<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Petition &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/petition/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Mar 2025 16:21:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Petition &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റണം; ബോംബെ ഹൈക്കോടതിയില്&#x200d; ഹരജി</title>
		<link>https://www.chandrikadaily.com/111aurangzebs-tomb-should-be-demolished-and-moved-petition-in-bombay-high-court.html</link>
					<comments>https://www.chandrikadaily.com/111aurangzebs-tomb-should-be-demolished-and-moved-petition-in-bombay-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Mar 2025 16:14:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aurangzeb's tomb]]></category>
		<category><![CDATA[Bombay High Court]]></category>
		<category><![CDATA[Petition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335050</guid>

					<description><![CDATA[കേതന്&#x200d; തിരോദ്കര്&#x200d; എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്&#x200d;പ്പിച്ചത്]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്&#x200d; പൊതുതാത്പര്യ ഹരജി നല്&#x200d;കി യുവാവ്. കേതന്&#x200d; തിരോദ്കര്&#x200d; എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമര്&#x200d;പ്പിച്ചത്. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗര്&#x200d; ജില്ലയിലെ ഖുല്&#x200d;ദാബാദില്&#x200d; സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്&#x200d;കിയത്.</p>
<p>ഔറംഗസേബിന്റെ മക്കളില്&#x200d; ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകന്&#x200d; നാസിര്&#x200d; ജങ്ങിന്റേയും ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയില്&#x200d; ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവന്&#x200d; രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയില്&#x200d; പറയുന്നു.</p>
<p>ദേശീയ സ്മാരകങ്ങളുടെ പട്ടികയില്&#x200d;നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യാന്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയോട് നിര്&#x200d;ദേശിക്കണമെന്നും ഇയാള്&#x200d; ഹരജിയില്&#x200d; ആവശ്യപ്പെട്ടു. 1958ലെ എഎസ്‌ഐ നിയമത്തിലെ സെക്ഷന്&#x200d; 3 ആയ ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.</p>
<p>ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നല്&#x200d;കുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയില്&#x200d; ചെങ്കിസ് ഖാന്&#x200d;, മുഹമ്മദ് ഗോറി, അലക്‌സാണ്ടര്&#x200d; ചക്രവര്&#x200d;ത്തി തുടങ്ങിയ വ്യക്തികള്&#x200d;ക്ക് സ്മാരകങ്ങള്&#x200d; സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയില്&#x200d; അവകാശപ്പെടുന്നു.</p>
<p>നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കില്&#x200d; കര്&#x200d;സേവയിലൂടെ തകര്&#x200d;ക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാര്&#x200d; സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരില്&#x200d; നടത്തിയ മാര്&#x200d;ച്ച് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111aurangzebs-tomb-should-be-demolished-and-moved-petition-in-bombay-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംഎം ലോറന്&#x200d;സിന്റെ മൃതദേഹം വിട്ടുനല്&#x200d;കാനുള്ള തീരുമാനം; മകള്&#x200d; ആശയുടെ ഹര്&#x200d;ജി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/decision-to-release-body-of-mm-lawrence-daughter-ashas-petition-will-be-heard-today.html</link>
					<comments>https://www.chandrikadaily.com/decision-to-release-body-of-mm-lawrence-daughter-ashas-petition-will-be-heard-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 30 Sep 2024 05:27:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[MM LORANCE]]></category>
