<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayai vijayan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayai-vijayan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Jan 2025 02:28:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayai vijayan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിപി ദിവ്യയെയും ഇപിയെയും തള്ളി മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/cm-rejected-pp-divya-and-ep.html</link>
					<comments>https://www.chandrikadaily.com/cm-rejected-pp-divya-and-ep.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Jan 2025 02:28:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adm naveen babu case]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[pp divya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328147</guid>

					<description><![CDATA[കണ്ണൂര്&#x200d; എഡിഎം നവീന്&#x200d; ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പിപി ദിവ്യയെയും ഇപിയെയും തള്ളി മുഖ്യമന്ത്രി. കണ്ണൂര്&#x200d; എഡിഎം നവീന്&#x200d; ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനകളില്&#x200d; ഇപിയുടെ ഭാഗത്ത് പിശകുണ്ടായിട്ടുണ്ടെന്നും മാധ്യമ വാര്&#x200d;ത്തകള്&#x200d;ക്ക് അനുസരിച്ചാണ് പി.പി ദിവ്യയ്ക്ക് എതിരായ നടപടിയുണ്ടായതെന്ന കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമര്&#x200d;ശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്&#x200d; പരാതി പറയേണ്ട സ്ഥലത്ത് ദിവ്യ അതിന് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം മെക് സെവന്&#x200d; വിഷയത്തില്&#x200d; പി. മോഹനനെതിയെയും വിമര്&#x200d;ശനമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-rejected-pp-divya-and-ep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d; ചാണ്ടിയെ വേട്ടയാടിയതുപോലെ സതീശനെയും;  അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലെന്ന്‌ കെ സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/just-as-oommen-hunted-chandy-so-did-satheesan-k-sudhakaran-said-that-the-late-pinarayi-was-in-the-mood-to-do-anything.html</link>
					<comments>https://www.chandrikadaily.com/just-as-oommen-hunted-chandy-so-did-satheesan-k-sudhakaran-said-that-the-late-pinarayi-was-in-the-mood-to-do-anything.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 13:33:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k sudhakrana]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258615</guid>

					<description><![CDATA[പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഡി സതീശന്റെ പ്രകടനത്തില്&#x200d; അന്തംവിട്ട മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിലാണ് അദ്ദേഹത്തിനെതിരേ വിജിലന്&#x200d;സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരന്&#x200d;. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങള്&#x200d; ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുകയും ചെയ്തത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ല. മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയെ വ്യാജക്കേസ് ഉണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വ്യാജ വിജിലന്&#x200d;സ് കേസില്&#x200d; കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയന്&#x200d; ശ്രമിക്കുന്നത്. പ്രതിപക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഡി സതീശന്റെ പ്രകടനത്തില്&#x200d; അന്തംവിട്ട മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിലാണ് അദ്ദേഹത്തിനെതിരേ വിജിലന്&#x200d;സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരന്&#x200d;. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങള്&#x200d; ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുകയും ചെയ്തത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ല.</p>
<p>മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയെ വ്യാജക്കേസ് ഉണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വ്യാജ വിജിലന്&#x200d;സ് കേസില്&#x200d; കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയന്&#x200d; ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തളര്&#x200d;ത്തുന്നതിലൂടെ യുഡിഎഫിനെ തളര്&#x200d;ത്താമെന്ന കണക്കൂട്ടലിലാണ് പിണറായി വിജയന്&#x200d;. ഉമ്മന്&#x200d; ചാണ്ടിക്കെതിരേ നടത്തിയ ഹീനമായ രാഷ്ട്രീയ കുടിലതന്ത്രങ്ങള്&#x200d; കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട സാഹചര്യത്തില്&#x200d; ഇനിയെങ്കിലും ഇത്തരം നെറികേടുകളില്&#x200d;നിന്ന് മുഖ്യമന്ത്രി പിന്മാറണം. പ്രതിപക്ഷനേതാവിനെ കോണ്&#x200d;ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്ന് സുധാകന്&#x200d; പറഞ്ഞു.</p>
