<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#palaniswamy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/palaniswamy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Oct 2018 08:00:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#palaniswamy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പളനിസ്വാമിക്ക് ആശ്വാസം: എം.എല്&#x200d;.എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു</title>
		<link>https://www.chandrikadaily.com/madras-hc-rules-disqualification-of-18-rebel-aiadmk-lawmakers-by-elections-to-be-held.html</link>
					<comments>https://www.chandrikadaily.com/madras-hc-rules-disqualification-of-18-rebel-aiadmk-lawmakers-by-elections-to-be-held.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Oct 2018 07:57:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108175</guid>

					<description><![CDATA[ചെന്നൈ: എംഎല്&#x200d;എമാരുടെ കൂറുമാറ്റ കേസില്&#x200d; പളനിസ്വാമി സര്&#x200d;ക്കാറിന് ആശ്വാസമായി തമിഴ്‌നാട് ഹൈക്കോടതി വിധി. ടിടിവി ദിനകന്&#x200d; പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്&#x200d;എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്&#x200d;ഷം സെപ്തംബര്&#x200d; 18ന് ഗവര്&#x200d;ണറെ സമീപിച്ചതിനെത്തുടര്&#x200d;ന്നാണ് 18 എംഎല്&#x200d;എമാരെ സ്പീക്കര്&#x200d; പി.ധനപാലന്&#x200d; അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നു സ്പീക്കര്&#x200d; നടപടി സ്വീകരിച്ചത്. ഇതിനെതിരെയാണ് എംഎല്&#x200d;എമാര്&#x200d; ഹൈക്കോടതിയെ സമീപിച്ചത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: എംഎല്&#x200d;എമാരുടെ കൂറുമാറ്റ കേസില്&#x200d; പളനിസ്വാമി സര്&#x200d;ക്കാറിന് ആശ്വാസമായി തമിഴ്‌നാട് ഹൈക്കോടതി വിധി. ടിടിവി ദിനകന്&#x200d; പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്&#x200d;എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു.</p>
<p>ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്&#x200d;ഷം സെപ്തംബര്&#x200d; 18ന് ഗവര്&#x200d;ണറെ സമീപിച്ചതിനെത്തുടര്&#x200d;ന്നാണ് 18 എംഎല്&#x200d;എമാരെ സ്പീക്കര്&#x200d; പി.ധനപാലന്&#x200d; അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നു സ്പീക്കര്&#x200d; നടപടി സ്വീകരിച്ചത്. ഇതിനെതിരെയാണ് എംഎല്&#x200d;എമാര്&#x200d; ഹൈക്കോടതിയെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-hc-rules-disqualification-of-18-rebel-aiadmk-lawmakers-by-elections-to-be-held.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന്റെ പാദസേവകരെന്ന് കമല്&#x200d;ഹാസന്&#x200d;</title>
		<link>https://www.chandrikadaily.com/cauvery-tn-govt-acting-like-subservient-govt-to-centre-kamal-haasan.html</link>
					<comments>https://www.chandrikadaily.com/cauvery-tn-govt-acting-like-subservient-govt-to-centre-kamal-haasan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Apr 2018 14:44:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[kamal haasan]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[Makkal Needhi Mayyam]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78523</guid>

