<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk kunhalikutty mp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-kunhalikutty-mp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Aug 2019 13:33:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk kunhalikutty mp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കശ്മീര്&#x200d; വിഭജനം; ലോകസഭയില്&#x200d; രൂക്ഷ വിമര്&#x200d;ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി.</title>
		<link>https://www.chandrikadaily.com/pk-kunjalikutty-in-loksabha-jammu-kashmir-crisis.html</link>
					<comments>https://www.chandrikadaily.com/pk-kunjalikutty-in-loksabha-jammu-kashmir-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Aug 2019 13:29:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135527</guid>

					<description><![CDATA[ജമ്മു കശ്മീര്&#x200d; വിഭജന ബില്ലില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജമ്മു കാശ്മീരിന്റെ കാര്യത്തില്&#x200d; ചരിത്രം മറന്നുകൊണ്ടുള്ള അത്യധികം അപകടകരമായ കളിയാണ് സര്&#x200d;ക്കാര്&#x200d; കളിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്&#x200d;ക്കാരിന്റെ ശ്രമം നടത്തുന്നത്. മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കരുത്. ഭരണത്തിലെത്തിയാല്&#x200d; എന്തും ചെയ്യാനുള്ള അധികാരമായി ധരിക്കരുത്. പിഡിപി യുമായി ബി ജെ പി ക്കു രാഷ്ട്രീയ സഖ്യമാവാം .അവരുമായി [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീര്&#x200d; വിഭജന ബില്ലില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജമ്മു കാശ്മീരിന്റെ കാര്യത്തില്&#x200d;  ചരിത്രം മറന്നുകൊണ്ടുള്ള അത്യധികം അപകടകരമായ കളിയാണ് സര്&#x200d;ക്കാര്&#x200d; കളിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്&#x200d;ക്കാരിന്റെ ശ്രമം നടത്തുന്നത്. മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കരുത്. ഭരണത്തിലെത്തിയാല്&#x200d; എന്തും ചെയ്യാനുള്ള അധികാരമായി ധരിക്കരുത്. പിഡിപി യുമായി ബി ജെ പി ക്കു രാഷ്ട്രീയ സഖ്യമാവാം .അവരുമായി കൂടിയാലോചന പാടില്ലെന്ന സമീപനം വിചിത്രമാണ് . കശ്മീരില്&#x200d; നിന്നുള്ള അംഗങ്ങളുടെ അഭിപ്രായം കേള്&#x200d;ക്കാന്&#x200d; പോലും കേന്ദ്രം സഹിഷ്ണുത കാണിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭയില്&#x200d; പറഞ്ഞു.</p>



<p>കാശ്മീരിലെ ജനതയെയും , രാഷ്ട്രീയ നേതൃത്വത്തെയും അവിശ്വാസത്തിലെടുത്തു എന്ത് നേട്ടമാണ് സര്&#x200d;ക്കാര്&#x200d; പ്രതീക്ഷിക്കുന്നത് . ജന ക്ഷേമ തല്പരമായ ഒരു നടപടികളുമില്ല , മറിച്ചു വിവാദപരമായ നിയമ നിര്&#x200d;മ്മാണങ്ങളില്&#x200d; മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു . രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവര്&#x200d; ശ്രമിക്കുന്നത് . ഇവിടെ മൗനമല്ല ആയുധം . ശക്തമായ ജനകീയ പ്രക്ഷോപങ്ങള്&#x200d; ഉയര്&#x200d;ന്നു വരേണ്ടതുണ്ട്.</p>







<p>കേന്ദ്രം യുദ്ധസമാന സാഹചര്യമുണ്ടാക്കി.  രണ്ടാമതും അധികാരത്തിലെത്തിയത് എന്തും ചെയ്യാനുള്ള അധികാരമാണെന്ന് ധരിക്കരുത്. കേന്ദ്രസര്&#x200d;ക്കാര്&#x200d; ചെയ്യുന്നത് ഭീകരരെ സഹായിക്കലാണ്. ഇന്ന് ആഘോഷിക്കുന്ന ഈ നീക്കത്തിന്റെ പേരില്&#x200d; ഒരു കാലത്ത് ദുഃഖിക്കേണ്ടി വരും. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. പണ്ട് ബ്രിട്ടീഷുകാര്&#x200d; ചെയ്ത പണിയാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunjalikutty-in-loksabha-jammu-kashmir-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്&#x200d;ധന; സഭയില്&#x200d; പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി</title>
		<link>https://www.chandrikadaily.com/hire-air-fare-pk-kunhalikutty-mp-question.html</link>
					<comments>https://www.chandrikadaily.com/hire-air-fare-pk-kunhalikutty-mp-question.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jul 2019 11:09:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[air strike]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132156</guid>

					<description><![CDATA[പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്&#x200d;ധനയില്&#x200d; സംശയമുന്നിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്&#x200d; കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയോടാണ് കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ചത്. കേരളത്തില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്&#x200d; ശരാശരിയേക്കാള്&#x200d; കൂടുതലാണന്ന് കേന്ദ്രം തുറന്ന് സമ്മതിച്ചു. വിമാന കമ്പനികളില്&#x200d; നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ശരാശരി നിരക്കില്&#x200d; ചെറിയ തോതിലുള്ള വര്&#x200d;ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്&#x200d;ധനയില്&#x200d; സംശയമുന്നിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്&#x200d; കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയോടാണ് കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ചത്.</p>



<p>കേരളത്തില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്&#x200d; ശരാശരിയേക്കാള്&#x200d; കൂടുതലാണന്ന് കേന്ദ്രം തുറന്ന് സമ്മതിച്ചു. വിമാന കമ്പനികളില്&#x200d; നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ശരാശരി നിരക്കില്&#x200d; ചെറിയ തോതിലുള്ള വര്&#x200d;ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; പറഞ്ഞിരിക്കുന്നത്. </p>



<p><strong>ചോദ്യസംബന്ധിച്ച് എംപി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ്</strong></p>



<p>പ്രവാസികളുടെ എല്ലാകാലത്തുമുള്ള പരാതിയായിരുന്നു അവരുടെ യാത്രാ പ്രശ്‌നങ്ങള്&#x200d; .പലഘട്ടങ്ങളിലായി അത്തരം കാര്യങ്ങള്&#x200d; അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്&#x200d; അവസരമുണ്ടായിട്ടുണ്ട് .അതിലൊന്നാണ് ഫെസ്റ്റിവല്&#x200d; കാലത്തുള്ള ടിക്കറ്റ് വിലവര്&#x200d;ധന ഏറെ പ്രതിഷേധങ്ങള്&#x200d;ക്കു ഇടയാക്കാറുണ്ട് . ഇതുമായി ബന്ധപ്പെട്ട എന്റെ ചോദ്യത്തിന് വകുപ്പ് മന്ത്രി സഭയില്&#x200d; നല്&#x200d;കിയ മറുപടിയുടെ വിവരങ്ങള്&#x200d; താഴെ നല്&#x200d;കുന്നു .</p>



<p>കേരളത്തില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്&#x200d; ശരാശരിയേക്കാള്&#x200d; കൂടുതലാണന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്&#x200d; കേന്ദ്ര വ്യോമയാന മന്ത്രാലയം. കരുപ്പൂരില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്&#x200d; ഉല്&#x200d;ത്സവകാലത്തും അവധിക്കാലത്തുമുണ്ടാവുന്ന അനിയന്ത്രിതമായ നിരക്ക് വര്&#x200d;ധനയെ പറ്റിയുള്ള ചോദ്യത്തിന് നല്&#x200d;കിയ മറുപടിയാലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് ശരാശരിയേക്കാള്&#x200d; ഉയരാറുണ്ടന്ന് സമ്മതിച്ചത്. വിമാന കമ്പനികളില്&#x200d; നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ശരാശരി നിരക്കില്&#x200d; ചെറിയ തോതിലുള്ള വര്&#x200d;ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; പറഞ്ഞിരിക്കുന്നത്. എന്നാല്&#x200d; കമ്പോള ശക്തികളായ സംഭരണവും ആവശ്യവുമാണ് നിരക്ക് വര്&#x200d;ധനവിന് കാരണമായി മന്ത്രാലയം ഉയര്&#x200d;ത്തിക്കാട്ടിയിരിക്കുന്നത്. ജെറ്റ് എയര്&#x200d;വേഴ്സ് സര്&#x200d;വ്വീസ് നിര്&#x200d;ത്തിയതും, ബോയിംഗ് 737 വലിയ വിമാനങ്ങള്&#x200d; ഇറക്കാന്&#x200d; കഴിയാതിരുന്നതും നിരക്ക് വര്&#x200d;ധനക്ക് കാരണമായിരുന്നതായും വ്യോമയാന മന്ത്രി ഹര്&#x200d;ദീപ് സിംഗ് പുരി നല്&#x200d;കിയ മറുപടിയില്&#x200d; പറയുന്നു. വലിയ വിമാനങ്ങള്&#x200d;ക്ക് സര്&#x200d;വ്വീസ് നടത്താന്&#x200d; കഴിയുന്ന തരത്തില്&#x200d; 2018 ഡിസംബറില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളം സജ്ജമാക്കിയത് സൗദി എയര്&#x200d;ലൈന്&#x200d;സ് അടക്കമുള്ള വിമാനങ്ങള്&#x200d;ക്ക് സര്&#x200d;വ്വീസ് നടത്താനുള്ള സാഹചര്യമൊരുക്കിയതായും മറുപടിയിലുണ്ട്. കരിപ്പൂരില്&#x200d; ജെറ്റ് എയര്&#x200d;വേഴ്സിന് അനുവദിച്ചിരുന്ന ട്രാഫിക്ക് അവകാശങ്ങള്&#x200d; മറ്റൊരു ഇന്ത്യന്&#x200d; വിമാന കമ്പനിക്ക് നല്&#x200d;കിയതായും അവര്&#x200d; ഉടന്&#x200d; തന്നെ അവിടുന്ന് സര്&#x200d;വ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡി.ജി.സി.എ) വിമാന കമ്പനികളോട് പരമാവധി നിരക്ക് കുറക്കാന്&#x200d; നിര്&#x200d;ദ്ദേശിക്കാറുണ്ടന്നും മറുപടിയില്&#x200d; പറയുന്നു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hire-air-fare-pk-kunhalikutty-mp-question.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്&#x200d; മരവിപ്പിക്കുന്നത് അഭിനന്ദനാര്&#x200d;ഹമെന്ന് കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/twitter-withholds-yogi-adityanath-s-tweet-muslim-league-virus.html</link>
					<comments>https://www.chandrikadaily.com/twitter-withholds-yogi-adityanath-s-tweet-muslim-league-virus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Apr 2019 08:57:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124459</guid>

