<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>paneerselvam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/paneerselvam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 10 Feb 2017 18:44:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>paneerselvam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗവര്‍ണറുടെ മറുപടി കാത്ത് തമിഴകം; ശശികല ഒളിവില്‍ പാര്‍പ്പിച്ച 30 എംഎല്‍എമാര്‍ ഉപവാസത്തില്‍</title>
		<link>https://www.chandrikadaily.com/sasikala-30-mlas.html</link>
					<comments>https://www.chandrikadaily.com/sasikala-30-mlas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 06:07:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[paneerselvam]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19676</guid>

					<description><![CDATA[ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി തുടരുന്ന ചെന്നൈയില്‍ ആരാകും അവസാനവാക്ക് എന്ന ചോദ്യത്തിന് ഉത്തരം തേടി തമിഴകം. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് തമിഴ് ജനത. അതിനിടെ, ശശികല ക്യാമ്പില്‍ വിള്ളല്‍ രൂക്ഷമായി. പിന്തുണ ലഭിക്കുന്നതിന് ശശികല ഒളിവില്‍ പാര്‍പ്പിച്ച 130 എംഎല്‍എമാരില്‍ 30 പേര്‍ ഉപവാസം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ശശികലക്കെതിരെ എംഎല്‍എമാര്‍ ഉപവാസം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്&#x200d; ശക്തമായി തുടരുന്ന ചെന്നൈയില്&#x200d; ആരാകും അവസാനവാക്ക് എന്ന ചോദ്യത്തിന് ഉത്തരം തേടി തമിഴകം. കാവല്&#x200d; മുഖ്യമന്ത്രി പനീര്&#x200d;ശെല്&#x200d;വവും എഐഎഡിഎംകെ ജനറല്&#x200d; സെക്രട്ടറി ശശികലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവുവിന്റെ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് തമിഴ് ജനത. അതിനിടെ, ശശികല ക്യാമ്പില്&#x200d; വിള്ളല്&#x200d; രൂക്ഷമായി. പിന്തുണ ലഭിക്കുന്നതിന് ശശികല ഒളിവില്&#x200d; പാര്&#x200d;പ്പിച്ച 130 എംഎല്&#x200d;എമാരില്&#x200d; 30 പേര്&#x200d; ഉപവാസം ആരംഭിച്ചതായാണ് റിപ്പോര്&#x200d;ട്ട്. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്&#x200d; അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ശശികലക്കെതിരെ എംഎല്&#x200d;എമാര്&#x200d; ഉപവാസം നടത്തുന്നത്. നേരത്തെ, ഡിഎംകെയില്&#x200d; ചേരുമെന്ന്് അഭ്യൂഹമുണ്ടായിരുന്ന നാല്&#x200d;പതോളം പേരില്&#x200d; ഉള്&#x200d;പ്പെട്ടവരാണ് ഇപ്പോള്&#x200d; പ്രതിഷേധിക്കുന്നത്. ശശികലക്കെതിരെ പനീര്&#x200d;ശെല്&#x200d;വം രംഗത്തുവന്നതിനു പിന്നാലെയാണ് ശശികല എംഎല്&#x200d;എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, എംഎല്&#x200d;എമാരെ കുറിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; മദ്രാസ് ഹൈക്കോടതി സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു.<br />
അതിനിടെ, ശശികല ഇന്നലെ ഗവര്&#x200d;ണര്&#x200d;ക്ക് സമര്&#x200d;പ്പിച്ച എംഎല്&#x200d;എമാരുടെ പട്ടികയിലെ ചില ഒപ്പുകള്&#x200d; വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്&#x200d;ന്ന് പട്ടികയിലെ ഒപ്പുകള്&#x200d; വിശദമായി പരിശോധിക്കുമെന്ന് ഗവര്&#x200d;ണറോട് അടുത്ത വൃത്തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-30-mlas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം</title>
		<link>https://www.chandrikadaily.com/governer-vs-paneerselvam.html</link>
