<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>pk kunjalikutty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pk-kunjalikutty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 01 Nov 2025 10:51:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>pk kunjalikutty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രഹസനം, കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ അന്നം മുടക്കുന്ന പ്രഖ്യാപനം; പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/declaration-of-poor-peoples-day-off-in-kerala-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/declaration-of-poor-peoples-day-off-in-kerala-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 01 Nov 2025 10:51:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361416</guid>

					<description><![CDATA[അല്ലെങ്കിലേ കേന്ദ്രത്തിന്റെ ആനൂകൂല്യങ്ങൾ കിട്ടുന്നില്ല. അപ്പോഴാണ് ഇല്ലാത്ത പ്രഖ്യാപനം.]]></description>
										<content:encoded><![CDATA[<p>കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ അന്നം മുടക്കുന്ന പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വളരെ അപകടമുള്ള ഒരു പ്രഖ്യാപനമാണ് ഈ കേരളപ്പിറവി ദിനത്തിൽ സർക്കാർ നടത്തുന്നത്. അല്ലെങ്കിലേ കേന്ദ്രത്തിന്റെ ആനൂകൂല്യങ്ങൾ കിട്ടുന്നില്ല. അപ്പോഴാണ് ഇല്ലാത്ത പ്രഖ്യാപനം. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ഒരുപാട് ആനുകൂല്യങ്ങൾ ഇതോടെ ഇല്ലാതാകും. വളരെയധികം പ്രത്യാഘാതമുണ്ടാക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/declaration-of-poor-peoples-day-off-in-kerala-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിരോവസ്ത്രവിലക്ക്: &#8216;ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്, കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതും&#8217;; പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/headscarf-ban-how-can-a-single-inch-of-cloth-be-illegal-a-girls-headscarf-is-just-like-a-nuns-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/headscarf-ban-how-can-a-single-inch-of-cloth-be-illegal-a-girls-headscarf-is-just-like-a-nuns-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Oct 2025 05:44:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[school student]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359010</guid>

					<description><![CDATA[പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് [&#8230;]]]></description>
										<content:encoded><![CDATA[<p>പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്&#x200d; ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്&#x200d;ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്&#x200d;ത്തനം വിജയിക്കാന്&#x200d; പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്&#x200d; ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്&#x200d; പോരല്ലോ. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഛത്തീഗ്ഢിലെ കാര്യം നമ്മള്&#x200d; പറയുമ്പോള്&#x200d; നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമം നോക്കിയല്ല ഇങ്ങനെയുള്ള വിഷയങ്ങള്&#x200d; പോകുന്നത്. മറിച്ച് ഒരു ഗിവ് ആന്&#x200d;ഡ് ടേക്ക് പോളിസിയില്&#x200d; പോകേണ്ട കാര്യമാണ്.</p>
<p>അത് കൊണ്ട് കാര്യമില്ലല്ലോ. വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ. ഓപ്പറേഷൻ സക്‌സസ്, പക്ഷെ രോഗി മരിച്ചു അതാണ് അവസ്ഥയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിരോവസ്ത്രത്തിന്റെ പേരില്&#x200d; വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാന്&#x200d; കഴിയില്ലെന്നും കേരളത്തില്&#x200d; ഒരു കാരണവശാലും സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് സംഭവിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്&#x200d;കുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങള്&#x200d; അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/headscarf-ban-how-can-a-single-inch-of-cloth-be-illegal-a-girls-headscarf-is-just-like-a-nuns-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌നേഹത്തണല്‍</title>