<p>2018ലെ മഹാപ്രളയത്തിന്റെ ദുരിതം ഏറ്റുവാങ്ങിയവര്&#x200d;ക്ക് സഹായം എത്തിക്കാതിരിക്കുകയും പ്രളയഫണ്ട് കയ്യിട്ടുവാരുകയും ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; വന്&#x200d;കൊള്ള നടത്തുകയും ചെയ്ത പിണറായി സര്&#x200d;ക്കാരിന് വിഡി സതീശന്&#x200d; നടത്തിയ പ്രളയസഹായം ഒരു വിസ്മയമാണ്. പരാതിയില്&#x200d; കഴമ്പില്ലെന്നു കണ്ട് അന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പും നിയമസഭാ സ്പീക്കറും നിലപാടെടുത്ത വിഷയത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.</p>
<p>മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ചു നടക്കുന്ന പണപ്പിരിവും അതിലെ അതിസമ്പന്നന്മാരുടെ സാന്നിധ്യവുമൊക്കെ സതീശന്&#x200d; തുറന്നുകാട്ടിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതുകൊണ്ടാണ് വിദേശയാത്രയ്ക്ക് തൊട്ടുമുമ്പ് വിജിലന്&#x200d;സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉമ്മന്&#x200d; ചാണ്ടിയെ വേട്ടയാടി അവസാനം അപഹാസ്യമായതു വിഡി സതീശന്റെ കാര്യത്തിലും സംഭവിക്കുമെന്ന് സുധാകരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/just-as-oommen-hunted-chandy-so-did-satheesan-k-sudhakaran-said-that-the-late-pinarayi-was-in-the-mood-to-do-anything.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് 3830 പേര്&#x200d;ക്ക് കോവിഡ്;  2263 പേര്&#x200d; രോഗമുക്തി നേടി; ചികിത്സയിലുള്ളത് 32,709 പേര്&#x200d;</title>
		<link>https://www.chandrikadaily.com/todays-covid-news.html</link>
					<comments>https://www.chandrikadaily.com/todays-covid-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 16 Sep 2020 12:39:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153818</guid>

					<description><![CDATA[തിരുവനന്തപുരം: കേരളത്തില്&#x200d; ഇന്ന് 3830 പേര്&#x200d;ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്&#x200d; അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്&#x200d; 263, കണ്ണൂര്&#x200d; 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്&#x200d;ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്&#x200d; ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; ഇന്ന് 3830 പേര്&#x200d;ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്&#x200d; അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്&#x200d; 263, കണ്ണൂര്&#x200d; 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്&#x200d;ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്&#x200d; ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.</p>
<p>14 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്&#x200d; 13ന് മരണമടഞ്ഞ കണ്ണൂര്&#x200d; പയ്യന്നൂര്&#x200d; സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്&#x200d; 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്&#x200d; (70), സെപ്റ്റംബര്&#x200d; 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്&#x200d; (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്&#x200d; 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്&#x200d; സ്വദേശി രവീന്ദ്രന്&#x200d; (69), സെപ്റ്റംബര്&#x200d; 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്&#x200d;ക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെര്&#x200d;മുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബര്&#x200d; 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂര്&#x200d; സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബര്&#x200d; 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാന്&#x200d; (49), പാലക്കാട് കര്&#x200d;ണകി നഗര്&#x200d; സ്വദേശി സി. സുബ്രഹ്മണ്യന്&#x200d; (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്&#x200d; (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്&#x200d; എന്&#x200d;ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.</p>