					<description><![CDATA[ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്&#x200d; മരവിപ്പിക്കുന്നത് അഭിനന്ദനാര്&#x200d;ഹമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഏര്&#x200d;പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ മുസ്ലിം ലീഗിനെതിരായുള്ള രണ്ടു ട്വീറ്റുകള്&#x200d; കൂടി മരവിപ്പിക്കുന്നത് ഏറെ അഭിനന്ദനാര്&#x200d;ഹമാണ്. പച്ചക്ക് വര്&#x200d;ഗ്ഗീയത പറഞ്ഞ് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന സംഘ് പരിവാറിന്റെ മോഹങ്ങള്&#x200d;ക്ക് നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനാ സ്ഥാപനങ്ങള്&#x200d; തന്നെ കൂച്ച് വിലങ്ങിടാന്&#x200d; മുന്നോട്ട് വന്നിരിക്കുന്നു. ഇതോടൊപ്പം സോഷ്യല്&#x200d; മീഡിയയിലൂടെ വിഷം പടര്&#x200d;ത്താന്&#x200d; സമ്മതിക്കില്ലെന്ന് വന്നിരിക്കുന്നു. യോഗിയോടൊപ്പം വര്&#x200d;ഗ്ഗീയത [&#8230;]]]></description>
										<content:encoded><![CDATA[
<p>ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്&#x200d; മരവിപ്പിക്കുന്നത് അഭിനന്ദനാര്&#x200d;ഹമെന്ന്  <br> മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.<br>യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഏര്&#x200d;പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ മുസ്ലിം ലീഗിനെതിരായുള്ള രണ്ടു ട്വീറ്റുകള്&#x200d; കൂടി മരവിപ്പിക്കുന്നത് ഏറെ അഭിനന്ദനാര്&#x200d;ഹമാണ്. പച്ചക്ക് വര്&#x200d;ഗ്ഗീയത പറഞ്ഞ് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന സംഘ് പരിവാറിന്റെ മോഹങ്ങള്&#x200d;ക്ക് നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനാ സ്ഥാപനങ്ങള്&#x200d; തന്നെ കൂച്ച് വിലങ്ങിടാന്&#x200d; മുന്നോട്ട് വന്നിരിക്കുന്നു. ഇതോടൊപ്പം സോഷ്യല്&#x200d; മീഡിയയിലൂടെ വിഷം പടര്&#x200d;ത്താന്&#x200d; സമ്മതിക്കില്ലെന്ന് വന്നിരിക്കുന്നു. യോഗിയോടൊപ്പം വര്&#x200d;ഗ്ഗീയത പ്രചരിപ്പിച്ച സംഘ് പരിവാര്&#x200d; നേതാക്കളുടെ മുപ്പത്തി രണ്ടോളം പോസ്റ്റുകളും ട്വിറ്റര്&#x200d; ഒഴിവാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും നിലനില്&#x200d;ക്കാനുള്ളതാണ് ഈ പോരാട്ടം.ആ പോരാട്ടത്തിനൊപ്പമാണ് മുസ്ലിം ലീഗുമുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും സംഘ് പരിവാര്&#x200d; റാഞ്ചിക്കൊണ്ട് പോകുമ്പോള്&#x200d; ഈ രാജ്യം ഒന്നിച്ച് നടത്തുന്ന പ്രതിരോധത്തെ നാം ശക്തിപ്പെടുത്തണം. അത് കൊണ്ടാണ് ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും വഴിയില്&#x200d; മുസ്ലിം ലീഗ് യോഗിക്കും അമിത്ഷാക്കുമെതിരെ നീങ്ങിയത്. അത് വിജയം കണ്ടുവെന്നത് ജനാധിപത്യത്തിലെ പ്രതീക്ഷകളാണ് പ്രകടമാക്കുന്നത്. യോഗി ഉള്&#x200d;പ്പെടെ കൊടിയ വര്&#x200d;ഗ്ഗീയത പ്രചാരണായുധമാക്കുന്ന നേതാക്കള്&#x200d;ക്കെതിരെ ഇന്ത്യയിലെ മതേതര പാര്&#x200d;ട്ടികളും ദേശീയ പ്രാദേശിക മാധ്യമങ്ങളും എടുക്കുന്ന വിട്ടു വീഴ്ചയില്ലാത്ത നിലപാട് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന് തന്നെ വലിയ ആത്മ വിശ്വാസം നല്&#x200d;കുന്നുണ്ട്. വര്&#x200d;ഗ്ഗീയതക്കും വിഭജനത്തിന്റെ രാഷ്ട്രീയത്തിനുമെതിരെയുള്ള ഈ വലിയ പോരാട്ടം ജനങ്ങള്&#x200d; വിജയിപ്പിക്കുക തന്നെ ചെയ്യുമെന്നും, കുഞ്ഞാലിക്കുട്ടി  ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>



<figure class="wp-block-image"><img loading="lazy" width="400" height="500" src="https://www.chandrikadaily.com/wp-content/uploads/2019/04/yogi-tweets.jpg" alt="" class="wp-image-124508"/></figure>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpkkunhalikutty%2Fposts%2F2144082902313824&#038;width=500" width="500" height="306" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>



<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്&#x200d;ഗീയ പരമാര്&#x200d;ശങ്ങള്&#x200d; അടങ്ങിയ രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്&#x200d; നീക്കിയത്. മുസ്ലിം ലീഗിന്റെ പരാതിയില്&#x200d; മേലാണ് നടപടി.</p>



<p>തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; നിര്&#x200d;ദേശത്തെ തുടര്&#x200d;ന്നാണ് ട്വിറ്റര്&#x200d; യോഗി ആദിത്യനാഥിനെതിരെ നടപടിയെടുത്തത്.  വൈറസ് പരാമര്&#x200d;ശത്തിനു പുറമേ ഇന്ത്യാ വിഭജനത്തില്&#x200d; മുസ്ലിം ലീഗിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ട്വീറ്റും നീക്കിയിട്ടുണ്ട്. യോഗി ആദിത്യനാഥിന്റേതിനു പുറമേ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ബിജെപി ഐ.ടി. സെല്&#x200d; തലവന്&#x200d; അമിത് മാളവ്യ, എം.എസ്. സിര്&#x200d;സ എന്നിവരുടെ ട്വീറ്റുകളും ട്വിറ്റര്&#x200d; നീക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twitter-withholds-yogi-adityanath-s-tweet-muslim-league-virus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമാല്&#x200d; എം മാക്കിയില്&#x200d;  മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു</title>
		<link>https://www.chandrikadaily.com/kamal-m-makkayi-join-muslim-leage.html</link>
					<comments>https://www.chandrikadaily.com/kamal-m-makkayi-join-muslim-leage.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Apr 2019 15:01:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123026</guid>

					<description><![CDATA[വ്യാപാരപ്രമുഖനും ഇടതുമുന്നണി സഹയാത്രികനുമായ കമാൽ എം. മാക്കിയിൽ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്&#x200d; സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്&#x200d; അലിഷിഹാബ് തങ്ങളാണ് അംഗത്വം നല്&#x200d;കിയത്. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി , ട്രഷറര്&#x200d; പിവി അബ്ദുല്&#x200d; വഹാബ് എംപി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ഗജഅ മജീദ് സാഹിബ് , ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂര്&#x200d;, ജില്ലാ പ്രവര്&#x200d;ത്തക സമിതി അംഗം നജ്മല്&#x200d; ബാബു, ആരിഫുദ്ദീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>വ്യാപാരപ്രമുഖനും ഇടതുമുന്നണി സഹയാത്രികനുമായ കമാൽ എം. മാക്കിയിൽ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു.  മലപ്പുറത്ത് നടന്ന ചടങ്ങില്&#x200d; സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്&#x200d; അലിഷിഹാബ് തങ്ങളാണ് അംഗത്വം നല്&#x200d;കിയത്. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി , ട്രഷറര്&#x200d; പിവി അബ്ദുല്&#x200d; വഹാബ് എംപി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ഗജഅ മജീദ് സാഹിബ് , ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂര്&#x200d;, ജില്ലാ പ്രവര്&#x200d;ത്തക സമിതി അംഗം നജ്മല്&#x200d; ബാബു, ആരിഫുദ്ദീന്&#x200d; പുന്നപ്ര എന്നിവര്&#x200d; പങ്കെടുത്തു.</p>



