<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Police Custody &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-custody/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Oct 2025 10:14:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Police Custody &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു 31വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും</title>
		<link>https://www.chandrikadaily.com/sabarimala-gold-robbery-murari-babu-to-remain-in-police-custody-till-31st.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-robbery-murari-babu-to-remain-in-police-custody-till-31st.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 10:13:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muraribabu]]></category>
		<category><![CDATA[Police Custody]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360710</guid>

					<description><![CDATA[റാന്നി: ശബരിമല സ്വർണക്കവർച്ച കേസിലെ രണ്ടാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ‍ർ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 31വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. റിമാൻഡിലായ മുരാരി ബാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നാലു ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചത്. ഒക്ടോബർ 23നാണ് ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ തിരുവനന്തപുരം സ്പെഷൽ [&#8230;]]]></description>
										<content:encoded><![CDATA[<p>റാന്നി: ശബരിമല സ്വർണക്കവർച്ച കേസിലെ രണ്ടാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ&#x200d;ർ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 31വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. റിമാൻഡിലായ മുരാരി ബാബുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നാലു ദിവസം പൊലീസ് കസ്റ്റഡി അനുവദിച്ചത്.</p>
<p>ഒക്ടോബർ 23നാണ് ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലേക്ക് മാറ്റി.</p>
<p>2019 ജൂണിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപാളി അറ്റകുറ്റപണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ മഹസറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവായിരുന്നു. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്&#x200d;റെ അടിസ്ഥാനത്തിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണറായിരുന്ന ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.</p>
<p>കേസിൽ അറസ്റ്റിലാകുന്ന രണ്ടാമനും ആദ്യ ദേവസ്വം ബോര്&#x200d;ഡ് ഉദ്യോഗസ്ഥനുമാണ് ഇയാൾ. 2025ല്&#x200d; ദ്വാരപാലക ശില്&#x200d;പത്തിന്റെ പാളികള്&#x200d; സ്പോണ്&#x200d;സര്&#x200d; ഉണ്ണികൃഷ്ണന്&#x200d; പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകര്&#x200d;പ്പ് പുറത്തുവന്നിരുന്നു.</p>
<p>ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം. ചെമ്പ് തെളിഞ്ഞതു കൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം.</p>
<p>ശബരിമലയിലെ സ്വര്&#x200d;ണപ്പാളി വിവാദത്തില്&#x200d; വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവര്&#x200d;ത്തിച്ചിരുന്നത്. മഹസറില്&#x200d; ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-robbery-murari-babu-to-remain-in-police-custody-till-31st.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കസ്റ്റഡി മർദനം: ബാധ്യതയിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു: വി.ഡി സതീശൻ</title>
		<link>https://www.chandrikadaily.com/custody-beating-chief-minister-is-running-away-from-responsibility-v-d-satheesan.html</link>
					<comments>https://www.chandrikadaily.com/custody-beating-chief-minister-is-running-away-from-responsibility-v-d-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 10:09:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Police Custody]]></category>
		<category><![CDATA[vd satheeeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353073</guid>

					<description><![CDATA[കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു. മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനം? അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശൻ പ്രതികരിച്ചു. തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു.</p>
<p>മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനം? അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശൻ പ്രതികരിച്ചു.</p>
<p>തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.</p>
<p>വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/custody-beating-chief-minister-is-running-away-from-responsibility-v-d-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശ്ശേരി സ്‌ഫോടനം: പ്രതി മാർട്ടിനെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു</title>
		<link>https://www.chandrikadaily.com/1kalamassery-blast-accused-martin-remanded-to-police-custody-for-ten-days.html</link>
					<comments>https://www.chandrikadaily.com/1kalamassery-blast-accused-martin-remanded-to-police-custody-for-ten-days.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Nov 2023 13:06:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kalamassery blast]]></category>
		<category><![CDATA[Police Custody]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282111</guid>

