<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>peace &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/peace/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 10:16:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>peace &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിമര്‍ശനം ശക്തമാകുന്നു; ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html</link>
					<comments>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 10:16:41 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[news]]></category>
		<category><![CDATA[awarding]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[peace]]></category>
		<category><![CDATA[prize]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367928</guid>

					<description><![CDATA[മനുഷ്യാവകാശ സംഘടനയാ 'ഫയര്‍സ്‌ക്വയര്‍' ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാള്&#x200d; ഭരണസമിതിയുടെ നിയമം ലംഘിച്ച് ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്&#x200d;കിയതിനെതിരെ വിമര്&#x200d;ശനം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ &#8216;ഫയര്&#x200d;സ്‌ക്വയര്&#x200d;&#8217; ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്&#x200d;കി.</p>
<p>ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്&#x200d;ഫാന്റിനോ നാലു നിയമലംഘനങ്ങള്&#x200d; നടത്തിയതായി ഫയര്&#x200d;സ്‌ക്വയര്&#x200d; പരാതിയില്&#x200d; പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നല്&#x200d;കുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.</p>
<p>സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാന്&#x200d; പ്രസിഡന്റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്&#x200d; നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്&#x200d;ഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്.</p>
<p>മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തെ വിവിധ യുദ്ധങ്ങള്&#x200d; അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്&#x200d;ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്‌കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇന്&#x200d;ഫാന്റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങള്&#x200d;ക്ക് നൊബേല്&#x200d; ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇന്&#x200d;ഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.</p>
<p>ട്രംപിന്റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകള്&#x200d; നേരത്തെയും ഇന്&#x200d;ഫാന്റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നല്&#x200d;കുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്‌കാരം നല്&#x200d;കുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്&#x200d; ചേര്&#x200d;ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്&#x200d; കൂടിയാണ് ട്രംപിന് അവാര്&#x200d;ഡ് നല്&#x200d;കിയതെന്നും വിമര്&#x200d;ശനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാനം പുനഃസ്ഥാപിക്കാന്&#x200d; ലോകരാജ്യങ്ങള്&#x200d; ഒന്നിക്കണമെന്ന് യുഎന്&#x200d; രക്ഷാസമിതി</title>
		<link>https://www.chandrikadaily.com/un-security-council-urges-world-nations-to-unite-to-restore-peace.html</link>
					<comments>https://www.chandrikadaily.com/un-security-council-urges-world-nations-to-unite-to-restore-peace.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Oct 2023 03:03:31 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[peace]]></category>
		<category><![CDATA[UN Security Council]]></category>
		<category><![CDATA[world nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278447</guid>

					<description><![CDATA[ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം.]]></description>
										<content:encoded><![CDATA[<p>ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്&#x200d;. സമാധാനം പുനഃസ്ഥാപിക്കാന്&#x200d; ലോകരാജ്യങ്ങള്&#x200d; ഒന്നിക്കണമെന്ന് യുഎന്&#x200d; രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തില്&#x200d; ധാരണയിലെത്താനായില്ലെന്ന് യുഎന്&#x200d; ഉദ്യോഗസ്ഥന്&#x200d; ടോള്&#x200d; വെനസ്ലന്റ് അറിയിച്ചു.</p>
<p>യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതായും വ്യാപകമായ സംഘര്&#x200d;ഷം ഒഴിവാക്കാന്&#x200d; എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎന്&#x200d; വക്താവ് സ്‌റ്റെഫാന്&#x200d; ഡുജാറിക് ഔദ്യോഗിക പ്രസ്താവനയില്&#x200d; പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.</p>
<p>ഇസ്രായേല്&#x200d; -ഫലസ്തീന്&#x200d; സംഘര്&#x200d;ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്&#x200d; അതിര്&#x200d;ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.</p>
<p>ഇസ്രയേല്&#x200d; ആക്രമണത്തില്&#x200d; 413 പലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 1200 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്&#x200d; നിരവധി വിദേശ പൗരന്മാര്&#x200d; കൊല്ലപ്പെട്ടു. നേപ്പാളില്&#x200d; നിന്നുള്ള 10 വിദ്യാര്&#x200d;ഥികള്&#x200d; കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാള്&#x200d; എംബസി അറിയിച്ചു. അമേരിക്കന്&#x200d; പൗരന്മാര്&#x200d; കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു.</p>
<p>ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടല്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-security-council-urges-world-nations-to-unite-to-restore-peace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; സമാധാന ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി; സഹകരിക്കില്ലെന്ന് കുക്കി വിഭാഗം</title>
		<link>https://www.chandrikadaily.com/manipur-peace-efforts-set-back-the-cookie-section-will-not-cooperate.html</link>
					<comments>https://www.chandrikadaily.com/manipur-peace-efforts-set-back-the-cookie-section-will-not-cooperate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 06:21:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[cookie section]]></category>
		<category><![CDATA[maniupur]]></category>
		<category><![CDATA[news]]></category>
		<category><![CDATA[peace]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258866</guid>