					<comments>https://www.chandrikadaily.com/governer-vs-paneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 12:32:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[paneerselvam]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19601</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കാവല്‍ മുഖ്യമന്ത്രിയും എഐഎഡിഎം നേതാവുമായ പനീര്‍ശെല്‍വം കൂടുക്കാഴ്ച നടത്തി. രാജി പിന്‍വലിക്കാന്‍ താന്‍ തയാറാണെന്ന് ഗവര്‍ണറെ അറിയിച്ചതായി പനീര്‍ശെല്‍വം പറഞ്ഞു. രാജ്ഭവനില്‍ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 20 മിനിറ്റിലേറെ നീണ്ടു. തനിക്ക് പ്രത്യക്ഷ പിന്തുണ നല്‍കിയ അഞ്ച് എംഎല്‍എമാര്‍ക്കൊപ്പമാണ് പനീര്‍ശെല്‍വം രാജ്ഭവനിലെത്തിയത്. ഏഴരക്ക് ശശികലയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. ശശികലയുമായുള്ള കൂടിക്കാഴ്ച അഞ്ചു മണിക്കാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ശശികലക്കും കൂടി പറയാനുള്ളത്കേ ട്ടശേഷമായിരിക്കും ഗവര്‍ണര്‍ കൂടി തമിഴ്‌നാട്ടിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവുവുമായി കാവല്&#x200d; മുഖ്യമന്ത്രിയും എഐഎഡിഎം നേതാവുമായ പനീര്&#x200d;ശെല്&#x200d;വം കൂടുക്കാഴ്ച നടത്തി. രാജി പിന്&#x200d;വലിക്കാന്&#x200d; താന്&#x200d; തയാറാണെന്ന് ഗവര്&#x200d;ണറെ അറിയിച്ചതായി പനീര്&#x200d;ശെല്&#x200d;വം പറഞ്ഞു. രാജ്ഭവനില്&#x200d; വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 20 മിനിറ്റിലേറെ നീണ്ടു. തനിക്ക് പ്രത്യക്ഷ പിന്തുണ നല്&#x200d;കിയ അഞ്ച് എംഎല്&#x200d;എമാര്&#x200d;ക്കൊപ്പമാണ് പനീര്&#x200d;ശെല്&#x200d;വം രാജ്ഭവനിലെത്തിയത്. ഏഴരക്ക് ശശികലയുമായി ഗവര്&#x200d;ണര്&#x200d; കൂടിക്കാഴ്ച നടത്തും. ശശികലയുമായുള്ള കൂടിക്കാഴ്ച അഞ്ചു മണിക്കാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ശശികലക്കും കൂടി പറയാനുള്ളത്കേ ട്ടശേഷമായിരിക്കും ഗവര്&#x200d;ണര്&#x200d; കൂടി തമിഴ്‌നാട്ടിലെ അനിശ്ചിതാവസ്ഥ സംബന്ധിച്ച് തീരുമാനമെടുക്കുക.<br />
ജയലളിതയുടെ മരണത്തെത്തുടര്&#x200d;ന്ന് കാവല്&#x200d; മുഖ്യമന്ത്രിയായിരുന്ന പനീര്&#x200d;ശെല്&#x200d;വത്തെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്&#x200d; അണ്ണാ ഡിഎംകെ ജനറല്&#x200d; സെക്രട്ടറി എ.കെ ശശികല ശ്രമിച്ചതാണ് തമിഴ്‌നാട്ടില്&#x200d; വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുത്തത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്&#x200d; വിധി പ്രഖ്യാപനം വന്നശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ആലോചിക്കാമെന്ന് പറഞ്ഞ ശശികല ജെല്ലിക്കെട്ട് വിഷയത്തില്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന് പ്രതിഛായ ഉയര്&#x200d;ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/governer-vs-paneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ ട്രഷറര്‍ സ്ഥാനത്തു നിന്ന് നീക്കി</title>
		<link>https://www.chandrikadaily.com/paneershelvam.html</link>
					<comments>https://www.chandrikadaily.com/paneershelvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Feb 2017 03:50:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JJayalalithaa]]></category>
		<category><![CDATA[OPS]]></category>
		<category><![CDATA[paneerselvam]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19399</guid>