		<category><![CDATA[Petition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311416</guid>

					<description><![CDATA[അന്തരിച്ച മുതിര്&#x200d;ന്ന സിപിഐഎം നേതാവ് എം എം ലോറന്&#x200d;സിന്റെ മകള്&#x200d; ആശ ലോറന്&#x200d;സ് നല്&#x200d;കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃതദേഹം മെഡിക്കല്&#x200d; കോളേജിന് വിട്ടുനല്&#x200d;കിയ തീരുമാനത്തിനെതിരെ ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; മെഡിക്കല്&#x200d; കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും മൃതദേഹം വിട്ടുനല്&#x200d;കണമെന്നും ഹരജിയില്&#x200d; ആശ ആവശ്യപ്പെട്ടിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>അന്തരിച്ച മുതിര്&#x200d;ന്ന സിപിഐഎം നേതാവ് എം എം ലോറന്&#x200d;സിന്റെ മകള്&#x200d; ആശ ലോറന്&#x200d;സ് നല്&#x200d;കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്&#x200d; കോളേജ് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്ത് നല്&#x200d;കിയ ഹര്&#x200d;ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃതദേഹം മെഡിക്കല്&#x200d; കോളേജിന് വിട്ടുനല്&#x200d;കിയ തീരുമാനത്തിനെതിരെ ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.</p>
<p>അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; മെഡിക്കല്&#x200d; കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും മൃതദേഹം വിട്ടുനല്&#x200d;കണമെന്നും ഹരജിയില്&#x200d; ആശ ആവശ്യപ്പെട്ടിട്ടുണ്ട്. മതാചാര പ്രകാരം സംസ്‌കരിക്കാന്&#x200d; അനുവദിക്കണമെന്നും ആശ ഹര്&#x200d;ജിയിലൂടെ ആവശ്യപ്പെട്ടു.</p>
<p>അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ആശക്കെതിരെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്&#x200d;ക്ക് പരാതി നല്&#x200d;കി. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നോ ആശ അത്തരത്തില്&#x200d; പെരുമാറിയതെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാരനായ അഡ്വ. അരുണ്&#x200d; ആന്റണി പറഞ്ഞു.<br />
ഹൈക്കോടതി നിര്&#x200d;ദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കല്&#x200d; കോളേജിന് വിട്ടുനല്&#x200d;കുന്നതിനെ ആശ എതിര്&#x200d;ത്തതിനെ തുടര്&#x200d;ന്ന് പൊതുദര്&#x200d;ശന ചടങ്ങില്&#x200d; സംഘര്&#x200d;ഷമാണ്ടായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/decision-to-release-body-of-mm-lawrence-daughter-ashas-petition-will-be-heard-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കണം. യൂത്ത് ലീഗ് നിവേദനം നൽകി</title>
		<link>https://www.chandrikadaily.com/the-night-post-mortem-at-the-medical-college-should-start-immediately-the-youth-league-submitted-a-petition.html</link>
					<comments>https://www.chandrikadaily.com/the-night-post-mortem-at-the-medical-college-should-start-immediately-the-youth-league-submitted-a-petition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 12 Sep 2024 11:13:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[postmortem]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309230</guid>

					<description><![CDATA[മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് അതോറിറ്റിയുടെ നടപടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉടനെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി.</p>
<p>മൃതദേഹങ്ങളും ആദരിക്കപ്പെടേണ്ടതാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്.<br />
പൂർണ്ണമായ ആദരവ് മൃതദേഹങ്ങൾക്കും നൽകുന്നതിനുവേണ്ടി സമയക്രമത്തിൽ പോസ്റ്റുമോർട്ടം പൂർത്തീകരിക്കാൻ രാത്രി പകൽ വ്യത്യാസമില്ലാതെ സ്റ്റാഫുകളെ ഉറപ്പുവരുത്തുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യണം.</p>
