<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pj joseph &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pj-joseph/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Jan 2024 05:42:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pj joseph &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും</title>
		<link>https://www.chandrikadaily.com/kaivet-case-custody-period-of-main-accused-savad-will-end-today.html</link>
					<comments>https://www.chandrikadaily.com/kaivet-case-custody-period-of-main-accused-savad-will-end-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Jan 2024 05:42:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[pj joseph]]></category>
		<category><![CDATA[Savad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288989</guid>

					<description><![CDATA[സവാദിനെ എന്&#x200d;ഐഎ കണ്ണൂരില്&#x200d; നിന്നാണ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>കൊച്ചി ∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ എൻഐഎ ആവശ്യപ്പെട്ടേക്കില്ല എന്നാണ് സൂചന.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പോപ്പുലര്&#x200d; ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്&#x200d; കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്&#x200d;. സവാദിനെ എന്&#x200d;ഐഎ കണ്ണൂരില്&#x200d; നിന്നാണ് അറസ്റ്റ് ചെയ്തത്. 13 വര്&#x200d;ഷമായി ഒളിവിലായിരുന്നു ഒന്നാം പ്രതിയായിരുന്ന സവാദ്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1x1-853eb9b3-f0b8-4878-92c9-441b71c58dd1" class="app-ad app-ad--story-horizontal" data-test-id="widget">
<div class="widget-module__widgetWrapper__Rzg0s" data-test-id="widget">
<div class="AV6502fc7b1ac2e2fe8a0dd1d6">
<div id="aniBox">
<div id="aniplayer_AV6502fc7b1ac2e2fe8a0dd1d6-1706333913834">
<div id="aniplayer_AV6502fc7b1ac2e2fe8a0dd1d6-1706333913834Wrapper" class="avp-floating-container avp-p-wrapper avp-move-left-enter-done" tabindex="0">
<div class="avp-body">
<div class="avp-content">
<div id="aniplayer_AV6502fc7b1ac2e2fe8a0dd1d6-1706333913834Container" class="avp-source" tabindex="-1">
<div class="avp-top"></div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kaivet-case-custody-period-of-main-accused-savad-will-end-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി ജെ ജോസഫിന് നേരെ അധിക്ഷേപ പരാമര്&#x200d;ശവുമായി സി.പി.എം നേതാവ് എം.എം മണി</title>
		<link>https://www.chandrikadaily.com/cpm-leader-mm-mani-made-abusive-remarks-against-pj-joseph.html</link>
					<comments>https://www.chandrikadaily.com/cpm-leader-mm-mani-made-abusive-remarks-against-pj-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Oct 2023 04:19:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[abusive]]></category>
		<category><![CDATA[mm mani]]></category>
		<category><![CDATA[pj joseph]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279850</guid>

					<description><![CDATA[രോഗമുണ്ടെങ്കില്&#x200d; ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്&#x200d; പോലും കസേര വിടില്ലെന്നും എം എം മണി]]></description>