<p>ഇന്ന് രോഗം സ്ഥിരീകരിച്ചവരില്&#x200d; 49 പേര്&#x200d; വിദേശ രാജ്യങ്ങളില്&#x200d; നിന്നും 153 പേര്&#x200d; മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്നും വന്നതാണ്. 3562 പേര്&#x200d;ക്ക് സമ്പര്&#x200d;ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്&#x200d; 350 പേരുടെ സമ്പര്&#x200d;ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642, കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂര്&#x200d; 254, കണ്ണൂര്&#x200d; 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസര്&#x200d;ഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്പര്&#x200d;ക്കത്തിലൂടെ രോഗം ബാധിച്ചത്.</p>
<p>66 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് സമ്പര്&#x200d;ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്&#x200d; 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്&#x200d; 4, കൊല്ലം 3, കാസര്&#x200d;ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് ഇന്ന് രോഗം ബാധിച്ചത്.</p>
<p>രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂര്&#x200d; 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂര്&#x200d; 179, കാസര്&#x200d;ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേര്&#x200d; ഇതുവരെ കോവിഡില്&#x200d; നിന്നും മുക്തി നേടി.</p>
<p>സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് ഇപ്പോള്&#x200d; നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്&#x200d; 1,87,958 പേര്&#x200d; വീട്/ഇന്&#x200d;സ്റ്റിറ്റിയൂഷണല്&#x200d; ക്വാറന്റൈനിലും 23,079 പേര്&#x200d; ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്&#x200d; സാമ്പിള്&#x200d;, എയര്&#x200d;പോര്&#x200d;ട്ട് സര്&#x200d;വയിലന്&#x200d;സ്, പൂള്&#x200d;ഡ് സെന്റിനല്&#x200d;, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്&#x200d;ഐഎ, ആന്റിജന്&#x200d; അസ്സെ എന്നിവ ഉള്&#x200d;പ്പെടെ ഇതുവരെ ആകെ 22,451,39 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്&#x200d; സര്&#x200d;വൈലന്&#x200d;സിന്റെ ഭാഗമായി ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;, അതിഥി തൊഴിലാളികള്&#x200d;, സാമൂഹിക സമ്പര്&#x200d;ക്കം കൂടുതലുള്ള വ്യക്തികള്&#x200d; മുതലായ മുന്&#x200d;ഗണനാ ഗ്രൂപ്പുകളില്&#x200d; നിന്ന് 1,91,931 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.</p>
<p>ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്&#x200d;മെന്റ് സോണ്&#x200d; സബ് വാര്&#x200d;ഡ് 8), പൂത്രിക (സബ് വാര്&#x200d;ഡ് 10), രാമമംഗലം (സബ് വാര്&#x200d;ഡ് 8), നോര്&#x200d;ത്ത് പറവൂര്&#x200d; (സബ് വാര്&#x200d;ഡ് 3), തിരുമാറാടി (സബ് വാര്&#x200d;ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്&#x200d;ഡുകളും), കുണ്ടറ (സബ് വാര്&#x200d;ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്&#x200d; ജില്ലയിലെ അവിനിശേരി (സബ് വാര്&#x200d;ഡ് 4, 5), മുള്ളൂര്&#x200d;ക്കര (സബ് വാര്&#x200d;ഡ് 6), മതിലകം (സബ് വാര്&#x200d;ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര്&#x200d; (സബ് വാര്&#x200d;ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്&#x200d; (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്&#x200d;.</p>
<p>22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്&#x200d; നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാര്&#x200d;ഡുകളും), തോട്ടപ്പുഴശേരി (സബ് വാര്&#x200d;ഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാര്&#x200d;ഡ്), അങ്കമാലി മുന്&#x200d;സിപ്പാലിറ്റി (സബ് വാര്&#x200d;ഡ് 2), മുണ്ടക്കുഴ (സബ് വാര്&#x200d;ഡ് 10), മുളന്തുരുത്തി (സബ് വാര്&#x200d;ഡ് 6), പിറവം മുന്&#x200d;സിപ്പാലിറ്റി (4), തൃശൂര്&#x200d; ജില്ലയിലെ കൊടുങ്ങല്ലൂര്&#x200d; മുന്&#x200d;സിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂര്&#x200d; (സബ് വാര്&#x200d;ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂര്&#x200d; (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാര്&#x200d;ഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്&#x200d; നഗര്&#x200d; (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്&#x200d; (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്&#x200d;മെന്റ് സോണില്&#x200d; നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്&#x200d; 610 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/todays-covid-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വപ്‌നയുമായി അടുത്ത ബന്ധം; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ബിജെപി</title>