<p>അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, ട്രഷറർ കെ എം എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ എന്നിവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-night-post-mortem-at-the-medical-college-should-start-immediately-the-youth-league-submitted-a-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്താണ് ഈ ഹരജിയിലൂടെ നിങ്ങള്&#x200d; ഉദ്ദേശിക്കുന്നത്; ബില്&#x200d;ക്കിസ് ബാനു കേസിലെ പ്രതികളുടെ ഹരജി തള്ളി സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/what-do-you-mean-by-this-petition-the-supreme-court-rejected-the-plea-of-%e2%80%8b%e2%80%8bthe-accused-in-the-bilkis-banu-case.html</link>
					<comments>https://www.chandrikadaily.com/what-do-you-mean-by-this-petition-the-supreme-court-rejected-the-plea-of-%e2%80%8b%e2%80%8bthe-accused-in-the-bilkis-banu-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 11:22:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bilkis Banu]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303215</guid>

					<description><![CDATA[ഹരജി തീര്&#x200d;ത്തും തെറ്റിദ്ധാരണാജനകമാണെന്നും സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ എങ്ങനെയാണ് അപ്പീല്&#x200d; പരിഗണിക്കാന്&#x200d; സാധിക്കുകയെന്നും ബെഞ്ച് ചോദിച്ചു.]]></description>
										<content:encoded><![CDATA[<div>ശിക്ഷാ ഇളവ് റദ്ദാക്കിയ ജനുവരി 8 ലെ വിധിയെ ചോദ്യം ചെയ്ത് ബില്&#x200d;ക്കിസ് ബാനു കേസിലെ 11 പ്രതികളില്&#x200d; മൂന്ന് പേര്&#x200d; സമര്&#x200d;പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കാന്&#x200d; സാധ്യമല്ലെന്ന് അറിയിച്ചത്. ഹരജി തീര്&#x200d;ത്തും തെറ്റിദ്ധാരണാജനകമാണെന്നും സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ എങ്ങനെയാണ് അപ്പീല്&#x200d; പരിഗണിക്കാന്&#x200d; സാധിക്കുകയെന്നും ബെഞ്ച് ചോദിച്ചു.</div>
<div></div>
<div>‘എന്താണ് ഈ ഹരജിയിലൂടെ നിങ്ങള്&#x200d; ഉദ്ദേശിക്കുന്നത് ? ഈ ഹരജി എങ്ങനെ നിലനില്&#x200d;ക്കും? ഇത് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ആര്&#x200d;ട്ടിക്കിള്&#x200d; 32 പ്രകാരം ഇത്തരമൊരു ഹരജി ഫയല്&#x200d; ചെയ്യാനാവില്ല. മാത്രമല്ല മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്മേല്&#x200d; ഞങ്ങള്&#x200d;ക്ക് അപ്പീല്&#x200d; പരിഗണിക്കാനാവില്ല,’ ബെഞ്ച് പറഞ്ഞു.</div>
<div></div>
<div>തുടര്&#x200d;ന്ന് പ്രതികളായ രാധേശ്യാം, ഭഗവാന്&#x200d;ദാസ് ഷാ, രാജുഭായ് ബാബുലാല്&#x200d; സോണി എന്നിവര്&#x200d;ക്കുവേണ്ടി ഹാജരായ അഭിഭാഷകന്&#x200d; ഋഷി മല്&#x200d;ഹോത്ര ഹരജി പിന്&#x200d;വലിക്കാന്&#x200d; അനുമതി തേടി.  തുടര്&#x200d;ന്ന് ഹരജി പിന്&#x200d;വലിക്കാന്&#x200d; ബെഞ്ച് അഭിഭാഷകനെ അനുവദിച്ചു. പ്രതികളായ രാധേശ്യാം, ഭഗവാന്&#x200d;ദാസ് ഷാ, ഇടക്കാല ജാമ്യത്തിനും അപേക്ഷിച്ചിട്ടുണ്ട്.</div>
<div>
<div>ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; തങ്ങളെ വെറുതെ വിട്ട നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്&#x200d;ച്ച് രണ്ടിനാണ് മൂന്ന് പ്രതികളും സുപ്രീം കോടതിയില്&#x200d; ഹരജി സമര്&#x200d;പ്പിച്ചത്. പ്രതികളെ വിട്ടയക്കാന്&#x200d; ഗുജറാത്ത് സര്&#x200d;ക്കാരിന് അനുവാദമില്ലെന്ന സുപ്രീം കോടതി വിധി റദ്ദ് ചെയ്യണമെന്നായിരുന്നു പ്രതികള്&#x200d; ഹരജിയില്&#x200d; ആവശ്യപ്പെട്ടത്.</div>
<div></div>
<div>2022 ആഗസ്റ്റിലാണ് നല്ല പെരുമാറ്റത്തിന് കേസിലെ 11 പ്രതികളേയും ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; വെറുതെവിട്ടത്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനത്തെ ചോദ്യം ചെയ്ത് ബില്&#x200d;ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ വെറുതെ വിടാന്&#x200d; ഗുജറാത്ത് സര്&#x200d;ക്കാരിന് അധികാരമില്ലെന്നും കേസിലെ 11 പ്രതികളും രണ്ടാഴ്ചക്കകം കീഴടങ്ങണമെന്നും സുപ്രീം കോടതി വിധിച്ചു. ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; തങ്ങളുടെ വിവേചനാധികരം ദുരുപയോഗം ചെയ്‌തെന്നും സുപ്രീം കോടതി വിധിയില്&#x200d; കുറ്റപ്പെടുത്തിയിരുന്നു.</div>
</div>
<div></div>
<div>