										<content:encoded><![CDATA[<p>പി.ജെ ജോസഫിനെതിരെ അധിക്ഷേപ പരാമര്&#x200d;ശവുമായി സി.പി.എം നേതാവ് എം എം മണി എംഎല്&#x200d;എ. തൊടുപുഴക്കാരുടെ ഗതികേടാണ് പി.ജെ ജോസഫെന്നാണ് മണിയുടെ പരാമര്&#x200d;ശം. പി.ജെ ജോസഫ് നിയമസഭയില്&#x200d; കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്&#x200d; ചികിത്സിക്കുകയാണ് വേണ്ടത്. പി ജെ ജോസഫിന് ബോധവുമില്ല. ചത്താല്&#x200d; പോലും കസേര വിടില്ലെന്നും എം എം മണി പറഞ്ഞു.</p>
<p>ജനങ്ങള്&#x200d; വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി ജെ ജോസഫ് നിയമസഭയില്&#x200d; കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയില്&#x200d; വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്&#x200d;ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി ജെ ജോസഫ് ഇല്ല. പുള്ളി കൊതികുത്തുകയാണ്. പി ജെ ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാര്&#x200d;ച്ച് നടത്തണം. ബോധമുണ്ടോ അതുമില്ല. പക്ഷേ ചത്താലും വിടില്ല&#8217;. എം എം മണി പറഞ്ഞു.</p>
<p>ഇന്നലെ വൈകുന്നേരം മുട്ടത്ത് സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പിജെ ജോസഫിനെതിരെ എം എം മണി രൂക്ഷമായി വിമര്&#x200d;ശനമുന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-mm-mani-made-abusive-remarks-against-pj-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/pj-joseph-wife-death.html</link>
					<comments>https://www.chandrikadaily.com/pj-joseph-wife-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Jan 2023 10:06:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[death]]></category>
		<category><![CDATA[pj joseph]]></category>
		<category><![CDATA[shantha]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233133</guid>

					<description><![CDATA[തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്&#x200d;വെച്ചാണ് അന്ത്യം]]></description>
										<content:encoded><![CDATA[<p>കേരള കോണ്&#x200d;ഗ്രസ് ചെയര്&#x200d;മാന്&#x200d; പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. അര്&#x200d;ബുധ ബാധയെ തുടര്&#x200d;ന്ന് ചികിത്സയിലായിരുന്നു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്&#x200d;വെച്ചാണ് അന്ത്യം. ആരോഗ്യ വകുപ്പില്&#x200d; അഡീഷ്ണല്&#x200d; ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. 1971 സെപ്റ്റംബര്&#x200d; 15നായിരുന്നു പി.ജെ ജോസഫും ശാന്തയും തമ്മിലുള്ള വിവാഹം.</p>
<p><img loading="lazy" class="alignnone size-full wp-image-233135" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-17-at-2.01.59-AM.jpeg" alt="" width="659" height="371" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-17-at-2.01.59-AM.jpeg 659w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-17-at-2.01.59-AM-300x169.jpeg 300w" sizes="(max-width: 659px) 100vw, 659px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pj-joseph-wife-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; കൂടുതല്&#x200d; സീറ്റുകള്&#x200d; വേണ്ടെന്ന് പി.ജെ ജോസഫ്</title>
		<link>https://www.chandrikadaily.com/pj-joseph-press-meet.html</link>
					<comments>https://www.chandrikadaily.com/pj-joseph-press-meet.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 17 Oct 2020 05:09:46 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[pj joseph]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162181</guid>