		<link>https://www.chandrikadaily.com/syed-muhammadali-shihab-thangal-memorial-day.html</link>
					<comments>https://www.chandrikadaily.com/syed-muhammadali-shihab-thangal-memorial-day.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Aug 2025 05:29:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[memories]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[sayyid muhammedali shihab thangal]]></category>
		<category><![CDATA[Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349137</guid>

					<description><![CDATA[പി.കെ കുഞ്ഞാലിക്കുട്ടി കാലമെത്ര കഴിഞ്ഞാലും ഹൃദയാന്തരങ്ങളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിറഞ്ഞുനില്‍ക്കുമെന്ന് തീര്‍ച്ചയാണ്. എന്റെ ജീവതത്തില്‍ അത്രമേല്‍ സ്വാധീനിച്ച മനുഷ്യനായിരുന്നു തങ്ങള്‍, തങ്ങളോടൊപ്പം ഒരു സന്തത സഹചാരിയെ പോലെ നടക്കാന്‍ സാധിച്ചു എന്നത് ഇന്നും ഭാഗ്യമായി കാണുകയാണ്. വിദേശ പഠനം കഴിഞ്ഞു നാട്ടില്‍ വന്നകാലം തൊട്ടെ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിട്ടുണ്ട്. ചുരുക്കം ദിവസങ്ങളില്‍ മാത്രമെ കാണാതിരുന്നിട്ടുള്ളു. കൂടെയുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും വീക്ഷിച്ചു. തങ്ങള്‍ അത്ഭുത പ്രതിഭാസമായിരുന്നു. അറിവും പത്രാസും കൂടിയാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.കെ കുഞ്ഞാലിക്കുട്ടി</strong></p>
<p>കാലമെത്ര കഴിഞ്ഞാലും ഹൃദയാന്തരങ്ങളില്&#x200d; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; നിറഞ്ഞുനില്&#x200d;ക്കുമെന്ന് തീര്&#x200d;ച്ചയാണ്. എന്റെ ജീവതത്തില്&#x200d; അത്രമേല്&#x200d; സ്വാധീനിച്ച മനുഷ്യനായിരുന്നു തങ്ങള്&#x200d;, തങ്ങളോടൊപ്പം ഒരു സന്തത സഹചാരിയെ പോലെ നടക്കാന്&#x200d; സാധിച്ചു എന്നത് ഇന്നും ഭാഗ്യമായി കാണുകയാണ്. വിദേശ പഠനം കഴിഞ്ഞു നാട്ടില്&#x200d; വന്നകാലം തൊട്ടെ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടായിട്ടുണ്ട്. ചുരുക്കം ദിവസങ്ങളില്&#x200d; മാത്രമെ കാണാതിരുന്നിട്ടുള്ളു. കൂടെയുള്ള സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്&#x200d;ത്തനങ്ങളെയും നിലപാടുകളെയും വീക്ഷിച്ചു. തങ്ങള്&#x200d; അത്ഭുത പ്രതിഭാസമായിരുന്നു.</p>
<p>അറിവും പത്രാസും കൂടിയാല്&#x200d; ഗമ കൂടുന്ന കാലമായിരുന്നു ഞങ്ങളുടെ ചെറുപ്പം. സാധാരക്കാരോടൊപ്പം ചേര്&#x200d;ന്നിരിക്കാന്&#x200d; ഇത്തരക്കാരില്&#x200d; പലര്&#x200d;ക്കും മടിയായിരുന്നു. എന്നാല്&#x200d; വിവിധ സര്&#x200d;വകലാശാലകളില്&#x200d;നിന്നും ഒന്നിലധികം ഡിഗ്രികള്&#x200d;, അറബിയിലും ഇംഗ്ലീഷിലും അപാരമായ പാണ്ഡിത്യം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചയാള്&#x200d;. അങ്ങിനെ എന്ത്‌കൊണ്ടും വലിയ വ്യക്തിത്വമായി നിറഞ്ഞു. നിന്ന നേതാവായിരുന്നു തങ്ങള്&#x200d;. എന്നാല്&#x200d; സൗമ്യത കൊണ്ടാണ് അദ്ദേഹം തന്റെ അരികിലെത്തിയവരെ സ്വീകരിച്ചത്. രാഷ്ട്രീയ കേരളം കണ്ണും കാതും കൂര്&#x200d;പ്പിച്ചുനിന്ന പല ചൂടുപിടിച്ച ചര്&#x200d;ച്ചകളെ ആ സൗമ്യതയില്&#x200d; തണുപ്പിച്ചെടുത്തു തങ്ങള്&#x200d;. ആ സ്‌നേഹത്തില്&#x200d; പെയ്‌തൊഴിയാ ആ വിവാദങ്ങളുണ്ടായിരുന്നില്ല.</p>
<p>തങ്ങള്&#x200d; ഒരു വിഷയത്തില്&#x200d; നിലപാടെടുത്താല്&#x200d; എന്തു പ്രതിസന്ധി വന്നാലും അതില്&#x200d; ഉറച്ചു നില്&#x200d;ക്കും. കാര്യങ്ങളെ കൃത്യമായി പഠിച്ച് മെറിറ്റിനെ പരിഗണിക്കും. ബാബരി മസ്ജിദ് വിഷയത്തില്&#x200d; തങ്ങള്&#x200d; എടുത്ത നിലപാടുകള്&#x200d; മുമ്പിലുണ്ട്. അണികളെ തീവ്ര ചിന്താഗതിയിലേക്ക് പോകാതിരിക്കാന്&#x200d; ഇമചിമ്മാതെ കാവലിരുന്നു. സമുദായത്തെ മതേതര കാഴ്ചപാടില്&#x200d; ഉറപ്പിച്ചുനിര്&#x200d;ത്തി. തങ്ങളുടെ നിലപാട് ശരിയല്ലെന്നും സൗഹാര്&#x200d;ദത്തിന്റെ താരാട്ട് നിര്&#x200d;ത്തണമെന്നും പലരും കളിയാക്കി പറഞ്ഞു. പ്രതിഷേധിച്ച് പലരും മുസ്ലിംലീഗില്&#x200d;നിന്നും രാജിവെച്ചു. ഈ നിലപാടിന്റെ പേരിലാണ് അവര്&#x200d; പാര്&#x200d;ട്ടിവിടുന്നതെങ്കില്&#x200d; പോവട്ടെ എന്ന് തങ്ങളും പറഞ്ഞു. പല രാഷ്ട്രീയക്കാരും വര്&#x200d;ഗീയവാദികളെ പിന്തുണച്ചു മുന്നോട്ടു വന്നു. എന്നാല്&#x200d; തങ്ങള്&#x200d; ആ നിലപാടില്&#x200d; നിന്നും അണുമണി മാറിയില്ല. തങ്ങളെടുത്ത നിലപാടായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു.</p>