					<description><![CDATA[ഏഴ് ദിവസത്തെ കസ്റ്റഡി നല്&#x200d;കാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി സ്‌ഫോടനക്കേസില്&#x200d; പ്രതി ഡൊമിനിക്ക് മാര്&#x200d;ട്ടിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി നല്&#x200d;കാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്.</p>
<p>എന്നാല്&#x200d; യുഎപിഎ ഉള്&#x200d;പ്പടെയുള്ള വകുപ്പുകള്&#x200d; ചുമത്തിയ സാഹചര്യത്തില്&#x200d; വിവിധ സ്ഥലങ്ങളില്&#x200d; തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്&#x200d; ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിവാണ് കസ്റ്റഡി നീട്ടി നല്&#x200d;കിയത്.</p>
<p>കസ്റ്റഡിയില്&#x200d; വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉള്&#x200d;പ്പടെ പൂര്&#x200d;ത്തിയാക്കുക. അഭിഭാഷകനെ ആവശ്യമില്ലെന്ന് മാര്&#x200d;ട്ടിന്&#x200d; ഇന്നും കോടതിയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kalamassery-blast-accused-martin-remanded-to-police-custody-for-ten-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഖിലിനെ ഒളിവില്&#x200d; പോകാന്&#x200d; സഹായിച്ച പ്രാദേശിക നേതാവ് പൊലീസ് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/the-local-leader-who-helped-nikhil-to-go-into-hiding-is-in-police-custody.html</link>
					<comments>https://www.chandrikadaily.com/the-local-leader-who-helped-nikhil-to-go-into-hiding-is-in-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Jun 2023 06:24:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fake certificate]]></category>
		<category><![CDATA[local leader]]></category>
		<category><![CDATA[Police Custody]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260487</guid>

					<description><![CDATA[വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കി സര്&#x200d;വകലാശാലയെ കമ്പളിപ്പിച്ച എസ്.എഫ്.ഐ നേതാവ് നിഖില്&#x200d; തോമസിനെ ഒളിവില്&#x200d; പോകാന്&#x200d; സഹായിച്ചുവെന്ന് സംശയിക്കുന്ന സി.പിഎം പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്&#x200d;പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്&#x200d;ച്ചെ അഞ്ചുമണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്&#x200d;ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖില്&#x200d; ഒളിവില്&#x200d; പോയിരുന്നു. എംഎസ്എം കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ഡോക്ടര്&#x200d; മുഹമ്മദ് താഹയുടെ പരാതിയില്&#x200d; വ്യാജരേഖ ചമയ്ക്കല്&#x200d;, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്. &#160; [&#8230;]]]></description>
										<content:encoded><![CDATA[<p>വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കി സര്&#x200d;വകലാശാലയെ കമ്പളിപ്പിച്ച എസ്.എഫ്.ഐ നേതാവ് നിഖില്&#x200d; തോമസിനെ ഒളിവില്&#x200d; പോകാന്&#x200d; സഹായിച്ചുവെന്ന് സംശയിക്കുന്ന സി.പിഎം പ്രാദേശിക നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്&#x200d;പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്&#x200d;ച്ചെ അഞ്ചുമണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.</p>
<p>ഇയാളുടെ ബിരുദ സര്&#x200d;ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖില്&#x200d; ഒളിവില്&#x200d; പോയിരുന്നു. എംഎസ്എം കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ഡോക്ടര്&#x200d; മുഹമ്മദ് താഹയുടെ പരാതിയില്&#x200d; വ്യാജരേഖ ചമയ്ക്കല്&#x200d;, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-local-leader-who-helped-nikhil-to-go-into-hiding-is-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ അഭിഭാഷക സെസി സേവ്യര്&#x200d; എട്ട് ദിവസം പൊലീസ് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/fake-advocate-cessy-xavier-in-police-custody-for-8-days.html</link>
					<comments>https://www.chandrikadaily.com/fake-advocate-cessy-xavier-in-police-custody-for-8-days.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Apr 2023 10:12:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cessy xavier]]></category>
		<category><![CDATA[Police Custody]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250480</guid>

