<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>permit &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/permit/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 May 2025 15:09:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>permit &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും, ഒരേ റൂട്ടിലുള്ള ബസുകള്‍ക്ക് പത്തുമിനിറ്റ് ഇടവേളയില്‍ മാത്രം പെര്‍മിറ്റ്; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്</title>
		<link>https://www.chandrikadaily.com/private-bus-racing-will-be-banned-buses-on-the-same-route-will-be-allowed-only-at-ten-minute-intervals-transport-department-prepares-for-action.html</link>
					<comments>https://www.chandrikadaily.com/private-bus-racing-will-be-banned-buses-on-the-same-route-will-be-allowed-only-at-ten-minute-intervals-transport-department-prepares-for-action.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 06 May 2025 15:09:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kb ganesh kumar]]></category>
		<category><![CDATA[permit]]></category>
		<category><![CDATA[private bus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340408</guid>

					<description><![CDATA[തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌  അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ​ഗതാ​ഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും. സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌  അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ​ഗതാ​ഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.</p>
<p>സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്&#x200d;ന്ന് കൂടുതല്&#x200d; അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.സ്വകാര്യ ബസ്സുകളുടെ മത്സയോട്ടം സര്&#x200d;ക്കാര്&#x200d; കര്&#x200d;ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. മോട്ടോര്&#x200d; വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/private-bus-racing-will-be-banned-buses-on-the-same-route-will-be-allowed-only-at-ten-minute-intervals-transport-department-prepares-for-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് 885 ക്വാറികൾക്ക് കൂടി അനുമതി</title>
		<link>https://www.chandrikadaily.com/permission-for-885-more-quarries-in-the-state.html</link>
					<comments>https://www.chandrikadaily.com/permission-for-885-more-quarries-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 18 Sep 2024 05:33:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[minng]]></category>
		<category><![CDATA[permit]]></category>
		<category><![CDATA[quarry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309782</guid>

					<description><![CDATA[നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് 885 ക്വാറികൾക്കുകൂടി പ്രാഥമികാനുമതി. ഇതോടെ സംസ്ഥാനത്തെ അംഗീകാരമുള്ള ക്വാറികളുടെ എണ്ണം 1446 ആകും. നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്. കരിങ്കല്ല്, ചെങ്കല്ല് ഖനനത്തിന് കിട്ടിയ 885 അപേക്ഷ മൈനിങ് വിഭാഗം അംഗീകരിച്ച് റിപ്പോർട്ട് നൽകി.</p>
<p>മൊത്തം 1678 അപേക്ഷവന്നതിൽ 522 എണ്ണം ചെങ്കല്ലിനും 1156 എണ്ണം കരിങ്കല്ലിനുമായിരുന്നു. ഇതിൽനിന്നാണ് 885 തിരഞ്ഞെടുത്തത്. ബാക്കിവന്ന 793- ൽ 376 അപേക്ഷ മൈനിങ് വിഭാഗം പരിശോധന യിലാണ്. 417 എണ്ണം അപാകംകണ്ട് മടക്കി. നിലവിലുള്ള 561 ക്വാറികളിൽ 417 എണ്ണം 15 വർഷത്തെ അനുമതി നേടിയവയാണ്. 144 എണ്ണം മൂന്നു വർഷത്തേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/permission-for-885-more-quarries-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓട്ടോറിക്ഷകള്&#x200d;ക്ക് ഇനി കേരളം മുഴുവന്&#x200d; സര്&#x200d;വീസ് നടത്താം; ജില്ലാ അതിര്&#x200d;ത്തിയില്&#x200d; നിന്നും 20കി.മീ യാത്രയെന്ന നിബന്ധന നീക്കി</title>
		<link>https://www.chandrikadaily.com/autorickshaws-can-now-operate-all-over-kerala-the-condition-of-traveling-20-km-from-the-district-border-has-been-removed.html</link>
					<comments>https://www.chandrikadaily.com/autorickshaws-can-now-operate-all-over-kerala-the-condition-of-traveling-20-km-from-the-district-border-has-been-removed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 05:49:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[autorickshaw]]></category>
		<category><![CDATA[permit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306498</guid>

					<description><![CDATA[കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കി.</p>
<p>ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് വൈഡ് പെർമിറ്റ് അനുവദിക്കുന്നത് ഏറെക്കാലമായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലായിരുന്നു. സി.ഐ.ടി.യുവിന്റെ ആവശ്യപ്രകാരമാണ് എസ്.ടി.എ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്.</p>
<p>നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/autorickshaws-can-now-operate-all-over-kerala-the-condition-of-traveling-20-km-from-the-district-border-has-been-removed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെർമിറ്റ് കാസർഗോഡ് വരെ മാത്രം, ഉടുപ്പി വരെ റിസർവേഷൻ; യാത്രക്കാരെ ഇറക്കിവിട്ടതായി പരാതി</title>
		<link>https://www.chandrikadaily.com/permit-upto-kasaragod-only-reservation-upto-udupi-complaint-that-passengers-were-dropped.html</link>
					<comments>https://www.chandrikadaily.com/permit-upto-kasaragod-only-reservation-upto-udupi-complaint-that-passengers-were-dropped.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 10:01:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[permit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287935</guid>