<p>തങ്ങളോടൊപ്പമുള്ള യാത്രകള്&#x200d; ഇന്നും ഓര്&#x200d;മയില്&#x200d; നിറയുന്നുണ്ട്. എല്ലാറ്റിനോടും സ്‌നേഹമായിരുന്നു തങ്ങള്&#x200d;ക്ക്. ഒരു പച്ചപ്പ് കണ്ടാല്&#x200d;, ഭംഗിയുള്ള പൂക്കളെ കണ്ടാല്&#x200d;, വഴിയരികിലൂടെ ഓടി നടക്കുന്ന സഹജീവികളെ കണ്ടാല്&#x200d; തങ്ങളതില്&#x200d; അലിഞ്ഞുചേരും. അതിനെ കാവ്യത്മകമായി വര്&#x200d;ണിക്കും. പ്രകൃതിയെ ആസ്വദിച്ചും പൂക്കളെ ലാളിച്ചും സഹജീവികളോട് കരുണയോടെ പെരുമാറിയുമുള്ള തങ്ങളുടെ നിര്&#x200d;മലമായ ഹൃദയശുദ്ധി അറിയാതെ നോക്കിനിന്നിട്ടുണ്ട്. പരന്ന വായന തങ്ങളുടെ പ്രത്യേകതയായിരുന്നു. യാത്രകളില്&#x200d; നിറയെ പുസ്തകങ്ങള്&#x200d; തങ്ങളുടെ വാഹനത്തിലുണ്ടാവും. ലോക പ്രശസ്തരായ എഴുത്തുകാരുടെ സാഹിത്യകൃതികള്&#x200d;, കഥകള്&#x200d;, കവിതകള്&#x200d; എല്ലാം തങ്ങള്&#x200d; വായിക്കും. അതിന്റെ അഭിപ്രായങ്ങള്&#x200d; സഹയാത്രികരുമായി പങ്കുവെക്കും. എല്ലാറ്റിന്റെയും അവസാനം സ്‌നേഹവും സൗഹാര്&#x200d;ദവും നിറഞ്ഞതായിരിക്കും. കൂടെ സഞ്ചരിക്കുമ്പോള്&#x200d; ഇത്രയധികം തമാശ പറയുന്ന നേതാവിനെ ഇന്നേ വരെകണ്ടിട്ടില്ല. ഒരോ യാത്രയിലും ചിരിക്കാനും ചിന്തിക്കാനും നിരവധി കാര്യങ്ങളുണ്ടാവും, മതസൗഹാര്&#x200d;ദമായിരുന്നു തങ്ങളുടെ മുഖമുദ്ര. ബാബരി വിഷയത്തിനുശേഷം അങ്ങാടിപുറത്തെ ക്ഷേത്ര വാതില്&#x200d; ചില സാമൂഹ്യ ദ്രോഹികള്&#x200d; തീയിട്ടു നശിപ്പിച്ചപ്പോള്&#x200d; ആശ്വാസവാക്കുകളുമായി ക്ഷേത്ര മുറ്റത്തേക്കോടിയത് ആ സൗഹ്യദത്തിനു പോറലേല്&#x200d;ക്കാതിരിക്കാന്&#x200d; വേണ്ടിയായിരുന്നു. പാണക്കാട്ടെ തിരുമുറ്റത്ത് സാന്ത്വനം തേടി അന്യമതക്കാരുള്&#x200d;പ്പെടെ ഓടിയെത്തുന്ന ആ സ്‌നേഹമരത്തിന്റെ തണല്&#x200d; തേടിയായിരുന്നു. തങ്ങളുടെ വീട്ടിലെയും മറ്റും പ്രധാനകൈകാര്യക്കാരില്&#x200d; പലരും അമുസ്ലിം സുഹ്യത്തുക്കളായിരുന്നു. ഇന്നും പാണക്കാട്ടെത്തിയാല്&#x200d; ആ വീടിനോട് ചുറ്റിപ്പറ്റി സഹോദരസമുദായക്കാരെ കാണാം. വിവിധ പ്രയാസങ്ങളും പ്രശ്നങ്ങളുമായി പാണക്കാട് വരുന്നവര്&#x200d;ക്ക് ജാതിയും മതവും നോക്കാതെ തങ്ങള്&#x200d; ആശ്വാസമായി ഒരോ മധ്യസ്ഥ ചര്&#x200d;ച്ചകളിലും സമുദായം നോക്കിയല്ല അദ്ദേഹം തീരുമാനമെടുത്തത്. മെറിറ്റുമാത്രമായിരുന്നു മാനദണ്ഡം.</p>
<p>തന്റെ സമുദായത്തെ വിദ്യസമ്പന്നരാക്കുന്നതില്&#x200d;, അവര്&#x200d;ക്ക് ജീവിത മാര്&#x200d;ഗം കണ്ടെത്താനുള്ള തൊഴിലിടമൊരുക്കുന്നതില്&#x200d;, നാട്ടിലെ വികസന കാര്യങ്ങള്&#x200d; നടപ്പിലാക്കുന്നതില്&#x200d; പാണക്കാട് കുടുംബം പ്രത്യേകിച്ച് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; വഹിച്ച പങ്ക് ചെറുതല്ല. മന്ത്രിയും എം.എല്&#x200d;.എയായുമെല്ലാം പ്രവര്&#x200d;ത്തിച്ച കാലത്ത് തങ്ങളിടപെട്ടിരുന്ന ഓരോ കേസുകളും അത്തരത്തിലുള്ളതായിരുന്നു. പല ഓണംകേറാമലകളും വികസിത പ്രദേശങ്ങളാക്കിമാറ്റിയതില്&#x200d; തങ്ങളുടെ ഇടപെടല്&#x200d; ചെറുതല്ല. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്&#x200d; പൂക്കോയ തങ്ങളുടെ അതേ നിലപാടായിരുന്നു തങ്ങള്&#x200d;ക്കും. കേരളത്തില്&#x200d; ഇന്ന് ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പിറവിയെടുക്കുന്നതില്&#x200d; ഈ കുടുംബവും ശിഹാബ് തങ്ങളും വഹിച്ച പങ്ക് ചെറുതല്ല. കാരുണ്യമായിരുന്നു തങ്ങള്&#x200d;. സി.എച്ച് സെന്റര്&#x200d; ഉള്&#x200d;പ്പെടെ തങ്ങളുടെ നിര്&#x200d;ദേശ പ്രകാരം തുടങ്ങിയ നിരവധി കാരുണ്യ സ്ഥാപനങ്ങള്&#x200d; ഇന്നും കേരളത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. ഓര്&#x200d;മയായി ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ശിഹാബ് തങ്ങള്&#x200d; ഇന്നും ജനഹൃദയങ്ങളില്&#x200d; മരണമില്ലാതെ ജീവിക്കുകയാണ്. തങ്ങളുടെ പേരില്&#x200d; ജീവകാരുണ്യ, സാമൂഹ്യ സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d; അനുസ്യൂതം തുടരുന്നു. ബൈത്തുറഹ്‌മകള്&#x200d; പിറവിയെടുക്കുന്നു.</p>
