന്ന വിഷയത്തില്&#x200d; ആന്തൂര്&#x200d; നഗരസഭാ ചെയര്&#x200d;പേഴ്‌സണ്&#x200d; പി.കെ ശ്യാമളയ്ക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് പാര്&#x200d;ട്ടിക്കുള്ളത്. അതിന് കടകവിരുദ്ധമായ നിലയിലാണ് പി. ജയരാജന്റെ ഇടപെടലുണ്ടായത്. പി.ജയരാജന്റ ഈ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കോടിയേരി സംസ്ഥാനസമിതിയില്&#x200d; സംസാരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kodiyeri-stood-against-p-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുക്കൂര്&#x200d; വധക്കേസ് വിചാരണ  എറണാകുളം സി.ബി.ഐ  കോടതിയിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/shukoor-case-govt-against.html</link>
					<comments>https://www.chandrikadaily.com/shukoor-case-govt-against.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jun 2019 19:33:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130394</guid>

					<description><![CDATA[കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്&#x200d; ഷുക്കൂര്&#x200d; കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്&#x200d;സ് കോടതിയില്&#x200d; നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്ന് സുപ്രിംകോടതിയുടെ വിധിയുണ്ടെന്ന സി.ബി. ഐയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസ് എറണാകുളത്തേക്ക് മാറ്റുന്നതിനെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; എതിര്&#x200d;ത്തു. സി.ബി.ഐക്ക് കേസില്&#x200d; പ്രത്യേക താല്&#x200d;പര്യമുള്ളതുകൊണ്ടാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു സര്&#x200d;ക്കാര്&#x200d; വാദം. സര്&#x200d;ക്കാറിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്&#x200d; ഷുക്കൂര്&#x200d; കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്&#x200d;സ് കോടതിയില്&#x200d; നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്ന്  സുപ്രിംകോടതിയുടെ വിധിയുണ്ടെന്ന സി.ബി. ഐയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസ് എറണാകുളത്തേക്ക് മാറ്റുന്നതിനെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; എതിര്&#x200d;ത്തു. സി.ബി.ഐക്ക് കേസില്&#x200d; പ്രത്യേക താല്&#x200d;പര്യമുള്ളതുകൊണ്ടാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു സര്&#x200d;ക്കാര്&#x200d; വാദം. സര്&#x200d;ക്കാറിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉന്നത സി.പി.എം നേതാക്കള്&#x200d; പ്രതികളായ കേസില്&#x200d; സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ഉറപ്പാക്കുന്നതിന് കേസ് ജില്ലക്കു പുറത്തുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിച്ച കേസുകളെല്ലാം പ്രത്യേക സി.ബി.ഐ കോടതികളില്&#x200d; മാത്രമേ വിചാരണ നടത്തിയിട്ടുള്ളൂവെന്ന് സി.ബി.ഐ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വ്യക്തമാക്കി. ഈ വാദവും ഹൈക്കോടതി പരിഗണിച്ചു. കോലപാതക കേസുകള്&#x200d; പരിഗണിക്കാനുള്ള അധികാരം തലശ്ശേരി സെഷന്&#x200d;സ് കോടതിക്കുണ്ടെന്ന സര്&#x200d;ക്കാര്&#x200d; വാദം ഹൈക്കോടതി അംഗീകരിച്ചില്ല. 2012 ഫെബ്രുവരി 20നു കണ്ണൂര്&#x200d; ജില്ലയിലെ അരിയില്&#x200d; വച്ചു സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്&#x200d;, ടി വി രാജേഷ് എം.എല്&#x200d;.എ എന്നിവര്&#x200d; സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ചുവെന്നാരോപിച്ചാണ് അരിയില്&#x200d; ഷുക്കൂറിനെ കീഴറയില്&#x200d; സി.പി.എം പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തില്&#x200d; തടഞ്ഞുവെച്ചു പാര്&#x200d;ട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയത്.  വിചാരണ എറണാകുളത്തെ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതോടെ കേസിലെ രേഖകള്&#x200d; പ്രാഥമിക പരിഗണനകള്&#x200d;ക്കായി എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റും. തുടര്&#x200d;ന്നു മേല്&#x200d; നടപടികള്&#x200d;ക്കായി എറണാകുളം പ്രത്യേക സി.ബി.ഐ  കോടതിക്കു കൈമാറും. സംസ്ഥാന പൊലിസിന്റെ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്&#x200d;ന്നാണ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതിയുടെ വിധിക്കെതിരെ കേസിലെ പ്രതികള്&#x200d; സുപ്രിംകോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിച്ചിട്ടുണ്ട.് കേസില്&#x200d; 33 പ്രതികളാണുള്ളത്. കേരള പൊലിസിന്റെ അന്വേഷണത്തില്&#x200d; ജയരാജനും ടി വി രാജേഷും കുറ്റകൃത്യത്തെ കുറിച്ചു അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. എന്നാല്&#x200d; സി.ബി.ഐ അന്വേഷണത്തില്&#x200d; ഇരുവര്&#x200d;ക്കുമെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shukoor-case-govt-against.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം&#8217;; സി.ഒ.ടി നസീര്&#x200d;</title>
		<link>https://www.chandrikadaily.com/cot-naseer-about-attack-news.html</link>
					<comments>https://www.chandrikadaily.com/cot-naseer-about-attack-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 May 2019 06:28:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127968</guid>