<p>ശനിയാഴ്ച നടന്ന ആലപ്പുഴ പാര്&#x200d;ലമെന്റ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്&#x200d;വെന്&#x200d;ഷനില്&#x200d; കമാല്&#x200d; പങ്കെടുത്തത് ചര്&#x200d;ച്ചയായിരുന്നു. ലോക്‌സഭ  െതരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി ഷാനിമോള്&#x200d; ഉസ്മാന്റെ വിജയത്തിന് പ്രവര്&#x200d;ത്തിക്കുമെന്ന് കമാല്&#x200d; എം. മാക്കിയില്&#x200d; യോഗത്തില്&#x200d; പ്രഖ്യാപിക്കുകയും ഉണ്ടായി. എല്&#x200d;.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കണ്&#x200d;വീനര്&#x200d;കൂടിയായിരുന്നു കമാല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-m-makkayi-join-muslim-leage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് കുഞ്ഞാലിക്കുട്ടി; പൊന്നാനിയില്&#x200d; യു.ഡി.എഫ് കണ്&#x200d;വെന്&#x200d;ഷന് വന്&#x200d; പങ്കാളിത്തം</title>
		<link>https://www.chandrikadaily.com/ponnani-election-convention-meet-et-basheer.html</link>
					<comments>https://www.chandrikadaily.com/ponnani-election-convention-meet-et-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Mar 2019 17:11:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[PONNANI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121588</guid>

					<description><![CDATA[കോട്ടക്കല്&#x200d;: പ്രവര്&#x200d;ത്തകര്&#x200d;ക്ക് ആത്മവിശ്വാസവും ആവേശവും ഉയര്&#x200d;ത്തി പൊന്നാനി പാര്&#x200d;ലമെന്റ് മണ്ഡലം യു ഡി എഫ് കണ്&#x200d;വെന്&#x200d;ഷന്&#x200d;. ആയിരക്കണക്കിന് പ്രവര്&#x200d;ത്തകര്&#x200d; പങ്കെടുത്ത കണ്&#x200d;വെന്&#x200d;ഷന്&#x200d; എടപ്പാള്&#x200d; രാജീവ്ജി നഗറില്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. സ്ഥാനാര്&#x200d;ഥിയുടെ വ്യക്തിത്വവും, ഗുണവും മനസ്സിലാക്കി ബാലറ്റ് വിനിയോഗിക്കണമെന്ന് ഹൈദരലി തങ്ങള്&#x200d; പറഞ്ഞു. തൊഴിലാളി പാര്&#x200d;ട്ടി മുതലാളി പാര്&#x200d;ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേച്ഛ്വാധിപത്യവും, ജനാധിപത്യവും തമ്മില്&#x200d; ഈ തെരഞ്ഞെടുപ്പില്&#x200d; രാജ്യത്ത് മത്സരിക്കുന്നത്. ഏത് വേണമെന്ന് ജനങ്ങള്&#x200d; തീരുമാനിക്കുമെന്നും തങ്ങള്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോട്ടക്കല്&#x200d;:  പ്രവര്&#x200d;ത്തകര്&#x200d;ക്ക് ആത്മവിശ്വാസവും ആവേശവും ഉയര്&#x200d;ത്തി പൊന്നാനി പാര്&#x200d;ലമെന്റ് മണ്ഡലം യു ഡി എഫ് കണ്&#x200d;വെന്&#x200d;ഷന്&#x200d;. ആയിരക്കണക്കിന് പ്രവര്&#x200d;ത്തകര്&#x200d; പങ്കെടുത്ത കണ്&#x200d;വെന്&#x200d;ഷന്&#x200d; എടപ്പാള്&#x200d; രാജീവ്ജി നഗറില്&#x200d;  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. <br></p>



<p>സ്ഥാനാര്&#x200d;ഥിയുടെ വ്യക്തിത്വവും, ഗുണവും മനസ്സിലാക്കി ബാലറ്റ് വിനിയോഗിക്കണമെന്ന് ഹൈദരലി തങ്ങള്&#x200d; പറഞ്ഞു. തൊഴിലാളി പാര്&#x200d;ട്ടി മുതലാളി പാര്&#x200d;ട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേച്ഛ്വാധിപത്യവും, ജനാധിപത്യവും തമ്മില്&#x200d; ഈ തെരഞ്ഞെടുപ്പില്&#x200d; രാജ്യത്ത് മത്സരിക്കുന്നത്. ഏത് വേണമെന്ന് ജനങ്ങള്&#x200d; തീരുമാനിക്കുമെന്നും തങ്ങള്&#x200d; പറഞ്ഞു. <br></p>



<p>പൊന്നാനിയില്&#x200d; ഇ. ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ട്രെന്&#x200d;ഡ് അങ്ങനെയാണ് ചെറുപ്പക്കാര്&#x200d; അരുംകൊല ചെയ്യപ്പെടുന്ന വെള്ളരിക്കാപ്പട്ടണമായി കേരളം മാറിയിരിക്കുകയാണ്. ഇത് കണ്ട് കേരളത്തിലെ ജനങ്ങള്&#x200d; ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. വടകരയിലെ ഇടത് സ്ഥാനാര്&#x200d;ഥിത്വം ജനങ്ങള്&#x200d;ക്ക് ഇടതുപക്ഷം നല്&#x200d;കിയ ശിക്ഷയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയില്&#x200d; യു ഡി എഫ് ഭരിച്ചപ്പോഴുള്ള റോഡുകള്&#x200d; ഇപ്പോഴുമുണ്ട്. ശീഘ്രഗതിയില്&#x200d; കുടിവെള്ള പദ്ധതികള്&#x200d; യു ഡി എഫ് സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയിരുന്നു. എന്ത് വികസനമാണ് ഇപ്പോഴത്തെ സംസ്ഥാന സര്&#x200d;ക്കാറിന്റെതായി കാണാനുള്ളത് എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. <br> പാര്&#x200d;ലമെന്റ് മണ്ഡലം യു ഡി എഫ് ചെയര്&#x200d;മാന്&#x200d; പി. ടി അജയ്‌മോഹന്&#x200d; അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, സ്ഥാനാര്&#x200d;ഥി ഇ. ടി മുഹമ്മദ് ബഷീര്&#x200d;, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്&#x200d; വഹാബ് എം പി , ആര്യാടന്&#x200d; മുഹമ്മദ്, സി പി ജോണ്&#x200d;, എം എല്&#x200d; എമാരായ വി ടി ബല്&#x200d;റാം,  എ പി അനില്&#x200d;കുമാര്&#x200d;, സി മമ്മുട്ടി, പി കെ അബ്ദുറബ്ബ്, ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, ടി എ അഹമ്മദ് കബീര്&#x200d;, എന്&#x200d; ശംസുദ്ദീന്&#x200d;, നേതാക്കളായ സി ഹരിദാസ്, സി വി ബാലചന്ദ്രന്&#x200d;, യു എ ലത്തീഫ്, പി എം എ സലാം, കാടാമ്പുഴ മോഹന്&#x200d;, വെന്നിയൂര്&#x200d; മുഹമ്മദ് കുട്ടി തുടങ്ങിയവര്&#x200d; പ്രസംഗിച്ചു.</p>



<p>പാര്&#x200d;ലമെന്റ് മണ്ഡലം യു ഡി എഫ് ചെയര്&#x200d;മാന്&#x200d; പി. ടി അജയ്‌മോഹന്&#x200d; അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, സ്ഥാനാര്&#x200d;ഥി ഇ. ടി മുഹമ്മദ് ബഷീര്&#x200d;, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്&#x200d; വഹാബ് എം പി , ആര്യാടന്&#x200d; മുഹമ്മദ്, സി പി ജോണ്&#x200d;, എം എല്&#x200d; എമാരായ വി ടി ബല്&#x200d;റാം,  എ പി അനില്&#x200d;കുമാര്&#x200d;, സി മമ്മുട്ടി, പി കെ അബ്ദുറബ്ബ്, ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, ടി എ അഹമ്മദ് കബീര്&#x200d;, എന്&#x200d; ശംസുദ്ദീന്&#x200d;, നേതാക്കളായ സി ഹരിദാസ്, സി വി ബാലചന്ദ്രന്&#x200d;, യു എ ലത്തീഫ്, പി എം എ സലാം, കാടാമ്പുഴ മോഹന്&#x200d;, വെന്നിയൂര്&#x200d; മുഹമ്മദ് കുട്ടി തുടങ്ങിയവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponnani-election-convention-meet-et-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐസ്‌ക്രീം പാര്&#x200d;ലര്&#x200d; കേസില്&#x200d; കുഞ്ഞാലിക്കുട്ടിക്ക് സര്&#x200d;ക്കാരിന്റെ ക്ലീന്&#x200d;ചിറ്റ്</title>
		<link>https://www.chandrikadaily.com/clean-chit-for-kunhalikutty-on-icecream-case.html</link>
					<comments>https://www.chandrikadaily.com/clean-chit-for-kunhalikutty-on-icecream-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Mar 2019 09:48:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[VS Achuthanathan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120358</guid>

