<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PARLIMENT &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/parliment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 12:37:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PARLIMENT &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു</title>
		<link>https://www.chandrikadaily.com/the-demand-for-a-discussion-on-the-sir-issue-in-the-parliament-was-accepted.html</link>
					<comments>https://www.chandrikadaily.com/the-demand-for-a-discussion-on-the-sir-issue-in-the-parliament-was-accepted.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 12:37:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[PARLIMENT]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366423</guid>

					<description><![CDATA[ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷത്തിനുമുന്നില്&#x200d; മുട്ട് മടക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. പാര്&#x200d;ലമെന്റില്&#x200d; എസ്‌ഐആര്&#x200d; ചര്&#x200d;ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്&#x200d;ക്കാര്&#x200d; അംഗീകരിച്ചു. 9,10 തീയതികളില്&#x200d; ലോക്‌സഭയില്&#x200d; ചര്&#x200d;ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്&#x200d;ജുന്റാം മേഘ്‌വാള്&#x200d; 2 ദിവസത്തെ ചര്&#x200d;ച്ചയ്ക്കു പിന്നാലെ സഭയില്&#x200d; മറുപടി നല്&#x200d;കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്&#x200d;ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.</p>
<p>കഴിഞ്ഞ സമ്മേളനത്തില്&#x200d; പ്രതിപക്ഷം ആവര്&#x200d;ത്തിച്ച് വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; മുട്ടുമടക്കുകയായിരുന്നു. &#8216;വന്ദേ മാതര&#8217;ത്തിന്റെ 150ാം വാര്&#x200d;ഷികത്തിന്റെ ഭാഗമായി ഡിസംബര്&#x200d; 8ന് പ്രത്യേക ചര്&#x200d;ച്ചയുമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-demand-for-a-discussion-on-the-sir-issue-in-the-parliament-was-accepted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ഐആര്‍; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/sir-the-opposition-intensified-the-protest-in-the-parliament.html</link>
					<comments>https://www.chandrikadaily.com/sir-the-opposition-intensified-the-protest-in-the-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 08:04:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[PARLIMENT]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366206</guid>

					<description><![CDATA[എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.]]></description>
										<content:encoded><![CDATA[<p>എസ്ഐആറില്&#x200d; പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്&#x200d; നിര്&#x200d;ത്തിവെച്ച് ചര്&#x200d;ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്ഐആറില്&#x200d; സഭ നിര്&#x200d;ത്തിവെച്ച ചര്&#x200d;ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്&#x200d;, അബ്ദുല്&#x200d; വഹാബ്, ജോണ്&#x200d; ബ്രിട്ടാസ് ഉള്&#x200d;പ്പെടെയുള്ള എംപിമാര്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കി. ലോക്സഭാ നടപടികള്&#x200d; ആരംഭിച്ച ഉടന്&#x200d; തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.</p>