					<description><![CDATA[ജോസ് കെ മാണിക്കൊപ്പം നേതാക്കളാരുമില്ല. നേതാക്കളെല്ലാവരും തനിക്കൊപ്പമാണെന്നും പി.ജെ ജോസഫ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇടുക്കി:നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്&#x200d; യുഡിഎഫില്&#x200d; കൂടുതല്&#x200d; സീറ്റുകള്&#x200d; ആവശ്യപ്പെടില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്&#x200d;ഗ്രസ് നിലവില്&#x200d; മത്സരിച്ച സീറ്റുകള്&#x200d; മാത്രം കിട്ടിയാല്&#x200d; മതി. ജോസ് കെ മാണിക്കൊപ്പം നേതാക്കളാരുമില്ല. നേതാക്കളെല്ലാവരും തനിക്കൊപ്പമാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിന്&#x200d; മാത്രമാണ് ജോസിനൊപ്പമുള്ളതെന്നും ജോസഫ് പറഞ്ഞു.</p>
<p>അതേസമയം ജോസ് കെ മാണി എത്തിയതോടെ എല്&#x200d;ഡിഎഫില്&#x200d; തര്&#x200d;ക്കം രൂക്ഷമായി. പാല സീറ്റ് സംബന്ധിച്ച് എന്&#x200d;സിപി-കേരള കോണ്&#x200d;ഗ്രസ് തര്&#x200d;ക്കം കനക്കുകയാണ്. പാല സീറ്റില്&#x200d; കണ്ണുവെച്ചാണ് ജോസ് കെ മാണി എത്തിയത്. എന്നാല്&#x200d; സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്&#x200d;.</p>
<p>സിപിഐ നേതൃത്വത്തിനും ജോസ് കെ മാണിയോട് താല്&#x200d;പര്യമില്ല. കേരള കോണ്&#x200d;ഗ്രസ് ജോസ് പക്ഷത്തെ എല്&#x200d;ഡിഎഫില്&#x200d; സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pj-joseph-press-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം മാണിയെ സ്നേഹിക്കുന്നവർ യുഡിഎഫിനൊപ്പം നിൽക്കും: പി.ജെ ജോസഫ്</title>
		<link>https://www.chandrikadaily.com/pj-joseph-about-jose-k-mani.html</link>
					<comments>https://www.chandrikadaily.com/pj-joseph-about-jose-k-mani.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 14 Oct 2020 07:02:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[pj joseph]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161527</guid>

					<description><![CDATA[ഇന്ന് രാവിലെ നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് എല്&#x200d;ഡിഎഫില്&#x200d; ചേരാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: കെ .എം മാണിയെ സ്നേഹിക്കുന്ന വർ യു ഡി എഫിനൊപ്പം നിൽക്കുമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് . ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന ജോസ് കെ മാണിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം -പാലാ സീറ്റിന്റെ കാര്യത്തിൽ പോലും ഉറപ്പില്ലാതെയാണ് ജോസ് കെ മാണി പോകാനൊരുങ്ങുന്നത്. രാഷ്ട്രീയ ഗതികേടാണിത്.</p>
<p>ഉപതെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി ജോസ് കെ മാണി ക്ഷണിച്ചു വരുത്തിയതാണ്. കെ.എം മാണിയെ അപമാനിക്കാൻ ശ്രമിച്ചവർക്കൊപ്പമാണ് അവർ പോകുന്നത്. ധാർമ്മികതയുടെ പേരിലാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വക്കുന്നതെങ്കിൽ ഒപ്പമുള്ള ജനപ്രതിനിധികളും രാജി വയ്ക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.</p>
<p>ഇന്ന് രാവിലെ നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് എല്&#x200d;ഡിഎഫില്&#x200d; ചേരാനുള്ള തീരുമാനം ജോസ് കെ. മാണി പ്രഖ്യാപിച്ചത്. യുഡിഎഫ് തങ്ങളെ അപമാനിച്ചുവെന്നാണ് ജോസ് പക്ഷത്തിന്റെ ആരോപണം. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്&#x200d; ലഭിച്ച രാജ്യസഭാംഗത്വം രാജിവെക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pj-joseph-about-jose-k-mani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോസ് കെ മാണി വട്ടപ്പൂജ്യം, സത്യവും നീതിയും ജയിക്കും; പിജെ ജോസഫ്</title>
		<link>https://www.chandrikadaily.com/pj-joseph-on-randila-stay.html</link>
					<comments>https://www.chandrikadaily.com/pj-joseph-on-randila-stay.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 11 Sep 2020 12:04:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[pj joseph]]></category>