					<description><![CDATA[കൊച്ചി : ഐസ്‌ക്രീം പാര്&#x200d;ലര്&#x200d; കേസില്&#x200d; മുന്&#x200d; മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്&#x200d;ക്കാരിന്റെ ക്ലീന്&#x200d; ചിറ്റ്. കേസില്&#x200d; കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി തള്ളണമെന്ന് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി എസ് ഹര്&#x200d;ജി നല്&#x200d;കിയത്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്&#x200d; കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്. കേസ് അവസാനിപ്പിച്ചതുകൊണ്ടുള്ള റിപ്പോര്&#x200d;ട്ട് അംഗീകരിക്കണമെന്ന് സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. അന്വേഷണം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് അവസാനിപ്പിച്ചതാണ്. കേസില്&#x200d; ഇനി ഒരു അന്വേഷണവും ആവശ്യമില്ല. [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി : ഐസ്‌ക്രീം പാര്&#x200d;ലര്&#x200d; കേസില്&#x200d; മുന്&#x200d; മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്&#x200d;ക്കാരിന്റെ ക്ലീന്&#x200d; ചിറ്റ്. കേസില്&#x200d; കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി തള്ളണമെന്ന് സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി എസ് ഹര്&#x200d;ജി നല്&#x200d;കിയത്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്&#x200d; കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്.</p>



<p>കേസ് അവസാനിപ്പിച്ചതുകൊണ്ടുള്ള റിപ്പോര്&#x200d;ട്ട് അംഗീകരിക്കണമെന്ന് സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. അന്വേഷണം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് അവസാനിപ്പിച്ചതാണ്. കേസില്&#x200d; ഇനി ഒരു അന്വേഷണവും ആവശ്യമില്ല. റൗഫ് പണം നല്&#x200d;കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്ന് തെളിവില്ല. കോടതിയുടെ മേല്&#x200d;നോട്ടത്തിലാണ് അന്വഷണം നടത്തിയതെന്നും സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി.</p>



<p>ഭരണമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന് മേല്&#x200d; ഒരു സമ്മര്&#x200d;ദ്ദവും ഉണ്ടായിട്ടില്ലെന്നും സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; കോടതിയില്&#x200d; വ്യക്തമാക്കി. ഐസ്‌ക്രീം പാര്&#x200d;ലര്&#x200d; പെണ്&#x200d;വാണിഭ കേസിനെ തുടര്&#x200d;ന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി പദവിയില്&#x200d; നിന്നും രാജിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clean-chit-for-kunhalikutty-on-icecream-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരാക്രമണം; സര്&#x200d;ക്കാറിന് പൂര്&#x200d;ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികള്&#x200d;</title>
		<link>https://www.chandrikadaily.com/all-party-and-the-congress-stands-with-the-central-government-for-the-nations-unity-and-security.html</link>
					<comments>https://www.chandrikadaily.com/all-party-and-the-congress-stands-with-the-central-government-for-the-nations-unity-and-security.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Feb 2019 10:48:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[gulam nabi asad]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[pulwama attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119066</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കശ്മീരിലെ പുല്&#x200d;വാമയില്&#x200d; 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; വിളിച്ചു ചേര്&#x200d;ത്ത സര്&#x200d;വകക്ഷിയോഗത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്&#x200d;ഗ്രസുള്&#x200d;പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്&#x200d;. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു. രാവിലെ 11 മണി മുതല്&#x200d; പാര്&#x200d;ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്&#x200d;വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്&#x200d;ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്&#x200d;മ, ജ്യോതിരാദിത്യ സിന്ധ്യ, മുസ്‌ലിം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: കശ്മീരിലെ പുല്&#x200d;വാമയില്&#x200d; 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; വിളിച്ചു ചേര്&#x200d;ത്ത സര്&#x200d;വകക്ഷിയോഗത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്&#x200d;ഗ്രസുള്&#x200d;പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്&#x200d;. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു. രാവിലെ 11 മണി മുതല്&#x200d; പാര്&#x200d;ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്&#x200d;വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. </p>



<p>കോണ്&#x200d;ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്&#x200d;മ, ജ്യോതിരാദിത്യ സിന്ധ്യ, മുസ്‌ലിം ലീഗ് ദേശിയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, എന്&#x200d;സിപി നേതാവ് ശരദ് പവാര്&#x200d;, സുദീപ് ബന്ദോപാധ്യായ, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ഡെറക് ഒബ്രയന്&#x200d;, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എല്&#x200d;ജെപി നേതാവുമായ രാം വിലാസ് പസ്വാന്&#x200d;, പാര്&#x200d;ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമര്&#x200d; എന്നിവരാണ് യോഗത്തില്&#x200d; പങ്കെടുത്തത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">The resolution passed at the all-party meeting: We strongly condemn the dastardly terror act of 14th February at Pulwama in J&amp;K in which lives of 40 brave jawans of CRPF were lost. <a href="https://t.co/0OjGkgS6He">pic.twitter.com/0OjGkgS6He</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1096676273647173633?ref_src=twsrc%5Etfw">February 16, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>തീവ്രവാദത്തിനെതിരെ സര്&#x200d;ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്&#x200d;ക്കുമെന്ന് യോഗത്തില്&#x200d; പ്രമേയം പാസ്സാക്കി.</p>



<p>

ഇന്നലെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി പ്രഖ്യാപിച്ച നിലപാട് ഇന്നും കോണ്&#x200d;ഗ്രസ് ആവര്&#x200d;ത്തിച്ചു. ഇത്തരമൊരു ആക്രമണത്തിനിടയില്&#x200d; രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരിന് പിന്തുണ നല്&#x200d;കുമെന്നും കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ചര്&#x200d;ച്ചകള്&#x200d; മതിയാക്കി തിരിച്ചടിക്ക് തെയ്യാറാവണമെന്ന് വരെ ഗുലാം നബി ആസാദ് പറഞ്ഞു. 

</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">All political leaders expressed solidarity towards the government’s efforts to bring the perpetrators to task in a time bound manner: Congress&#39; Ghulam Nabi Azad <a href="https://twitter.com/hashtag/PulwamaAttack?src=hash&amp;ref_src=twsrc%5Etfw">#PulwamaAttack</a> <br><br>Live Updates: <a href="https://t.co/7AcjzD4EEr">https://t.co/7AcjzD4EEr</a> <a href="https://t.co/OuGwu9ycBM">pic.twitter.com/OuGwu9ycBM</a></p>&mdash; BloombergQuint (@BloombergQuint) <a href="https://twitter.com/BloombergQuint/status/1096682911322071040?ref_src=twsrc%5Etfw">February 16, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>പുല്&#x200d;വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്&#x200d; അപലപിക്കുന്നതായും, ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.  ഭീകരരുടെ ലക്ഷ്യം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഒരു സെക്കന്റ് നേരത്തേക്കു പോലും ആ ലക്ഷ്യം നിറവേറ്റാന്&#x200d; നമ്മള്&#x200d; അനുവദിക്കില്ല. പ്രതിപക്ഷം ഒന്നടങ്കം നമ്മുടെ ജവാന്മാര്&#x200d;ക്കും നമ്മുടെ സര്&#x200d;ക്കാറിനുമൊപ്പം ഉറച്ചു നില്&#x200d;ക്കുന്നുവെന്നും രാഹുല്&#x200d; പറഞ്ഞു. ഡല്&#x200d;ഹിയില്&#x200d; വിളിച്ചു ചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു രാഹുല്&#x200d;. ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമാണിത്. സര്&#x200d;ക്കാര്&#x200d; ഈ ഘട്ടത്തില്&#x200d; എന്തു തീരുമാനം എടുത്താലും അതിനൊപ്പം ഉറച്ചു നില്&#x200d;ക്കും. രാജ്യത്തോടുള്ള സ്‌നേഹത്തില്&#x200d; വെറുപ്പോ വിദ്വേഷമോ കലര്&#x200d;ത്താന്&#x200d; ഒരു ശക്തിക്കും കഴിയില്ല. വേദനാജനകമായ സംഭവമാണ് കശ്മീരില്&#x200d; നടന്നിരിക്കുന്നത്. നമ്മുടെ സൈനികര്&#x200d;ക്കു നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കപ്പെടേണ്ടതാണ്. ദുഃഖത്തിന്റേയും വേദനയുടേയും നിമിഷത്തില്&#x200d; മറ്റെല്ലാ ചര്&#x200d;ച്ചകളേയും നമുക്ക് മാറ്റി നിര്&#x200d;ത്താം &#8211; രാഹുല്&#x200d; പറഞ്ഞു. ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങും വ്യക്തമാക്കി. </p>



<p>ജമ്മു കശ്മീരിലെ പുല്&#x200d;വാമയില്&#x200d; സിആര്&#x200d;പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തില്&#x200d; ഹവില്&#x200d;ദാര്&#x200d; വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-party-and-the-congress-stands-with-the-central-government-for-the-nations-unity-and-security.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി.എയുടെ വിജയക്കുതിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/editorial-page-article-pk.html</link>
					<comments>https://www.chandrikadaily.com/editorial-page-article-pk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Feb 2019 17:34:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118523</guid>