					<description><![CDATA[ചെന്നൈ: ശശികലക്കെതിരെ ആഞ്ഞടിച്ച മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ ട്രഷറര്‍ സ്ഥാനത്തു നിന്ന് പാര്‍ട്ടി നീക്കി. പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തതോടെയാണ് അടിയന്തരമായി പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ അടക്കമുള്ള നേതാക്കള്‍ രാത്രി വൈകിയും പോയസ് ഗാര്‍ഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി. കൂടുതല്‍ എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ ഒപ്പം പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തില്‍ കൂടിയാലോചിച്ചതെന്നാണ് വിവരം. നിലവില്‍ 40 എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിനൊപ്പമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ശശികലക്കെതിരെ ആഞ്ഞടിച്ച മുന്&#x200d; മുഖ്യമന്ത്രി പനീര്&#x200d;ശെല്&#x200d;വത്തെ എഐഎഡിഎംകെ ട്രഷറര്&#x200d; സ്ഥാനത്തു നിന്ന് പാര്&#x200d;ട്ടി നീക്കി. പനീര്&#x200d;ശെല്&#x200d;വത്തിന്റെ വെളിപ്പെടുത്തലുകള്&#x200d; മാധ്യമങ്ങള്&#x200d; തത്സമയം സംപ്രേക്ഷണം ചെയ്തതോടെയാണ് അടിയന്തരമായി പാര്&#x200d;ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്&#x200d; തമ്പിദുരൈ അടക്കമുള്ള നേതാക്കള്&#x200d; രാത്രി വൈകിയും പോയസ് ഗാര്&#x200d;ഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി.</p>
<p><img loading="lazy" class="alignnone size-full wp-image-19401" src="https://www.chandrikadaily.com/wp-content/uploads/2017/02/sasikala-natarajan-to-be-tamil-nadu-chief-minister-o-panneerselvam-resigns.58971366940a4_730x410.jpg" alt="sasikala-natarajan-to-be-tamil-nadu-chief-minister-o-panneerselvam-resigns-58971366940a4_730x410" width="730" height="410" srcset="https://www.chandrikadaily.com/wp-content/uploads/2017/02/sasikala-natarajan-to-be-tamil-nadu-chief-minister-o-panneerselvam-resigns.58971366940a4_730x410.jpg 730w, https://www.chandrikadaily.com/wp-content/uploads/2017/02/sasikala-natarajan-to-be-tamil-nadu-chief-minister-o-panneerselvam-resigns.58971366940a4_730x410-300x168.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/sasikala-natarajan-to-be-tamil-nadu-chief-minister-o-panneerselvam-resigns.58971366940a4_730x410-696x391.jpg 696w" sizes="(max-width: 730px) 100vw, 730px" /></p>
<p>കൂടുതല്&#x200d; എംഎല്&#x200d;എമാര്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിന്റെ ഒപ്പം പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തില്&#x200d; കൂടിയാലോചിച്ചതെന്നാണ് വിവരം. നിലവില്&#x200d; 40 എംഎല്&#x200d;എമാര്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിനൊപ്പമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. എന്നാല്&#x200d; മുഴുവന്&#x200d; എംഎല്&#x200d;എമാരുടെയും പിന്തുണ ശശികലക്കുണ്ടെന്നാണ് അണ്ണാഡിഎംകെ വക്താവ് അപ്‌സര റെഡ്ഡി പറയുന്നത്. അതേസമയം, ജനങ്ങള്&#x200d;ക്കിടയില്&#x200d; പനീര്&#x200d;ശെല്&#x200d;വത്തിനാണ് കൂടുതല്&#x200d; പിന്തുണ. ശശികല ജയലളിതയുടെ തോഴി മാത്രമായിരുന്നു. രാഷ്ട്രീയത്തില്&#x200d; അവര്&#x200d;ക്ക് മുന്&#x200d;പരിചയമില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശികല യോഗ്യയല്ലെന്നും പനീര്&#x200d;ശെല്&#x200d;വത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലെത്തിയ പ്രവര്&#x200d;ത്തകര്&#x200d; പറഞ്ഞു.<br />
അതിനിടെ ഇന്നു രാവിലെ പത്തു മണിക്ക് അണ്ണാഡിഎംകെ എംഎല്&#x200d;എമാര്&#x200d; യോഗം ചേരുന്നുണ്ട്. യോഗത്തില്&#x200d; പനീര്&#x200d;ശെല്&#x200d;വം മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി പിന്&#x200d;വലിച്ചേക്കുമെന്നും സൂചനയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paneershelvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