<p>അതേസമയം, പ്രതിഷേധത്തെ തുടര്&#x200d;ന്ന് സഭാ നടപടികള്&#x200d; രണ്ടുതവണ നിര്&#x200d;ത്തിവെച്ചു. രാജ്യസഭയില്&#x200d; ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്&#x200d;ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്&#x200d; വിഷയം ഉയര്&#x200d;ത്തി. മുന്&#x200d; ഉപ രാഷ്ട്രപതി ജഗദീപ് ധന്&#x200d;ഖഡിന് യാത്രയയപ്പ് പോലും നല്&#x200d;കാന്&#x200d; സാധിച്ചില്ലെന്നും അധ്യക്ഷന്&#x200d; ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-the-opposition-intensified-the-protest-in-the-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും</title>
		<link>https://www.chandrikadaily.com/the-budget-session-in-parliament-will-begin-today.html</link>
					<comments>https://www.chandrikadaily.com/the-budget-session-in-parliament-will-begin-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Jan 2025 01:52:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget session]]></category>
		<category><![CDATA[India]]></category>
		<category><![CDATA[PARLIMENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328142</guid>

					<description><![CDATA[രാഷ്ട്രപതി ദ്രൗപതി സംയുക്തസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് വര്&#x200d;ഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയില്&#x200d; രാഷ്ട്രപതി ദ്രൗപതി സംയുക്തസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2024-2025 വര്&#x200d;ഷത്തെ സാമ്പത്തിക സര്&#x200d;വ്വേ ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; അവതരിപ്പിക്കും. നാളെയാണ് പൊതുബജറ്റ്.</p>
<p>സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. തുടര്&#x200d;ന്ന് രണ്ടാംഘട്ടത്തിനായി മാര്&#x200d;ച്ച് 10ന് സഭ വീണ്ടും ചേരും. വയനാട് പാക്കേജ് ഉള്&#x200d;പ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയന്&#x200d; ബജറ്റിനെ നോക്കിക്കാണുന്നത്. സഭയില്&#x200d; നിരവധി വിഷയങ്ങളില്&#x200d; ചര്&#x200d;ച്ചആവശ്യമാണെന്ന് ഇന്നലെ ചേര്&#x200d;ന്ന സര്&#x200d;വ്വകക്ഷിയോഗത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ചൂണ്ടികാട്ടി.</p>
<p>പ്രതിപക്ഷ നിരയില്&#x200d; നിന്നും ബജറ്റ് സമ്മേളനത്തില്&#x200d; വഖഫ് ബില്&#x200d; ഭേദഗതി പാസാക്കാന്&#x200d; നിശ്ചയിച്ചിരിക്കുന്ന സര്&#x200d;ക്കാരിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്നാണ് സൂചന. ബില്ലിലെ ജെപിസിയുടെ ഏകപക്ഷീയമായ ഇടപെടലില്&#x200d; പ്രതിപക്ഷം അതൃപ്തി പ്രകടമാക്കിയിരുന്നു. ജെഡിയു പോലുള്ള ഘടകകക്ഷികള്&#x200d; ഈ വിഷയത്തില്&#x200d; എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്&#x200d;ണായകമാണ്.<br />
ഇതോടൊപ്പം കുംഭമേളയില്&#x200d; അപകടം ഉള്&#x200d;പ്പടെയുള്ള വിഷയങ്ങള്&#x200d; പ്രതിപക്ഷം സഭയില്&#x200d; ഉന്നയിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-budget-session-in-parliament-will-begin-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ പാർലമെൻറ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ</title>
		<link>https://www.chandrikadaily.com/central-government-has-introduced-the-womens-reservation-bill-in-the-new-parliament-building.html</link>
					<comments>https://www.chandrikadaily.com/central-government-has-introduced-the-womens-reservation-bill-in-the-new-parliament-building.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 19 Sep 2023 09:43:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PARLIMENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275288</guid>