		<link>https://www.chandrikadaily.com/bjp-against-pinarayi-vijayan-news.html</link>
					<comments>https://www.chandrikadaily.com/bjp-against-pinarayi-vijayan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 16 Sep 2020 08:40:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153718</guid>

					<description><![CDATA[മലപ്പുറം; മുഖ്യമന്ത്രിക്കെതിരെ വിമര്&#x200d;ശനവുമായി വീണ്ടും ബി.ജെ.പി. മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വര്&#x200d;ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ആവര്&#x200d;ത്തിക്കുകയാണ് ബിജെപി. സ്വര്&#x200d;ണക്കടത്തു വിഷയത്തില്&#x200d; മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്‌നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്&#x200d; പറഞ്ഞു. അവരുടെ വിവാഹ സമയത്തെ വിഡിയോ എഡിറ്റ് ചെയ്യാതെ പുറത്തുവിടാന്&#x200d; മുഖ്യമന്ത്രി തയാറാകണം. വീണയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ഫര്&#x200d;ണിച്ചറുകള്&#x200d; വാങ്ങി നല്&#x200d;കിയത് എവിടെ നിന്നെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണം. കേരളം കണ്ടതില്&#x200d; വച്ച് ഏറ്റവും [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം; മുഖ്യമന്ത്രിക്കെതിരെ വിമര്&#x200d;ശനവുമായി വീണ്ടും ബി.ജെ.പി. മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വര്&#x200d;ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ആവര്&#x200d;ത്തിക്കുകയാണ് ബിജെപി. സ്വര്&#x200d;ണക്കടത്തു വിഷയത്തില്&#x200d; മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്‌നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്&#x200d; പറഞ്ഞു.</p>
<p>അവരുടെ വിവാഹ സമയത്തെ വിഡിയോ എഡിറ്റ് ചെയ്യാതെ പുറത്തുവിടാന്&#x200d; മുഖ്യമന്ത്രി തയാറാകണം. വീണയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ഫര്&#x200d;ണിച്ചറുകള്&#x200d; വാങ്ങി നല്&#x200d;കിയത് എവിടെ നിന്നെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണം.</p>
<p>കേരളം കണ്ടതില്&#x200d; വച്ച് ഏറ്റവും വലിയ വര്&#x200d;ഗീയ വാദിയാണ് മന്ത്രി കെ.ടി. ജലീല്&#x200d;. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളില്&#x200d; നിന്നു രക്ഷപെടാനുള്ള ശ്രമമാണ് ജലീല്&#x200d; നടത്തുന്നത്. തെറ്റു ചെയ്തിട്ടില്ലെന്നു വിശുദ്ധ ഖുര്&#x200d;ആനില്&#x200d; കൈവച്ചു സത്യം ചെയ്യാന്&#x200d; ജലീല്&#x200d; തയാറാണോ എന്നും സന്ദീപ് വാര്യര്&#x200d; ചോദിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-against-pinarayi-vijayan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d; കേസ് തിങ്കളാഴ്ച സുപ്രിം കോടതിയില്&#x200d;; പരിഗണിക്കുന്നത് പുതിയ ബഞ്ച്</title>
		<link>https://www.chandrikadaily.com/new-bench-for-lavalin-case-in-supreme-court.html</link>
					<comments>https://www.chandrikadaily.com/new-bench-for-lavalin-case-in-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Aug 2020 08:01:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lavalin case]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[LDF govt]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148432</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്&#x200d; പിണറായി വിജയന്&#x200d; ഉള്&#x200d;പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്&#x200d; വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ്എന്&#x200d;സി ലാവ്ലിന്&#x200d; കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എന്&#x200d;വി രമണ അധ്യക്ഷനായിരുന്ന ബഞ്ച് പരിഗണിച്ച കേസ് ആഗസ്ത് 31ന് സുപ്രീം കോടതിയുടെ പുതിയ ബഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്&#x200d; എന്നിവരുടെതാണ് പുതിയ ബഞ്ച്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്&#x200d; പിണറായി വിജയന്&#x200d; ഉള്&#x200d;പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്&#x200d; വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>പള്ളിവാസല്&#x200d;, ചെങ്കുളം, പന്നിയാര്&#x200d; ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എന്&#x200d;സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്&#x200d; തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്&#x200d;ന്നാണ് സിബിഐ സുപ്രിം കോടതിയെ സമീപിച്ചത്.</p>