					<description><![CDATA[കോഴിക്കോട്: തനിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി സി.ഒ.ടി നസീര്&#x200d;. ചികിത്സയില്&#x200d; കഴിയുന്ന കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ഒ.ടി നസീര്&#x200d;. മൂന്നുപേരാണ് ആക്രമണം നടത്തിയത്. എന്നാല്&#x200d; ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അല്ലെങ്കില്&#x200d; രാഷ്ട്രീയത്തിലിറങ്ങുന്ന യുവാക്കള്&#x200d;ക്കും ഇതുപോലെ സംഭവിക്കും. അക്രമം ആവര്&#x200d;കത്തിക്കുമെന്നും നസീര്&#x200d; പറഞ്ഞു. വോട്ടെടുപ്പിന് ശേഷം പലപ്പോഴായി അസ്വസ്ഥതകള്&#x200d; ഉണ്ടായിരുനന്നു. പൊലീസ് അന്ന് മൊഴിയെടുത്തതല്ലാതെ പിന്നീട് വന്നിട്ടില്ലെന്നും നസീര്&#x200d; പറഞ്ഞു. ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന നസീറിനെ എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയും [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: തനിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി സി.ഒ.ടി നസീര്&#x200d;. ചികിത്സയില്&#x200d; കഴിയുന്ന കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ഒ.ടി നസീര്&#x200d;.</p>



<p>മൂന്നുപേരാണ് ആക്രമണം നടത്തിയത്. എന്നാല്&#x200d; ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അല്ലെങ്കില്&#x200d; രാഷ്ട്രീയത്തിലിറങ്ങുന്ന യുവാക്കള്&#x200d;ക്കും ഇതുപോലെ സംഭവിക്കും. അക്രമം ആവര്&#x200d;കത്തിക്കുമെന്നും നസീര്&#x200d; പറഞ്ഞു. വോട്ടെടുപ്പിന് ശേഷം പലപ്പോഴായി അസ്വസ്ഥതകള്&#x200d; ഉണ്ടായിരുനന്നു. പൊലീസ് അന്ന് മൊഴിയെടുത്തതല്ലാതെ പിന്നീട് വന്നിട്ടില്ലെന്നും നസീര്&#x200d; പറഞ്ഞു. </p>



<p>ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന നസീറിനെ എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയും സി.പി.എം നേതാവുമായ പി ജയരാജന്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. ആക്രമണത്തില്&#x200d; സി.പി.എമ്മിന് പങ്കില്ലെന്നാണ് സി.പി.എം നേതാക്കളുടെ വാദം. </p>



<p> കണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ തലശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സി.പി.എമ്മില്&#x200d; നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്&#x200d; മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി. തലശേരി എ.എസ്.പിയുടെ നേതൃത്വത്തില്&#x200d; പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, സി.ഒ.ടി നസീറിനെ വെട്ടിക്കൊല്ലാന്&#x200d; ശ്രമിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cot-naseer-about-attack-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ മുരളീധരനു പിന്നാലെ നസീറിനെ കാണാന്&#x200d; പി ജയരാജനും എത്തി</title>
		<link>https://www.chandrikadaily.com/k-muraleedaran-and-p-jayarajan-meet-c-o-t-naseer.html</link>
					<comments>https://www.chandrikadaily.com/k-muraleedaran-and-p-jayarajan-meet-c-o-t-naseer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 May 2019 17:22:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127805</guid>

					<description><![CDATA[കോഴിക്കോട്: സി.പി.എം മുന്&#x200d; നേതാവും തലശ്ശേരി നഗരസഭ മുന്&#x200d; കൗണ്&#x200d;സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിനും പിന്നാലെ പ്രതിസ്ഥാനത്തുള്ള സി.പി.എം നേതാവ് പി ജയരാജനുമെത്തി. മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്&#x200d; നസീറിനെ കാണാന്&#x200d; പോയത്. നസീര്&#x200d; കഴിയുന്ന മുറിയില്&#x200d; അരമണിക്കൂറോളം പി ജയരാജന്&#x200d; ചെലവഴിച്ച ജയരാജന്&#x200d; സന്ദര്&#x200d;ശന വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് മുഖം കൊടുത്തില്ല. എന്നാല്&#x200d; നസീറിന് നേരെ നടന്ന ആക്രമണത്തില്&#x200d; തനിക്കും [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: സി.പി.എം മുന്&#x200d; നേതാവും തലശ്ശേരി നഗരസഭ മുന്&#x200d; കൗണ്&#x200d;സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിനും പിന്നാലെ പ്രതിസ്ഥാനത്തുള്ള സി.പി.എം നേതാവ് പി ജയരാജനുമെത്തി. </p>