<div>2002 ല്&#x200d; നടന്ന ഗുജറാത്ത് കലാപത്തിനിടെയാണ് ഗര്&#x200d;ഭിണിയായ ബില്&#x200d;ക്കിസ് ബാനുവിനെ 11 പ്രതികള്&#x200d; ചേര്&#x200d;ന്ന് ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. 2008 ജനുവരി 21 നാണ് മുംബൈയിലെ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.</div>
<div>15 വര്&#x200d;ഷത്തെ ജയില്&#x200d;വാസത്തിന് ശേഷം പ്രതികളിലൊരാള്&#x200d; ജയില്&#x200d; മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് പ്രതികളുടെ ശിക്ഷാ ഇളവ് പരിശോധിക്കാന്&#x200d; സുപ്രീം കോടതി ഗുജറാത്ത് സര്&#x200d;ക്കാരിനോട് നിര്&#x200d;ദേശിച്ചത്. ഇതിന് പിന്നാലെയാണ് നല്ല നടപ്പ് ചൂണ്ടിക്കാട്ടി 11 പ്രതികളേയും ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; വെറുതെ വിട്ടത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-do-you-mean-by-this-petition-the-supreme-court-rejected-the-plea-of-%e2%80%8b%e2%80%8bthe-accused-in-the-bilkis-banu-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാസപ്പടി: മാത്യു കുഴല്&#x200d;നാടന്&#x200d;റെ ഹർജിയില്&#x200d; വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്&#x200d;ക്കും നിർണ്ണായകം</title>
		<link>https://www.chandrikadaily.com/month-wise-judgment-on-mathew-kuzhalnadans-petition-today-crucial-for-the-chief-minister-and-his-daughter.html</link>
					<comments>https://www.chandrikadaily.com/month-wise-judgment-on-mathew-kuzhalnadans-petition-today-crucial-for-the-chief-minister-and-his-daughter.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Apr 2024 08:49:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[mathew kuzhalnadan]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295068</guid>

					<description><![CDATA[ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും ഏറെ നിർണ്ണായകമാണ്.]]></description>
										<content:encoded><![CDATA[<p>മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും ഏറെ നിർണ്ണായകമാണ്.</p>
<p>ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്&#x200d;റെ ഹർജി. ഇത് കോടതി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നാണ് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ മാത്യു കുഴൽ നാടൻ കോടതിയിൽ ആവശ്യപ്പെട്ടത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. എന്നാൽ ആദായ നികുതി സെറ്റിൽമെന്&#x200d;റ് ബോർഡിന്&#x200d;റെ തീരുമാനം വിജിലൻസിന്&#x200d;റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും ഹർജി തള്ളണമെന്നുമാണ് വിജിലൻസിന്&#x200d;റെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/month-wise-judgment-on-mathew-kuzhalnadans-petition-today-crucial-for-the-chief-minister-and-his-daughter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ വിജയന് നിര്&#x200d;ണായകം; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; ഇടക്കാല വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/crucial-for-veena-vijayan-interim-judgment-today-on-the-petition-against-the-sfio-probe.html</link>
					<comments>https://www.chandrikadaily.com/crucial-for-veena-vijayan-interim-judgment-today-on-the-petition-against-the-sfio-probe.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Feb 2024 05:29:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Interim judgment]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[sfio]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290538</guid>

					<description><![CDATA[ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സ്വകാര്യ കരിമണല്&#x200d; കമ്പനിയായ സിഎംആര്&#x200d;എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്&#x200d; സീരിയസ് ഫ്രോഡ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; കര്&#x200d;ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.30 ന് ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കര്&#x200d;ണാടക ഹൈക്കോടതി നേരത്തെ നിര്&#x200d;ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്&#x200d; വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്&#x200d;സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.</div>