<p>ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും, ആര്&#x200d; ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കസ്തൂരിരങ്ക അയ്യര്&#x200d; ഉള്&#x200d;പ്പടെയുള്ളവരുടെ ഹര്&#x200d;ജികളില്&#x200d; ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-bench-for-lavalin-case-in-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ്, ജെഇഇ പരീക്ഷകള്&#x200d;; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം-വിട്ട് നിന്ന് പിണറായി</title>
		<link>https://www.chandrikadaily.com/sonia-gandhi-holds-oppn-part-meet-on-jee-neet-pinarayi-absent.html</link>
					<comments>https://www.chandrikadaily.com/sonia-gandhi-holds-oppn-part-meet-on-jee-neet-pinarayi-absent.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Aug 2020 13:07:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[JEE]]></category>
		<category><![CDATA[neet]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[opposition parties]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147977</guid>

					<description><![CDATA[വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി നടന്ന യോഗത്തില്&#x200d; പഞ്ചാബ്, രാജസ്ഥാന്&#x200d;, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബനര്&#x200d;ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്&#x200d; എന്നിവരും പങ്കെടുത്തു. എന്നാല്&#x200d; യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് വിവരം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊവിഡ് കാലത്ത് നാഷണല്&#x200d; എലിജിബിലിറ്റിം കം എന്&#x200d;ട്രന്&#x200d;സ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എന്&#x200d;ട്രന്&#x200d;സ് എക്‌സാം (ജെഇഇ) എന്നിവ നടത്താനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം. പരീക്ഷാ നടത്തിപ്പിനെതിരായ പ്രതിഷേധം ബിജെപി നേതൃത്വത്തിലുള്ള എന്&#x200d;ഡിഎ സര്&#x200d;ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിരയായാണ് മാറുന്നത്. ജെഇഇ-നീറ്റ് പ്രശ്നത്തില്&#x200d; സോണിയാ ഗാന്ധിയും ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനിര്&#x200d;ജിയും തമ്മില്&#x200d; കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതോടെയാണ് പ്രതിപക്ഷ ഐക്യപ്പെടല്&#x200d; വീണ്ടും ശക്തിയാജ്ജിക്കുന്നത്. കൊവിഡ് മഹാമാരിയും വെള്ളപ്പൊക്കവും രാജ്യത്തെ ദുരിതത്തിലാക്കുമ്പോള്&#x200d; പരീക്ഷകള്&#x200d; നടത്താന്&#x200d; പാടില്ലെന്നാണ് ഉയരുന്ന വാദം.<br />
നീറ്റ്, ജെഇഇ പരീക്ഷകള്&#x200d; നടത്താനുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഏഴ് ബിജെപി ഇതര മുഖ്യമന്ത്രിമാര്&#x200d; പദ്ധതിയിടുന്നത്.<br />
പരീക്ഷകളുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നിരയിലുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.</p>
<p>വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി നടന്ന യോഗത്തില്&#x200d; പഞ്ചാബ്, രാജസ്ഥാന്&#x200d;, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലെ കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബനര്&#x200d;ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്&#x200d; എന്നിവരും പങ്കെടുത്തു. എന്നാല്&#x200d; യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായാണ് വിവരം.</p>
<p>പരീക്ഷ നീട്ടിവെക്കാന്&#x200d; സുപ്രീംകോടതിയെ സമീപിക്കണമെന്ന് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി നിര്&#x200d;ദേശിച്ചു. പ്രവേശന പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ ആഴ്ച താന്&#x200d; പ്രധാനമന്ത്രിക്കയച്ച കത്തിന്റെ വിശദാംശങ്ങളും മമത യോഗത്തില്&#x200d; പങ്കുവെച്ചു.<br />
സ്ഥിതിഗതികള്&#x200d; ശരിയായ ശേഷമേ പരീക്ഷകള്&#x200d; നടത്താവൂ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. സ്‌കൂളുകള്&#x200d; തുറന്ന യുഎസില്&#x200d; 97,000 ത്തോളം കുട്ടികള്&#x200d;ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. അതേ സ്ഥിതി ഇവിടെയും വന്നാല്&#x200d; എന്ത് ചെയ്യുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ചോദിച്ചു.</p>