					<description><![CDATA[ചെന്നൈ: കാവേരി വിഷയത്തില്&#x200d; ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്&#x200d;ക്കാറിനും കേന്ദ്രസര്&#x200d;ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്&#x200d; നീതി മയ്യം അധ്യക്ഷനുമായ കമല്&#x200d;ഹാസന്&#x200d;. കാവേരി വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നാടകം കളിക്കുകയാണെന്നും തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്&#x200d;ഹാസന്&#x200d; കുറ്റപ്പെടുത്തി. കാവേരി മാനേജമെന്റ് ബോര്&#x200d;ഡ് ഉടന്&#x200d; സ്ഥാപിക്കണം. കേന്ദ്ര-സംസ്ഥാനസര്&#x200d;ക്കാരുകള്&#x200d; ഒരുപോലെ ഉത്തരവാദിത്വത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറുകയാണ്. ജനങ്ങളെ എല്ലാക്കാലവും വിഡ്ഢികളാക്കാമെന്ന് ഭരണാധികാരികള്&#x200d; കരുതേണ്ട. ജനരോഷത്തിന് മുന്നില്&#x200d; ഒടുവില്&#x200d; മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം തിരിച്ചിറപ്പിള്ളിയില്&#x200d; പറഞ്ഞു. എ.ഐ.എ.ഡി.എം.കെ കഴിഞ്ഞദിവസം നടത്തിയ നിരാഹാര സമരത്തെയും കമല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കാവേരി വിഷയത്തില്&#x200d; ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്&#x200d;ക്കാറിനും കേന്ദ്രസര്&#x200d;ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്&#x200d; നീതി മയ്യം അധ്യക്ഷനുമായ കമല്&#x200d;ഹാസന്&#x200d;. കാവേരി വിഷയത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നാടകം കളിക്കുകയാണെന്നും തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്&#x200d;ഹാസന്&#x200d; കുറ്റപ്പെടുത്തി. കാവേരി മാനേജമെന്റ് ബോര്&#x200d;ഡ് ഉടന്&#x200d; സ്ഥാപിക്കണം. കേന്ദ്ര-സംസ്ഥാനസര്&#x200d;ക്കാരുകള്&#x200d; ഒരുപോലെ ഉത്തരവാദിത്വത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറുകയാണ്. ജനങ്ങളെ എല്ലാക്കാലവും വിഡ്ഢികളാക്കാമെന്ന് ഭരണാധികാരികള്&#x200d; കരുതേണ്ട. ജനരോഷത്തിന് മുന്നില്&#x200d; ഒടുവില്&#x200d; മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം തിരിച്ചിറപ്പിള്ളിയില്&#x200d; പറഞ്ഞു. എ.ഐ.എ.ഡി.എം.കെ കഴിഞ്ഞദിവസം നടത്തിയ നിരാഹാര സമരത്തെയും കമല്&#x200d; വിമര്&#x200d;ശിച്ചു. താന്&#x200d; നിരാഹാരസമരങ്ങളില്&#x200d; വിശ്വസിക്കുന്നില്ലെന്നും നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങള്&#x200d; കൊണ്ടോ കേന്ദ്ര നിലപാടില്&#x200d; മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ തന്ത്രമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്&#x200d;ക്ക് ഈ കള്ളക്കളി മനസിലാകുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ നേതാവെന്ന നിലയില്&#x200d; ഇക്കാര്യത്തില്&#x200d; പ്രതികരിക്കാതിരിക്കാന്&#x200d; കഴിയില്ല. തമിഴ്‌നാടിന് ഇവിടെ നഷ്ടപ്പെടുന്നത് ലഭിക്കേണ്ട നീതിയാണ്. കൈയെത്തും ദൂരത്ത് എത്തിയിട്ടും അതിന് തടസം സൃഷ്ടിക്കുന്ന പ്രവര്&#x200d;ത്തനങ്ങളാണ് ചിലര്&#x200d; നടത്തുന്നത്- കമല്&#x200d; പറഞ്ഞു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="ta">அணி திரண்டு வாருங்கள்!!!<br />
ஏப்ரல் 4. மாலை 6.00<br />
“திருச்சியில்”<br />
சந்திப்போம்!!<br />
சிந்திப்போம்!!<br />
செயல்படுவோம்!!<br />