</div>
<div></div>
<div>എസ്എഫ്‌ഐഒ അന്വേഷണം നിലനില്&#x200d;ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്&#x200d; വാദിച്ചത്. രജിസ്ട്രാര്&#x200d; ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആര്&#x200d;എല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നല്&#x200d;കിയിട്ടുണ്ടെന്നും എക്‌സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാര്&#x200d; ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്&#x200d; അന്വേഷണ പുരോഗതി അറിയില്ലെന്ന് എക്‌സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; അറിയിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crucial-for-veena-vijayan-interim-judgment-today-on-the-petition-against-the-sfio-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാൻവാപി: ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ ആവശ്യപ്പെട്ടുള്ള ഹരജി ഫയലിൽ സ്വീകരിച്ചു, 15ന് വാദം കേൾക്കും</title>
		<link>https://www.chandrikadaily.com/gyanvapi-petition-seeking-asi-survey-of-remaining-vaults-also-received-on-file-hearing-on-15.html</link>
					<comments>https://www.chandrikadaily.com/gyanvapi-petition-seeking-asi-survey-of-remaining-vaults-also-received-on-file-hearing-on-15.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Feb 2024 14:04:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ASI survey]]></category>
		<category><![CDATA[file]]></category>
		<category><![CDATA[gyanvapi]]></category>
		<category><![CDATA[hearing]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[received]]></category>
		<category><![CDATA[remaining vaults]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289752</guid>

					<description><![CDATA[ഗ്യാന്&#x200d;വാപി മസ്ജിദിലെ 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജക്ക് അനുമതി നല്&#x200d;കി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളില്&#x200d; കൂടി സര്&#x200d;വേ നടത്തണമെന്ന് ആവശ്യമുയര്&#x200d;ന്നിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ് വാരണാസിയിലെ ഗ്യാന്&#x200d;വാപി മസ്ജിദിലെ ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സര്&#x200d;വേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി വാരണാസി ജില്ല കോടതി ഫയലില്&#x200d; സ്വീകരിച്ചു. ഹരജിയില്&#x200d; ഫെബ്രുവരി 15ന് വാദം കേള്&#x200d;ക്കും.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദിലെ &#8216;വ്യാസ് കാ തഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജക്ക് അനുമതി നല്&#x200d;കി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളില്&#x200d; കൂടി സര്&#x200d;വേ നടത്തണമെന്ന് ആവശ്യമുയര്&#x200d;ന്നിരിക്കുന്നത്. സനാതന്&#x200d; സംഘ് സ്ഥാപക അംഗം രാഖി സിങ്ങാണ് ഹരജി നല്&#x200d;കിയത്.</p>
<p>ഗ്യാന്&#x200d;വാപിയുടെയും പരിസരത്തിന്റെയും മതപരമായ സ്വഭാവം കണ്ടെത്താന്&#x200d; ശേഷിക്കുന്ന നിലവറകളുടെ സര്&#x200d;വേ ആവശ്യമാണെന്ന് രാഖി സിങ് ഹരജിയില്&#x200d; വാദിച്ചു. അടച്ചിട്ടിരിക്കുന്ന നിലവറകളില്&#x200d; എ.എസ്.ഐ സര്&#x200d;വേ നടത്തല്&#x200d; ഇതിന് അനിവാര്യമാണെന്നും ഹരജിയില്&#x200d; പറഞ്ഞു. ഹരജിയില്&#x200d; എതിര്&#x200d;വാദം ഉന്നയിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് ആരാധന നടത്താന്&#x200d; വാരാണസി ജില്ല കോടതി ജനുവരി 31ന് അനുമതി നല്&#x200d;കിയിരുന്നു. മസ്ജിദിലെ സീല്&#x200d; ചെയ്ത നിലവറകളില്&#x200d; തെക്കുഭാഗത്തുള്ള &#8216;വ്യാസ് കാ തഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജ ചെയ്യാന്&#x200d; അനുവാദം നല്&#x200d;കിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. തൊട്ടടുത്ത ദിവസം മുതല്&#x200d; മസ്ജിദില്&#x200d; പൂജയും ആരംഭിച്ചിരുന്നു.</p>