<p>മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്&#x200d; നസീറിനെ കാണാന്&#x200d; പോയത്. നസീര്&#x200d; കഴിയുന്ന മുറിയില്&#x200d;  അരമണിക്കൂറോളം പി ജയരാജന്&#x200d; ചെലവഴിച്ച ജയരാജന്&#x200d; സന്ദര്&#x200d;ശന വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് മുഖം കൊടുത്തില്ല. എന്നാല്&#x200d; നസീറിന് നേരെ നടന്ന ആക്രമണത്തില്&#x200d; തനിക്കും പാര്&#x200d;ട്ടിക്കും പങ്കില്ലെന്ന് ജയരാജന്&#x200d; അവകാശപ്പെട്ടു. </p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpjayarajan.kannur%2Fposts%2F2395331227392800&#038;width=500" width="500" height="688" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>അതേസമയംകണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ തലശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സി.പി.എമ്മില്&#x200d; നിന്ന് പുറത്തേക്ക് വന്നതും പി ജയരാജനെതിരെ വടകരയില്&#x200d; മത്സരിച്ചതുമാണ് തന്നോടുള്ള സിപിഎം വിരോധത്തിന് കാരണമെന്നാണ് നസീറിന്റെ മൊഴി. തലശേരി എ.എസ്.പിയുടെ നേതൃത്വത്തില്&#x200d; പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, സി.ഒ.ടി നസീറിനെ വെട്ടിക്കൊല്ലാന്&#x200d; ശ്രമിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedaran-and-p-jayarajan-meet-c-o-t-naseer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്രമികളെ കണ്ടാലറിയാമെന്ന് നസീര്&#x200d; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/mullappally-ramachandran-responce-in-murder-attempt-against-cot-naseer.html</link>
					<comments>https://www.chandrikadaily.com/mullappally-ramachandran-responce-in-murder-attempt-against-cot-naseer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 10:46:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cot naseer]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[Mullappally Ramachandran]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127649</guid>

					<description><![CDATA[വെട്ടേറ്റ് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന വടകര ലോക്‌സഭയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; സന്ദര്&#x200d;ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; വെച്ച് സന്ദര്&#x200d;ശനം നടത്തിയത്. ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി [&#8230;]]]></description>
										<content:encoded><![CDATA[
<p>വെട്ടേറ്റ് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന വടകര ലോക്‌സഭയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ<br> കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; സന്ദര്&#x200d;ശിച്ചു.  ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; വെച്ച് സന്ദര്&#x200d;ശനം നടത്തിയത്.</p>



<p>ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.</p>



<p>അതേസമയം വെട്ടേറ്റ സി.ഒ.ടി നസീര്&#x200d; അപകട നില തരണം ചെയ്യുന്നതായി വിവരം. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാരാണ് ഇക്കാര്യം അറിയിച്ചത്. <br> ഇരുചക്രവാഹത്തിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥി സി.ഒ.ടി. നസീര്&#x200d;. അക്രമികളെ കണ്ടാല്&#x200d; തിരിച്ചറിയാന്&#x200d; കഴിയുമെന്നും നസീര്&#x200d; പൊലീസിന് മൊഴി നല്&#x200d;കി. <br><br> നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് റോഡില്&#x200d; വച്ചാണ് ആക്രമിക്കപെട്ടത്.  തലയ്ക്കും കഴുത്തിലും വയറിലും ഗുരുതര പരുക്കേറ്റ നസീറിനെ കോഴിക്കോട്ട് വെച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. വിവിധ ബൂത്തുകളില്&#x200d; റീപ്പോളിങ് നടക്കുന്നതിനിടെയുണ്ടായ അക്രമം  സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അക്രമത്തില്&#x200d; വടകരയിലെ ഇടതു സ്ഥാനാര്&#x200d;ഥി പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന്  കോണ്&#x200d;ഗ്രസ് ആരോപിച്ചു. അക്രമത്തിനു പിന്നില്&#x200d; സി.പി.എമ്മാണെന്നാരോപിച്ച്  ആര്&#x200d;.എം.പിയും രംഗത്തെത്തി. പി. ജയരാജനും കണ്ണൂരിലെ സി.പി.എം നേതൃത്വവും അറിയാതെ ആക്രമണം നടക്കില്ലെന്ന് ആര്&#x200d;.എം.പിയും ആരോപിച്ചു. എന്നാല്&#x200d; അക്രമത്തില്&#x200d; പങ്കില്ലെന്നാണ് സി.പി.എം. നിലപാട്. തലശേരി മുന്&#x200d; നഗസഭാ അംഗവും  സി.പി.എം മുന്&#x200d;ലോക്കല്&#x200d; കമ്മിറ്റി അംഗവുമായിരുന്ന സി.ഒ.ടി നസീര്&#x200d; ആറുമാസത്തിലേറെയായി പാര്&#x200d;ട്ടിയുമായി അകല്&#x200d;ച്ചയാലായിരുന്നു. ഇതിന്റെ തുടര്&#x200d;ച്ചയായിരുന്നു വടകരയില്&#x200d; സ്വതന്ത്രനായി മല്&#x200d;സരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullappally-ramachandran-responce-in-murder-attempt-against-cot-naseer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html</link>
					<comments>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Apr 2019 08:45:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125756</guid>

