<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pinarayyi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pinarayyi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Apr 2017 10:41:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pinarayyi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിണറായിയെ വീഴ്ത്തിയ ഹാരിസ് ബീരാനെ അറിയുമോ</title>
		<link>https://www.chandrikadaily.com/advct-haris-beeran.html</link>
					<comments>https://www.chandrikadaily.com/advct-haris-beeran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Apr 2017 10:41:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[pinarayyi]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27092</guid>

					<description><![CDATA[&#160; രാജ്യത്തെ നിയമപോരാട്ടങ്ങളിലെ ഏറെ പ്രാധ്യാന്യമുള്ള ഒന്നായിരുന്നു ടി.പി സെന്‍കുമാര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കരും തമ്മില്‍ നടന്നത്. അന്വേഷണങ്ങളിലെ വീഴ്ച ആരോപിച്ചായിരുന്നു ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഡി.ജി.പി സ്ഥാനത്തു നിന്നു നീക്കിയത്. ജിഷവധം, പൂറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ സംഭവങ്ങളിലാണ് അന്വോഷണത്തില്‍ പാളിച്ച പറ്റിയതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കാലാവധി തീരുംമുന്നേ തന്നെ സ്ഥാനത്തു നിന്നു നീക്കിയതിനു എതിരായി ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ഈ കേസ് ശ്രദ്ധപിടിച്ചു പറ്റുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
രാജ്യത്തെ നിയമപോരാട്ടങ്ങളിലെ ഏറെ പ്രാധ്യാന്യമുള്ള ഒന്നായിരുന്നു ടി.പി സെന്&#x200d;കുമാര്&#x200d; എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ സംസ്ഥാന സര്&#x200d;ക്കരും തമ്മില്&#x200d; നടന്നത്. അന്വേഷണങ്ങളിലെ വീഴ്ച ആരോപിച്ചായിരുന്നു ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഡി.ജി.പി സ്ഥാനത്തു നിന്നു നീക്കിയത്. ജിഷവധം, പൂറ്റിങ്ങല്&#x200d; വെടിക്കെട്ട് ദുരന്തം എന്നീ സംഭവങ്ങളിലാണ് അന്വോഷണത്തില്&#x200d; പാളിച്ച പറ്റിയതായി സര്&#x200d;ക്കാര്&#x200d; ചൂണ്ടിക്കാട്ടുന്നത്.</p>
<p>എന്നാല്&#x200d; കാലാവധി തീരുംമുന്നേ തന്നെ സ്ഥാനത്തു നിന്നു നീക്കിയതിനു എതിരായി ടി.പി സെന്&#x200d;കുമാര്&#x200d; സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയതോടെയാണ് ഈ കേസ് ശ്രദ്ധപിടിച്ചു പറ്റുന്നത്.</p>
<p>അഥവാ ഒരു സംസ്ഥാന സര്&#x200d;ക്കാറും പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനുമിടയില്&#x200d; നടക്കുന്ന നിയമയുദ്ധത്തില്&#x200d; നീതി ആരുടെ പക്ഷത്തേക്ക് ചേരുമെന്നായിരുന്നു എല്ലാവരും ഉറ്റുേേനാക്കിയത്.</p>
<p>ഈ കേസ് സര്&#x200d;ക്കാറിന്റെ അഭിമാനപ്രശ്‌നമായി മറുമെന്ന തോന്നിയപ്പോള്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; വന്&#x200d;തുക മുടക്കി കൊണ്ട് പ്രമുഖ അഭിഭാഷകരെ തന്നെ രംഗത്തിറക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്&#x200d; പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്&#x200d; ഹരീഷ് സല്&#x200d;വയും മറ്റൊരു മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പി.പി റാവുവും സര്&#x200d;ക്കാറിനു വേണ്ടി വാദിക്കാനിറങ്ങി. ഒരു ഉദ്യോഗസ്ഥനു മുന്നില്&#x200d; മുട്ട് മടക്കേണ്ടെന്ന സര്&#x200d;ക്കാര്&#x200d; താല്&#x200d;പര്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കാനുമുള്ള ശ്രമമായിരുന്നു ഇത്.</p>
<p>ഈ സമയത്താണ് ടി.പി സെന്&#x200d;കുമാറു വേണ്ടി കോടതിയില്&#x200d; കാര്യങ്ങള്&#x200d; നീക്കാന്&#x200d; അഡ്വ: ഹാരിസ് ബീരാന്&#x200d; രംഗത്തു വന്നത്. കോടതിയില്&#x200d; ഹാജരായത് അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും ആയിരുന്നെങ്കിലും കാര്യങ്ങള്&#x200d;ക്ക ചുക്കാന്&#x200d; പിടിച്ചത് ഹാരിസ് ബീരാനായിരന്നു.<br />
പിണറായിയുടെ സര്&#x200d;ക്കാര്&#x200d; മുട്ട് മടക്കിയതും അഡ്വ: ഹാരിസ് ബീരാന്&#x200d; അടങ്ങുന്ന അഭിഭാഷക സംഘത്തിനു മുന്നിലാണ്.</p>
<p>കേസില്&#x200d; വിധി വന്ന ശേഷം ഹാരിസ് ബീരാനെ വിളിച്ച് സെന്&#x200d;കുമാര്&#x200d; നന്ദി അറിയിച്ചു.</p>
<p>നേരത്തെ ഹജ്ജ് സബ്‌സിഡിയുടെ കാര്യത്തിലും കോടതിയില്&#x200d; കേസ്് വിജയിച്ച ചരിത്രം ഈ അഡ്വ: ഹാരിസ് ബീരാനുണ്ട്.ദില്ലിയിലെ സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ പ്രവര്&#x200d;ത്തനത്തിലും സജീവമാണ് ഈ അഭിഭാഷകന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/advct-haris-beeran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