					<description><![CDATA[കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക പാർലമെൻറ് സമ്മേളനത്തി ന്റെ ഭാഗമായി ഇന്ന് പുതിയ മന്ദിരത്തിൽ പുനരാരംഭിച്ച സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ .]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക പാർലമെൻറ് സമ്മേളനത്തി ന്റെ ഭാഗമായി ഇന്ന് പുതിയ മന്ദിരത്തിൽ പുനരാരംഭിച്ച സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ .കേന്ദ്ര നിയമ മന്ത്രി അർജുൻ റാം ആണ് പാർലമെൻറിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതകളെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ബിൽ അവതരിപ്പിച്ചത് .</p>
<p>ഉച്ചക്ക്1 . 15നാണ് ലോക്സഭ പുതിയ മന്ദിരത്തിൽ പുനരാരംഭിച്ചത്. 2 15ന് രാജ്യസഭയിലും സമ്മേളനം പുനരാരംഭിച്ചു. വനിതാ സംവരണം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി &#8216;തനിക്ക് ദൈവം തന്ന അവസരമാണ് &#8216;ഇതെന്ന് അവകാശപ്പെട്ടു .ഗണേശ ചതുർത്ഥിയെക്കുറിച്ചും സ്പീക്കറുടെ അധ്യക്ഷപദത്തിന് സമീപം വെച്ചിരിക്കുന്ന ചെങ്കോലിനെ കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി ,വനിതകൾക്കും രാജ്യത്തെ പെൺകുട്ടികൾക്കും താൻ നൽകുന്ന സന്ദേശമാണ് വനിതാ സംവരണ ബില്ലെന്ന് അവകാശപ്പെട്ടു .തുടർന്നു സംസാരിച്ച കോൺഗ്രസിലെ ലോക്സഭ തലവൻ അധീരൻ രഞ്ജൻചൗധരി വനിതാ സംവരണ ബിൽ നേരത്തെ കോൺഗ്രസ് സർക്കാർ പാസാക്കിയതാണെന്ന് അവകാശപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചതാണ് .അന്ന് പല കക്ഷികളും എതിർത്തിരുന്നതായി ചൗധരി പറഞ്ഞു. എന്നാൽ ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എതിർത്തു .അങ്ങനെ ബിൽ പാസാക്കിയിട്ടില്ലെന്നായി അമിത് ഷാ .ഈ വിവാദങ്ങൾക്കിടെയാണ് നിയമമന്ത്രി പുതിയ ബിൽ അവതരിപ്പിച്ചത് .</p>
<p>നിയമം പാസായാൽ രാജ്യത്തെ ലോക്സഭയിലും നിയമസഭകളിലും നിലവിലെ വനിതാഅംഗങ്ങളേക്കാൾ വനിതകളുടെ അംഗസംഖ്യ വൻതോതിൽ വർദ്ധിക്കും .മൊത്തമുള്ള അംഗങ്ങളുടെ 33 ശതമാനം വനിതകളെയാണ് ബിൽ പാസായാൽ തെരഞ്ഞെടുക്കുക.ഇതിനായി മണ്ഡലങ്ങൾ പുനർനിർണയിക്കും.</p>
<p>നിലവിൽ ലോക്സഭയിൽ 542 അംഗങ്ങൾ ആണുള്ളത്. 33 ശതമാനം സംവരണം നടപ്പായാൽ 180 വനിതകൾ എംപിമാരായി എത്തും. കേരളനിയമസഭയിലെ 140 അംഗങ്ങളിൽ 40 അധികം വനിതാഅംഗങ്ങൾ തിരഞ്ഞെടുക്കപ്പെടും. ഏതായാലും ബിൽ പാസാകാനുള്ള ഭൂരിപക്ഷം ഭരണമുന്നണിക്ക് ഉണ്ടെങ്കിലും പാസാകുമോ എന്ന് വ്യക്തമല്ല .വരുന്ന തെരഞ്ഞെടുപ്പിൽ വനിതകൾക്ക് വേണ്ടി തങ്ങൾ നിയമനിർമ്മാണം നടത്തിയെന്ന് അവകാശപ്പെടാൻ ആയിരിക്കും മോദി സർക്കാരും ബിജെപിയും ശ്രമിക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതായാലും നിയമം നടപ്പാക്കാനുള്ള സാധ്യതയില്ല .സംസ്ഥാന നിയമസഭകൾ കാലാവധി പൂർത്തിയാക്കിയാൽ മാത്രമേ പുതിയ നിയമം ബാധകമാകു. ഇതിനായി അതാത് നിയമസഭകൾ നിയമങ്ങൾ പാസാക്കുകയും വേണ്ടതുണ്ട്. നടക്കാനിരിക്കുന്ന 5 നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ബാധകമാകും എന്ന് കരുതാനും വയ്യ .അതായത് ബിൽ പാസാക്കപ്പെട്ടാലും നടപ്പാക്കുക ഇനിയും വൈകിയായിരിക്കും എന്നർത്ഥം. മോദിക്കും കൂട്ടർക്കും ഒരു തെര. പ്രചാരണായുധം മാത്രമാകും ഫലത്തിലിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-has-introduced-the-womens-reservation-bill-in-the-new-parliament-building.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിലെ നേരനുഭവം പറയാന്&#x200d; &#8216;ഇന്ത്യ&#8217; ഇന്ന് പാര്&#x200d;ലമെന്റിലേക്ക്</title>
		<link>https://www.chandrikadaily.com/india-to-parliament-today-to-share-his-experience.html</link>
					<comments>https://www.chandrikadaily.com/india-to-parliament-today-to-share-his-experience.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 31 Jul 2023 01:30:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[PARLIMENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267245</guid>