					<description><![CDATA[വഞ്ചനാക്കുറ്റവും, ആള്&#x200d;മാറാട്ടത്തിനുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: അഭിഭാഷകയാണെന്ന പേരില്&#x200d; ആള്&#x200d;മാറാട്ടം നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. 21 മാസം ഒളിവില്&#x200d; കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്&#x200d; കീഴടങ്ങിയത്. വഞ്ചനാക്കുറ്റവും, ആള്&#x200d;മാറാട്ടത്തിനുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.</p>
<p>2019ലാണ് ആലപ്പുഴ ബാര്&#x200d; അസോസിയേഷനില്&#x200d; സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്&#x200d; ലൈബ്രറിയനായും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാര്&#x200d; അസോസിയേഷന്&#x200d; ഇവരെ പുറത്താക്കി പൊലീസില്&#x200d; പരാതി നല്&#x200d;കിയതോടെ ഒളിവില്&#x200d; പോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-advocate-cessy-xavier-in-police-custody-for-8-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; എം.എല്&#x200d;.എ തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് ഹരജിയുമായ യെച്ചൂരി</title>
		<link>https://www.chandrikadaily.com/jk-sitaram-yechury-habeas-petition-sc-detention-cpim-leader-m-y-tarigami.html</link>
					<comments>https://www.chandrikadaily.com/jk-sitaram-yechury-habeas-petition-sc-detention-cpim-leader-m-y-tarigami.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Aug 2019 11:54:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[M Y Tarigami]]></category>
		<category><![CDATA[Police Custody]]></category>
		<category><![CDATA[sitaram yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136989</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജമ്മുകശ്മീരിലെ എം.എല്&#x200d;.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്&#x200d; റിട്ട് ഹരജി സമര്&#x200d;പ്പിച്ചു. സി.പി.ഐ.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് ഹരജി നല്&#x200d;കിയത്. കശ്മീരിലെ കുല്&#x200d;ഗാം മണ്ഡലത്തിലും നിന്നും നാലു തവണ സിപിഎം പ്രതിനിധികരിച്ച എംഎല്&#x200d;എയാണ് തരഗാമി. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി അസാധുവാക്കിയ ആഗസ്റ്റ് 5ന് പുലര്&#x200d;ച്ചെയാണ് അദ്ദേഹത്തെ ശ്രീനഗര്&#x200d; ഗുപ്കാര്&#x200d; റോഡിലെ വീട്ടില്&#x200d; തടവിലാക്കിയത്. ഈദ് ദിനത്തില്&#x200d; പോലും ബന്ധുക്കളെയോ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ജമ്മുകശ്മീരിലെ എം.എല്&#x200d;.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്&#x200d; റിട്ട് ഹരജി സമര്&#x200d;പ്പിച്ചു. സി.പി.ഐ.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്&#x200d; ഹേബിയസ് കോര്&#x200d;പ്പസ് ഹരജി നല്&#x200d;കിയത്.</p>



<p>കശ്മീരിലെ കുല്&#x200d;ഗാം മണ്ഡലത്തിലും നിന്നും നാലു തവണ സിപിഎം പ്രതിനിധികരിച്ച എംഎല്&#x200d;എയാണ് തരഗാമി. ജമ്മു കശ്മീരിന്റെ  പ്രത്യേകപദവി അസാധുവാക്കിയ ആഗസ്റ്റ് 5ന് പുലര്&#x200d;ച്ചെയാണ് അദ്ദേഹത്തെ ശ്രീനഗര്&#x200d; ഗുപ്കാര്&#x200d; റോഡിലെ വീട്ടില്&#x200d; തടവിലാക്കിയത്. ഈദ് ദിനത്തില്&#x200d; പോലും ബന്ധുക്കളെയോ സഹപ്രവര്&#x200d;ത്തകരെയോ കാണാന്&#x200d; അനുവദിക്കാതെ ഏകാന്തത്തടവിലാണെന്നാണ് റിപ്പോര്&#x200d;ട്ട്. </p>



<p>72 കാരനായ തരിഗാമിയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് റിട്ട് ഹരജി നല്&#x200d;കിയതെന്ന് സി.പി.ഐ.എം അറിയിച്ചു. തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്&#x200d; അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.</p>