நாளை நமதே!!<a href="https://twitter.com/hashtag/MNMTrichy?src=hash&amp;ref_src=twsrc%5Etfw">#MNMTrichy</a> <a href="https://twitter.com/hashtag/NammavarTrichy?src=hash&amp;ref_src=twsrc%5Etfw">#NammavarTrichy</a> <a href="https://twitter.com/hashtag/NammavarExpress?src=hash&amp;ref_src=twsrc%5Etfw">#NammavarExpress</a> <a href="https://twitter.com/hashtag/MNM%E0%AE%A8%E0%AE%AE%E0%AF%8D%E0%AE%8E%E0%AE%A3%E0%AF%8D%E0%AE%A3%E0%AE%AE%E0%AF%8D?src=hash&amp;ref_src=twsrc%5Etfw">#MNMநம்எண்ணம்</a> <a href="https://t.co/MFRHFcAk5V">pic.twitter.com/MFRHFcAk5V</a></p>
<p>— Makkal Needhi Maiam | மக்கள் நீதி மய்யம் (@maiamofficial) <a href="https://twitter.com/maiamofficial/status/980664025334738945?ref_src=twsrc%5Etfw">April 2, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
മക്കള്&#x200d; നീതി മയ്യം പാര്&#x200d;ട്ടി രൂപീകരിച്ച കമല്&#x200d; ഹാസന്&#x200d; തമിഴ് രാഷ്ട്രീയത്തില്&#x200d; വന്&#x200d; ഇടപെടലുകളാണ് നടത്തുന്നത്. രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ നേതാവെന്ന നിലയില്&#x200d; സമൂഹമാധ്യമമായ ട്വിറ്ററില്&#x200d; സജീവമാണ് കമല്&#x200d;ഹാസന്&#x200d;. അതേസമയം രാഷ്ട്രീയത്തിലേക്ക് കടന്ന രജനീകാന്തും അടുത്തിടെ ട്വിറ്ററില്&#x200d; ഔദ്യോഗിക അക്കൗണ്ടുണ്ടാക്കി രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cauvery-tn-govt-acting-like-subservient-govt-to-centre-kamal-haasan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണത്തില്&#x200d; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി</title>
		<link>https://www.chandrikadaily.com/new-reports-about-jayalalithas-death.html</link>
					<comments>https://www.chandrikadaily.com/new-reports-about-jayalalithas-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Dec 2017 05:29:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[kp shashikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59721</guid>

					<description><![CDATA[ചെന്നൈ: മുന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്&#x200d; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്&#x200d;. ആസ്പത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്&#x200d; ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. തുടര്&#x200d;ന്ന് വിവാദങ്ങള്&#x200d; കെട്ടടങ്ങിയ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്&#x200d; ഉണ്ടാവുന്നത്. ഡല്&#x200d;ഹിയില്&#x200d; ഒരു സ്വകാര്യ തമിഴ് ചാനലിനോടാണ് പ്രീതി റെഡ്ഡി മരണത്തെക്കുറിച്ചുള്ള കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്. ശ്വാസംപോലും എടുക്കാത്ത നിലയില്&#x200d; അര്&#x200d;ധബോധാവസ്ഥയിലാണ് ജയലളിതയെ കൊണ്ടുവന്നത്. എന്നാല്&#x200d;, വിദഗ്ധ ചികില്&#x200d;സകള്&#x200d;ക്കുശേഷം ജയലളിത ആരോഗ്യം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുന്&#x200d; തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്&#x200d; പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആസ്പത്രി അധികൃതര്&#x200d;. ആസ്പത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; ജയലളിത ശ്വാസമില്ലാത്ത അവസ്ഥയില്&#x200d; ആയിരുന്നെന്ന് ആസ്പത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. നേരത്തെ ജയലളിതയുടെ മരണവുമായി ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. തുടര്&#x200d;ന്ന് വിവാദങ്ങള്&#x200d; കെട്ടടങ്ങിയ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്&#x200d; ഉണ്ടാവുന്നത്. ഡല്&#x200d;ഹിയില്&#x200d; ഒരു സ്വകാര്യ തമിഴ് ചാനലിനോടാണ് പ്രീതി റെഡ്ഡി മരണത്തെക്കുറിച്ചുള്ള കാര്യങ്ങള്&#x200d; വെളിപ്പെടുത്തിയത്.</p>