					<description><![CDATA[ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. 2014-ല്&#x200d; വന്&#x200d; ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ജനകീയ പരീക്ഷയെ നേരിടാനിരിക്കുന്നു. വോട്ടെടുപ്പ് മുന്നില്&#x200d; കണ്ട് വലിയ വാഗ്ദാനങ്ങളാണ് ഇടക്കാല ബജറ്റില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d;വെച്ചിരിക്കുന്നത്. മുമ്പ് നല്&#x200d;കിയ വാഗ്ദാനങ്ങളില്&#x200d; പലതും പാഴ്‌വാഗ്ദാനങ്ങള്&#x200d; മാത്രമായൊതുങ്ങുമ്പോഴാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്&#x200d;. സംഘ്പരിവാറിന്റെ വര്&#x200d;ഗീയ അജണ്ടയും രാഷ്ട്രീയ എതിരാളികള്&#x200d;ക്കെതിരെയുള്ള പ്രതികാര നടപടികളും പ്രതിപക്ഷ കക്ഷികളെ ഒരുപരിധിവരെ ഒരുമിപ്പിച്ചിട്ടുണ്ട്. എങ്കിലും പൂര്&#x200d;ണ്ണമായൊരു പ്രതിപക്ഷ ഐക്യം ഇന്നും അകലെയാണ്. ? യു.പി.എ അധികാരത്തില്&#x200d; വരാനുള്ള സാധ്യതകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. 2014-ല്&#x200d; വന്&#x200d; ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ജനകീയ പരീക്ഷയെ നേരിടാനിരിക്കുന്നു. വോട്ടെടുപ്പ് മുന്നില്&#x200d; കണ്ട് വലിയ വാഗ്ദാനങ്ങളാണ് ഇടക്കാല ബജറ്റില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d;വെച്ചിരിക്കുന്നത്. മുമ്പ് നല്&#x200d;കിയ വാഗ്ദാനങ്ങളില്&#x200d; പലതും പാഴ്‌വാഗ്ദാനങ്ങള്&#x200d; മാത്രമായൊതുങ്ങുമ്പോഴാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്&#x200d;. സംഘ്പരിവാറിന്റെ വര്&#x200d;ഗീയ അജണ്ടയും രാഷ്ട്രീയ എതിരാളികള്&#x200d;ക്കെതിരെയുള്ള പ്രതികാര നടപടികളും പ്രതിപക്ഷ കക്ഷികളെ ഒരുപരിധിവരെ ഒരുമിപ്പിച്ചിട്ടുണ്ട്. എങ്കിലും പൂര്&#x200d;ണ്ണമായൊരു പ്രതിപക്ഷ ഐക്യം ഇന്നും അകലെയാണ്. <br> ? യു.പി.എ അധികാരത്തില്&#x200d; വരാനുള്ള സാധ്യതകള്&#x200d; എങ്ങനെ വിലയിരുത്തുന്നു<br>  യു.പി.എ അധികാരത്തില്&#x200d; വരാന്&#x200d; നല്ല സാധ്യതകളുണ്ട്. ഒരു സംസ്ഥാനത്തും ബി.ജെ.പിക്ക് ഇത്തവണ വലിയ മുേന്നറ്റമുണ്ടാക്കാന്&#x200d; കഴിയില്ല. അവര്&#x200d;ക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള മഹാരാഷ്ട്ര,ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്&#x200d; പോ ലും ഒപ്പത്തിനൊപ്പമോ അെല്ലങ്കില്&#x200d; അതിന് മുകളിലോ ആണ് മതേതര പാര്&#x200d;ട്ടികള്&#x200d;. കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി സഖ്യം മഹാരാഷ്ട്രയിലും കോണ്&#x200d;ഗ്രസ് ഗുജറാത്തിലും ശക്തമാണ്. മധ്യപ്രദേശ്, രാജസ്ഥാന്&#x200d; എന്നീ സംസ്ഥാനങ്ങളിലൊക്കെ കോണ്&#x200d;ഗ്രസ് നല്ല പ്രകടനം കാഴ്ചവെച്ചേക്കാം. ഇതൊക്കെ പരിശോധിക്കുമ്പോള്&#x200d; ബി.ജെ.പിക്ക് വിജയ സാധ്യതയുള്ള ഒരു സംസ്ഥാനവും ഇന്ത്യയില്&#x200d; കാണാനാവില്ല. ഉത്തര്&#x200d;പ്രദേശില്&#x200d; സമാജ് വാദി-ബി.എസ്.പി സഖ്യം മുഴുവന്&#x200d; സീറ്റും കൊണ്ടു പോകും. അവിടെ കോണ്&#x200d;ഗ്രസിനും ചില മേഖലയില്&#x200d; നല്ല സ്വാധീനമുണ്ട്. ബി.ജെ.പിക്ക് സീറ്റ് നന്നായി കുറയും. പഴയ പോലെ ഒരു സീറ്റ് രണ്ട് സീറ്റ് എന്ന നിലയിലേക്ക് അവര്&#x200d; വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ബീഹാറിലും ഭരണ വിരുദ്ധ വികാരം നിലവിലുണ്ട്. മാത്രമല്ല അവിടെ ആര്&#x200d;.ജെ.ഡി-കോണ്&#x200d;ഗ്രസ് സഖ്യം സുശക്തവുമാണ്. കുറച്ച് സീറ്റൊക്കെ ബി.ജെ.പി പിടിച്ചേക്കാം. എന്നാലും സീറ്റ് നിലയില്&#x200d; വന്&#x200d; ഇടിവുണ്ടാവും. തെരഞ്ഞെടുപ്പ് കഴിയുമ്പോള്&#x200d; ബഹുഭൂരിപക്ഷം സീറ്റുകളിലും മതേതര കക്ഷികളാണ് വിജയിക്കുക. അപ്പോള്&#x200d; കോണ്&#x200d;ഗ്രസിന്റെ നേതൃതത്തിലുള്ള ബി.ജെ.പി വിരുദ്ധ സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. <br> ? പ്രതിപക്ഷ അനൈക്യം യു.പി.എ അധികാരത്തിലെത്തുന്നതിന് തടസ്സമാവില്ലെ<br>  ഓരോ സംസ്ഥാനങ്ങളിലെയും മതേതര പാര്&#x200d;ട്ടികള്&#x200d; തമ്മില്&#x200d; പ്രശ്‌നങ്ങളുണ്ട്. അത് പ്രാദേശിക യാഥാര്&#x200d;ത്ഥ്യമാണ്. പല സംസ്ഥാനങ്ങളിലും പ്രധാന പ്രതിപക്ഷം കോണ്&#x200d;ഗ്രസും എതിര്&#x200d;പക്ഷത്ത് മറ്റൊരു മതേതരകക്ഷിയും വരുമ്പോള്&#x200d;  വലിയ പ്രശ്‌നമാണ്. ഉദാഹരണം തെലുങ്കാന. ഇതുപോലെ പല സംസ്ഥാനങ്ങളുമുണ്ട്. ബംഗാള്&#x200d; പോലെയുള്ള സംസ്ഥാനങ്ങളില്&#x200d; പാര്&#x200d;ട്ടികള്&#x200d; തമ്മില്&#x200d; പ്രാദേശികമായി പല വൈരുധ്യങ്ങളും നിലനില്&#x200d;ക്കുന്നുമുണ്ട്. എല്ലാ പാര്&#x200d;ട്ടികളും ബി.ജെ.പിയെ എതിര്&#x200d;ക്കുന്ന കക്ഷികളാണ്. പക്ഷേ പ്രാദേശികമായി അവരൊന്നും അത്ര വലിയ ഐക്യത്തിലുമല്ല. പശ്ചിമബംഗാളിലെ തൃണമുല്&#x200d; കോണ്&#x200d;ഗ്രസും സി.പി.എമ്മും കോണ്&#x200d;ഗ്രസും അതിന് ഉദാഹരണമാണ്. കേരളത്തിലും ഈ പ്രശ്‌നമുണ്ട്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ദേശീയ തലത്തില്&#x200d; പോസ്റ്റ് പോള്&#x200d; (തെരഞ്ഞടുപ്പിന് ശേഷം) മതേതര കക്ഷികള്&#x200d; തമ്മില്&#x200d; ഐക്യമുണ്ടാവും. തെരഞടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കപ്പെട്ടില്ലെങ്കില്&#x200d;കൂടി ശേഷം ബി.ജെ.പിയേക്കാള്&#x200d; സീറ്റ് ലഭിക്കുന്ന ഈ കക്ഷികളൊക്കെ ചേര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുകയും ചെയ്യും. ഇങ്ങനെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്. നമ്മുടെ രാജ്യത്തും മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്ത് തന്നെയായാലും കോണ്&#x200d;ഗ്രസിന്റെ നേതൃതത്തില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുക തന്നെ ചെയ്യും.<br> ? കൊല്&#x200d;ക്കത്തയില്&#x200d; മമതാബാനര്&#x200d;ജിയും കേന്ദ്രവും തമ്മില്&#x200d; തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നതിന് സമാനമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. മമത അഴിമതിക്കാരെ സംരക്ഷിക്കുകയാെണന്നാണ് ബി.ജെ.പി ആരോപിക്കുന്നത് <br>  അത് ശരിയല്ല. മമതബാനര്&#x200d;ജിയുടെ പോരാട്ടം നിലപാടിന് വേണ്ടിയാണ്. അവര്&#x200d; ഒരു ദിവസം പെട്ടെന്ന് തെരുവിലേക്കിറങ്ങിയതാണന്ന് പറയാന്&#x200d; കഴിയില്ല. ബി.ജെ.പിയുടേതടക്കം പല മുഖ്യമന്ത്രിമാര്&#x200d;ക്കെതിരെയും മുന്&#x200d; മുഖ്യമന്ത്രിമാര്&#x200d;ക്കെതിരെയും പല അഴിമതി ആരോപണങ്ങള്&#x200d; നിലവിലുണ്ട്. മധ്യപ്രദേശില്&#x200d; ബി.ജെ.പി ഭരണകാലത്ത് വ്യാപം അഴിമതി ആരോപണം വന്നപ്പോള്&#x200d; കേന്ദ്ര ഏജന്&#x200d;സിയെ ഉപയോഗിച്ച് ആരെയെങ്കിലും അറസ്റ്റ് ചെയ്യാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറായോ, ഇല്ലല്ലോ. സംസ്ഥാനത്തിനുമേലുള്ള  ബി.ജെ.പിയുടെ കൈകടത്തല്&#x200d; മമതബാനര്&#x200d;ജി വകവെച്ച്‌കൊടുത്തില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം. ധൈര്യപൂര്&#x200d;വം നേരിടേണ്ട വിഷയമാകയാല്&#x200d; അവര്&#x200d; അതിനെ അങ്ങനെതന്നെ നേരിട്ടു എന്നാണ് മനസ്സിലാക്കുന്നത്. അത് ചെയ്തത് വളരെ ശരിയാണ്. വ്യവസ്ഥാപിതമായി അന്വേഷണം നടത്തേണ്ടതിന്പകരം സന്ധ്യക്ക് കൊല്&#x200d;ക്കത്ത പൊലീസ് കമ്മീഷണറെ അറസ്സ് ചെയ്യാനല്ലേ സി.ബി.ഐ നോക്കിയത്. അത് ഫെഡറല്&#x200d; സംവിധാനത്തിനെതിരായ കൃത്യമായ കൈകടത്തലായിരുന്നു. അതിനെ തെരുവിലിറങ്ങിയല്ലാതെ എങ്ങനെ എതിര്&#x200d;ക്കും. അതിനാല്&#x200d;തന്നെ സമരത്തെ കുറ്റം പറയാന്&#x200d; കഴില്ല. <br> ? പൊതുതെരഞ്ഞടുപ്പിന് മുമ്പ് രാജ്യത്ത് വീണ്ടും വര്&#x200d;ഗീയ കലാപങ്ങള്&#x200d;ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്&#x200d;ട്ട് വിദേശ ഏജന്&#x200d;സികള്&#x200d; പുറത്ത്‌വിട്ടിരുന്നു. സംഘ്പരിവാര്&#x200d; ഭാഗത്ത്‌നിന്ന് അത്തരമൊരു നീക്കത്തിന് സാധ്യതയുണ്ടോ?<br>  ഇല്ലെന്ന് പറയാന്&#x200d; കഴിയില്ല. അവരുടെ ചരിത്രമതാണ്. ഗുജറാത്തില്&#x200d; എന്താണ് സംഭവിച്ചതെന്ന് ലോകം മുഴുവന്&#x200d; കണ്ടതല്ലേ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും നിലവില്&#x200d; പ്രധാനമന്ത്രിയുമായ വ്യക്തിക്ക് അന്ന് ലോക രാജ്യങ്ങള്&#x200d; യാത്രാ നിരോധനം ഏര്&#x200d;പ്പെടുത്തിയിരുന്നു. ബോധപൂര്&#x200d;വം സൃഷ്ടിച്ച കലാപമാണ് ഗുജറാത്തില്&#x200d; നടന്നതെന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് അവര്&#x200d; അങ്ങനെ ചെയ്തത്.  തെരഞ്ഞെടുപ്പ് അടുക്കുമ്പോള്&#x200d; ഈവിധം കലാപങ്ങള്&#x200d; സൃഷ്ടിക്കപ്പെട്ടേക്കാം എന്ന് ആശങ്കയുള്ളവരുണ്ട്. അതുകൊണ്ടുതന്നെ കലാപമുണ്ടാവുമെന്ന റിപ്പോര്&#x200d;ട്ട് ലാഘവത്തോടെ തള്ളിക്കളയാന്&#x200d; കഴിയില്ല. കോണ്&#x200d;ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്&#x200d; ചേര്&#x200d;ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്&#x200d; ഈ റിപ്പോര്&#x200d;ട്ട്് ചര്&#x200d;ച്ച ചെയ്തിരുന്നു. വിഷയത്തെ വളരെ ശ്രദ്ധയോടെ സമീപിക്കണമെന്നാണ് തീരുമാനം. മതേതര വിശ്വാസികള്&#x200d;  ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണം.<br> ? 1993-ലെ അയോധ്യ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി വി.എച്ച്.പിയുടെ കീഴിലുള്ള ട്രസ്റ്റിന് തിരികെ നല്&#x200d;കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയില്&#x200d; റിട്ട് ഹരജി ഫയല്&#x200d; ചെയ്തിരുന്നു. വീണ്ടും മന്ദിര്&#x200d;-മസ്ജിദ് വിവാദം കത്തിക്കാനുള്ള ശ്രമമായാണോ ഇതിനെ കാണുന്നത്<br>   തെരഞ്ഞടുപ്പ് വരുമ്പോഴാണ് ബി.ജെ.പിക്ക് അയോധ്യ ഓര്&#x200d;മ്മ വരാറുള്ളത്. അതിനാല്&#x200d;തന്നെ ഈ നീക്കം തെരഞ്ഞടുപ്പ്മുന്നില്&#x200d; കണ്ടാവാനാണ് സാധ്യത. സത്യത്തില്&#x200d; രാമക്ഷേത്രത്തോട് പോലും ആത്മാര്&#x200d;ത്ഥത ബി.ജെ.