					<description><![CDATA[എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്&#x200d; 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിന് താന്&#x200d; ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ മുരളീധരന്&#x200d;. മണ്ഡലത്തില്&#x200d; കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d;, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്&#x200d; മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്&#x200d; അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്&#x200d; 25,000ല്&#x200d; കുറയാത്ത ഭൂരിപക്ഷത്തിന് താന്&#x200d; ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്&#x200d;ഥി കെ മുരളീധരന്&#x200d;. മണ്ഡലത്തില്&#x200d; കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d;, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്&#x200d; മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>



<p>കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്&#x200d; യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്&#x200d; അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്&#x200d; അറുപത് ബൂത്തുകളില്&#x200d; കള്ളവോട്ടു നടന്നതായാണ് സംശയിക്കുന്നതെന്ന് മുരളീധരന്&#x200d; പറഞ്ഞു. തന്നെ തടഞ്ഞ ബൂത്ത് ഉള്&#x200d;പ്പെടെ 162 ബൂത്തുകള്&#x200d; ഹൈപ്പര്&#x200d; സെന്&#x200d;സിറ്റിവ് ആയി കണക്കാക്കണമെന്ന് തന്റെ ആവശ്യപ്രകാരം കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ലെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>



<p>കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്&#x200d; ശേഖരിക്കാന്&#x200d; നടപടി തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടെണ്ണല്&#x200d; കഴിഞ്ഞായാലും തെളിവു സഹിതം കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരും. ജനവിധി അട്ടിമറിക്കുന്ന നടപടികള്&#x200d; ഭാവിയില്&#x200d; ഉണ്ടാവാതിരിക്കാനാണ് ഇത്. ഇപ്പോള്&#x200d; ആരോപണമുയര്&#x200d;ന്ന പല ബൂത്തുകളിലും യുഡിഎഫ് പോളിങ ്ഏജന്റുമാരെ ചുമന്നുകൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>



<p>താലൂക്ക് മാറുന്നതിന് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറുകയാണ്. കേരളത്തില്&#x200d; കോണ്&#x200d;ഗ്രസിന് എതിര്, പോണ്ടിച്ചേരിയില്&#x200d; കോണ്&#x200d;ഗ്രസിനൊപ്പവും അതേസമയം മാഹിയില്&#x200d; കമലഹാസന്റെ പാര്&#x200d;ട്ടിക്കൊപ്പവുമാണ്. ജനങ്ങള്&#x200d;, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്&#x200d; സിപിഎമ്മിനെ കൈവിട്ടെന്ന് മുരളീധരന്&#x200d; പറഞ്ഞു.</p>



<p>ബംഗാളില്&#x200d; സിപിഎമ്മിന് ഒന്നും കിട്ടില്ലെന്നാണ് വാര്&#x200d;ത്തകളില്&#x200d;നിന്നു മനസിലാവുന്നത്. തൃപുരയില്&#x200d; ഇതാണ് സ്ഥിതി. തമിഴ്നാട്ടില്&#x200d;ഡിഎംകെ- കോണ്&#x200d;ഗ്രസ് മുന്നണിക്കൊപ്പമായതിനാല്&#x200d; ചിലപ്പോള്&#x200d; ജയിച്ചേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പില്&#x200d; സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് മുരളീധരന്&#x200d; പറഞ്ഞു.</p>