<p>ശ്വാസംപോലും എടുക്കാത്ത നിലയില്&#x200d; അര്&#x200d;ധബോധാവസ്ഥയിലാണ് ജയലളിതയെ കൊണ്ടുവന്നത്. എന്നാല്&#x200d;, വിദഗ്ധ ചികില്&#x200d;സകള്&#x200d;ക്കുശേഷം ജയലളിത ആരോഗ്യം വീണ്ടെടുത്തിരുന്നു. എല്ലാതരത്തിലുള്ള ചികിത്സകളും അവര്&#x200d;ക്ക് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; നിര്&#x200d;ഭാഗ്യവശാല്&#x200d; ഫലം ജനങ്ങള്&#x200d; ആഗ്രഹിച്ചതുപോലെയായില്ലെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയ ജയലളിത 75 ദിവസത്തെ ചികിത്സക്കുശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. 2016 ഡിസംബര്&#x200d; അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ആസ്പത്രിയില്&#x200d; കഴിഞ്ഞിരുന്ന ജയലളിതയുടെ ആരോഗ്യാവസ്ഥയില്&#x200d; ദുരൂഹത ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; പിന്നീട് ജയലളിതയുടെ മരണവാര്&#x200d;ത്തയാണ് പുറംലോകമറിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-reports-about-jayalalithas-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാ ഡി.എം.കെ ലയന നീക്കത്തിനിടെ  പളനിസാമി &#8211; മോദി കൂടിക്കാഴ്ച</title>
		<link>https://www.chandrikadaily.com/palani.html</link>
					<comments>https://www.chandrikadaily.com/palani.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Aug 2017 18:49:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39910</guid>

					<description><![CDATA[ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വിഭജിച്ച് നില്‍ക്കുന്ന അണ്ണാ ഡി.എം. കെ പാര്‍ട്ടികളെ വരുതിയിലാക്കാന്‍ കരുനീക്കി ബി.ജെ.പി. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 12 മണിയോടെയാണ് പളനിസാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റ് ഇരുവരും ചര്‍ച്ച നടത്തി. ലയനം ഉടനെ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള പളനിസാമിയുടെ പ്രതികരണം. ഡല്‍ഹിയിലുള്ള വിമത നേതാവ് ഒ പന്നീര്‍ ശെല്‍വവും ഉടന്‍ മോദിയുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട്ടില്&#x200d; വിഭജിച്ച് നില്&#x200d;ക്കുന്ന അണ്ണാ ഡി.എം. കെ പാര്&#x200d;ട്ടികളെ വരുതിയിലാക്കാന്&#x200d; കരുനീക്കി ബി.ജെ.പി. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കായി ഡല്&#x200d;ഹിയില്&#x200d; എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് 12 മണിയോടെയാണ് പളനിസാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റ് ഇരുവരും ചര്&#x200d;ച്ച നടത്തി. ലയനം ഉടനെ യാഥാര്&#x200d;ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്&#x200d; ഇതുസംബന്ധിച്ച ചര്&#x200d;ച്ചകളൊന്നും നടന്നിട്ടില്ലെന്നുമായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള പളനിസാമിയുടെ പ്രതികരണം.<br />