പിക്കില്ല. അവര്&#x200d;ക്കതൊരു തെരഞ്ഞെടുപ്പ് ആയുധം മാത്രമാണ്. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ അതിനെ ഉപയോഗിക്കുകയാണ് ലക്ഷ്യം. മുത്തലാഖ് പോലെ തെന്നയാണതും. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളില്&#x200d; വേവലാതി ഉണ്ടായിട്ടാണ് അവര്&#x200d; ബില്ല് കൊണ്ടുവന്നെതെന്ന് പറഞ്ഞാല്&#x200d; ലോകം വിശ്വസിക്കുമോ. രാജ്യത്ത് ഏെതല്ലാം ജനവിഭാഗങ്ങള്&#x200d;ക്കിടയിലെ സ്ത്രീകള്&#x200d; പലതരത്തിലുള്ള പ്രശ്‌നങ്ങള്&#x200d; നേരിടുന്നുണ്ട്. അതൊന്നും മാറ്റാതെ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം മാറ്റാന്&#x200d; ബി.ജെ.പി ഇറങ്ങി പുറപ്പെടുമ്പോള്&#x200d; അത് നല്ലതിനല്ലെന്ന് എല്ലാവര്&#x200d;ക്കും അറിയാം. മുത്തലാഖും അയോധ്യയുമൊക്കെ ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയുള്ള അവരുടെ രാഷ്ട്രീയ ആയുധമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പിയുടെ അജണ്ട തന്നെ. <br> ? കേരളത്തിനും തമിഴ്‌നാടിനും പുറമെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്&#x200d; മുസ്‌ലിംലീഗ് പാര്&#x200d;ട്ടി മല്&#x200d;സരിക്കുന്നതിനെ കുറിച്ച്<br>  വോട്ട് ഭിന്നിപ്പിക്കുന്ന രീതിയുള്ള മല്&#x200d;സരം വേണ്ട എന്നതാണ് പാര്&#x200d;ട്ടിയുടെ പ്രഥമവും പ്രാധാന്യമേറിയതുമായ തീരുമാനം. സഖ്യത്തിലേര്&#x200d;പ്പെടുന്നതിന്റെ സാധ്യതകള്&#x200d; പരിശോധിച്ച് അതിനുള്ള സാഹചര്യമുെണ്ടങ്കില്&#x200d; പാര്&#x200d;ട്ടി മല്&#x200d;സരിക്കും. ബംഗാള്&#x200d;, ഝാര്&#x200d;ഖണ്ഡ്, മഹാരാഷ്ട്ര, ഉത്തര്&#x200d;പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d;നിന്നാണ് സഖ്യസാധ്യതകളുടെ റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നത്. അവിടത്തെ രാഷ്ട്രീയവും ദേശീയ സാഹചര്യങ്ങളും പരിഗണിച്ച്  തീരുമാനത്തിലെത്തും. <br> ? രാജ്യത്ത് തൊഴിലില്ലായ്മ സര്&#x200d;വകാല റിക്കാര്&#x200d;ഡിലെത്തിയെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;<br>  തൊഴിലില്ലായ്മ രാജ്യത്ത് ഭയാനകമായ രീതിയിലാണ് വര്&#x200d;ധിച്ചിരിക്കുന്നത്. നാഷണല്&#x200d; സാമ്പിള്&#x200d; സര്&#x200d;വെ ഓര്&#x200d;ഗനൈസേഷന്&#x200d; (എന്&#x200d;എസ്എസ്ഒ) പുറത്ത്‌വിട്ട് കണക്കുകള്&#x200d; ഞെട്ടിക്കുന്നതാണ്. 6.1 ശതമാനമാണ് തൊഴിലില്ലായ്മ എന്ന് വരുമ്പോള്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; രാജ്യത്തെ ഏതവസ്ഥയിലാണ് എത്തിച്ചിരിക്കുന്നതെന്ന്് വളരെ വ്യക്തമാവുകയാണ്. ഈ കണക്കുകള്&#x200d; പുറത്ത്‌വന്നാല്&#x200d; ബി.ജെ.പിക്കത് ദോഷം ചെയ്യും എന്നത് കൊണ്ടാണ് റിപ്പോര്&#x200d;ട്ട് തടഞ്ഞ്‌വെക്കാന്&#x200d; അവര്&#x200d; ശ്രമിച്ചത്. മോദി നേരത്തെ പറഞ്ഞത് അദ്ദേഹത്തെ തിരിഞ്ഞ്കുത്തുകയാണ്. അധികാരത്തിലെത്തിയാല്&#x200d; വര്&#x200d;ഷത്തില്&#x200d; രണ്ടു കോടി തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കുമെന്നാണ് മോദി അവകാശപ്പെട്ടത്. അതാണല്ലോ ഗഡ്ഗരി പറഞ്ഞത് വാഗ്ദാനങ്ങള്&#x200d; പാലിക്കാനായിെല്ലങ്കില്&#x200d; തിരിച്ചടിയുണ്ടാവുമെന്ന്. ബി.ജെ.പിക്ക് ഉണ്ടാവാന്&#x200d;പോകുന്ന തിരിച്ചടിക്കുള്ള പ്രധാന കാരണം തൊഴിലില്ലായ്മയായിരിക്കും. <br> ? അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷനും പൗരത്വ ഭേദഗതി ബില്ലുമൊക്കെ വലിയ വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരിക്കയാണല്ലോ. മതം തിരിച്ചുള്ള വിവേചനത്തിനല്ലേ കളമൊരുങ്ങുന്നത്?<br>   അത് വളരെ സങ്കടകരമാണ്. പല രാജ്യങ്ങളില്&#x200d;നിന്നും ഇന്ത്യയിലേക്ക് അഭയാര്&#x200d;ത്ഥികള്&#x200d; വന്നിട്ടുണ്ട്. മുസ്‌ലിം രാജ്യങ്ങളില്&#x200d;നിന്ന് മാത്രമല്ലല്ലോ അഭയാര്&#x200d;ത്ഥികള്&#x200d; രാജ്യത്തേക്ക് പലായനം ചെയ്തത്. മ്യാന്&#x200d;മറില്&#x200d;നിന്നടക്കം നിരവധി രാജ്യങ്ങളില്&#x200d;നിന്നും അഭയാര്&#x200d;ത്ഥി പലായനമുണ്ടായിട്ടുണ്ട്. അവരൊക്കെ വര്&#x200d;ഗീയ കാരണങ്ങള്&#x200d; കൊണ്ട് മാത്രമല്ലല്ലോ വന്നത്. ബംഗ്ലാദേശില്&#x200d; നിന്ന് ഇന്ത്യയിേേലക്കുള്ള അഭയാര്&#x200d;ത്ഥി പലായനത്തിന്റെ പ്രധാന കാരണം സാമ്പത്തിക പിന്നാക്കാവസ്ഥയാണ്. പട്ടിണിയില്ലാതെ ജീവിക്കാന്&#x200d; ഒരു വഴി തേടിവന്നവരാണ് പലരും. ഇങ്ങനെ രാജ്യത്ത് വന്ന അഭയാര്&#x200d;ത്ഥികളില്&#x200d;നിന്ന് തിരഞ്ഞുപിടിച്ച് മുസ്‌ലിംകള്&#x200d;ക്ക്മാത്രം നിയമം കൊണ്ട്‌വരികയും അവരെ പുറത്താക്കാന്&#x200d; എന്&#x200d;.ആര്&#x200d;.സി നടത്തുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. സാഹോദര്യത്തോടെ കഴിയുന്ന ഹിന്ദു-മുസ്‌ലിം അയല്&#x200d;ക്കാരെ ഭിന്നിപ്പിക്കാനാണ് ഇതിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഫാഷിസ്റ്റ് പാര്&#x200d;ട്ടിയാണ് എന്ന് പറയുന്നത്.<br> ? മോദി സര്&#x200d;ക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങള്&#x200d;<br>  അഴിമതിയില്&#x200d; ബി.ജെ.പി നടത്തുന്നത് മൊത്ത കച്ചവടമാണ്. ബാങ്കുകളൊക്കെ ഒന്നിച്ച് കൊള്ളയടിക്കുന്നതാണ് കാണാന്&#x200d; കഴിയുന്നത്. നോട്ട്് നിരോധനം ഏറ്റവും വലിയ അഴിമതിയാണ്. ബാക്കിയുള്ള പാര്&#x200d;ട്ടികളുടെ കയ്യില്&#x200d; പണം ഇല്ലാതാക്കിയിട്ട് ബി.ജെ.പിയുടെ കയ്യില്&#x200d; മാത്രം പണം നിലനിര്&#x200d;ത്തി. ബി.ജെ.പി കള്ളപ്പണം മൊത്തം വെളുപ്പിച്ചെടുത്തു. ആനുകൂല്യങ്ങള്&#x200d; മുഴുവന്&#x200d; വന്&#x200d;കിടക്കാര്&#x200d;ക്ക് നല്&#x200d;കി പാര്&#x200d;ട്ടി ചെലവുകള്&#x200d; വന്&#x200d;കിടക്കാരെകൊണ്ട് നടത്തിക്കുകയാണ്. ഇത് അഴിമതിയുടെ മൊത്തകച്ചവടമാണ്. അവരുടെ ധാരണ ഇതൊന്നും പുറത്തുവരില്ല എന്നായിരുന്നു. പലതും ഇനിയും പുറത്ത് വന്നിട്ടില്ല. റാഫേലിലും ബാങ്കിങ് തട്ടിപ്പിലുമൊക്കെ നടന്നതും ഇതാണ്. വളരെ സമര്&#x200d;ത്ഥമായാണ് ബി.ജെ.പി അഴിമതി നടത്തുന്നത്. <br> ? കഴിഞ നാലു വര്&#x200d;ഷത്തിനിടക്ക് നിരവധി വിദ്യാര്&#x200d;ത്ഥി വിരുദ്ധ നീക്കങ്ങള്&#x200d;  സര്&#x200d;ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായല്ലോ. ഇതിനെതിരെയുള്ള വികാരം തെരഞ്ഞടുപ്പില്&#x200d; പ്രതിഫലിക്കുമോ<br>  തീര്&#x200d;ച്ചയായും വിദ്യാര്&#x200d;ത്ഥികളുടെയും യുവജനങ്ങളുടെയും ഭാഗത്ത്‌നിന്ന് ബി.ജെ.പിക്കെതിരെ ശക്തമായ പ്രതികരണമുണ്ടാവും. കഴിഞ്ഞ നാലു വര്&#x200d;ഷത്തിനിടക്ക് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെയും യുവജനങ്ങള്&#x200d;ക്കെതിരെയും വലിയ അക്രമണങ്ങളാണ് സര്&#x200d;ക്കാറിന്റെ ഭാഗത്ത്‌നിന്നുണ്ടായത്. ജെ.എന്&#x200d;.യുവിലെ കനയ്യകുമാറിനെതിരെയുണ്ടായതും അതിന്റെ ഭാഗമാണ്. നജീബ് അഹമദും രോഹിത് വെമുലയുമൊക്കെ സര്&#x200d;ക്കാറിന്റെ ഫാഷിസ്റ്റ് സമീപനത്തിന്റെ ഇരകളാണ്. തൊഴിലില്ലായ്മയും മറ്റും യുവജനങ്ങള്&#x200d;ക്ക് സൃഷ്ടിച്ച വിഷമതകള്&#x200d; ചെറുതൊന്നുമല്ല. അതുകൊണ്ടൊക്കെ തന്നെ ശക്തമായ യുവജന മുന്നേറ്റം സര്&#x200d;ക്കാറിനെതിരെ തെരഞ്ഞെടുപ്പില്&#x200d; പ്രതിഫലിക്കും.<br> ? പശ്ചിമേഷ്യന്&#x200d; രാജ്യങ്ങളുമായി സര്&#x200d;ക്കാറിന്റെ ബന്ധത്തെ എങ്ങനെ വിലയിരുത്തുന്നത്?<br>  ഇന്ത്യയും പശ്ചിമേഷ്യന്&#x200d; രാജ്യങ്ങളുമായി നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള ബന്ധത്തെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മാറ്റിമറിച്ചു. സര്&#x200d;ക്കാറിന് ഇസ്രാഈലുമായി ഭായി-ഭായി റിലേഷനാണ് ഇപ്പോഴുള്ളത്. ട്രംപിനെ പോലുള്ളവരുമായാണ് മോദിയുടെ കൂട്ട്്. ഇന്ത്യയുടെ വളരെ കാലമായുള്ള പൈതൃകം മുഴുവന്&#x200d; ബി.ജെ.പി നശിപ്പിച്ചു. ലോക രാജ്യങ്ങള്&#x200d;ക്കിടയില്&#x200d; അതിനെതിരെ അമര്&#x200d;ഷമുണ്ട്. ചേരിചേരാ നയവും  സ്വതന്ത്ര വിദേശ നയവുമുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്ന മറ്റ് രാജ്യങ്ങള്&#x200d;ക്കിടയിലുള്ള അംഗീകാരം നഷ്ടമായി. ഇപ്പോള്&#x200d; ട്രംപൊക്കെ പറഞ്ഞാല്&#x200d; കേള്&#x200d;ക്കുന്ന ചില രാജ്യങ്ങളുണ്ടല്ലോ അക്കൂട്ടത്തിലാണ് ഇന്ത്യയേയും ലോക രാജ്യങ്ങള്&#x200d; കാണുന്നത്. അയല്&#x200d; രാജ്യങ്ങളുമായുള്ള തര്&#x200d;ക്കങ്ങളും കൂടുകയാണ്. രാജ്യത്തിനകത്തും പുറത്തും പ്രശ്‌നങ്ങളാണ് സര്&#x200d;ക്കാര്&#x200d; സൃഷ്ടിച്ചത്. <br> ? തെരഞ്ഞടുപ്പിനായി മുസ്‌ലിംലീഗ് പാര്&#x200d;ട്ടിയുടെ ഒരുക്കങ്ങള്&#x200d;<br>  ജനവിരുദ്ധ മോദി സര്&#x200d;ക്കാറിനെതിരെ ബാലറ്റിലൂടെ ശക്തമായ മറുപടി നല്&#x200d;കാന്&#x200d; മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും പ്രവര്&#x200d;ത്തകര്&#x200d; പൂര്&#x200d;ണ്ണ സജ്ജരാണ്. രാഹുല്&#x200d; ഗാന്ധിയുടെ നേതൃതത്തില്&#x200d; യു.പി.എ അധികാരത്തിലേറുന്നതിനായുള്ള പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുസ്‌ലിംലീഗ് സജീവമായുണ്ടാകും. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; ചരിത്രപരമായ തെരഞ്ഞടുപ്പിനെ നേരിടാന്&#x200d; ഒരുങ്ങിക്കഴിഞ്ഞു.<br>  അഭിമുഖം: ഷംസീര്&#x200d; കേളോത്ത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-pk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രത്തിലേത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്&#x200d;ക്കാര്&#x200d;: പി.കെ കുഞ്ഞാലിക്കുട്ടി എം.പി</title>
		<link>https://www.chandrikadaily.com/pk-kunhalikutty-mp-in-parliament-against-modi-gov.html</link>
					<comments>https://www.chandrikadaily.com/pk-kunhalikutty-mp-in-parliament-against-modi-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Feb 2019 13:39:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118507</guid>