		<category><![CDATA[RANDILA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152280</guid>

					<description><![CDATA[ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്&#x200d; പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്&#x200d;കിയത് സ്‌റ്റേ ചെയ്തതില്&#x200d; പ്രതികരിച്ച് പിജെ ജോസഫ്. ജോസ് കെ മാണി വട്ടപ്പൂജ്യമാണെന്നും ദൈവം ഞങ്ങളുടെ കൂടെയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി മുഖ്യമന്ത്രിയുടെ യോഗത്തില്&#x200d; പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യവും നീതിയും ജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.</p>
<p>കേരള കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്&#x200d;കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പി.ജെ ജോസഫിന്റെ ഹര്&#x200d;ജിയിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തത്.</p>
<p>ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്&#x200d;ട്ടി രൂപീകരിച്ചതെന്നാണ് സിവില്&#x200d; കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്&#x200d;മാനായി തെരഞ്ഞെടുത്തത് നിലനില്&#x200d;ക്കില്ലെന്നും പദവിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്&#x200d; കോടതിയുടെ ഉത്തരവ് നിലനില്&#x200d;ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്&#x200d;ജയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pj-joseph-on-randila-stay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളാ കോണ്&#x200d;ഗ്രസ് ചെയര്&#x200d;മാന്&#x200d; പദവി; വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും</title>
		<link>https://www.chandrikadaily.com/kerala-congress-issue.html</link>
					<comments>https://www.chandrikadaily.com/kerala-congress-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jun 2019 06:34:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[pj joseph]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129207</guid>

					<description><![CDATA[കോട്ടയം: തര്&#x200d;ക്കം രൂക്ഷമായ കേരള കോണ്&#x200d;ഗ്രസില്&#x200d; ഒത്തുതീര്&#x200d;പ്പ് സാധ്യത മങ്ങി. ചെയര്&#x200d;മാന്&#x200d; പദവി വേണമെന്ന നിലപാടില്&#x200d; ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്&#x200d; ഉറച്ചുനില്&#x200d;ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ. മാണിയോട് യോജിച്ചുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ. ജോസഫ്. കേരള കോണ്&#x200d;ഗ്രസിലെ തര്&#x200d;ക്കപരിഹാരത്തിന് രണ്ട് ഫോര്&#x200d;മുലകളാണ് ജോസഫ് വിഭാഗം മുന്നോട്ടുവെച്ചത്. പി ജെ ജോസഫിനേയോ സി എഫ് .തോമസിനേയോ ചെയര്&#x200d;മാനാക്കണം. ജോസഫിനെ ചെയര്&#x200d;മാനാക്കിയാല്&#x200d; ജോസ്.കെ. മാണിയെ വര്&#x200d;ക്കിങ് ചെയര്&#x200d;മാനാക്കാന്&#x200d; തയ്യാറാണ്. സി.എഫ് തോമസിന് നിയമസഭ നേതാവിന്റെ സ്ഥാനവും നല്&#x200d;കും. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോട്ടയം:  തര്&#x200d;ക്കം രൂക്ഷമായ കേരള കോണ്&#x200d;ഗ്രസില്&#x200d; ഒത്തുതീര്&#x200d;പ്പ് സാധ്യത മങ്ങി. ചെയര്&#x200d;മാന്&#x200d; പദവി വേണമെന്ന നിലപാടില്&#x200d; ജോസഫ്, ജോസ് കെ മാണി പക്ഷങ്ങള്&#x200d; ഉറച്ചുനില്&#x200d;ക്കുന്നു. കോലം കത്തിച്ചതോടെ ജോസ്.കെ. മാണിയോട് യോജിച്ചുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ. ജോസഫ്. കേരള കോണ്&#x200d;ഗ്രസിലെ തര്&#x200d;ക്കപരിഹാരത്തിന് രണ്ട് ഫോര്&#x200d;മുലകളാണ് ജോസഫ് വിഭാഗം മുന്നോട്ടുവെച്ചത്. പി ജെ ജോസഫിനേയോ സി എഫ് .തോമസിനേയോ ചെയര്&#x200d;മാനാക്കണം. ജോസഫിനെ ചെയര്&#x200d;മാനാക്കിയാല്&#x200d; ജോസ്.കെ. മാണിയെ വര്&#x200d;ക്കിങ് ചെയര്&#x200d;മാനാക്കാന്&#x200d; തയ്യാറാണ്. സി.