<p>കോവിഡ് ഇപ്പോഴും ഭീഷണിയായി നിലനില്&#x200d;ക്കുകയാണെന്ന് ഹേമന്ത് സോറന്&#x200d; അഭിപ്രായപ്പെട്ടു. ഗതാഗത സംവിധാനവും മറ്റും സാധാരണ നിലയിലായതിന് ശേഷമേ പരീക്ഷ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനങ്ങള്&#x200d;ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്&#x200d;കുന്ന കാര്യവും യോഗത്തില്&#x200d; ചര്&#x200d;ച്ചയായി. കോവിഡ് കാരണം ജിഎസ്ടി വരുമാന നഷ്ടം റിപ്പോര്&#x200d;ട്ട് ചെയ്ത സംസ്ഥാനങ്ങള്&#x200d;ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ട കാര്യവും യോഗത്തിന്റെ അജണ്ടയാണ്. വ്യാഴാഴ്ച ജിഎസ്ടി കൗണ്&#x200d;സില്&#x200d; യോഗം ചേരാനിരിക്കെ ഇക്കാര്യത്തില്&#x200d; കൂട്ടായ നിലപാട് ആവിഷ്‌കരിക്കുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്&#x200d;ക്ക് കേന്ദ്രസര്&#x200d;ക്കാര്&#x200d; ജിഎസ്ടി നഷ്ടപരിഹാരം നല്&#x200d;കുന്നില്ലെന്നും പ്രതിപക്ഷ മുഖ്യമന്ത്രിമാര്&#x200d; ആരോപിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sonia-gandhi-holds-oppn-part-meet-on-jee-neet-pinarayi-absent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;രാത്രിയായിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല&#8221;; സഭാ നടുക്കളത്തില്&#x200d; പ്രതിപക്ഷത്തിന്റെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/anti-trust-vote-in-kerala-assembly-live-updates.html</link>
					<comments>https://www.chandrikadaily.com/anti-trust-vote-in-kerala-assembly-live-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Aug 2020 15:35:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[no confident motion]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147453</guid>

					<description><![CDATA[പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്നാല്&#x200d; വ്യക്തമായ മറുപടി നല്&#x200d;കാന്&#x200d; തയാറായില്ല. സംസ്ഥാന സര്&#x200d;ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്&#x200d; എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്&#x200d; വസ്തുതാപരമായ വിശദീകരണം നല്&#x200d;കാതെ പ്രസംഗം നീട്ടിവലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. മൂന്ന് മണിക്കൂര്&#x200d; പിന്നിട്ട മുഖ്യമന്ത്രിയുടെ മറുപടിയില്&#x200d; വ്യക്തമായ ഉത്തരമില്ലാതായതോടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധം കനപ്പിച്ച്. ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ലെന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണ് പ്രതിപക്ഷം നടുക്കളത്തിലിറങ്ങിയത്.</p>
<p>പ്രതിപക്ഷ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്നാല്&#x200d; വ്യക്തമായ മറുപടി നല്&#x200d;കാന്&#x200d; തയാറായില്ല. സംസ്ഥാന സര്&#x200d;ക്കാറിനെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടികള്&#x200d; എല്ലാം ദേശീയ രാഷ്ട്രീം മാത്രം പറഞ്ഞു വലിച്ചു നീട്ടുന്നതായിരുന്നു. വിമര്&#x200d;ശനങ്ങള്&#x200d; ആകാം പക്ഷേ അപവാദ പ്രചാരണം ആകരുതെന്നായിരുന്നു മുഖ്യന്ത്രിയുടെ മറുപടി. അനാവശ്യ വിവാദങ്ങള്&#x200d; ഉയര്&#x200d;ത്തി വികസനത്തെ തടസ്സപ്പെടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>അരോപണങ്ങളില്&#x200d; കുടുങ്ങിയ മന്ത്രി ജലീലിനെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തെത്തി. കെ ടി ജലീലിനെതിരായ ആരോപണങ്ങള്&#x200d; തള്ളിയ മുഖ്യമന്ത്രി, കിറ്റ് വിതരണത്തിനായി കോണ്&#x200d;സുല്&#x200d; ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചതെന്നും ഒരു നിയമ ലംഘനവും ജലീല്&#x200d; നടത്തിയിട്ടില്ലെന്നും പറഞ്ഞു.</p>
<p>അതേസമയം മറുപടി ചുരുക്കണമെന്ന ആവിശ്യവുമായി ചെന്നിത്തല ഇടപെട്ടു. മുഖ്യമന്ത്രി ബജറ്റ് പ്രസംഗങ്ങള്&#x200d; ആവര്&#x200d;ത്തിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-trust-vote-in-kerala-assembly-live-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വപ്നക്ക് ജോലി കൊടുത്തത് ക്വിഫ്ഹൗസിലെ ബക്കറ്റില്&#x200d; നിന്നാണോയെന്ന് ഷാഫി പറമ്പില്&#x200d;</title>
		<link>https://www.chandrikadaily.com/asembly-no-confidence-motion-shafi-parambil-speech.html</link>
					<comments>https://www.chandrikadaily.com/asembly-no-confidence-motion-shafi-parambil-speech.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Aug 2020 09:50:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[no confident motion]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[shafi parambil mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147350</guid>

					<description><![CDATA[കേരളത്തില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്&#x200d; പരിഹസിച്ചു.
'സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്&#x200d;സള്&#x200d;ട്ടന്&#x200d;സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്&#x200d; വഴി അവര്&#x200d; ജോലിക്ക് കയറുന്നു. ആ ശിവശങ്കര്&#x200d; അവര്&#x200d;ക്ക് ഫ്ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്&#x200d; തന്നെ സ്പെയ്സ് പാര്&#x200d;ക്കില്&#x200d; നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്&#x200d; സന്ദര്&#x200d;ശനം നടത്തുന്നു. ആ ശിവശങ്കര്&#x200d; ചാര്&#x200d;ട്ടേര്&#x200d;ഡ് അക്കൗണ്ടന്റിനെ ഏര്&#x200d;പ്പാടാക്കി നല്&#x200d;കുന്നു'. ഷാഫി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; ഒരു സര്&#x200d;ക്കാരും ഇന്നേവരെ രാജ്യദ്രോഹ കേസിന് അന്വേഷണ വിധേയരാവേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്&#x200d; എം.എല്&#x200d;എ. നിയമസഭയില്&#x200d; അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്&#x200d;. ഇ.എം.എസ് മുതല്&#x200d; ഉമ്മന്&#x200d;ചാണ്ടി വരെയുള്ള ഭരണകാലയളവില്&#x200d; എന്തൊക്കെ ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും എന്&#x200d;.ഐ.എ കേരളത്തിന്റെ സെക്രട്ടറിയേറ്റിന്റെ പടിയും കടന്ന് അകത്തേക്ക് വരുന്ന സാഹചര്യം ഒരാളും ഉണ്ടാക്കിയിട്ടില്ലെന്നും ഷാഫി പറമ്പില്&#x200d; പറഞ്ഞു.</p>
<p>ഇതുവരെയുണ്ടായ ഒരുഭരണകാലത്തും എന്&#x200d;ഐഎ സെക്രട്ടറിയേറ്റില്&#x200d; കയറിയിട്ടില്ലെന്നും സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്&#x200d;റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്&#x200d; പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. കേരളത്തില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും ഷാഫി പറമ്പില്&#x200d; പരിഹസിച്ചു.</p>
<p>&#8216;സ്വപ്ന സുരേഷിനെ ജോലിക്കെടുക്കണമെന്ന് കണ്&#x200d;സള്&#x200d;ട്ടന്&#x200d;സിയോട് ആവശ്യപ്പെടുന്നത് ശിവശങ്കറാണ്. ആ ശിവശങ്കര്&#x200d; വഴി അവര്&#x200d; ജോലിക്ക് കയറുന്നു. ആ ശിവശങ്കര്&#x200d; അവര്&#x200d;ക്ക് ഫ്ളാറ്റ് ഒരുക്കി കൊടുക്കുന്നു. ആ ശിവശങ്കര്&#x200d; തന്നെ സ്പെയ്സ് പാര്&#x200d;ക്കില്&#x200d; നിയമനം കൊടുക്കുന്നു. ആ ശിവശങ്കറിനൊപ്പം ദുബായില്&#x200d; സന്ദര്&#x200d;ശനം നടത്തുന്നു. ആ ശിവശങ്കര്&#x200d; ചാര്&#x200d;ട്ടേര്&#x200d;ഡ് അക്കൗണ്ടന്റിനെ ഏര്&#x200d;പ്പാടാക്കി നല്&#x200d;കുന്നു&#8217;. ഷാഫി പറഞ്ഞു.</p>
<p>ഇതൊന്നും ഈ ന്യായീകരണ തിലകങ്ങള്&#x200d;ക്കൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷേ പാര്&#x200d;ട്ടി പറയുന്നതിലപ്പുറം പാടാന്&#x200d; ആര്&#x200d;ജവമില്ലാത്തവരായി മാറിയതുകൊണ്ടാണ് ഇങ്ങനെ വന്ന് ന്യായീകരിക്കേണ്ടി വരുന്നത്. ദേശീയ അന്വേഷണ ഏജന്&#x200d;സി അന്വേഷിക്കുന്ന കേസിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസായി മാറികൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.</p>
<p>ഒരു ഗണ്&#x200d;മാന്റെ പേരില്&#x200d; ഇപ്പോഴും ആക്ഷേപങ്ങള്&#x200d; ഉന്നയിക്കുന്നവര്&#x200d;, സ്വന്തം പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി സ്വര്&#x200d;ണക്കടത്തു കേസിലെ പ്രതികള്&#x200d;ക്ക് ഉണ്ടാക്കി കൊടുത്ത സൗകര്യങ്ങളുടെ നീണ്ട പട്ടിക ഓരോ ദിവസവും പുറത്തു വന്നിട്ടും അതില്&#x200d; തങ്ങള്&#x200d;ക്ക് പങ്കില്ലെന്ന പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asembly-no-confidence-motion-shafi-parambil-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമായണ മാസത്തില്&#x200d; പ്രതിപക്ഷം പിണറായിയെ വേട്ടയാടിയെന്ന് ജി സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-vijayan-was-targeted-by-the-opposition-during-the-ramayana-month-g-sudhakaran.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-was-targeted-by-the-opposition-during-the-ramayana-month-g-sudhakaran.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 17 Aug 2020 09:23:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinarayai vija]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145499</guid>

					<description><![CDATA[സ്വര്&#x200d;ണക്കടത്തില്&#x200d; ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്&#x200d;ക്കാരിനോട് ശിവശങ്കരന്&#x200d; വിശ്വാസവഞ്ചനകാട്ടി. ദുര്&#x200d;ഗന്ധം ശിവശങ്കരന്&#x200d; വരെ മാത്രമേയുള്ളൂ.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രാമായണ മാസത്തില്&#x200d; പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടിയെന്ന് മന്ത്രി ജി. സുധാകരന്&#x200d;. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്നും കള്ളപ്രചാരണവും വ്യക്തിഹത്യയും നടത്തി സര്&#x200d;ക്കാറിനെ താഴെയിറക്കാമെന്ന വ്യാമോഹത്തിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>രാമായണ മാസത്തെ രാക്ഷസീയമായ ചിന്തകള്&#x200d; ഉപേക്ഷിച്ച് മനസ്സിനെയും ശരീരത്തേയും പരിശുദ്ധമാക്കേണ്ട മാസമായിട്ടാണ് മലയാളികള്&#x200d; കാണുന്നത്. എന്നാല്&#x200d; കേരളത്തിലെ പ്രതിപക്ഷം യു.ഡി.എഫും ബി.ജെ.പിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്&#x200d;ത്തുന്നത്. ഒരു അഴിമതി ആരോപണം പോലും സര്&#x200d;ക്കാരിനെതിരെ ഉന്നയിക്കാന്&#x200d; അവര്&#x200d;ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്&#x200d;ണ അക്ഷരങ്ങളില്&#x200d; എഴുതിവെച്ചിട്ടുണ്ട്. സര്&#x200d;ക്കാരിനെ മൊത്തത്തില്&#x200d; പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്- സുധാകരന്&#x200d; പറഞ്ഞു.</p>
