<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>police officer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-officer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Sep 2025 11:59:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>police officer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജില്ലാ പൊലീസ് സൂപ്രണ്ടിനെ നായയോട് ഉപമിച്ചു; ബിജെപി എംഎല്‍എക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/the-district-superintendent-of-police-was-compared-to-a-dog-case-against-bjp-mla.html</link>
					<comments>https://www.chandrikadaily.com/the-district-superintendent-of-police-was-compared-to-a-dog-case-against-bjp-mla.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Sep 2025 11:59:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352820</guid>

					<description><![CDATA[ദാവണഗരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്തിനെയാണ് ബി.ജെ.പി എംഎല്‍എ ബി.പി ഹരീഷ് പോമറേനിയന്‍ നായയോട് ഉപമിച്ചത്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; ജില്ലാ പൊലീസ് സൂപ്രണ്ടിനെ നായയോട് ഉപമിച്ച ബിജെപി എംഎല്&#x200d;എക്കെതിരെ കേസ്. ദാവണഗരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്തിനെയാണ് ബി.ജെ.പി എംഎല്&#x200d;എ ബി.പി ഹരീഷ് പോമറേനിയന്&#x200d; നായയോട് ഉപമിച്ചത്.</p>
<p>കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്&#x200d; ഷാമനുരു കുടുംബത്തിലെ സ്വാധീനമുള്ള കോണ്&#x200d;ഗ്രസ് നേതാക്കളോട് വിശ്വസ്തനായ &#8216;പോമറേനിയന്&#x200d; നായയെപ്പോലെയായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പെരുമാറ്റം എന്നായിരുന്നു എംഎല്&#x200d;എയുടെ വിദ്വേഷ പ്രസ്താവന. ഹരിഹര്&#x200d; നിയോജകമണ്ഡലം എംഎല്&#x200d;എയാണ് ബി.പി ഹരീഷ്.</p>
<p>ഔദ്യോഗിക യോഗങ്ങളില്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; തന്നോട് അനാദരവ് കാണിച്ചു. ഷാമനുരു കുടുംബത്തിലെ കോണ്&#x200d;ഗ്രസ് നേതാക്കളോട് കൂറു പുലര്&#x200d;ത്തുന്നു, എന്നായിരുന്നു എംഎല്&#x200d;എയുടെ ആരോപണം.</p>
<p>&#8216;പ്രതിപക്ഷ എംഎല്&#x200d;എമാര്&#x200d; യോഗത്തിലേക്ക് വരുമ്പോള്&#x200d; പൊലീസ് സൂപ്രണ്ട് അവരെ അഭിവാദ്യം പോലും ചെയ്യുന്നില്ല. ഷാമനുരു കുടുംബം വൈകി എത്തുന്നതിന് പേരുകേട്ടവരാണ്. എന്നിട്ടും അവിടെ നിന്നുള്ളവരുടെ വരവിനായി കാത്തിരിക്കുകയും ഒരു പോമറേനിയന്&#x200d; നായയെപ്പോലെ പെരുമാറുകയും ചെയ്യുന്നു, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടാകുമെന്നാണ് അവള്&#x200d;(ഉമാ പ്രശാന്ത്) കരുതുന്നത്. ഇതൊന്നും അധിക കാലം ഉണ്ടാകില്ല&#8221;- എംഎല്&#x200d;എ പറഞ്ഞു.</p>
<p>ദാവന്&#x200d;ഗരെ കെടിജെ നഗര്&#x200d; പൊലീസാണ് എംഎല്&#x200d;എക്കെതിരെ ഭാരതീയ ന്യായസംഹിത സെക്ഷന്&#x200d; 79, 132 പ്രകാരം കേസെടുത്തത്. ഉമാ പ്രശാന്ത് തന്നെയാണ് പരാതി നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-district-superintendent-of-police-was-compared-to-a-dog-case-against-bjp-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുപ്പൂരിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/accused-in-tiruppur-si-stabbing-case-killed-in-encounter-with-police.html</link>
					<comments>https://www.chandrikadaily.com/accused-in-tiruppur-si-stabbing-case-killed-in-encounter-with-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Aug 2025 05:39:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[death]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349676</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷൺമുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്. എഐഎഡിഎംകെ എംഎൽഎ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് ഉദുമൽപേട്ടയിൽ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. പ്രതി മണികണ്ഠനെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.</p>
<p>തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്‌ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.</p>
<p>കഴിഞ്ഞ ദിവസമാണ് ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഷൺമുഖസുന്ദരം കൊല്ലപ്പെടുന്നത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.</p>
<p>എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടെ മൂർത്തിക്ക് പരിക്കേൽക്കുകയും തുടർന്ന് പ്രശ്നപരിഹാരത്തിനായാണ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന എസ്ഐ ഷൺമുഖവും കോൺസ്റ്റബിൾ അഴകുരാജയും തോട്ടത്തിലെത്തിയത്.</p>
<p>പൊലീസ് സംഘം തോട്ടത്തിലെത്തുമ്പോൾ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂർത്തിയെ ആശുപത്രിയിലെത്തിക്കാനും തർക്കം പരിഹരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് എസ്ഐക്ക് പരിക്കേറ്റത്. അറസ്റ്റ് തടയുന്നതിനായി മണികണ്ഠൻ ആക്രമിക്കുകയായിരുന്നു.</p>
<p>ഗുരുതരമായി പരിക്കേറ്റ എസ്ഐ ഷൺമുഖം സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളഞ്ഞു. ഷൺമുഖത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.</p>
<p>സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. അറസ്റ്റിലാകുമെന്ന ഭയവും മദ്യത്തിന്റെ ലഹരിയിലായിരുന്നതുമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.</p>
<p>ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-tiruppur-si-stabbing-case-killed-in-encounter-with-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/two-people-were-injured-in-a-collision-with-a-vehicle-driven-by-a-drunken-police-officer.html</link>
					<comments>https://www.chandrikadaily.com/two-people-were-injured-in-a-collision-with-a-vehicle-driven-by-a-drunken-police-officer.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 23 Jul 2025 02:07:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348235</guid>