<p>തുടര്&#x200d;ന്ന് ഇന്ന് കോണ്&#x200d;ഗ്രസ് മുന്&#x200d; ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയും പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘം ഇന്ന് ശ്രീനഗര്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; യെച്ചൂരിയടമുള്ള സംഘത്തെ സുരക്ഷാസേന തിരിച്ചയക്കുകയായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവിയായ ആര്&#x200d;ട്ടിക്കില്&#x200d; 370 എടുത്തുകളഞ്ഞ സാഹചര്യത്തില്&#x200d; നിലവിലെ സ്ഥിതിഗതികള്&#x200d; വിലയിരുത്താന്&#x200d; ജമ്മു കശ്മീരിലെത്തിയ സംഘത്തെ ശ്രീനഗര്&#x200d; വിമാനകത്താവളത്തില്&#x200d; സുരക്ഷാ സേന തടയുകയായിരുന്നു. രാഹുലിനൊപ്പം ശ്രീനഗര്&#x200d; വിമാന താവളത്തിലെത്തിയ മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്&#x200d;മ, സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ, കെ സി വേണുഗോപാല്&#x200d; ഉള്&#x200d;പ്പടെ പന്ത്രണ്ട് പ്രതിപക്ഷനേതാക്കളെയും സന്ദര്&#x200d;ശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്&#x200d; ഒരു മണിക്കൂറോളം തടഞ്ഞു നിര്&#x200d;ത്തിയാണ് നേതാക്കളെ ഡല്&#x200d;ഹിയിലേക്ക് മടക്കിയയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jk-sitaram-yechury-habeas-petition-sc-detention-cpim-leader-m-y-tarigami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനമൈത്രീ പൊലീസ് സ്റ്റേഷനുകള്&#x200d; കൊലമൈത്രീ സ്റ്റേഷനുകളാകുന്നെന്ന് എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/police-custody-death-mk-muneer-against-minister-html.html</link>
					<comments>https://www.chandrikadaily.com/police-custody-death-mk-muneer-against-minister-html.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jul 2019 15:26:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Custody death]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[lock up murder]]></category>
		<category><![CDATA[MK MUNEER]]></category>
		<category><![CDATA[mm mani]]></category>
		<category><![CDATA[Police Custody]]></category>
		<category><![CDATA[varappuzha custody death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132050</guid>

					<description><![CDATA[കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്&#x200d; കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d;. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്&#x200d;ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്&#x200d; എങ്ങനെയാണ് ചേര്&#x200d;ന്ന് പോകുകയെന്നും മുനീര്&#x200d; ചോദിച്ചു. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം അട്ടിമറിക്കാന്&#x200d; മന്ത്രി എം.എം.മണി ഇടപെടുന്നുവെന്ന് ആരോപിച്ച് വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്&#x200d; ഓട്ടോ ഡ്രൈവര്&#x200d; ഹക്കീമിന് മര്&#x200d;ദ്ദനമേറ്റ സംഭവം ആണ് അടിയന്തരപ്രമേയ നോട്ടീസിന് ആധാരമായി. സംഭവത്തില്&#x200d; ജുഡിഷ്യല്&#x200d; അന്വേഷണം വേണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്&#x200d; കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d;. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ  മന്ത്രിയും  പൊലീസുകാര്&#x200d;ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്&#x200d; എങ്ങനെയാണ് ചേര്&#x200d;ന്ന് പോകുകയെന്നും മുനീര്&#x200d; ചോദിച്ചു. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം അട്ടിമറിക്കാന്&#x200d; മന്ത്രി എം.എം.മണി ഇടപെടുന്നുവെന്ന് ആരോപിച്ച് വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  </p>



<p>നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്&#x200d; ഓട്ടോ ഡ്രൈവര്&#x200d; ഹക്കീമിന് മര്&#x200d;ദ്ദനമേറ്റ സംഭവം ആണ് അടിയന്തരപ്രമേയ നോട്ടീസിന് ആധാരമായി. സംഭവത്തില്&#x200d; ജുഡിഷ്യല്&#x200d; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി മണിയുടെ ഇടപെടലുകള്&#x200d; അവസാനിപ്പിക്കണം. ഓട്ടോ ഡ്രൈവര്&#x200d; ഹക്കീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; രണ്ടു പോലീസുകാര്&#x200d;ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രിയുടെ മറുപടി.  <br><br>അതേസമയം മന്ത്രി മണിയുടെ ഭാഷ സഹിക്കാനാകില്ലെന്ന് എം.കെ.മുനീര്&#x200d; ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ ഈ മന്ത്രി സ്വന്തമായി നാട്ടുഭാഷാ നിഘണ്ടു തയാറാക്കിയിരിക്കുകയാണ്. അതിലെ വാക്കുകളാണ് പൊലീസും ഉപയോഗിക്കുന്നത്. മന്ത്രിയുടെ അത്തരം വാക്കുകള്&#x200d; കേള്&#x200d;ക്കാനുള്ള ശ്രവണശേഷി പ്രതിപക്ഷത്തിനില്ലെന്നും മുനീര്&#x200d; പറഞ്ഞു.</p>