<p>തങ്ങള്&#x200d; എന്നും മുറുകെപ്പിടിച്ച ഐഡിയോളജി മതേതരത്വവും മതസൗഹാര്&#x200d;ദവും മതവിശ്വാസവും തന്നെയാണ്. എല്ലാം സമന്വയിച്ചുപോകുന്ന ബഹുസ്വര സമൂഹത്തിലാണ് യഥാര്&#x200d;ത്ഥ മതവിശ്വാസിയുടെ സ്ഥാനമെന്ന് തങ്ങള്&#x200d; അടിവരയിട്ടു. ഏകാധിപത്യവും വര്&#x200d;ഗീയതയും വലിയ അപകടമാണെന്ന് തങ്ങള്&#x200d; ഓര്&#x200d;മിപ്പിച്ചു. അതുതന്നെയാണ് പാണക്കാട്ടെ സ്‌നേഹത്തണലിലിരുന്ന് ഹൈദരലി ശിഹാബ് തങ്ങളും ഇപ്പോള്&#x200d; സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കാലം എത്ര കഴിഞ്ഞാലും, കാലയവനികക്കുള്ളില്&#x200d; ശിഹാബ് തങ്ങളുടെ ഓര്&#x200d;മകള്&#x200d;ക്ക് മരണമില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syed-muhammadali-shihab-thangal-memorial-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കേരളത്തില്‍ ആര്‍ക്കും എന്തും പറയാമെനന്ന അവസ്ഥ, പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു&#8217;: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/in-kerala-anyone-can-say-anything-the-government-is-complicit-in-calling-the-greens-communal-p-k-kunhalikutty.html</link>
					<comments>https://www.chandrikadaily.com/in-kerala-anyone-can-say-anything-the-government-is-complicit-in-calling-the-greens-communal-p-k-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 20 Jul 2025 10:50:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[vellapalli nadeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347945</guid>

					<description><![CDATA[വെള്ളാപ്പള്ളി നടേശന് പച്ചയ്ക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മറുപടി പറയേണ്ടത് സർക്കാരാണ്. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. പറയാൻ നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്&#8221;- കുഞ്ഞാലിക്കുട്ടി പറഞ്ഞു. &#8221;കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല. ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>വെള്ളാപ്പള്ളി നടേശന് പച്ചയ്ക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മറുപടി പറയേണ്ടത് സർക്കാരാണ്. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. പറയാൻ നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്&#8221;- കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>&#8221;കേരളത്തിൽ നേരത്തെയും ഇത്തരത്തിൽ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് വില പോയിട്ടില്ല. ആദ്യമായല്ല ഇങ്ങനെ അദ്ദേഹം പറയുന്നത്. ഇത് കേരളത്തിൽ ചർച്ച ചെയ്യപ്പെടുമെന്നും ലീഗിൽ നിന്ന് ആരെങ്കിലും ഇങ്ങനെ ഒരു കാര്യം പറഞ്ഞാൽ ഒരു നിമിഷം അവർ ലീഗിൽ ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-kerala-anyone-can-say-anything-the-government-is-complicit-in-calling-the-greens-communal-p-k-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കീം പരീക്ഷ റദ്ദാക്കിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്; തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കി: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/government-is-responsible-for-canceling-keem-exam-delaying-the-decision-has-created-concern-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/government-is-responsible-for-canceling-keem-exam-delaying-the-decision-has-created-concern-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 11 Jul 2025 12:41:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[keem exam]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347325</guid>

					<description><![CDATA[സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം. ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.</p>