<p>ഈ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ വോട്ടുകൂടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്&#x200d; തന്നെയാണ് അവര്&#x200d; വോട്ടു യുഡിഎഫിന് മറിച്ചുനല്&#x200d;കുമെന്നു പറഞ്ഞത്. ഇത് നമ്മളൊന്നും പഠിച്ച കണക്കല്ല. ഏതു ശാസ്ത്രമാണെന്നു കോടിയേരിയാണ് പറയേണ്ടത്- മുരളീധരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-will-win-25000-more-votes-in-vadakara-says-muraleedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിമിനല്&#x200d; കേസിലെ സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/election-commission-updates-in-criminal-cases.html</link>
					<comments>https://www.chandrikadaily.com/election-commission-updates-in-criminal-cases.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Apr 2019 10:11:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Criminal cases]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124511</guid>

					<description><![CDATA[കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ് ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതികളായ സ്ഥാനാര്&#x200d;ത്ഥികള്&#x200d; വിവരങ്ങള്&#x200d; പരസ്യപ്പെടുത്താന്&#x200d; തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്&#x200d;ജികള്&#x200d;ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ് ഈ മുന്നറിയിപ്പ്. എല്ലാ സ്ഥാനാര്&#x200d;ത്ഥികളും ക്രിമിനല്&#x200d; കേസുകളുടെ വിവരം മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് കഴിഞ്ഞ സെപ്റ്റംബറില്&#x200d; ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്  <br> ക്രിമിനല്&#x200d; കേസുകളില്&#x200d;  പ്രതികളായ സ്ഥാനാര്&#x200d;ത്ഥികള്&#x200d; വിവരങ്ങള്&#x200d; പരസ്യപ്പെടുത്താന്&#x200d; തയ്യാറാകാത്ത സാഹചര്യത്തിലാണ്  മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്&#x200d;ജികള്&#x200d;ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ് ഈ മുന്നറിയിപ്പ്. </p>



<p>എല്ലാ സ്ഥാനാര്&#x200d;ത്ഥികളും  ക്രിമിനല്&#x200d; കേസുകളുടെ വിവരം മാധ്യമങ്ങളിലൂടെ  പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് കഴിഞ്ഞ സെപ്റ്റംബറില്&#x200d;  ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ കക്ഷികള്&#x200d;. 75 ലക്ഷം രൂപയാണ് സ്ഥാനാര്&#x200d;ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതില്&#x200d; ഉള്&#x200d;ക്കൊള്ളിക്കുമ്പോള്&#x200d;, തെരഞ്ഞെടുപ്പ് ചെലവിന് പണമുണ്ടാകില്ലനാണ് ആക്ഷേപം. എന്നാല്&#x200d; സുപ്രീംകോടതിയുടെ ഉത്തരവില്&#x200d; ഇളവ് നല്&#x200d;കാന്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന് കഴിയില്ല.<br>
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശ പ്രകാരം അതാത് ജി്ല്ലകളില്&#x200d;  പ്രചാരമുള്ള മൂന്ന് പത്രങ്ങളില്&#x200d; , വോട്ടടുപ്പിന് 2 ദിവസം മുന്&#x200d;പ് മൂന്ന് തവണ പരസ്യം നല്&#x200d;കിയിരിക്കണം. ടെലിവിഷനില്&#x200d; 7 സെക്കന്റ് ദൈര്&#x200d;ഘ്യമുള്ള പരസ്യമാണ് നല്&#x200d;കേണ്ടത്. ഇതിന്റെ ചെലവ് സ്ഥാനാര്&#x200d;ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്&#x200d; ഇത് വകയിരുത്തും. ഉത്തരവ് നടപ്പിലാക്കാന്&#x200d; സുപ്രീംകോടതിയുടെ കര്&#x200d;ശന നിര്&#x200d;ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്. <br>
സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് പുറമേ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്&#x200d;ത്ഥികളുടെ കേസ് വിവരം വെബ്‌സൈറ്റില്&#x200d; പ്രസിദ്ധപ്പെടുത്തണമെന്നും നിര്&#x200d;ദ്ദേശമുണ്ട്. വോട്ടെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളില്&#x200d; ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; അറിയിച്ചു.തിരുവനന്തപുരം:  കൊലക്കത്തി രാഷ്ട്രീയത്തിന് ്‌വീ്ണ്ടും തിരിച്ചടിയാവുകയാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-updates-in-criminal-cases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവനെടുക്കുന്നവര്&#x200d;ക്ക് നല്&#x200d;കുന്നതാണോ ജീവകാരുണ്യ പുരസ്‌കാരം-ജയരാജനെയും അവാര്&#x200d;ഡു സമിതിയേയും ട്രോളി സോഷ്യല്&#x200d; മീഡിയ</title>
		<link>https://www.chandrikadaily.com/p-jayarajan-award.html</link>
					<comments>https://www.chandrikadaily.com/p-jayarajan-award.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 15 Apr 2019 06:43:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[p.jayarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124401</guid>