					<description><![CDATA[വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.]]></description>
										<content:encoded><![CDATA[<p>മദ്യലഹരിയില്&#x200d; പൊലീസ് ഉദ്യോഗസ്ഥന്&#x200d; ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്&#x200d;ക്ക് പരിക്ക്. വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്&#x200d; വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.</p>
<p>ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്&#x200d; മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-people-were-injured-in-a-collision-with-a-vehicle-driven-by-a-drunken-police-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം</title>
		<link>https://www.chandrikadaily.com/circle-inspector-found-dead-inside-house-family-alleges-he-was-mentally-tortured-by-superiors.html</link>
					<comments>https://www.chandrikadaily.com/circle-inspector-found-dead-inside-house-family-alleges-he-was-mentally-tortured-by-superiors.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 12 Jul 2025 05:47:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[death]]></category>
		<category><![CDATA[family]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347358</guid>

					<description><![CDATA[തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും അത് ചെയ്തു നൽകാത്തതിൽ മേലുദ്യോഗസ്ഥരുടെ ഭാ​ഗത്തു നിന്നും നല്ല സമ്മർദ്ധമുണ്ടായിരുന്നതായി മരിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിന്റെ അമ്മ പറഞ്ഞു. ജെയ്സൺ അത് ഒപ്പിട്ടുകൊടുത്തിരുന്നില്ലെന്നും, നൽകിയാൽ താൻ കുടുങ്ങുമെന്നും ജയ്സൺ പറഞ്ഞിരുന്നതായി മാതാവ് പ്രതികരിച്ചു. സിഐ ജയ്സൺ അലക്സിൻ്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനുള്ള സമ്മർദ്ദം [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-52496799">
<div class="jsx-52496799 topst normal">
<div class="jsx-52496799">തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും അത് ചെയ്തു നൽകാത്തതിൽ മേലുദ്യോഗസ്ഥരുടെ ഭാ​ഗത്തു നിന്നും നല്ല സമ്മർദ്ധമുണ്ടായിരുന്നതായി മരിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിന്റെ അമ്മ പറഞ്ഞു.</div>
</div>
</div>
<div class="jsx-1354244704 artmdl normal">
<div></div>
<div class="lastpara">ജെയ്സൺ അത് ഒപ്പിട്ടുകൊടുത്തിരുന്നില്ലെന്നും, നൽകിയാൽ താൻ കുടുങ്ങുമെന്നും ജയ്സൺ പറഞ്ഞിരുന്നതായി മാതാവ് പ്രതികരിച്ചു. സിഐ ജയ്സൺ അലക്സിൻ്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനുള്ള സമ്മർദ്ദം കാരണമാണ് ജയ്സൺ മരിച്ചതെന്ന് കുടുംബത്തിൻറെ ആരോപണത്തിലും അന്വേഷണത്തിനാണ് നീക്കം. പൊലീസിൻ്റെ വയർലെസ് സംവിധാനം പരിഷ്കരിക്കുന്നതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജയ്സന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/circle-inspector-found-dead-inside-house-family-alleges-he-was-mentally-tortured-by-superiors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/thiruvananthapuram-police-found-a-telecommunication-inspector-dead-inside-his-house.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-police-found-a-telecommunication-inspector-dead-inside-his-house.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 11 Jul 2025 11:54:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347320</guid>