<p>ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ &#8211; സ്‌കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-is-responsible-for-canceling-keem-exam-delaying-the-decision-has-created-concern-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യായാമത്തിന് ആരും എതിരല്ല, സംശയം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/no-one-is-against-exercise-dont-radicalize-doubters-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/no-one-is-against-exercise-dont-radicalize-doubters-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Jun 2025 08:40:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346175</guid>

					<description><![CDATA[സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.]]></description>
										<content:encoded><![CDATA[<p>വ്യായാമത്തിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ആരും എതിരല്ലെന്നും എന്നാൽ സംശയങ്ങൾ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ<br />
സൂംബ ഡാൻസ് നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ചർച്ച ചെയ്തിട്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോൾ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. സംശയം തീർത്താൽ മതി. സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനകളെ തീവ്രവാദികളാക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-one-is-against-exercise-dont-radicalize-doubters-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/1the-ahmedabad-plane-crash-is-a-searing-pain-that-cannot-be-soothed-by-remedies-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/1the-ahmedabad-plane-crash-is-a-searing-pain-that-cannot-be-soothed-by-remedies-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 16:47:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ahamedabad Plane Crash]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344484</guid>

					<description><![CDATA[അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ് വിമാനാപകടത്തില്&#x200d; അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്&#x200d;ഗങ്ങള്&#x200d;ക്ക് ശമിപ്പിക്കാന്&#x200d; കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. &#8216;കേട്ട വാര്&#x200d;ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്&#x200d; നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്&#x200d; ഇന്ത്യ വിമാനത്തില്&#x200d; പറന്നുയര്&#x200d;ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്&#x200d; എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്&#x200d;ത്തയാണ്&#8217;- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p>വിമാനം തകര്&#x200d;ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് കൂടി ജീവന്&#x200d; നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്&#x200d; മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്&#x200d;ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്&#x200d;ഗങ്ങള്&#x200d;ക്കോ ശമിപ്പിക്കാന്&#x200d; കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്&#x200d;കിയിരിക്കുന്നത്. വിമാന ദുരന്തത്തില്&#x200d; മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്&#x200d; മനുഷ്യര്&#x200d;ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-ahmedabad-plane-crash-is-a-searing-pain-that-cannot-be-soothed-by-remedies-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/strong-public-sentiment-against-the-left-government-in-nilambur-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/strong-public-sentiment-against-the-left-government-in-nilambur-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 11 Jun 2025 10:29:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[nailambur byelection]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344356</guid>