<p>ഇങ്ങനെയുള്ള ആള്&#x200d;ക്കാരുള്ളപ്പോള്&#x200d; ഇനിയും ആള്&#x200d;ക്കാര്&#x200d;ക്ക് നേരെ അതിക്രമം ഉണ്ടാകുകയും മരണം ഉണ്ടാകുകയും ചെയ്യുമെന്നും മുനീര്&#x200d; പറഞ്ഞു. <br>
ആരെങ്കിലും കുറ്റം ചെയ്താല്&#x200d; അവരെ മര്&#x200d;ദിച്ചു കൊല്ലുന്നതല്ല പൊലീസിന്റെ ജോലി. ഇത്തരത്തില്&#x200d; പ്രതികള്&#x200d;ക്കാണെങ്കിലും ഭക്ഷണവും വെള്ളവും കൊടുക്കാതെ മര്&#x200d;ദിക്കുന്ന പ്രാകൃതരൂപം കേരളത്തില്&#x200d; ഉണ്ടാകരുത്. കുമാറിനെ ക്രൂരമായി മര്&#x200d;ദിച്ചു കൊന്ന നെടുങ്കണ്ടം ലോക്കപ്പിലാണ് ഹക്കിം എന്ന ഓട്ടോ ഡ്രൈവര്&#x200d;ക്ക് അതിക്രൂരമായി മര്&#x200d;ദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു. </p>



<p>ലോക്കപ്പില്&#x200d; നടന്നതൊന്നും ഇടുക്കി എസ്.പി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.  കേസിലെ പ്രധാനപ്രതി ആരാണെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണമെന്നും മുനീര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-custody-death-mk-muneer-against-minister-html.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നര വയസ്സുകാരന്&#x200d; ദേഹാസകലം പരിക്കേറ്റ നിലയില്&#x200d; ; അമ്മയും കാമുകനും പൊലീസ് കസ്റ്റ്ഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/three-year-old-child-attacked-by-mother-and-lover.html</link>
					<comments>https://www.chandrikadaily.com/three-year-old-child-attacked-by-mother-and-lover.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 15 May 2019 09:53:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Child]]></category>
		<category><![CDATA[mom and son]]></category>
		<category><![CDATA[Police Custody]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127283</guid>