എഫ് തോമസിന് നിയമസഭ നേതാവിന്റെ സ്ഥാനവും നല്&#x200d;കും. അതേസമയം സി.എഫിനെ ചെയര്&#x200d;മാനാക്കിയാല്&#x200d; ജോസഫിന് വര്&#x200d;ക്കിങ് ചെയര്&#x200d;മാന്&#x200d;, നിയമസഭാ നേതാവ് എന്നിങ്ങനെ ഇരട്ടപദവി നല്&#x200d;കണം.  ഡെപ്യൂട്ടി ചെയര്&#x200d;മാന്റെ സ്ഥാനം ജോസ്.കെ. മാണിക്ക്  നല്&#x200d;കും. രണ്ട് നിര്&#x200d;ദേശങ്ങളും ജോസ്.കെ. മാണി പക്ഷം അംഗീകരിക്കുന്നില്ല. ചെയര്&#x200d;മാന്&#x200d; പദവിയില്&#x200d; കുറഞ്ഞ ഒത്തുതീര്&#x200d;പ്പിനില്ലെന്ന് ജോസ് വിഭാഗം  പറയുന്നു. പി.ജെ. ജോസഫിനെ ചെയര്&#x200d;മാനാക്കാന്&#x200d; പാടില്ല. സി.എഫിനെ ചെയര്&#x200d;മാനാക്കിയാല്&#x200d;  വര്&#x200d;ക്കിങ് ചെയര്&#x200d;മാനാകാന്&#x200d; തയ്യാറാണ്. പക്ഷെ പിന്നീട് ചെയര്&#x200d;മാന്&#x200d; സ്ഥാനം ജോസ്‌.െക. മാണിക്ക് നല്&#x200d;കുമെന്ന് ഉറപ്പ് കിട്ടണം. ഈ ഫോര്&#x200d;മുലയെ ചുറ്റിപറ്റി സമവായ ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കവെയാണ് തര്&#x200d;ക്കം തെരുവിലേക്ക് വലിച്ചിഴച്ചത്. ഇതോടെ പി.ജെ. ജോസഫ് ഇടഞ്ഞു. കോലം കത്തിച്ചവരുമായി സന്ധിയില്ലെന്ന് നിലപാടെടുത്തു. ഇതോടെ ഈ ആഴ്ച ചേരാനിരുന്ന പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗവും അനിശ്ചിതത്വത്തിലായി. ബദല്&#x200d; സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്&#x200d;ക്കാനുള്ള ആലോചനകളിലാണ് ജോസ് കെ മാണി പക്ഷം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-congress-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;രാഹുല്&#x200d; വരുന്നുണ്ടേ, രാഹുല്&#x200d; ഗാന്ധി വരുന്നുണ്ടേ&#8221;; വയനാടില്&#x200d; ആവേശമായി പി.ജെ ജോസഫിന്റെ നാടന്&#x200d;പാട്ട്</title>
		<link>https://www.chandrikadaily.com/p-j-josephs-song-about-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/p-j-josephs-song-about-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Apr 2019 12:06:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[pj joseph]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124533</guid>

					<description><![CDATA[വയനാടില്&#x200d; നാടന്&#x200d; പാട്ടുമായി രാഹുല്&#x200d;ഗാന്ധിയെ സ്വീകരിച്ചത് ആവേശമായി. കേരള കോണ്&#x200d;ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്&#x200d;ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്&#x200d; എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്&#x200d; ഗാന്ധി അത് ആസ്വാദിക്കുകയും ചെയ്തു. നിറഞ്ഞ വേദിയും സദസ്സും ആ ഗാനം ഏറ്റെടുക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗം കേള്&#x200d;ക്കാന്&#x200d; തടിച്ചുകൂടിയവരെല്ലാം കയ്യടിച്ച് താളമിട്ടു. പാട്ട് അവസാനിച്ചപ്പോള്&#x200d; പി.ജെ. ജോസഫിന് കൈ കൊടുത്ത് അഭിനന്ദിച്ചാണ് രാഹുല്&#x200d;ഗാന്ധി ഗാനത്തോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്]]></description>
										<content:encoded><![CDATA[
<p>വയനാടില്&#x200d; നാടന്&#x200d; പാട്ടുമായി രാഹുല്&#x200d;ഗാന്ധിയെ സ്വീകരിച്ചത് ആവേശമായി. കേരള കോണ്&#x200d;ഗ്രസ് എം നേതാവ് പി.ജെ. ജോസഫാണ് രാഹുല്&#x200d;ഗാന്ധിക്കുവേണ്ടി രണ്ട് സാധാരണക്കാരായ വനിതകള്&#x200d; എഴുതിയ ഗാനം ആലപിച്ചത്. പിജെ ജോസഫിന്റെ തൊട്ടടുത്ത് തന്നെ നിന്ന രാഹുല്&#x200d; ഗാന്ധി അത് ആസ്വാദിക്കുകയും ചെയ്തു. നിറഞ്ഞ വേദിയും സദസ്സും ആ ഗാനം ഏറ്റെടുക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗം കേള്&#x200d;ക്കാന്&#x200d; തടിച്ചുകൂടിയവരെല്ലാം കയ്യടിച്ച് താളമിട്ടു. പാട്ട് അവസാനിച്ചപ്പോള്&#x200d; പി.ജെ. ജോസഫിന് കൈ കൊടുത്ത് അഭിനന്ദിച്ചാണ് രാഹുല്&#x200d;ഗാന്ധി ഗാനത്തോടുള്ള തന്റെ ഇഷ്ടം അറിയിച്ചത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-j-josephs-song-about-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.ഡി.എഫിന്റെ വിജയത്തിനുവേണ്ടി  പ്രവര്&#x200d;ത്തിക്കും: പി.ജെ ജോസഫ്</title>