<p>സ്വര്&#x200d;ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല എന്ന് മന്ത്രി അവകാശപ്പെട്ടു. സ്വര്&#x200d;ണക്കടത്തില്&#x200d; ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്&#x200d;ക്കാരിനോട് ശിവശങ്കരന്&#x200d; വിശ്വാസവഞ്ചനകാട്ടി. ദുര്&#x200d;ഗന്ധം ശിവശങ്കരന്&#x200d; വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്നയുമായുള്ള സൗഹൃദം മാപ്പര്&#x200d;ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്&#x200d; പദ്ധതി കരാറുകരാനില്&#x200d;നിന്ന് സ്വപ്ന പണം വാങ്ങിയതിന് തങ്ങള്&#x200d; എന്ത് പിഴച്ചു? ശിവശങ്കര്&#x200d; ഒരു വിശ്വാസവഞ്ചകനാണ്. ഭരണഘടനാപരമായി അയാള്&#x200d; ശിക്ഷിക്കപ്പെടണം. അതയാള്&#x200d;ക്ക് കിട്ടും എന്നാല്&#x200d; അയാള്&#x200d;ക്ക് സ്വര്&#x200d;ണക്കച്ചവടത്തില്&#x200d; പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്&#x200d; ഇവരുമായി ചേര്&#x200d;ന്ന് നടത്തിയ സൗഹൃദങ്ങള്&#x200d; അപമാനകരമാണ്. അതിനാണ് സസ്പെന്&#x200d;ഡ് ചെയ്തത്- ജി. സുധാകരന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-was-targeted-by-the-opposition-during-the-ramayana-month-g-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് ഫലം നെഗറ്റീവ്</title>
		<link>https://www.chandrikadaily.com/cm-health-minister-covid-test-result-negative.html</link>
					<comments>https://www.chandrikadaily.com/cm-health-minister-covid-test-result-negative.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 14 Aug 2020 15:03:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinarayai vijayan]]></category>
		<guid isPermaLink="false">http://chandrikadaily.com/?p=144989</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്&#x200d;ക്കും ആന്റിജന്&#x200d; പരിശോധനയാണ് നടത്തിയത്. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്&#x200d; തുടരാന്&#x200d; തന്നെയാണ് തീരുമാനം. മറ്റു മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്&#x200d;തന്നെ പുറത്തുവരും. മലപ്പുറം ജില്ലാ കളക്ടര്&#x200d;ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്&#x200d; പോകാനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായത്. കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടതിനെത്തുടര്&#x200d;ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തിലാണ്. കരിപ്പൂര്&#x200d; വിമാനത്താവളത്തിലെത്തിയ സ്പീക്കര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്&#x200d;ക്കും ആന്റിജന്&#x200d; പരിശോധനയാണ് നടത്തിയത്. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്&#x200d; തുടരാന്&#x200d; തന്നെയാണ് തീരുമാനം. മറ്റു മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്&#x200d;തന്നെ പുറത്തുവരും. മലപ്പുറം ജില്ലാ കളക്ടര്&#x200d;ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്&#x200d; പോകാനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായത്.</p>
<p>കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്&#x200d;ക്കപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെട്ടതിനെത്തുടര്&#x200d;ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തിലാണ്. കരിപ്പൂര്&#x200d; വിമാനത്താവളത്തിലെത്തിയ സ്പീക്കര്&#x200d; പി.ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും സ്വയംനിരീക്ഷണത്തില്&#x200d; പോയിട്ടുണ്ട്. ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാനും കരിപ്പൂരിലെത്തിയിരുന്നെങ്കിലും നിരീക്ഷണത്തില്&#x200d; പോയിട്ടില്ല.</p>
<div class="td-a-rec td-a-rec-id-content_bottom ">
<div class="td-all-devices"></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-health-minister-covid-test-result-negative.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