					<description><![CDATA[സ്വന്തംലേഖകന്&#x200d; ന്യൂഡല്&#x200d;ഹി: കേന്ദ്രത്തില്&#x200d; ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്&#x200d;ക്കാരാണന്നും അങ്ങനെയിരിക്കെ സര്&#x200d;ക്കാറിനെങ്ങനെയാണ് ജനങ്ങള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കാന്&#x200d; സാധിക്കകുകയെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്&#x200d; രാഷ്ട്രപതിയുടെ നയപ്രഖ്യപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്&#x200d;ക്കാര്&#x200d; രാജ്യത്തെ ജനങ്ങളില്&#x200d; പ്രതീക്ഷ നിറച്ചു എന്നാണ് രാഷ്ട്രപതി പ്രസംഗിച്ചത് എന്നാല്&#x200d; യാതൊരു ഭരണ നേട്ടവും എടുത്തു പറയാനില്ലാത്ത സര്&#x200d;ക്കാരാണിത്. 282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇപ്പോള്&#x200d; 268 സീറ്റ് മാത്രമേയുള്ളൂ. [&#8230;]]]></description>
										<content:encoded><![CDATA[
<p>സ്വന്തംലേഖകന്&#x200d;</p>



<p>ന്യൂഡല്&#x200d;ഹി: കേന്ദ്രത്തില്&#x200d; ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്&#x200d;ക്കാരാണന്നും അങ്ങനെയിരിക്കെ സര്&#x200d;ക്കാറിനെങ്ങനെയാണ് ജനങ്ങള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കാന്&#x200d; സാധിക്കകുകയെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്&#x200d; രാഷ്ട്രപതിയുടെ നയപ്രഖ്യപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്&#x200d;ക്കാര്&#x200d; രാജ്യത്തെ ജനങ്ങളില്&#x200d; പ്രതീക്ഷ നിറച്ചു എന്നാണ് രാഷ്ട്രപതി പ്രസംഗിച്ചത് എന്നാല്&#x200d; യാതൊരു ഭരണ നേട്ടവും എടുത്തു പറയാനില്ലാത്ത സര്&#x200d;ക്കാരാണിത്. <br> </p>



