<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pambadi nehru college &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pambadi-nehru-college/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 02 Jul 2017 11:30:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pambadi nehru college &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജം; വെളിപ്പെടുത്തലുമായി ടി.പി സെന്കുമാര്‍</title>
		<link>https://www.chandrikadaily.com/jishnu-pranoyi-bafgvbjbav-ihb.html</link>
					<comments>https://www.chandrikadaily.com/jishnu-pranoyi-bafgvbjbav-ihb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Jul 2017 11:30:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[pambadi nehru college]]></category>
		<category><![CDATA[pambadi nehru collha]]></category>
		<category><![CDATA[sen kumar dgp]]></category>
		<category><![CDATA[suicaid]]></category>
		<category><![CDATA[suiceid letter fake]]></category>
		<category><![CDATA[TP Senkumara]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34300</guid>

					<description><![CDATA[കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് കണ്ടെടുത്ത കത്ത് ജിഷ്ണുവിന്റെതല്ലെന്ന് നേരത്തെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമമാണിതെന്നും പൊലീസ് സീല്‍ ചെയത റൂമിനടുത്ത് നിന്ന കത്ത് കണ്ടെടുത്തതില്‍ ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ െ്രെകംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്&#x200d;ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്&#x200d;കുമാര്&#x200d;. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്&#x200d;കുമാര്&#x200d; പറഞ്ഞു.</p>
<p>പൊലീസ് കണ്ടെടുത്ത കത്ത് ജിഷ്ണുവിന്റെതല്ലെന്ന് നേരത്തെ ജിഷ്ണുവിന്റെ ബന്ധുക്കള്&#x200d; പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള മാനേജ്‌മെന്റിന്റെ ശ്രമമാണിതെന്നും പൊലീസ് സീല്&#x200d; ചെയത റൂമിനടുത്ത് നിന്ന കത്ത് കണ്ടെടുത്തതില്&#x200d; ദുരൂഹതയുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്&#x200d; ആരോപിച്ചിരുന്നു.</p>
<p>ഹോസ്റ്റലില്&#x200d; നടത്തിയ പരിശോധനയില്&#x200d; െ്രെകംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്&#x200d; നടത്തിയ പരിശോധനയില്&#x200d; കുളിമുറിയുടെ ഓവുചാലില്&#x200d; നിന്നാണ് ജിഷ്ണുവിന്റെ കത്ത് കണ്ടെത്തിയത്. തന്റെ ജീവിതങ്ങളും, സ്വപ്‌നങ്ങളും തകര്&#x200d;ന്നുവെന്ന് കത്തില്&#x200d; ഉണ്ടെന്നായിരുന്നു റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-pranoyi-bafgvbjbav-ihb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ്ണു കേസ്: സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/jishnu-case-2.html</link>
					<comments>https://www.chandrikadaily.com/jishnu-case-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Jun 2017 05:11:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu case]]></category>
		<category><![CDATA[pambadi nehru college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31506</guid>

					<description><![CDATA[പാമ്പാടി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍. ഹാജരും ഇന്റേണല്‍ മാര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്‍ത്ഥികളെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തത്. ഫാര്‍മസി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളോടും സമാന നടപടി സ്വീകരിക്കാനിടയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഓഫീസ് സ്റ്റാഫായാണ് അധ്യാപകനെ നെഹ്‌റു കോളജ് അധികൃതര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പാമ്പാടി: ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്&#x200d;ത്ഥികളെ പരീക്ഷ എഴുതാന്&#x200d; അനുവദിക്കാതെ പാമ്പാടി നെഹ്‌റു കോളജ് അധികൃതര്&#x200d;. ഹാജരും ഇന്റേണല്&#x200d; മാര്&#x200d;ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടി 65 വിദ്യാര്&#x200d;ത്ഥികളെയാണ് പരീക്ഷ എഴുതാന്&#x200d; അനുവദിക്കാത്തത്. ഫാര്&#x200d;മസി കോളജിലെ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെയാണ് നടപടി. രണ്ടും മൂന്നും വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥികളോടും സമാന നടപടി സ്വീകരിക്കാനിടയുണ്ടെന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രതികരിച്ചു. അതേസമയം വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭത്തെത്തുടര്&#x200d;ന്ന് പുറത്താക്കപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുകയും ചെയ്തു. ഓഫീസ് സ്റ്റാഫായാണ് അധ്യാപകനെ നെഹ്‌റു കോളജ് അധികൃതര്&#x200d; വീണ്ടും നിയമിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-case-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവില്‍ തീരുമാനം; ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും</title>
		<link>https://www.chandrikadaily.com/jishnu-chiefminister.html</link>
					<comments>https://www.chandrikadaily.com/jishnu-chiefminister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 11:22:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jishnu prannoyi]]></category>
		<category><![CDATA[pambadi nehru college]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21029</guid>

					<description><![CDATA[തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തുവന്നിരുന്നു. മൂന്നു തവണ കത്തയിച്ചിട്ടും പിണറായി ഒരിക്കല്‍ പോലും മറുപടി നല്‍കിയില്ലെന്നും മഹിജ കുറ്റപ്പെടുത്തിയിരുന്നു. ജിഷ്ണുവിന്റെ മാതാവ് അയച്ച കത്ത് കണ്ടുവെന്നും ഔദ്യോഗിക തിരക്കുകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്&#x200d; ആത്മഹത്യ ചെയ്ത വിദ്യാര്&#x200d;ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്&#x200d;ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്&#x200d;ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.<br />
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ വിമര്&#x200d;ശിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തുവന്നിരുന്നു. മൂന്നു തവണ കത്തയിച്ചിട്ടും പിണറായി ഒരിക്കല്&#x200d; പോലും മറുപടി നല്&#x200d;കിയില്ലെന്നും മഹിജ കുറ്റപ്പെടുത്തിയിരുന്നു. ജിഷ്ണുവിന്റെ മാതാവ് അയച്ച കത്ത് കണ്ടുവെന്നും ഔദ്യോഗിക തിരക്കുകള്&#x200d; കാരണം വീട് സന്ദര്&#x200d;ശിക്കാന്&#x200d; തനിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്&#x200d; സമീപത്തെ പൊതുപരിപാടികളില്&#x200d; പങ്കെടുക്കാന്&#x200d; എത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ജിഷ്ണുവിന്റെ വീട് സന്ദര്&#x200d;ശിക്കാന്&#x200d; സന്നദ്ധത കാണിക്കാത്തത് പ്രതിഷേധങ്ങള്&#x200d;ക്കിടയാക്കിയിരുന്നു. താന്&#x200d; സന്ദര്&#x200d;ശിക്കേണ്ട കാര്യമില്ലെന്നും ആവശ്യമായ നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലും മറ്റും ഇത് വന്&#x200d; ചര്&#x200d;ച്ചാവിഷയമായി. ഭരണപരിഷ്‌കാര കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; വി.എസ് അച്യുതാനന്ദന്&#x200d; ഉള്&#x200d;പ്പെടെ വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടി നേതാക്കള്&#x200d; ജിഷ്ണുവിന്റെ വീട്ടിലെത്തിയെങ്കിലും പിണറായി എത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jishnu-chiefminister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