					<description><![CDATA[കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; വീടിനുള്ളില്&#x200d; മരിച്ച നിലയില്&#x200d;. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ജെയ്‌സണ്&#x200d; അലക്‌സ് ആണ് തൂങ്ങി മരിച്ചത്. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്&#x200d;മ്മിച്ച വീട്ടിലായിരുന്നു അലക്‌സിനെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്‌സണ്&#x200d; അലക്‌സ്. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്&#x200d; പോയ സമയത്താണ് അലക്‌സ് ജീവനൊടുക്കിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d;ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്&#x200d;ട്ടം അടക്കം പരിശോധനകള്&#x200d;ക്ക് ശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-police-found-a-telecommunication-inspector-dead-inside-his-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്‍ കൈക്കൂലി വാങ്ങിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/asi-suspended-for-taking-bribe-in-kannur.html</link>
					<comments>https://www.chandrikadaily.com/asi-suspended-for-taking-bribe-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 10 Jun 2025 02:56:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[suspension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344105</guid>

					<description><![CDATA[പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; കൈക്കൂലി വാങ്ങിയതില്&#x200d; പൊലീസുദ്യോഗസ്ഥന് സസ്‌പെന്&#x200d;ഷന്&#x200d;. പയ്യാവൂര്&#x200d; പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്&#x200d;ഡ് ചെയ്തത്. കണ്ണൂര്&#x200d; റേഞ്ച് ഡിഐജി യതീഷ്ചന്ദ്രയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്&#x200d;ഡ് ചെയ്തത്.</p>
<p>മെയ്13 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്&#x200d; പൊലീസ് സ്‌റ്റേഷന് മുന്&#x200d;വശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയില്&#x200d; വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖില്&#x200d; ജോണിനെ സ്‌റ്റേഷനില്&#x200d; കൊണ്ടു പോവുകയോ നോട്ടീസ് നല്&#x200d;കുകയോ ചെയ്യാതെ ഫോണ്&#x200d; നമ്പര്&#x200d; വാങ്ങി വിട്ടയക്കുകയായിരുന്നു. പിന്നാലെ ഇയാളെ ഫോണില്&#x200d; ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്&#x200d; റജിസ്റ്റര്&#x200d; ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.</p>
<p>കോടതിയിലും പകരക്കാരനും കൊടുക്കാനെന്ന് പറഞ്ഞ് 14,000 രൂപ ഗൂഗിള്&#x200d;പേ വഴി വാങ്ങി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asi-suspended-for-taking-bribe-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസുകാരന്‍ സൈക്കിള്‍ മോഷ്ടിച്ച സംഭവം; കേസെടുക്കാതെ പൊലീസ്</title>
		<link>https://www.chandrikadaily.com/incident-of-policeman-stealing-bicycle-police-without-filing-a-case.html</link>
					<comments>https://www.chandrikadaily.com/incident-of-policeman-stealing-bicycle-police-without-filing-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 06 Jun 2025 02:54:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[ROBBERY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343763</guid>

					<description><![CDATA[സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>തൊടുപുഴില്&#x200d; പൊലീസുകാരന്&#x200d; സൈക്കിള്&#x200d; മോഷ്ടിച്ച സംഭവത്തില്&#x200d; കേസെടുക്കാതെ പൊലീസ്. സസ്‌പെന്&#x200d;ഷന്&#x200d; ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും കേസെടുക്കാന്&#x200d; പൊലീസ് തയാറായിട്ടില്ല.</p>
<p>തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോര്&#x200d;ട്‌സ് സൈക്കിള്&#x200d; കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സസ്‌പെന്&#x200d;ഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥര്&#x200d; സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. കേസെടുക്കാത്തത് സൈക്കിള്&#x200d; തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവം വിവാദമായപ്പോള്&#x200d; സൈക്കിള്&#x200d; തിരികെ എത്തിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-policeman-stealing-bicycle-police-without-filing-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശ്ശൂരില്‍ മദ്യപിച്ച് വാഹനം ഓടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/police-officer-suspended-for-drunk-driving-in-thrissur.html</link>
					<comments>https://www.chandrikadaily.com/police-officer-suspended-for-drunk-driving-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 14 Apr 2025 11:54:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[suspension]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338027</guid>