					<description><![CDATA[വംശീയ കലാപത്തില്&#x200d; വെന്തെരിയുന്ന മണിപ്പൂരില്&#x200d; നടത്തിയ സന്ദര്&#x200d;ശനത്തില്&#x200d; കണ്ടതും കേട്ടതുമായ നടുക്കുന്ന അനുഭവങ്ങളുമായി 'ഇന്ത്യ' പ്രതിനിധി സംഘം ഇന്ന് പാര്&#x200d;ലമെന്റിലേക്ക്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വംശീയ കലാപത്തില്&#x200d; വെന്തെരിയുന്ന മണിപ്പൂരില്&#x200d; നടത്തിയ സന്ദര്&#x200d;ശനത്തില്&#x200d; കണ്ടതും കേട്ടതുമായ നടുക്കുന്ന അനുഭവങ്ങളുമായി &#8216;ഇന്ത്യ&#8217; പ്രതിനിധി സംഘം ഇന്ന് പാര്&#x200d;ലമെന്റിലേക്ക്. മണിപ്പൂര്&#x200d; വിഷയത്തില്&#x200d; നേരത്തെതന്നെ ശക്തമായ പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ പുതിയ വരവില്&#x200d; സഭ കൂടുതല്&#x200d; പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.</p>
<p>മൂന്നു മാസത്തിലധികമായി വംശീയ കലാപം തുടരുന്ന മണിപ്പൂരില്&#x200d; സമാധാനം പുനഃസ്ഥാപിക്കുന്നതിലും സര്&#x200d;വ്വവും നഷ്ടപ്പെട്ട മനുഷ്യര്&#x200d;ക്ക് സഹായം എത്തിക്കുന്നതിലും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; സമ്പൂര്&#x200d;ണ പരാജയമാണെന്ന് &#8216;ഇന്ത്യ&#8217;. കേട്ടറിഞ്ഞതിനേക്കാള്&#x200d; ഭീതിതമാണ് മണിപ്പൂരിലെ അവസ്ഥ. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ചുട്ടെരിക്കപ്പെട്ടിരിക്കുന്നത്. അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; നരകതുല്യ യാതനകള്&#x200d; സഹിച്ചാണ് മനുഷ്യര്&#x200d; കഴിയുന്നത്. ആവശ്യത്തിന് മരുന്നോ ഭക്ഷണമോ ക്യാമ്പുകളില്&#x200d; ലഭ്യമല്ല. ഒരു ഹാളില്&#x200d; 400- 500 പേര്&#x200d; ഞെങ്ങിഞെരിഞ്ഞ് കഴിയുന്ന ക്യാമ്പുകളുണ്ട് &#8211; രണ്ടു ദിവസമായി മണിപ്പൂരില്&#x200d; സന്ദര്&#x200d;ശനം നടത്തുന്ന 21 എം.പിമാരടങ്ങുന്ന ഇന്ത്യ പ്രതിനിധി സംഘം ഗവര്&#x200d;ണര്&#x200d; അനുസൂയ യുക്കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം രാജ്ഭവനു മുന്നില്&#x200d; മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി സംഘം ഇന്നലെ വൈകീട്ടോടെ ഡല്&#x200d;ഹിയിലേക്ക് മടങ്ങി.</p>
<p>മണിപ്പൂരില്&#x200d; സര്&#x200d;വകക്ഷി സംഘം സന്ദര്&#x200d;ശനം നടത്തണമെന്നും ജനങ്ങളോട് പരസ്പരം വിശ്വാസത്തില്&#x200d; കഴിയാന്&#x200d; അഭ്യര്&#x200d;ത്ഥിക്കണമെന്നും കൂടിക്കാഴ്ചയില്&#x200d; ഗവര്&#x200d;ണര്&#x200d; തങ്ങളോട് ആവശ്യപ്പെട്ടതായി കോണ്&#x200d;ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്&#x200d; രഞ്ജന്&#x200d; ചൗധരി പറഞ്ഞു. തുടക്കത്തിലേ കലാപം നിയന്ത്രിക്കുന്നതില്&#x200d; സര്&#x200d;ക്കാറുകള്&#x200d; പരാജയപ്പെട്ടു. 150ലധികം പേരാണ് കലാപത്തില്&#x200d; ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുടുംബങ്ങള്&#x200d; അഭയാര്&#x200d;ത്ഥികളായി. വീടുകളും സര്&#x200d;ക്കാര്&#x200d; ഓഫീസുകളും മത ആരാധനാലയങ്ങളും രാഷ്ട്രീയ പാര്&#x200d;ട്ടി ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. എന്നിട്ടും പ്രധാനമന്ത്രി തുടരുന്ന മൗനം അപലപനീയമാണ്. കലാപ ബാധിതരെ പുനരധിവസിപ്പിക്കുന്നതില്&#x200d; അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് ഗവര്&#x200d;ണര്&#x200d; അനസൂയ യുക്കിക്ക് നല്&#x200d;കിയ നിവേദനത്തില്&#x200d; ഇന്ത്യ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-to-parliament-today-to-share-his-experience.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂര്&#x200d; കലാപം: പാര്&#x200d;ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും</title>
		<link>https://www.chandrikadaily.com/manipur-riots-parliament-will-be-in-turmoil-today.html</link>
					<comments>https://www.chandrikadaily.com/manipur-riots-parliament-will-be-in-turmoil-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 21 Jul 2023 02:00:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipur issue]]></category>