<p>282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇപ്പോള്&#x200d; 268  സീറ്റ് മാത്രമേയുള്ളൂ. ഭരണകാലത്ത് നടന്ന ഒട്ടുമിക്ക ഉപതെരഞ്ഞടുപ്പുകളിലും പരാജയപ്പെട്ട് യാതൊരു പ്രതീക്ഷയും തങ്ങളില്&#x200d; തന്നെ ബാക്കിയില്ലാത്ത സര്&#x200d;ക്കാറെങ്ങനെയാണ് ജനങ്ങളില്&#x200d; പ്രതീക്ഷ നിറക്കുകയെന്ന് മനസ്സിലാവുന്നില്ലന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സഭയില്&#x200d; രാവിലെ സംസാരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഖെ വിവിധ വകുപ്പുകളില്&#x200d; നിന്ന് ലഭിച്ച കണക്കുകളുടെ പിന്&#x200d;ബലത്തില്&#x200d; സര്&#x200d;്ക്കാരിന്റെ പരാജയം എണ്ണിയെണ്ണി പറഞ്ഞ് സ്ഥാപിച്ചപ്പോള്&#x200d; അതിന് മറുപടി നല്&#x200d;കാന്&#x200d; പോലും ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യാതൊരു പ്രതീക്ഷയും ജനങ്ങള്&#x200d;ക്ക് നല്&#x200d;കാനില്ലാത്തതിനാലാണ് രാജ്യത്തെ ഭിന്നിപ്പിച്ചും പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d;ക്കെതിരെ വ്യാജ അന്യേഷണങ്ങള്&#x200d; നടത്തിയും സര്&#x200d;ക്കാര്&#x200d; രംഗത്ത് വരുന്നത്. മുത്തലാഖ് ബില്ല്, പൗരത്വ ഭേദഗതി ബില്ല് തുടങ്ങിയ ജനങ്ങളെ മതത്തിന്റെ പേരില്&#x200d; ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ബില്ലുകളാണ് സര്&#x200d;ക്കാര്&#x200d; സഭയില്&#x200d; കൊണ്ടുവന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്&#x200d; നോക്കുന്നത് ഭരണനേട്ടങ്ങള്&#x200d; ഉയര്&#x200d;ത്തി കാണിക്കാന്&#x200d; കഴിയാത്തത് കൊണ്ടാണ്.<br> </p>



<p>തങ്ങളുടെ പാര്&#x200d;ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്&#x200d;ക്കെതിരെയും മന്ത്രിമാര്&#x200d;ക്കെതിരെയും അഴിമതി ആരോപണങ്ങളുണ്ടായിട്ടും പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന ഭരണകക്ഷിയുടെ നിലപാടില്&#x200d; അഭിമാനമല്ല നാണക്കേടാണ് തോന്നേണ്ടതെന്നും എംപി പറഞ്ഞു. ഈ സര്&#x200d;ക്കാര്&#x200d; യാതൊരു പ്രതീക്ഷയും ജനങ്ങള്&#x200d;ക്ക് നല്&#x200d;കുന്നില്ല മറിച്ച് ബിജെപിയുടെ ഭരണം രാജ്യത്തിന് അപടകമാണന്നും കുഞ്ഞാലിക്കുട്ടി എംപി പ്രസംഗത്തില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikutty-mp-in-parliament-against-modi-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്&#x200d; യു.ഡി.എഫ് വമ്പന്&#x200d;ജയം നേടുമെന്ന് സര്&#x200d;വ്വേ</title>
		<link>https://www.chandrikadaily.com/bp-cvoter-survey-predicts-huge-victory-for-udf-in-kerala.html</link>
					<comments>https://www.chandrikadaily.com/bp-cvoter-survey-predicts-huge-victory-for-udf-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Jan 2019 15:32:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2019 Loksabha]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[Udf Campaign]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117336</guid>

					<description><![CDATA[2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കേരളത്തില്&#x200d; യുഡിഎഫിന് വമ്പന്&#x200d;ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്&#x200d; സര്&#x200d;വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്&#x200d; 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്&#x200d;വ്വേ പ്രവചിക്കുന്നു. ശബരിമല വിഷയം മുന്&#x200d;നിര്&#x200d;ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് ഒരു സീറ്റും നേടാന്&#x200d; ആവില്ലെന്നാണ് സര്&#x200d;വേ പറയുന്നത്. എന്&#x200d;ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്&#x200d; സാധിക്കില്ലെന്നും സര്&#x200d;വ്വേ പറയുന്നു. എന്നാല്&#x200d; യുഡിഎഫിന് നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാവും. എല്&#x200d;ഡിഎന്റെ എട്ട് സീറ്റില്&#x200d; പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് സര്&#x200d;വേയില്&#x200d; വരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കേരളത്തില്&#x200d; യുഡിഎഫിന് വമ്പന്&#x200d;ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്&#x200d; സര്&#x200d;വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്&#x200d; 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്&#x200d;വ്വേ പ്രവചിക്കുന്നു. </p>



<p>ശബരിമല വിഷയം മുന്&#x200d;നിര്&#x200d;ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് ഒരു സീറ്റും നേടാന്&#x200d; ആവില്ലെന്നാണ് സര്&#x200d;വേ പറയുന്നത്. എന്&#x200d;ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്&#x200d; സാധിക്കില്ലെന്നും സര്&#x200d;വ്വേ പറയുന്നു. എന്നാല്&#x200d; യുഡിഎഫിന് നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാവും. <br>
എല്&#x200d;ഡിഎന്റെ എട്ട് സീറ്റില്&#x200d; പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് സര്&#x200d;വേയില്&#x200d; വരുന്നത്. അവശേഷിക്കുന്ന നാല് സീറ്റുകളില്&#x200d; മാത്രമാവും എല്&#x200d;ഡിഎഫിന് ലഭിക്കുക. 2014 തെരഞ്ഞെടുപ്പിന് ശേഷം 12 സീറ്റുകള്&#x200d; യുഡിഎഫും എട്ട് സീറ്റുകള്&#x200d; എല്&#x200d;ഡിഎഫും എന്ന നിലയിലാണ് സീറ്റ് നില്.  മിഴ്‌നാട്ടില്&#x200d; ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്&#x200d;ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്&#x200d;വ്വേ പ്രവചനം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bp-cvoter-survey-predicts-huge-victory-for-udf-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