					<description><![CDATA[ദേഹമാസകലം പരിക്കേറ്റ നിലയില്&#x200d; അമ്മയ്ക്കും കാമുകനുമൊപ്പം മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി. കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. ആരാണ് കുട്ടിയെ പരിക്കേല്&#x200d;പിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേര്&#x200d;ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്&#x200d;ന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകന്&#x200d; അല്&#x200d;ത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തു. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്&#x200d;ന്ന നിലയിലാണ്. എന്നാല്&#x200d; കുട്ടിയുടെ ശരീരത്തില്&#x200d; കാണപ്പെട്ട പരിക്ക് ബൈക്കില്&#x200d; നിന്ന് വീണ് സംഭവിച്ചതാണെന്നാണ് സുലേഖയും അല്&#x200d;ത്താഫും [&#8230;]]]></description>
										<content:encoded><![CDATA[
<p> ദേഹമാസകലം പരിക്കേറ്റ നിലയില്&#x200d; അമ്മയ്ക്കും കാമുകനുമൊപ്പം  മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി.  കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്.  ആരാണ് കുട്ടിയെ പരിക്കേല്&#x200d;പിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേര്&#x200d;ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്&#x200d;ന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകന്&#x200d; അല്&#x200d;ത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തു. <br> കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്&#x200d;ന്ന നിലയിലാണ്. എന്നാല്&#x200d; കുട്ടിയുടെ ശരീരത്തില്&#x200d; കാണപ്പെട്ട പരിക്ക് ബൈക്കില്&#x200d; നിന്ന് വീണ് സംഭവിച്ചതാണെന്നാണ് സുലേഖയും അല്&#x200d;ത്താഫും പൊലീസിന് നല്&#x200d;കിയ വിവരം.<br> എന്നാല്&#x200d; കുട്ടിയെ ഇരുവരും ചേര്&#x200d;ന്ന്  ഉപദ്രവിച്ചെന്ന് അച്ഛന്റെ ബന്ധുക്കളും ആരോപിക്കുന്നു. കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകള്&#x200d; പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കള്&#x200d; പറയുന്നു. <br> സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്&#x200d;ത്താഫ്. ഏപ്രില്&#x200d; 27ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭര്&#x200d;ത്താവ് കോയമ്പത്തൂര്&#x200d; ശെല്&#x200d;വപുരം സുബൈര്&#x200d; അലിയുടെ പരാതിയില്&#x200d; പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-year-old-child-attacked-by-mother-and-lover.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാങ്കോയ്ക്കെതിരെ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്&#x200d;പ്പിക്കുമെന്ന് പൊലീസ്; സമരപ്രഖ്യാപന കണ്&#x200d;വന്&#x200d;ഷനില്&#x200d; നിന്ന് കന്യാസ്ത്രീകള്&#x200d; പിന്മാറി</title>
		<link>https://www.chandrikadaily.com/chargesheet-to-be-filed-against-bishop-franco-mulakkal-this-tuesday.html</link>
					<comments>https://www.chandrikadaily.com/chargesheet-to-be-filed-against-bishop-franco-mulakkal-this-tuesday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Apr 2019 06:45:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bishop francko mulakkal]]></category>
		<category><![CDATA[franko mulakkal]]></category>
		<category><![CDATA[Police Custody]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123534</guid>

					<description><![CDATA[കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്&#x200d; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്&#x200d; സമര്&#x200d;പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്&#x200d; തയറാക്കിയ കുറ്റപത്രം സമര്&#x200d;പ്പിക്കുവാന്&#x200d; സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചുവെന്നും ചൊവ്വാഴ്ച്ച കോടതിയില്&#x200d; സമര്&#x200d;പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് അവര്&#x200d; സിസ്റ്റേഴ്സ് ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്&#x200d;വന്&#x200d;ഷന്&#x200d; മാറ്റിവച്ചതായി ഭാരവാഹികള്&#x200d; അറിയിച്ചു. ഇന്ന് രാവിലെ എറണാകുളത്ത് അടിയന്തിര യോഗം ചേര്&#x200d;ന്നതിന് ശേഷമാണ് തീരുമാനം. എന്നാല്&#x200d; ഇന്ന് വൈകിട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്&#x200d; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്&#x200d; സമര്&#x200d;പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്&#x200d; തയറാക്കിയ കുറ്റപത്രം  സമര്&#x200d;പ്പിക്കുവാന്&#x200d; സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചുവെന്നും ചൊവ്വാഴ്ച്ച കോടതിയില്&#x200d; സമര്&#x200d;പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് അവര്&#x200d; സിസ്റ്റേഴ്സ് ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്&#x200d;വന്&#x200d;ഷന്&#x200d; മാറ്റിവച്ചതായി ഭാരവാഹികള്&#x200d; അറിയിച്ചു. </p>



<p>ഇന്ന് രാവിലെ എറണാകുളത്ത് അടിയന്തിര യോഗം ചേര്&#x200d;ന്നതിന് ശേഷമാണ് തീരുമാനം. എന്നാല്&#x200d; ഇന്ന് വൈകിട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്&#x200d; വിശദീകരണ യോഗം ചേരുമെന്നും പുതിയ നിലപാടുകള്&#x200d; പ്രഖ്യാപിക്കുമെന്നും ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; ഭാരവാഹികള്&#x200d; അറിയിച്ചു. കുറ്റപത്രം ഉടന്&#x200d; സമര്&#x200d;പ്പിക്കാമെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തില്&#x200d; കുറവിലങ്ങാട് മഠത്തില്&#x200d; നിന്നുള്ള കന്യാസ്ത്രീകള്&#x200d; പരിപാടിയില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കും. ചൊവ്വാഴ്ച്ചവരെ കാത്ത് നില്&#x200d;ക്കുമെന്നും വീണ്ടും വൈകുന്ന സാഹചര്യമുണ്ടായാല്&#x200d; കന്യാസ്ത്രീകള്&#x200d;  സമരത്തിനിറങ്ങുമെന്നും സേവ് അവര്&#x200d; സിസ്റ്റേഴ്സ് ഭാരവാഹികള്&#x200d; അറിയിച്ചു. </p>