					<description><![CDATA[മികച്ച ജീവകാരുണ്യ പ്രവര്&#x200d;ത്തകനുള്ള പുരസ്‌കാരം പി.ജയരാജന് നല്&#x200d;കിയ നടപടിക്കെതിരെ സോഷ്യല്&#x200d; മീഡിയയില്&#x200d; ട്രോള്&#x200d; പൂരം. ലഹരിക്ക് അടിമയായവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്&#x200d;ത്തിയതിനും കിടപ്പു രോഗികളെ പരിചരിച്ചതിനുമാണ് അവാര്&#x200d;ഡ്. സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായ പരിഹാസവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്. പല കൊലപാതകങ്ങളുടെയും വെട്ടേറ്റു കിടപ്പിലായതിന്റെയും ഇത്തരവാദിത്വം പേറുന്ന ആള്&#x200d; എന്ന ആക്ഷേപമുള്ള ജയരാജനു തന്നെ ജീവകാരുണ്യ പ്രവര്&#x200d;ത്തനത്തിനുള്ള പുരസ്‌കാരം നല്&#x200d;കിയതു വഴി തെരഞ്ഞെടുത്ത സമിതി എന്തു സന്ദേശമാണ് നല്&#x200d;കുന്നത് എന്ന വിമര്&#x200d;ശനം ഉയര്&#x200d;ന്നിട്ടുണ്ട്. ജീവനെടുക്കുന്നവര്&#x200d;ക്ക് നല്&#x200d;കുന്നതാണോ ജീവകാരുണ്യ പുരസ്‌കാരം [&#8230;]]]></description>
										<content:encoded><![CDATA[
<p><br></p>



<p>മികച്ച ജീവകാരുണ്യ പ്രവര്&#x200d;ത്തകനുള്ള പുരസ്‌കാരം പി.ജയരാജന് നല്&#x200d;കിയ നടപടിക്കെതിരെ സോഷ്യല്&#x200d; മീഡിയയില്&#x200d; ട്രോള്&#x200d; പൂരം. ലഹരിക്ക് അടിമയായവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്&#x200d;ത്തിയതിനും കിടപ്പു രോഗികളെ പരിചരിച്ചതിനുമാണ് അവാര്&#x200d;ഡ്. സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായ പരിഹാസവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്. </p>



<p>പല കൊലപാതകങ്ങളുടെയും വെട്ടേറ്റു കിടപ്പിലായതിന്റെയും ഇത്തരവാദിത്വം പേറുന്ന ആള്&#x200d; എന്ന ആക്ഷേപമുള്ള ജയരാജനു തന്നെ ജീവകാരുണ്യ പ്രവര്&#x200d;ത്തനത്തിനുള്ള പുരസ്‌കാരം നല്&#x200d;കിയതു വഴി  തെരഞ്ഞെടുത്ത സമിതി എന്തു സന്ദേശമാണ് നല്&#x200d;കുന്നത് എന്ന വിമര്&#x200d;ശനം ഉയര്&#x200d;ന്നിട്ടുണ്ട്. ജീവനെടുക്കുന്നവര്&#x200d;ക്ക് നല്&#x200d;കുന്നതാണോ ജീവകാരുണ്യ പുരസ്‌കാരം എന്നാണ് മറ്റൊരു പരിഹാസം. </p>



<p>ക്രൂര കൊലപാതകങ്ങള്&#x200d; ഉള്&#x200d;പ്പെടെ നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയാണ് ജയരാജന്&#x200d;. കൊലപാതകക്കേസിലെ പ്രതിയായ അദ്ദേഹം വടകരയില്&#x200d; എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്നതിനെതിരെ നേരത്തെ തന്നെ കടുത്ത അമര്&#x200d;ഷം ഉയര്&#x200d;ന്നിരുന്നു. ടി.പി ചന്ദ്രശേഖരന്റെയും അരിയില്&#x200d; ഷുക്കൂറിന്റെയും ഷുഹൈബിന്റെയും മനോജ് കുമാറിന്റെയും കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രമാണ് ജയരാജന്&#x200d;. കണ്ണൂരില്&#x200d; നിരവധി പേരുടെ ജീവനെടുക്കുന്നതിനും അതിലേറെ പേരെ ജീവച്ഛവമാക്കുന്നതിനും പി.ജയരാജന് നേതൃപരമായ പങ്കുണ്ട്. </p>



<p>കൈപിടിച്ച് എഴുന്നേല്&#x200d;ക്കാന്&#x200d; പറ്റാത്ത വിധം നിരവധി പേരെ കിടപ്പിലാക്കിയ ആള്&#x200d;ക്ക് പലരെയും ജീവിതത്തിലേക്ക് കൈപിടിച്ചു ഉയര്&#x200d;ത്തി എന്ന വിലയിരുത്തലില്&#x200d; നല്&#x200d;കിയ അവാര്&#x200d;ഡ് വലിയ പ്രഹസനത്തിന് പാത്രമായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-jayarajan-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണ്ഡലം ഇളക്കി മറിച്ച് കെ. മുരളീധരന്റെ രണ്ടാംഘട്ട പര്യടനം</title>
		<link>https://www.chandrikadaily.com/k-muraleedharan-2nd-phase-campaing-in-vadakara.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-2nd-phase-campaing-in-vadakara.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Apr 2019 11:26:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124233</guid>