ഡല്&#x200d;ഹിയിലുള്ള വിമത നേതാവ് ഒ പന്നീര്&#x200d; ശെല്&#x200d;വവും ഉടന്&#x200d; മോദിയുമായി ചര്&#x200d;ച്ച നടത്തുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഇതോടെ ലയനം വേഗത്തിലാകുമെന്നാണ് സൂചന. ഈ ആഴ്ചയില്&#x200d; തന്നെ പ്രഖ്യാപനമുണ്ടായേക്കും. ഇരുവിഭാഗങ്ങളെയും റാഞ്ചാന്&#x200d; ബി.ജെ.പി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ലയനത്തിന് ശേഷം അണ്ണാ ഡി.എം.കെയെ എന്&#x200d;.ഡി.എയുടെ ഘടകകക്ഷിയാക്കാനാണ് തീരുമാനം. സംയുക്ത അണ്ണാ ഡി.എം.കെ ക്ക് രണ്ട് കേന്ദ്രമന്ത്രിപദവും സംസ്ഥാന മന്ത്രിസഭയില്&#x200d; ഒ.പി.എസിന് ഉപമുഖ്യമന്ത്രിസ്ഥാനവും അനുയായികള്&#x200d;ക്ക് രണ്ട് മന്ത്രിപദവികളുമാണ് വാഗ്ദാനം.<br />
മറ്റ് എം.എല്&#x200d;.എമാര്&#x200d;ക്ക് കേന്ദ്രസര്&#x200d;ക്കാരിന്റെ കീഴിലുള്ള ബോര്&#x200d;ഡുകളില്&#x200d; ചെയര്&#x200d;മാന്&#x200d; സ്ഥാനം ഉള്&#x200d;പ്പടെ നല്&#x200d;കിയേക്കും. 37 എം.എല്&#x200d;.എമാരുമായി പാര്&#x200d;ട്ടി ജന.സെക്രട്ടറി ടി.ടി.വി ദിനകരന്&#x200d; പാര്&#x200d;ട്ടി പിടിക്കാന്&#x200d; ഇറങ്ങിയതോടെയാണ് ഇ.പി.എസ്-ഒ.പി.എസ് പക്ഷങ്ങള്&#x200d; തമ്മിലുള്ള ലയനനീക്കത്തിന് വേഗം കൂടിയത്. ദിനകരന്&#x200d; പക്ഷം പിന്തുണ പിന്&#x200d;വലിച്ചാല്&#x200d; പളനിസ്വാമിക്ക് അധികാരത്തില്&#x200d; തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒ.പി.എസ് പക്ഷത്തിന്റെ ആവശ്യം പളനിസാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്. ശശികലക്കും ദിനകരനുമെതിരെ കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പളനിസ്വാമി &#8216;പണി&#8217; തുടങ്ങി; ജനപിന്തുണ നേടാന്‍ വിവിധ പ്രഖ്യാപനങ്ങള്‍</title>
		<link>https://www.chandrikadaily.com/palaniswamy.html</link>
					<comments>https://www.chandrikadaily.com/palaniswamy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Feb 2017 11:21:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20659</guid>

					<description><![CDATA[ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് &#8216;അമ്മ&#8217; ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റേതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് പളനിസ്വാമി അഞ്ചു ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇരുചക്ര വാഹാനം നല്‍കുന്നതില്‍ ജോലിയുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. 20,000 രൂപ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്&#x200d; ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്&#x200d; പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്&#x200d;ക്ക് മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ പേരില്&#x200d; പകുതി വിലക്ക് &#8216;അമ്മ&#8217; ഇരുചക്ര വാഹനം നല്&#x200d;കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് സമ്പൂര്&#x200d;ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്&#x200d;പനശാലകള്&#x200d; പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റേതിനു ശേഷം നടത്തിയ ആദ്യ വാര്&#x200d;ത്താസമ്മേളനത്തിലാണ് പളനിസ്വാമി അഞ്ചു ജനപ്രിയ പദ്ധതികള്&#x200d; പ്രഖ്യാപിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-20704" src="https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1.jpg" alt="palaniswamy_650x400_61487580445" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/palaniswamy_650x400_61487580445-1-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /></p>