		<category><![CDATA[PARLIMENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265623</guid>

					<description><![CDATA[കഴിഞ്ഞ ദിവസം മണിപ്പൂര്&#x200d; വിഷയത്തില്&#x200d; പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂര്&#x200d; കലാപം സംബന്ധിച്ച ചര്&#x200d;ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്&#x200d;ലമെന്റില്&#x200d; ഇരു സഭകളിലും പ്രതിഷേധിക്കും. മണിപ്പൂര്&#x200d; കലാപം, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങളില്&#x200d; പ്രതിപക്ഷ എംപിമാര്&#x200d; അടിയന്തര പ്രമേയത്തിന് അനുമതി നേടി നോട്ടീസ് നല്&#x200d;കും. മണിപ്പൂര്&#x200d; വിഷയം ചര്&#x200d;ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്.</p>
<p>കഴിഞ്ഞ ദിവസം മണിപ്പൂര്&#x200d; വിഷയത്തില്&#x200d; പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. സഭാ നടപടികള്&#x200d; നിര്&#x200d;ത്തിവച്ച് മണിപ്പൂര്&#x200d; ചര്&#x200d;ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി കാര്യങ്ങള്&#x200d; വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ഇരുസഭകളിലും ചര്&#x200d;ച്ചയ്ക്ക് തയ്യാറാണെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പാര്&#x200d;ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.</p>
<p>പ്രതിഷേധം കനത്തതോടെ ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. മണിപ്പൂര്&#x200d; ഒരു സെന്&#x200d;സിറ്റീവ് വിഷയമാണ്. ചര്&#x200d;ച്ചയ്ക്ക് ആഭ്യന്തരമന്ത്രി വിശദമായി മറുപടി നല്&#x200d;കും. ചര്&#x200d;ച്ചയുടെ തീയതി സ്പീക്കര്&#x200d; തീരുമാനിക്കട്ടെ- പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്&#x200d; തുടര്&#x200d;ച്ചയായി മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികള്&#x200d; നയിച്ച കിരിത് സോളങ്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. ബഹളത്തെത്തുടര്&#x200d;ന്ന് രാജ്യസഭാ അധ്യക്ഷന്&#x200d; ജഗ്ദീപ് ധന്&#x200d;ഖറിനും സഭ നിര്&#x200d;ത്തിവയ്ക്കുന്നതായി അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്‌സഭ സമ്മേളിച്ചപ്പോള്&#x200d; തന്നെ പ്രതിപക്ഷ നേതാക്കള്&#x200d; മുദ്രാവാക്യങ്ങള്&#x200d; വിളിച്ചാണെത്തിയത്. മണിപ്പൂര്&#x200d; കത്തുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്&#x200d;ഗ്രസ് അധ്യക്ഷനുമായ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു. വിഷയത്തില്&#x200d; ചര്&#x200d;ച്ച വേണമെന്ന് രാവിലെ മുതല്&#x200d; ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ലെന്നും ഖാര്&#x200d;ഗെ പറഞ്ഞു. അതേസമയം വിഷയത്തില്&#x200d; പ്രതിപക്ഷ അംഗങ്ങളോട് പ്രധാനമന്ത്രി മോദി സംസാരിച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുള്&#x200d;പ്പെടെയുള്ള നേതാക്കളുടെ അടുത്തെത്തിയാണ് സംസാരിച്ചത്. പാര്&#x200d;ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മണിപ്പൂരില്&#x200d; തുടരുന്ന അക്രമങ്ങളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. മണിപ്പൂര്&#x200d; കലാപം തുടങ്ങി രണ്ട് മാസങ്ങള്&#x200d;ക്ക് ശേഷമാണ് മോദി മൗനം വെടിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-riots-parliament-will-be-in-turmoil-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ പാര്&#x200d;ലമെന്റ്  നിര്&#x200d;മാണത്തിന് എടുത്തത് 899 ദിവസം, ചെലവ് 1200 കോടി</title>
		<link>https://www.chandrikadaily.com/the-construction-of-the-new-parliament-took-899-days-and-cost-1200-crores.html</link>
					<comments>https://www.chandrikadaily.com/the-construction-of-the-new-parliament-took-899-days-and-cost-1200-crores.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 29 May 2023 14:01:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PARLIMENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256591</guid>