					<description><![CDATA[നാദാപുരം: യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി കെ മുരളീധരന്&#x200d; നാദാപുരം മണ്ഡലത്തില്&#x200d; നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്&#x200d;ത്തകരെയും ആവേശഭരിതരാക്കി. &#8216;എന്റെ രാഷ്ട്രീയ ജിവിതത്തില്&#x200d; ഇന്നുവരെ എന്റെ കൈകളില്&#x200d; ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്&#x200d; ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്&#x200d; കഴിയും&#8217;. മുരളീധരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>നാദാപുരം: യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി കെ മുരളീധരന്&#x200d; നാദാപുരം മണ്ഡലത്തില്&#x200d; നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ  കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു ഡി എഫ് നേതാക്കളെയും പ്രവര്&#x200d;ത്തകരെയും ആവേശഭരിതരാക്കി. &#8216;എന്റെ രാഷ്ട്രീയ ജിവിതത്തില്&#x200d; ഇന്നുവരെ എന്റെ കൈകളില്&#x200d; ചോരക്കറ പുരണ്ടിട്ടില്ല. ഒരു മകനും അച്ഛനെ നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ഒരു സ്ത്രീയും വിധവയാകേണ്ടി വന്നിട്ടില്ല. എന്റെ കൈകള്&#x200d; ശുദ്ധമാണെന്ന് എനിക്കുറപ്പിച്ചു പറയാന്&#x200d; കഴിയും&#8217;. മുരളീധരന്&#x200d; നടത്തുന്ന പ്രസംഗത്തിലെ ഈ വാക്കുകള്&#x200d; കേള്&#x200d;ക്കുമ്പോള്&#x200d; ജനം മുരളിക്ക് ജയ്വിളിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരക്ക് കിഴക്കന്&#x200d; മലയോര ഗ്രാമമായ കരിങ്ങാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം. കോണ്&#x200d;ഗ്രസ് നേതാവ് വി എം സുധീരന്&#x200d; ഉദ്ഘാടനം നിര്&#x200d;വഹിച്ചു. വര്&#x200d;ഗീയ ഫാസിസ്റ്റ് ശക്തികള്&#x200d;ക്കും, കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്&#x200d;ക്കും ബാലറ്റിലൂടെ കനത്ത മറുപടി നല്&#x200d;കാന്&#x200d; ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. തുടര്&#x200d;ന്ന് കുണ്ടുതോട്, പശുക്കടവ്, മുള്ളന്&#x200d;കുന്ന്, ദേവര്&#x200d;കോവില്&#x200d;, കുളങ്ങരത്താഴ, ചിയ്യൂര്&#x200d;, കുമ്മങ്കോട്, ചേലക്കാട്, കോടഞ്ചേരി, തലായി, ഇരിങ്ങണ്ണൂര്&#x200d;, താഴെ മുടവന്തേരി, കുറുവന്തേരി, കല്ലുനിര എന്നിവിടങ്ങളില്&#x200d; പര്യടനം നടത്തി രാത്രി ചെറുമോത്ത് നടന്ന സമാപനസമ്മേളനം  ജില്ലാ  മുസ്  ലിം  ലീഗ്  സെക്രട്ടറി എം എ റസാഖ് ഉദ്ഘാടനം  ചെയ്തു.<br>
 അഹമ്മദ് പുന്നക്കല്&#x200d;, സി വി എം വാണിമേല്&#x200d;, കെ ടി ജെയിംസ്, കെ പി രാജന്&#x200d;, സൂപ്പി നരിക്കാട്ടേരി, ആവോലം രാധാകൃഷ്ണന്&#x200d;, എന്&#x200d; കെ മൂസ മാസ്റ്റര്&#x200d;, അരയിലത്ത് രവി, ബംഗ്ലത്ത് മുഹമ്മദ്, കോരങ്കോട്ട് മൊയ്തു, അഡ്വ. എ സജീവന്&#x200d;, എം പി ജാഫര്&#x200d; മാസ്റ്റര്&#x200d;, മോഹനന്&#x200d; പാറക്കടവ്, പി കെ ഹബീബ്, സി വി കുഞ്ഞികൃഷ്ണന്&#x200d;, സി കെ നാസര്&#x200d;, മണ്ടോടി ബഷീര്&#x200d;, അശോകന്&#x200d; തൂണേരി, എം.കെ അഷ്റഫ്, നസീര്&#x200d; വളയം, ഹസന്&#x200d; ചാലില്&#x200d;, ഏരത്ത് അബൂബക്കര്&#x200d; ഹാജി, വി ടി കെ മുഹമ്മദ് വിവിധ കേന്ദ്രങ്ങളില്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-2nd-phase-campaing-in-vadakara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്&#x200d;ക്കാട്ടേരിയെ ഇളക്കി മറിച്ച് മുരളീധരന്റെ റോഡ് ഷോ</title>
		<link>https://www.chandrikadaily.com/k-muraleedharan-rally-in-vadakara-orkkattiri.html</link>
					<comments>https://www.chandrikadaily.com/k-muraleedharan-rally-in-vadakara-orkkattiri.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Mar 2019 10:11:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[k muraleedharan mla]]></category>
		<category><![CDATA[p.jayarajan]]></category>
		<category><![CDATA[vadakara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122677</guid>