					<description><![CDATA[നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു.</p>
<p>ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/strong-public-sentiment-against-the-left-government-in-nilambur-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാറിനെതിരായ ജനവികാരം  ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/public-sentiment-against-the-government-will-be-reflected-in-the-by-elections-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/public-sentiment-against-the-government-will-be-reflected-in-the-by-elections-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 04 Jun 2025 13:16:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pk kunjalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343612</guid>

					<description><![CDATA[സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല. ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് ദേശീയ പാത വീണ്ടും തകർന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളൽ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല.<br />
ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>മലപ്പുറത്ത് ദേശീയ പാത വീണ്ടും തകർന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളൽ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>&#8216;റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട്. കൂരിയാട് പാലം വേണ്ടി വരും. എന്ത് വേണം എന്ന് പറയേണ്ടത് അവർ ആണ്. മഴ തുടങ്ങിയിട്ടേ ഉള്ളൂ. ദേശീയപാത കണ്ട് കഴിഞ്ഞാൽ മൊത്തം അന്വേഷണം വേണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചർച്ച നല്ലതാണ്. ഫലം സ്വീകാര്യമല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാവും&#8217;, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/public-sentiment-against-the-government-will-be-reflected-in-the-by-elections-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/11there-is-no-need-to-look-at-politics-in-shashi-tharoors-selection-to-the-all-party-delegation-muslim-league.html</link>
					<comments>https://www.chandrikadaily.com/11there-is-no-need-to-look-at-politics-in-shashi-tharoors-selection-to-the-all-party-delegation-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 May 2025 13:17:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[sadiqalithangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341714</guid>

					<description><![CDATA[മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്&#x200d;ക്കാര്&#x200d; സര്&#x200d;വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്&#x200d; പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്&#x200d; വിശദീകരിക്കാന്&#x200d; എംപിമാരെ തെരഞ്ഞെടുത്തതില്&#x200d; രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്&#x200d;ക്കുക എന്നതാണ് ഇപ്പോള്&#x200d; ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>ശശി തരൂരിന്റെ പ്രശ്‌നം കോണ്&#x200d;ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്&#x200d; ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്&#x200d; നടത്തുന്ന കാര്യങ്ങള്&#x200d; കോണ്&#x200d;ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്&#x200d;ശങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്&#x200d; ശശി തരൂരിന് കോണ്&#x200d;ഗ്രസ് അനുമതി നല്&#x200d;കി. കേന്ദ്രം നിര്&#x200d;ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്&#x200d; ഉണ്ടാകുമെന്ന് ജനറല്&#x200d; സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11there-is-no-need-to-look-at-politics-in-shashi-tharoors-selection-to-the-all-party-delegation-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