					<description><![CDATA[ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 2020ലാണ് പുതിയ പാര്&#x200d;ലമെന്റ് മന്ദിരത്തിന്റെ നിര്&#x200d;മ്മാണം ഡല്&#x200d;ഹിയില്&#x200d; തുടങ്ങിയത്. നിലവിലെ പാര്&#x200d;ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തായിട്ടായിരുന്നു നിര്&#x200d;മ്മാണം. 2022ല്&#x200d; പ്രധാന കെട്ടിടത്തിന്റെ നിര്&#x200d;മ്മാണം പൂര്&#x200d;ത്തിയായി. 899 ദിവസമാണ് നിര്&#x200d;മ്മാണത്തിന് എടുത്തത്. 21 മീറ്റര്&#x200d; ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്&#x200d;ലമെന്റ് കെട്ടിടം നിര്&#x200d;മാണം പൂര്&#x200d;ത്തിയാക്കിയത്.</p>
<p>ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്&#x200d;ക്കൊള്ളാനാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-construction-of-the-new-parliament-took-899-days-and-cost-1200-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ലമെന്റ് മന്ദിരം; മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ സൂപ്രീം കോടതിയില്&#x200d; ഹരജി</title>
		<link>https://www.chandrikadaily.com/parliament-house-petition-in-supreme-court-against-modis-inauguration.html</link>
					<comments>https://www.chandrikadaily.com/parliament-house-petition-in-supreme-court-against-modis-inauguration.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 25 May 2023 08:46:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indian parliment]]></category>
		<category><![CDATA[PARLIMENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255866</guid>

					<description><![CDATA[ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പാര്&#x200d;ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്&#x200d;നിന്ന് പ്രതിപക്ഷം വിട്ടുനില്&#x200d;ക്കും.]]></description>
										<content:encoded><![CDATA[<p>രാഷ്ട്രപതിയെ മറികടന്ന് പുതിയ പാര്&#x200d;ലിമെന്റെ് മന്ദിരത്തിന്റെ ഉദ്ഘാടനം മോദി നിര്&#x200d;വഹിക്കാനുള്ള നീക്കത്തിനെതിരെ സൂപ്രീം കോടതിയില്&#x200d; ഹരജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്‌സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്ന് പൊതുതാല്&#x200d;പര്യ ഹരജിയില്&#x200d; ചൂണ്ടിക്കാട്ടുന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിര്&#x200d;വഹിക്കണമെന്നും ഹരജിയില്&#x200d; ആവശ്യപ്പെടുന്നുണ്ട്.</p>
<p>അതേസമയം ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പാര്&#x200d;ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്&#x200d;നിന്ന് പ്രതിപക്ഷം വിട്ടുനില്&#x200d;ക്കും. രാഷ്ട്രപതിയെ ക്ഷണിക്കാതെയുള്ള ചടങ്ങ് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് പ്രതിപക്ഷ കക്ഷികള്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കലും ആദിവാസിയായ രാഷ്ട്രപതിയുടെ സ്ഥാനത്തെ മാനിക്കാതിരിക്കലുമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതിയില്&#x200d; പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാന്&#x200d; അനുവദിക്കാതിരിക്കലും അവരെ സസ്പെന്&#x200d;ഡ് ചെയ്യലും തുടരുകയാണ് മോദിസര്&#x200d;ക്കാര്&#x200d;. ഇവിടെ വെറുമൊരു കെട്ടിടം മാത്രമായി പാര്&#x200d;ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി. അതേസമയം ഒഡീഷയിലെ ബിജു ജനതാദളും ആന്ധ്രയിലെ വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസും ചടങ്ങില്&#x200d; പങ്കെടുക്കും.<br />