					<description><![CDATA[വടകര: ഓര്&#x200d;ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്‌സഭ പാര്&#x200d;ലമെന്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാര്&#x200d;ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ. ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്&#x200d;ക്ക് വോട്ടില്ലെന്ന സന്ദേശമാണ് പ്രകടനങ്ങളില്&#x200d; മുഴങ്ങിയിരുന്നത്. വിവിധ യു.ഡി.എഫ് ഘടകകക്ഷികള്&#x200d; അണിനിരന്ന റോഡ് ഷോ ഡേ മാര്&#x200d;ട്ട് പരിസരത്ത് നിന്നുംആരംഭിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്&#x200d; അവസാനിച്ചു.റൂറല്&#x200d; ബാങ്ക് കണ്ണുക്കര ശാഖ, കുഞ്ഞിപ്പള്ളി പരിസരത്തും സ്ഥാനാര്&#x200d;ത്ഥിക്ക് സ്വീകരണം [&#8230;]]]></description>
										<content:encoded><![CDATA[
<p>വടകര: ഓര്&#x200d;ക്കാട്ടേരിയെ ഇളക്കിമറിച്ച് വടകര ലോക്‌സഭ  പാര്&#x200d;ലമെന്റ് മണ്ഡലം  യു.ഡി. എഫ് സ്ഥാനാര്&#x200d;ത്ഥി കെ. മുരളീധരന്റെ റോഡ് ഷോ.  ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്&#x200d;ക്ക് വോട്ടില്ലെന്ന സന്ദേശമാണ് പ്രകടനങ്ങളില്&#x200d; മുഴങ്ങിയിരുന്നത്. </p>



<p>വിവിധ യു.ഡി.എഫ് ഘടകകക്ഷികള്&#x200d; അണിനിരന്ന റോഡ് ഷോ ഡേ മാര്&#x200d;ട്ട് പരിസരത്ത് നിന്നുംആരംഭിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്&#x200d; അവസാനിച്ചു.റൂറല്&#x200d; ബാങ്ക് കണ്ണുക്കര ശാഖ,  കുഞ്ഞിപ്പള്ളി പരിസരത്തും സ്ഥാനാര്&#x200d;ത്ഥിക്ക് സ്വീകരണം നല്&#x200d;കി. </p>



<p>കുഞ്ഞിപ്പള്ളിയിലും അറക്കിലാട് ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെയും സന്ദര്&#x200d;ശിച്ച് അനുഗ്രഹം തേടി.പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് ദിവസങ്ങള്&#x200d; കഴിയുമ്പോഴും സ്ഥാനാര്&#x200d;ത്ഥിയെ കാണാനായി രാഷ്ട്രീയഭേദമന്യേയാണ്  സ്വീകരണ കേന്ദ്രങ്ങളില്&#x200d; ആളുകള്&#x200d; എത്തുന്നത മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; എം.സി ഇബ്രാഹിം, കോട്ടയില്&#x200d; രാധാകൃഷ്ണന്&#x200d;, കളത്തില്&#x200d; പീതാംബരന്&#x200d;, പ്രദീപ് ചോമ്പാല, എന്&#x200d;.പി അബ്ദുള്ള ഹാജി, അഡ്വ. ഇ. നാരായണന്&#x200d; നായര്&#x200d;, പി.കെ. അയൂബ്, സി.കെ വിശ്വനാഥന്&#x200d;, ഒ.കെ കുഞ്ഞബ്ദുള്ള, പറമ്പത്ത് പ്രഭാകരന്&#x200d;, അന്&#x200d;വര്&#x200d; ഹാജി, ക്രസന്റ് അബ്ദുള്ള, പി.പി ജാഫര്&#x200d;, ഷുഹൈബ് കുന്നത്ത്, ഷംസുദ്ദീന്&#x200d; കൈനാട്ടി എന്നിവര്&#x200d; അനുഗമിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-muraleedharan-rally-in-vadakara-orkkattiri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