<p>കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്&#x200d; ഇക്കഴിഞ്ഞ സെപ്റ്റംബര്&#x200d; 21 നാണ് ജലന്തര്&#x200d; രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂണ്&#x200d; 27നാണ് കുറവിലങ്ങാട്ടെ മഠത്തില്&#x200d; വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്&#x200d; പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്&#x200d; കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്&#x200d;ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്&#x200d;ന്നിരുന്നു. തൊട്ടുപിറകെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്&#x200d; എറണാകുളം വഞ്ചി സ്‌ക്വയറില്&#x200d; പ്രത്യക്ഷ സമരം തുടങ്ങി. </p>



<p>ദേശീയ ശ്രദ്ധയാകര്&#x200d;ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്&#x200d; അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്&#x200d; പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ ബിഷപ്പ് അനുകൂലികള്&#x200d; നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്&#x200d; രംഗത്തു വരികയും ചെയ്തു. കഴിഞ്ഞ മാര്&#x200d;ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്&#x200d; കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതില്&#x200d; പ്രതിഷേധം അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chargesheet-to-be-filed-against-bishop-franco-mulakkal-this-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാങ്കോ മുളക്കല്&#x200d; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/franco-mulakkal-in-police-custody.html</link>
					<comments>https://www.chandrikadaily.com/franco-mulakkal-in-police-custody.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Sep 2018 09:14:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Franco Mulakakl]]></category>
		<category><![CDATA[Police Custody]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104232</guid>

					<description><![CDATA[കന്യാസ്ത്രീയുടെ പീഡന പരാതിയില്&#x200d; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാലാ മജിസ്‌ട്രേറ്റ് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്&#x200d; വിട്ടു. തെളിവുകള്&#x200d; ശേഖരിക്കുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്&#x200d; ആവശ്യപ്പെട്ടിരുന്നത്. പ്രതിഭാഗം അഭിഭാഷകരുന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റിഡിയില്&#x200d; വിട്ടത്. ബിഷപ്പിന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് ശേഖരിച്ചെന്നും ഇതുവരെ നടന്ന ചോദ്യം ചെയ്യലിനോട് സഹകരിച്ചതിനാലും ഇനി പോലീസ് കസ്റ്റഡിയില്&#x200d; വിടരുതെന്നായിരുന്നു പ്രതിഭാഗം കോടതിയില്&#x200d; വാദിച്ചിരുന്നത്. എന്നാല്&#x200d; ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>കന്യാസ്ത്രീയുടെ പീഡന പരാതിയില്&#x200d; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാലാ മജിസ്‌ട്രേറ്റ് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്&#x200d; വിട്ടു. തെളിവുകള്&#x200d; ശേഖരിക്കുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്&#x200d; ആവശ്യപ്പെട്ടിരുന്നത്. പ്രതിഭാഗം അഭിഭാഷകരുന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റിഡിയില്&#x200d; വിട്ടത്. ബിഷപ്പിന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് ശേഖരിച്ചെന്നും ഇതുവരെ നടന്ന ചോദ്യം ചെയ്യലിനോട് സഹകരിച്ചതിനാലും ഇനി പോലീസ് കസ്റ്റഡിയില്&#x200d; വിടരുതെന്നായിരുന്നു പ്രതിഭാഗം കോടതിയില്&#x200d; വാദിച്ചിരുന്നത്. എന്നാല്&#x200d; ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും തിങ്കളാഴ്ച ഉച്ചക്ക് 2.30 വീണ്ടും ഹാജരാക്കാന്&#x200d; കോടതി ആവശ്യപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/franco-mulakkal-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