		<link>https://www.chandrikadaily.com/kerala-cong-pj-joseph.html</link>
					<comments>https://www.chandrikadaily.com/kerala-cong-pj-joseph.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 17 Mar 2019 03:23:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[pj joseph]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121405</guid>

					<description><![CDATA[തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന്റെ 20 സ്ഥാനാര്&#x200d;ത്ഥികളെയും വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കാന്&#x200d; സീറ്റ് ലഭിക്കാത്തതില്&#x200d; നിരാശയില്ലെന്നും കേരളാ കോണ്&#x200d;ഗ്രസ് (എം.) വര്&#x200d;ക്കിങ് ചെയര്&#x200d;മാന്&#x200d; പി.ജെ ജോസഫ്. പ്രത്യേക സാഹചര്യത്തില്&#x200d; കേന്ദ്രത്തില്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരാന്&#x200d; കോണ്&#x200d;ഗ്രസിന് കൂടുതല്&#x200d; സീറ്റ് ലഭിക്കേണ്ടത് ആവശ്യമാണ്. കേരളാ കോണ്&#x200d;ഗ്രസിലെ ഉള്&#x200d;പാര്&#x200d;ട്ടി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ജോസഫ് തൊടുപുഴയില്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത രീതിയിലല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്&#x200d;ത്ഥി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന്റെ 20 സ്ഥാനാര്&#x200d;ത്ഥികളെയും വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കാന്&#x200d; സീറ്റ് ലഭിക്കാത്തതില്&#x200d; നിരാശയില്ലെന്നും കേരളാ കോണ്&#x200d;ഗ്രസ് (എം.) വര്&#x200d;ക്കിങ്  ചെയര്&#x200d;മാന്&#x200d; പി.ജെ ജോസഫ്. പ്രത്യേക സാഹചര്യത്തില്&#x200d; കേന്ദ്രത്തില്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരാന്&#x200d; കോണ്&#x200d;ഗ്രസിന് കൂടുതല്&#x200d; സീറ്റ് ലഭിക്കേണ്ടത് ആവശ്യമാണ്. കേരളാ കോണ്&#x200d;ഗ്രസിലെ ഉള്&#x200d;പാര്&#x200d;ട്ടി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ജോസഫ്  തൊടുപുഴയില്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു. <br>
രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത രീതിയിലല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണ്ണയം നടന്നത്. അന്ന് പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗം ചേര്&#x200d;ന്നാണ് ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. എന്നാല്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഈ രീതി പാര്&#x200d;ട്ടി അവലംബിക്കാത്തത് ഇരട്ട നീതിയാണ്. ഇത്തരം നീക്കങ്ങള്&#x200d;ക്കെതിരെയുള്ള പോരാട്ടം തുടരും.  ലോക് സഭാ തെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കാന്&#x200d; താല്&#x200d;പര്യമുണ്ടായിരുന്നു. പാര്&#x200d;ട്ടിക്ക് ലഭിക്കുന്ന രണ്ട് സീറ്റുകളില്&#x200d; ഒന്നില്&#x200d; മല്&#x200d;സരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്&#x200d; കേരളാ കോണ്&#x200d;ഗ്രസിന് യു.ഡി.എഫ് അനുവദിച്ചത് കോട്ടയം സീറ്റ് മാത്രമാണ്. ഈ സീറ്റില്&#x200d; മല്&#x200d;സരിക്കാന്&#x200d; താല്&#x200d;പര്യമുണ്ടായിരുന്നെങ്കിലും യു.ഡി.എഫ് നേതാക്കളുമായുള്ള ചര്&#x200d;ച്ചയെ തുടര്&#x200d;ന്ന്  തീരുമാനത്തില്&#x200d; നിന്നും പിന്&#x200d;വാങ്ങുകയായിരുന്നു. കോണ്&#x200d;ഗ്രസ് ചിഹ്നത്തില്&#x200d; ഇടുക്കിയില്&#x200d; മല്&#x200d;സരിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; നിര്&#x200d;ദേശം വച്ചെങ്കിലും കേരളാ കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയുടെ ചിഹ്നത്തിലല്ലാതെ മല്&#x200d;സരിക്കാന്&#x200d; തയ്യാറല്ലെന്ന് താന്&#x200d; അറിയിക്കുകയായിരുന്നു. ഇതേതുടര്&#x200d;ന്ന് മറ്റു കാര്യങ്ങള്&#x200d; ചര്&#x200d;ച്ച നടത്തി പരിഹരിക്കാമെന്ന് യു.