<p>ഇരുചക്ര വാഹാനം നല്&#x200d;കുന്നതില്&#x200d; ജോലിയുള്ള സ്ത്രീകള്&#x200d;ക്കാണ് മുന്&#x200d;ഗണന. 20,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം സബ്‌സിഡി നല്&#x200d;കുക. ഇതിലൂടെ പ്രതിവര്&#x200d;ഷം 200 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുക. 5000 മത്സ്യബന്ധ തൊഴിലാളികള്&#x200d;ക്കായി 8500 കോടി രൂപ ചെലവില്&#x200d; വീടുകള്&#x200d; നിര്&#x200d;മിക്കും. കൂടാതെ തൊഴിലില്ലായ്മ വേതനം ഇരട്ടിയായി ഉയര്&#x200d;ത്തി. നിര്&#x200d;ധന സ്ത്രീകള്&#x200d;ക്ക് പ്രസവശുശ്രൂഷക്കായി നല്&#x200d;കി വരുന്ന ധനസഹായം 18000 രൂപയാക്കി ഉയര്&#x200d;ത്തി. നേരത്തെ ഇത് 12,000 രൂപയായിരുന്നു. തലൈവി കാഴ്ച വെച്ച മികച്ച ഭരണം അതേരീതിയില്&#x200d; തുടരുമെന്നും ജനോപകാരപ്രദമായ ചില പുതിയ പദ്ധതികള്&#x200d; കൂടി നടപ്പാക്കുമെന്നും പളനിസ്വാമി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palaniswamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പളനിസാമി സര്‍ക്കാര്‍ കുറ്റവാളികളുടെ കൂട്ടമെന്ന് കമല്‍ഹാസന്‍</title>
		<link>https://www.chandrikadaily.com/tamil-nadus-government-is-akin-to-a-criminal-conglomerate-kamal-haasan.html</link>
					<comments>https://www.chandrikadaily.com/tamil-nadus-government-is-akin-to-a-criminal-conglomerate-kamal-haasan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Feb 2017 16:45:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[kamal haasan]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20608</guid>

					<description><![CDATA[ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ക്രിമിനലുകളുടെ കൂട്ടമെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴകത്തെ തെരുവുകളിലെ വികാരത്തിനനുസൃതമായ സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടിന്റെ ഫലം അംഗീകരിക്കാനാകില്ല. അതിവേഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തണം. ജനങ്ങള്‍ സംസാരിക്കട്ടെ- ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അദ്ദേഹം പറഞ്ഞു. കോടതി പറഞ്ഞ കാര്യമാണ് താന്‍ പറയുന്നത്. അന്തരിച്ച മുഖ്യമന്ത്രിയും(ജയലളിത) കുറ്റാരോപിതയായിരുന്നു. നിയമസഭ ശുദ്ധമാക്കണം. തെരഞ്ഞെടുപ്പിന് അവസരമൊരുക്കി ജനാഭിപ്രായം തേടുകയാണ് ഈ അവസരത്തില്‍ വേണ്ടതെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; ക്രിമിനലുകളുടെ കൂട്ടമെന്ന് നടന്&#x200d; കമല്&#x200d;ഹാസന്&#x200d;. തമിഴകത്തെ തെരുവുകളിലെ വികാരത്തിനനുസൃതമായ സര്&#x200d;ക്കാറല്ല അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടിന്റെ ഫലം അംഗീകരിക്കാനാകില്ല. അതിവേഗത്തില്&#x200d; തെരഞ്ഞെടുപ്പ് നടത്തണം. ജനങ്ങള്&#x200d; സംസാരിക്കട്ടെ- ദക്ഷിണേന്ത്യന്&#x200d; സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അദ്ദേഹം പറഞ്ഞു.<br />
കോടതി പറഞ്ഞ കാര്യമാണ് താന്&#x200d; പറയുന്നത്. അന്തരിച്ച മുഖ്യമന്ത്രിയും(ജയലളിത) കുറ്റാരോപിതയായിരുന്നു. നിയമസഭ ശുദ്ധമാക്കണം. തെരഞ്ഞെടുപ്പിന് അവസരമൊരുക്കി ജനാഭിപ്രായം തേടുകയാണ് ഈ അവസരത്തില്&#x200d; വേണ്ടതെന്നും എന്&#x200d;.ഡി.ടി.വിക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; അദ്ദേഹം പറഞ്ഞു.<br />