അതേസമയം തന്റെ പ്രസംഗം കേള്&#x200d;ക്കാന്&#x200d; ഓസ്ട്രേലിയയില്&#x200d; ഭരണപക്ഷവും പ്രതിപക്ഷവും പാര്&#x200d;ലമെന്റിലെത്തിയെന്ന് അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-house-petition-in-supreme-court-against-modis-inauguration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേംബ്രിജിലും ഹാവാർഡിലും സംസാരിക്കാം, ഇന്ത്യയിലെ സർവകലാശാലകളിൽ അനുവാദമില്ലെന്ന് രാഹുൽഗാന്ധി</title>
		<link>https://www.chandrikadaily.com/rahulgandhi.html</link>
					<comments>https://www.chandrikadaily.com/rahulgandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 06 Mar 2023 04:59:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Congerss]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PARLIMENT]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241361</guid>

					<description><![CDATA[നമുക്ക് പരിചിതമായ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാക്കൾക്ക് കേംബ്രിജിലും ഹാവാർഡിലും സംസാരിക്കാം എന്നാൽ ഇന്ത്യൻ സർവകലാശാലകളിൽ അതിന് അനുവാദമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.ബ്രിട്ടനിലെ ഹാൻസ്ലോയിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.<br />
നമുക്ക് പരിചിതമായ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. രാജ്യത്ത് ഒരു പ്രതിപക്ഷമുണ്ടെന്ന് ഭരിക്കുന്നവർ അംഗീകരിക്കുന്നില്ല. ഇത് ജനാധിപത്യത്തിന് അപമാനമാണ്.<br />
പാർലമെന്റിൽ പല വിഷയങ്ങളെ കുറിച്ചും ചോദ്യങ്ങൾ ചോദിയ്ക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahulgandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ സാമ്പത്തിക വളര്&#x200d;ച്ച 6-6.8 ശതമാനം ഇടിയുമെന്ന് സാമ്പത്തിക സര്&#x200d;വേ</title>
		<link>https://www.chandrikadaily.com/asindia-to-remain-fast-economy.html</link>
					<comments>https://www.chandrikadaily.com/asindia-to-remain-fast-economy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 31 Jan 2023 09:31:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[India]]></category>
		<category><![CDATA[PARLIMENT]]></category>
		<category><![CDATA[sarvey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235309</guid>

					<description><![CDATA[ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്&#x200d;വേ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടുത്ത സാമ്പത്തിക വര്&#x200d;ഷം രാജ്യത്തെ വളര്&#x200d;ച്ചാ നിരക്കില്&#x200d; ഇടിവു സംഭവിക്കുമെന്ന് സാമ്പത്തിക സര്&#x200d;വേ. എന്നാല്&#x200d; ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>2023-24ല്&#x200d; രാജ്യം 6.5 ശതമാനം വളര്&#x200d;ച്ച നേടും. മുന്&#x200d; വര്&#x200d;ഷം 8.7 ശതമാനമായിരുന്നു വളര്&#x200d;ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്&#x200d;വേ പറയുന്നു.</p>
<p>മഹാമാരിയുടെ ആഘാതത്തില്&#x200d;നിന്ന് ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്&#x200d;ഡ് കൂടിയത് ഇന്ത്യയുടെ വളര്&#x200d;ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്&#x200d;ട്ട് വിലയിരുത്തി. ആഗോളതലത്തില്&#x200d; ചരക്കു വില ഉയര്&#x200d;ന്നു നില്&#x200d;ക്കുന്നതില്&#x200d; കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്&#x200d; രൂപയുടെ മൂല്യം ഇടിയുമെന്നും സര്&#x200d;വേ മുന്നറിയിപ്പു നല്&#x200d;കുന്നു. എങ്കിലും സ്ഥിതിഗതികള്&#x200d; നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്&#x200d;വേ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asindia-to-remain-fast-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