					<description><![CDATA[. ടിക്കറ്റ് തുക പോലും തിരികെ നൽകാതെ ഇരുപത്തി അഞ്ചോളം യാത്രക്കാരെയാണ് കാസർകോട് ഇറക്കിവിട്ടത്.]]></description>
										<content:encoded><![CDATA[<p>കെഎസ്ആർടിസി സ്വിഫ്റ്റിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. ടിക്കറ്റ് തുക പോലും തിരികെ നൽകാതെ ഇരുപത്തി അഞ്ചോളം യാത്രക്കാരെയാണ് കാസർകോട് ഇറക്കിവിട്ടത്. പകരം യാത്ര തുടരാൻ ബസ്സും ഇവർക്ക് അനുവദിച്ചില്ല.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പത്തനംതിട്ട അടൂരിൽ നിന്നും ജനുവരി 13ന് സർവീസ് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനെതിരെയാണ് പരാതി. കാസർഗോഡ് വരെ മാത്രം പെർമിറ്റുള്ള ബസ്സിലാണ് ഉഡുപ്പി വരെ റിസർവേഷൻ നൽകിയതെന്ന് യാത്രക്കാർ ആരോപിച്ചു.</p>
<p>ഉഡുപ്പി വരെ പോകേണ്ട ബസ്സിന് കാസർഗോഡ് എന്ന് ബോർഡ് വച്ചത് യാത്രക്കാർ ചോദ്യം ചെയ്തെങ്കിലും കാസർഗോഡ് എത്തുമ്പോൾ ബോർഡ് മാറ്റി ഉടുപ്പിയാക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="also-read-m_card-image-wrapper__3GFzu">ഇന്ന് രാവിലെ 5:40ന് ഉടുപ്പിയിൽ എത്തേണ്ട ബസ് രാവിലെ 8 മണിയോടെയാണ് കാസർകോട് എത്തിയത്. കൺട്രോൾ റൂമിൽ നിന്നുള്ള വീഴ്ചയാണ് ഉണ്ടായതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/permit-upto-kasaragod-only-reservation-upto-udupi-complaint-that-passengers-were-dropped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൊബൈൽ ട​വ​റു​ക​ൾ​ക്ക് അ​നു​മ​തി​പ​ത്രം ന​ൽ​കാ​നു​ള്ള ത​ദ്ദേ​ശവ​കു​പ്പി​ന്റെ അ​ധി​കാ​രം ഇ​ല്ലാ​താ​യി</title>
		<link>https://www.chandrikadaily.com/mobiletowerpermit.html</link>
					<comments>https://www.chandrikadaily.com/mobiletowerpermit.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 19 Apr 2023 02:20:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mobiletower]]></category>
		<category><![CDATA[panchayath]]></category>
		<category><![CDATA[permit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248791</guid>

					<description><![CDATA[ഇ​നി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം സെ​ക്ര​ട്ട​റി​യെ അറിയിച്ചാൽ മാത്രം മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>മൊ​ബൈ​ൽ ട​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ്വകാര്യ വാർത്താ വി​നി​മ​യ ട​വ​റു​ക​ൾ​ക്ക് അ​നു​മ​തി​പ​ത്രം ന​ൽ​കാ​നു​ള്ള തദ്ദേശ വ​കു​പ്പി​ന്റെ അ​ധി​കാ​രം ഇ​ല്ലാ​താ​യിപുതിയ ​കേ​ര​ള നഗരസഭാ കെ​ട്ടി​ട​നി​ർ​മാ​ണ ഭേ​ദ​ഗ​തിച​ട്ടം ഈ ​മാ​സം 10 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​യി​ൽ​നി​ന്ന് അ​നു​മ​തി അ​ധി​കാ​രം എ​ടു​ത്തു​ക​ളഞ്ഞത് .പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മൊബൈൽ ടവറുകളുടെ അപേക്ഷയിൽ അനുമതി റദ്ദാക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ഇ​നി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം സെ​ക്ര​ട്ട​റി​യെ അറിയിച്ചാൽ മാത്രം മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mobiletowerpermit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികളെ സാരമായി ബാധിക്കുന്ന കെട്ടിട പെര്&#x200d;മിറ്റ് നിരക്ക് പിന്&#x200d;വലിക്കണം: പ്രവാസി ലീഗ്</title>
		<link>https://www.chandrikadaily.com/building-permit-fee.html</link>
					<comments>https://www.chandrikadaily.com/building-permit-fee.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Apr 2023 12:44:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Building]]></category>
		<category><![CDATA[fee]]></category>
		<category><![CDATA[permit]]></category>
		<category><![CDATA[pravasi league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247374</guid>