<p>ഗ്യാന്&#x200d;വാപി പള്ളി നിര്&#x200d;മിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി നേരത്തെ നടത്തിയ സര്&#x200d;വേയുടെ അടിസ്ഥാനത്തില്&#x200d; എ.എസ്.ഐ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിരുന്നു. പള്ളി നിര്&#x200d;മാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഗ്യാന്&#x200d;വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്&#x200d; എ.എസ്.ഐ സര്&#x200d;വേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanvapi-petition-seeking-asi-survey-of-remaining-vaults-also-received-on-file-hearing-on-15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം: ഹര്&#x200d;ജി സുപ്രീം കോടതി തള്ളി, ഹര്&#x200d;ജിക്കാരന് ഒരു ലക്ഷം രൂപ പിഴ</title>
		<link>https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html</link>
					<comments>https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 10:23:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[LOK SABHA]]></category>
		<category><![CDATA[membership]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288413</guid>

					<description><![CDATA[അഭിഭാഷകന്&#x200d; അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്&#x200d;ജികള്&#x200d; കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്&#x200d;ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.</p>
<p>അഭിഭാഷകന്&#x200d; അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനല്&#x200d; കേസില്&#x200d; കുറ്റവിമുക്തനായതിന് ശേഷമേ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കാന്&#x200d; കഴിയൂ എന്നായിരുന്നു റിട്ട് ഹര്&#x200d;ജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആര്&#x200d; ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിച്ചത്.</p>
<p>ഇത്തരം നിസ്സാര ഹര്&#x200d;ജികള്&#x200d; കോടതിയുടെ സമയം പാഴാക്കുകയേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മുമ്പ്, ഇതേ ഹരജിക്കാരന്&#x200d; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തിരുന്നു. അന്നും ഹര്&#x200d;ജി തള്ളിയ കോടതി അശോകിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമയം നീട്ടിനല്&#x200d;കണമെന്ന ഹരജി തള്ളി; ബില്&#x200d;ക്കീസ് ബാനു കേസിലെ പ്രതികള്&#x200d; തിരികെ ജയിലിലേക്ക്‌</title>
		<link>https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html</link>
					<comments>https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 08:45:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Bilkis Banu]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Petition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288397</guid>

					<description><![CDATA[പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്&#x200d;ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.]]></description>
										<content:encoded><![CDATA[<p>ബില്&#x200d;ക്കീസ് ബാനു കേസിലെ പ്രതികള്&#x200d; ജയിലിലേക്ക്. സമയം നീട്ടി നല്&#x200d;കണമെന്ന ഹരജി സുപ്രിംകോടതി തളളി. ജയിലില്&#x200d; കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തിയത്.</p>
<p>ബില്&#x200d;ക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും 3 വയസുകാരിയായ മകള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്&#x200d;ണായക വിധി വന്നത്.</p>
<p>തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാര്&#x200d;ധക്യസഹജമായ അസുഖം, കാര്&#x200d;ഷികോല്&#x200d;പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലില്&#x200d; മടങ്ങിയെത്താതിരിക്കാന്&#x200d; പ്രതികള്&#x200d; ന്യായീകരണമായി നിരത്തിയിരിക്കുന്നത്. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്&#x200d;ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അദാനിക്കെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ട്: സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി തള്ളി</title>