രാഷ്ട്രീയത്തില്&#x200d; ഇറങ്ങാന്&#x200d; ഒട്ടും അനുയോജ്യനല്ലെന്നാണോ കരുതുന്നതെന്ന ചോദ്യത്തിന് &#8216;ഞാന്&#x200d; വളരെ ദേഷ്യക്കാരനാണ്. ദേഷ്യക്കാരായ രാഷ്ട്രീയക്കാരെ ജനം ഇഷ്ടപ്പെടില്ല.&#8217; എന്നായിരുന്നു മറുപടി.<br />
നേരത്തെ, വിശ്വാസവോട്ടെടുപ്പിനെ പരിഹസിച്ച് കമല്&#x200d;ഹാസന്&#x200d; രംഗത്തെത്തിയിരുന്നു. &#8216;തമിഴ്‌നാട്ടിലുളളവരേ, നിങ്ങളുടെ ആദരണീയരായ എംഎല്&#x200d;എമാരെ എല്ലാവിധ ബഹുമാനത്തോടെ സ്വീകരിക്കൂ&#8217; എന്നായിരുന്നു കമല്&#x200d; ട്വിറ്ററിലൂടെ പ്രതികരിച്ചത്.<br />
പ്രതിപക്ഷത്തെ സഭയില്&#x200d; നിന്ന് പുറത്താക്കി122 എം.എല്&#x200d;.എമാരുടെ പിന്തുണയോടെയാണ് പളനിസാമി മന്ത്രിസഭ സഭയില്&#x200d; വിശ്വാസ വോട്ട് നേടിയത്. പന്നീര്&#x200d;ശെല്&#x200d;വം വിഭാഗത്തിലെ 11 പേര്&#x200d; എതിര്&#x200d;ത്തുവോട്ടു ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-nadus-government-is-akin-to-a-criminal-conglomerate-kamal-haasan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പളനി സര്‍ക്കാര്‍ വീഴുമോ വാഴുമോ? ഒരു എംഎല്‍എ കൂടി കൂറുമാറി</title>
		<link>https://www.chandrikadaily.com/tamilnadu-politics.html</link>
					<comments>https://www.chandrikadaily.com/tamilnadu-politics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Feb 2017 04:04:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#palaniswamy]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20415</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി നിയമസഭയില്‍ ഇന്നു രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടും റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എംഎല്‍എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ ഒരു എംഎല്‍എ കൂടി കൂറുമാറി. ഇയാള്‍ കൂവത്തൂരിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി നിയമസഭയില്&#x200d; ഇന്നു രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. 234 അംഗ സഭയില്&#x200d; 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്&#x200d; മതിയെന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞിട്ടും റിസോര്&#x200d;ട്ടില്&#x200d; പാര്&#x200d;പ്പിച്ച എംഎല്&#x200d;എമാരുടെ പിന്തുണ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നേരത്തെയാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്.<br />
അതിനിടെ ഇന്നലെ പളനി സ്വാമി ക്യാമ്പിലെ ഒരു എംഎല്&#x200d;എ കൂടി കൂറുമാറി. ഇയാള്&#x200d; കൂവത്തൂരിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തി. കോയമ്പത്തൂര്&#x200d; നോര്&#x200d;ത്ത് എംഎല്&#x200d;എ അരുണ്&#x200d; കുമാറാണ് രാവിലെ റിസോര്&#x200d;ട്ടില്&#x200d; നിന്ന് പുറത്തെത്തിയത്. എന്നാല്&#x200d; ഇയാള്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് പിന്തുണ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. വോട്ടെടുപ്പില്&#x200d; നിന്ന് വിട്ടു നില്&#x200d;ക്കുമെന്ന് അ. രുണ്&#x200d;കുമാര്&#x200d; അറിയിച്ചു. പാര്&#x200d;ട്ടി നയങ്ങളില്&#x200d; പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂര്&#x200d; ജില്ലാ സെക്രട്ടറി സ്ഥാനവും അരുണ്&#x200d;കുമാര്&#x200d; രാജിവെച്ചിട്ടുണ്ട്. അരുണ്&#x200d;കുമാര്&#x200d; കൂടി കൂറുമാറിയതോടെ പളനിസ്വാമിക്കു പിന്തുണ 122 ആയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