					<description><![CDATA[സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കിവിഭാഗം. സമിതിയില്&#x200d; മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് കുക്കി വിഭാഗത്തിന്റെ ബഹിഷ്‌കരണം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും പറയുന്നു. അതേസമയം മണിപ്പൂരില്&#x200d; ഇന്റര്&#x200d;നെറ്റ് നിരോധനം വീണ്ടും നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് 3ന് കലാപമുണ്ടായത് കലാപമുണ്ടായത്. മുതല്&#x200d; സംസ്ഥാത്ത് ഇന്റര്&#x200d;നെറ്റ് നിരോധനം ഏര്&#x200d;പ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റര്&#x200d;നെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. മെയ് 3 മുതല്&#x200d; സംസ്ഥാനത്ത് ഇന്റര്&#x200d;നെറ്റ് നിരോധനം നിലനില്&#x200d;ക്കുന്നുണ്ട്. വ്യാജവാര്&#x200d;ത്തകള്&#x200d; തടയാനാണ് നടപടിയെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കിവിഭാഗം. സമിതിയില്&#x200d; മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് കുക്കി വിഭാഗത്തിന്റെ ബഹിഷ്‌കരണം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും പറയുന്നു.</p>
<p>അതേസമയം മണിപ്പൂരില്&#x200d; ഇന്റര്&#x200d;നെറ്റ് നിരോധനം വീണ്ടും നീട്ടി. ഈ മാസം 15 വരെയാണ് നീട്ടിയത്. മെയ് 3ന് കലാപമുണ്ടായത് കലാപമുണ്ടായത്. മുതല്&#x200d; സംസ്ഥാത്ത് ഇന്റര്&#x200d;നെറ്റ് നിരോധനം ഏര്&#x200d;പ്പെടുത്തിയിരിക്കുകയാണ്. മെയ് 31ന് ഇന്റര്&#x200d;നെറ്റ് നിരോധനം നീട്ടിവെച്ചിരുന്നു. മെയ് 3 മുതല്&#x200d; സംസ്ഥാനത്ത് ഇന്റര്&#x200d;നെറ്റ് നിരോധനം നിലനില്&#x200d;ക്കുന്നുണ്ട്. വ്യാജവാര്&#x200d;ത്തകള്&#x200d; തടയാനാണ് നടപടിയെന്ന് അധികൃതര്&#x200d; വിശദീകരണം നല്&#x200d;കിയിരുന്നു.</p>
<p>മണിപ്പൂര്&#x200d; കലാപത്തില്&#x200d; സിബിഐ അന്വേഷണം നടന്നുവരികയാണ്. ഗൂഢാലോചനയുള്&#x200d;പ്പെടെയുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ആറ് കേസുകള്&#x200d;ക്ക് പിന്നിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കും. കൊല്&#x200d;ക്കത്തയില്&#x200d; നിന്നുള്ള പ്രത്യേക സംഘത്തില്&#x200d; പത്ത് ഉദ്യോഗസ്ഥരാണുള്ളത്. സര്&#x200d;ക്കാരിനെതിരെയുള്ള ?ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേന്&#x200d;സിം?ഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ ?വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസര്&#x200d;ക്കാരിന്റെ തീരുമാനം. അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതല്&#x200d; കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.</p>
<p>മണിപ്പൂരില്&#x200d; മാസങ്ങളായി നീണ്ടുനില്&#x200d;ക്കുന്ന കലാപത്തിന് ഇതുവരേയും ശമനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മണിപ്പൂരിലെത്തി ചര്&#x200d;ച്ച നടത്തിയിരുന്നു. എന്നാല്&#x200d; 3് ദിവസം മണിപ്പൂരില്&#x200d; ചര്&#x200d;ച്ച നടത്തിയെങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎല്&#x200d;എമാര്&#x200d; തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സര്&#x200d;ക്കാര്&#x200d; എത്തിയത്. കലാപം ഒടുങ്ങാത്ത സാഹചര്യം കേന്ദ്രസര്&#x200d;ക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-peace-efforts-set-back-the-cookie-section-will-not-cooperate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എത്യോപ്യന്&#x200d; പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള നൊബേല്&#x200d; പുരസ്‌കാരം</title>
		<link>https://www.chandrikadaily.com/ethopian-prime-minister-won-nobel-peace-award.html</link>
					<comments>https://www.chandrikadaily.com/ethopian-prime-minister-won-nobel-peace-award.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Oct 2019 09:30:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[award]]></category>
		<category><![CDATA[Nobel prize]]></category>
		<category><![CDATA[peace]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141400</guid>

					<description><![CDATA[2019-ലെ സമാധാനത്തിനുള്ള നൊബേല്&#x200d; പുരസ്‌കാരം എത്യോപ്യന്&#x200d; പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്&#x200d;ത്തി തര്&#x200d;ക്കങ്ങളില്&#x200d; അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്&#x200d;ഡിനര്&#x200d;ഹനാക്കിയത്. ഇരുരാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; സമാധാനം കൊണ്ടുവരാന്&#x200d; പ്രയത്‌നിച്ചു എന്നാണ് നൊബേല്&#x200d; സമിതി വിധിനിര്&#x200d;ണയത്തെ വിലയിരുത്തിയത്. എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്&#x200d;ക്കിടയില്&#x200d; സമാധാനം കൊണ്ടുവരാന്&#x200d; ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നൊബേല്&#x200d; സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.]]></description>
										<content:encoded><![CDATA[
<p>2019-ലെ സമാധാനത്തിനുള്ള  നൊബേല്&#x200d; പുരസ്‌കാരം എത്യോപ്യന്&#x200d; പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്&#x200d;ത്തി തര്&#x200d;ക്കങ്ങളില്&#x200d; അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്&#x200d;ഡിനര്&#x200d;ഹനാക്കിയത്.</p>



<p>ഇരുരാജ്യങ്ങള്&#x200d;ക്കുമിടയില്&#x200d; സമാധാനം കൊണ്ടുവരാന്&#x200d; പ്രയത്‌നിച്ചു എന്നാണ് നൊബേല്&#x200d; സമിതി വിധിനിര്&#x200d;ണയത്തെ വിലയിരുത്തിയത്.</p>



<p>എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്&#x200d;ക്കിടയില്&#x200d; സമാധാനം കൊണ്ടുവരാന്&#x200d; ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നൊബേല്&#x200d; സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ethopian-prime-minister-won-nobel-peace-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