ഡി.എഫ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;, പി.കെ കുഞ്ഞാലിക്കുട്ടി,ഉമ്മന്&#x200d; ചാണ്ടി,രമേശ് ചെന്നിത്തല എന്നിവര്&#x200d;  ഉറപ്പു നല്&#x200d;കിയ പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനങ്ങളില്&#x200d; നിന്നും പിന്&#x200d;വാങ്ങുന്നത്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഫ്രീ ഇക്കണോമിക് സോണ്&#x200d; വേണമെന്നും കര്&#x200d;ഷകരുടെ പുരോഗതിക്കും കാര്&#x200d;ഷിക മേഖലയുടെ വികസനത്തിനും വേണ്ടി പോരാടുമെന്നും പി.ജെ ജോസഫ് പറഞ്ഞു.  പത്ര സമ്മേളനത്തില്&#x200d; കേരളാ കോണ്&#x200d;ഗ്രസ് നേതാക്കളായ അഡ്വ. മോന്&#x200d;സ് ജോസഫ് എം.എല്&#x200d;.എ, ടി.യു കുരുവിള, പ്രൊഫ. എം.ജെ ജേക്കബ്, അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോണ്&#x200d; എന്നിവരും പങ്കെടുത്തു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-cong-pj-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാള പെറ്റെന്നു കേള്&#x200d;ക്കുമ്പോള്&#x200d; ഉടനെ കോടിയേരി കയറെടുക്കേണ്ടതില്ല: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunjalikkuttyb-statement.html</link>
					<comments>https://www.chandrikadaily.com/kunjalikkuttyb-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 12 Mar 2019 12:07:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[pj joseph]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121005</guid>

					<description><![CDATA[മലപ്പുറം: കാള പെറ്റെന്ന് കേള്&#x200d;ക്കുമ്പോള്&#x200d; ഉടനെ കോടിയേരി ബാലകൃഷ്ണന്&#x200d; കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജോസഫ് എല്&#x200d;.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോഴായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേരളാ കോണ്&#x200d;ഗ്രസിലേത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഞങ്ങള്&#x200d; നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ട്-കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോണ്&#x200d;ഗ്രസ്- കോണ്&#x200d;ഗ്രസ് നേതാക്കളുമായി ഈ വിഷയം ചര്&#x200d;ച്ച ചെയ്തിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുവാന്&#x200d; കഴിവുള്ള നേതൃത്വം കേരള കോണ്&#x200d;ഗ്രസിനുണ്ടെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>മലപ്പുറം: കാള പെറ്റെന്ന് കേള്&#x200d;ക്കുമ്പോള്&#x200d; ഉടനെ കോടിയേരി ബാലകൃഷ്ണന്&#x200d; കയറെടുക്കേണ്ടെന്ന്് മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.</p>



<p>ജോസഫ് എല്&#x200d;.ഡി.എഫിലേക്ക് വരുന്നതിനെ അനുകൂലിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോഴായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേരളാ കോണ്&#x200d;ഗ്രസിലേത് അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഞങ്ങള്&#x200d; നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ട്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>



<p>കേരള കോണ്&#x200d;ഗ്രസ്- കോണ്&#x200d;ഗ്രസ് നേതാക്കളുമായി ഈ വിഷയം ചര്&#x200d;ച്ച ചെയ്തിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കുവാന്&#x200d; കഴിവുള്ള നേതൃത്വം കേരള കോണ്&#x200d;ഗ്രസിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunjalikkuttyb-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