		<link>https://www.chandrikadaily.com/hindenburg-report-against-adani-petition-for-independent-probe-rejected.html</link>
					<comments>https://www.chandrikadaily.com/hindenburg-report-against-adani-petition-for-independent-probe-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jan 2024 06:09:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[Hindenburg report]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[rejected]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287177</guid>

					<description><![CDATA[സെബിയുടെ നിയന്ത്രണാധികാരങ്ങളില്&#x200d; ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; അദാനിക്ക് ആശ്വാസം. ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി. സെബിയുടെ നിയന്ത്രണാധികാരങ്ങളില്&#x200d; ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു.</p>
<p>അന്വേഷണം സെബിയില്&#x200d; നിന്ന് മാറ്റേണ്ടതില്ലെന്നും 2 അന്വേഷണങ്ങള്&#x200d; മൂന്ന് മാസത്തിനകം പൂര്&#x200d;ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില്&#x200d; സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്. വിഷയത്തില്&#x200d; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്&#x200d;ജിയിലാണ് വിധി.</p>
<p>നിക്ഷേപകരുടെ താല്&#x200d;പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില്&#x200d; മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവില്&#x200d; ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.</p>
<p>ഹിഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് സമ്പൂര്&#x200d;ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി ഹര്&#x200d;ജിക്കാരെയും വിമര്&#x200d;ശിച്ചു. ഹര്&#x200d;ജി മതിയായ ഗവേഷണം നടത്താതെയാണെന്നും കാമ്പില്ലാത്ത റിപ്പോര്&#x200d;ട്ടിനെ ഹര്&#x200d;ജിക്കാര്&#x200d; ആശ്രയിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യമായ തെളിവ് നല്&#x200d;കാന്&#x200d; ഹര്&#x200d;ജിക്കാര്&#x200d;ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്&#x200d;ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.</p>
<p>അദാനി ഗ്രൂപ്പ് ഓഹരികള്&#x200d; വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട്. കഴിഞ്ഞ തവണ ഹര്&#x200d;ജിയില്&#x200d; വാദം കേള്&#x200d;ക്കവെ നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആന്&#x200d;ഡ് എക്സ്ചേഞ്ച് ബോര്&#x200d;ഡ് ഓഫ് ഇന്ത്യ അന്വേഷണത്തെയും സംശയിച്ച ഹര്&#x200d;ജിക്കാരുടെ നിലപാടിനെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. തെളിവുകള്&#x200d; ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.</p>
<p>2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. തുടര്&#x200d;ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന്&#x200d; ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് 14നുള്ളില്&#x200d; അന്വേഷണം നടത്താന്&#x200d; സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നില്ല.</p>
<p>തുടര്&#x200d;ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്&#x200d;ന്നിരുന്നു. ഇതില്&#x200d; അന്തിമവാദം കേള്&#x200d;ക്കുന്നതിനിടെയാണ് സെബിയുടെയും വിദഗ്ധ സമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.</p>
<p>ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്&#x200d; കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ടെന്നും ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്&#x200d;ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindenburg-report-against-adani-petition-for-independent-probe-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