					<description><![CDATA[കോഴിക്കോട് : സാധാരണക്കാര്&#x200d;ക്കും പ്രവാസികള്&#x200d;ക്കും ഏറെ സാമ്പത്തിക ഭാരം ഏല്&#x200d;പ്പിക്കുന്ന കെട്ടിട നിര്&#x200d;മ്മാണ പെര്&#x200d;മിറ്റ് നിരക്ക് പിന്&#x200d;വലിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്&#x200d;മ്മാണ പെര്&#x200d;മിറ്റിനു പുറമെ അപേക്ഷാ ഫീസും സ്‌ക്രൂട്ട്‌നി ഫീസും വര്&#x200d;ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നിലവിലുള്ളതിനെക്കാള്&#x200d; ഇരുപത് ഇരട്ടിയോ ളമാണ്. ഇതു ചെറുകിട നിര്&#x200d;മ്മാണങ്ങളെ പോലും ബാധിക്കുന്നു. എല്ലാ അര്&#x200d;ത്ഥത്തിലും സാധാരണക്കാരുടെ ജീവിതഭാരം വര്&#x200d;ദ്ധിക്കുകയാണ്. മാത്രവുമല്ല ഈ നികുതി വര്&#x200d;ദ്ധനവ് ഏറ്റവും കൂടുതല്&#x200d; ബാധിക്കുന്നത് പ്രവാസികളെയുമാണ്. യോഗം ചുണ്ടിക്കാട്ടി. സാധാരണക്കാരന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : സാധാരണക്കാര്&#x200d;ക്കും പ്രവാസികള്&#x200d;ക്കും ഏറെ സാമ്പത്തിക ഭാരം ഏല്&#x200d;പ്പിക്കുന്ന കെട്ടിട നിര്&#x200d;മ്മാണ പെര്&#x200d;മിറ്റ് നിരക്ക് പിന്&#x200d;വലിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്&#x200d;മ്മാണ പെര്&#x200d;മിറ്റിനു പുറമെ അപേക്ഷാ ഫീസും സ്‌ക്രൂട്ട്‌നി ഫീസും വര്&#x200d;ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നിലവിലുള്ളതിനെക്കാള്&#x200d; ഇരുപത് ഇരട്ടിയോ ളമാണ്. ഇതു ചെറുകിട നിര്&#x200d;മ്മാണങ്ങളെ പോലും ബാധിക്കുന്നു.</p>
<p>എല്ലാ അര്&#x200d;ത്ഥത്തിലും സാധാരണക്കാരുടെ ജീവിതഭാരം വര്&#x200d;ദ്ധിക്കുകയാണ്. മാത്രവുമല്ല ഈ നികുതി വര്&#x200d;ദ്ധനവ് ഏറ്റവും കൂടുതല്&#x200d; ബാധിക്കുന്നത് പ്രവാസികളെയുമാണ്. യോഗം ചുണ്ടിക്കാട്ടി. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിലപാടാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. ഒരു കുടില്&#x200d; കെട്ടാന്&#x200d; പാടുപെടുന്നവന്റെ തലയില്&#x200d; ഇടിത്തീ വീഴുന്ന തരത്തിലുള്ള സര്&#x200d;ക്കാര്&#x200d; നടപടി പ്രതിഷേധാര്&#x200d;ഹമാണ്.<br />
ധൂര്&#x200d;ത്തും കെടുകാര്യസ്ഥതയും മൂലം കേരളത്തെ സാമ്പത്തിക തകര്&#x200d;ച്ചയിലേക്കു നയിക്കുന്ന ഇടതു സര്&#x200d;ക്കാര്&#x200d; നടത്തുന്ന പകല്&#x200d; കൊള്ളയാണ് ഈ നികുതി വര്&#x200d;ദ്ധനവ്. ഇവയില്&#x200d; ഏറെയും ബാധിക്കുന്നത് പ്രവാസികള്&#x200d;ക്കാണ്. യോഗം അഭിപ്രായപ്പെട്ടു.</p>
<p>അശാസത്രീയവും ജനങ്ങള്&#x200d;ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന സര്&#x200d;ക്കാര്&#x200d; നിലപാട് തിരുത്തണമെന്നും വര്&#x200d;ദ്ധിപ്പിച്ച ഫീസും നികുതിയും പിന്&#x200d;വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രവാസി ലീഗ് പ്രക്ഷോഭ പരിപാടികള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുമെന്നും യോഗം മുന്നറിയിപ്പ് നല്&#x200d;കി. മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എന്നിവര്&#x200d;ക്ക് നിവേദനവും സമര്&#x200d;പ്പിച്ചു പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്&#x200d; അധ്യക്ഷത വഹിച്ചു.</p>
<p>ജനറല്&#x200d; സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി,കാപ്പില്&#x200d; മുഹമ്മത് പാഷ ഭാരവാഹികളായ കെ.സി. അഹമ്മത്, ജലീല്&#x200d; വലിയ കത്ത്, പി.എം.കെ. കാഞ്ഞിയൂര്&#x200d;, ഉമയനല്ലൂര്&#x200d; ശിഹാബുദ്ധീന്&#x200d; , കെ.വി.മുസ്തഫ, എന്&#x200d;.പി.ഷംസുദ്ധീന്&#x200d;, സലാം വളാഞ്ചേരി, കലാപ്രേമി ബഷീര്&#x200d; ബാബു പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/building-permit-fee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