					<description><![CDATA[അമിതവേഗത്തില്‍ പോകുന്നതിനിടെ കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; മാളയില്&#x200d; മദ്യപിച്ച് കാര്&#x200d; അമിതവേഗത്തില്&#x200d; ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്&#x200d;ഷന്&#x200d;. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>ഇന്നലെ രാത്രിയോടെ മദ്യലഹരിയില്&#x200d; അനുരാജ് കാറുമായി അമിതവേഗത്തില്&#x200d; പോകുന്നതിനിടെ കാര്&#x200d; സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചിരുന്നു. ഇതിന് ശേഷവും ഇയാള്&#x200d; കാര്&#x200d; നിര്&#x200d;ത്താന്&#x200d; തയ്യാറായില്ല. പിന്നാലെ മേലടൂരില്&#x200d; വെച്ച് കാര്&#x200d; പോസ്റ്റില്&#x200d; ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. ഇതോടെ നാട്ടുകാര്&#x200d; അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസില്&#x200d; വിവരം അറിയിച്ചു.</p>
<p>മാള പൊലീസ് അനുരാജിനെ കസ്റ്റഡിയില്&#x200d; എടുത്തു. അനുരാജിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്&#x200d; എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്&#x200d; മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ മാള പൊലീസ് അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് കേസെടുത്തു അപകടത്തില്&#x200d; സ്‌കൂട്ടര്&#x200d; യാത്രികന് പരുക്കേറ്റിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-officer-suspended-for-drunk-driving-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് പൊലീസുകാരെ പ്രതിയും മാതാവും ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു</title>
		<link>https://www.chandrikadaily.com/the-kozhikode-policemen-were-assaulted-by-the-accused-and-his-mother.html</link>
					<comments>https://www.chandrikadaily.com/the-kozhikode-policemen-were-assaulted-by-the-accused-and-his-mother.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 10 Apr 2025 14:12:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337648</guid>

					<description><![CDATA[വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു,നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് കാരശേരിയില്&#x200d; പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്&#x200d;ക്ക് വെട്ടേറ്റു. പ്രതിയുടെ വീട്ടില്&#x200d; വെച്ച് വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു,നൗഫല്&#x200d; എന്നിവര്&#x200d;ക്കാണ് വെട്ടേറ്റത്.</p>
<p>പ്രതിയായ കാരശേരി വലിയപറമ്പ് സദേശി അര്&#x200d;ഷാദും, മാതാവുമാണ് പൊലീസുകാരെ ആക്രമിച്ചത്. വയനാട് കല്പറ്റയില്&#x200d; നിന്നും കാര്&#x200d; മോഷണം പോയ കേസിലെ പ്രതിയാണ് അര്&#x200d;ഷാദ്. കൈക്ക് വെട്ടേറ്റ പൊലീസുകാരെ മുക്കം കെഎംസിടി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-kozhikode-policemen-were-assaulted-by-the-accused-and-his-mother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താമരശ്ശേരി ഷിബില കൊലക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ തിരിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/thamarassery-shibila-murder-case-grade-si-which-was-under-suspension-has-been-reinstated.html</link>
					<comments>https://www.chandrikadaily.com/thamarassery-shibila-murder-case-grade-si-which-was-under-suspension-has-been-reinstated.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 09 Apr 2025 03:42:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[shibila murder case]]></category>
		<category><![CDATA[suspension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337453</guid>

					<description><![CDATA[കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില്&#x200d; സസ്‌പെന്&#x200d;ഷനിലായിരുന്ന ഗ്രേഡ് എസ് ഐ തിരിച്ചെടുത്തു. കണ്ണൂര്&#x200d; ഡിഐജി യതീഷ് ചന്ദ്രയാണ് നൗഷാദ് കെ കെയെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയത്. കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയില്&#x200d; വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്‌പെന്&#x200d;ഡ് ചെയ്തത്.</p>
<p>പ്രതി യാസിറിനെതിരെ പരാതി നല്&#x200d;കിയ ശേഷം നിരന്തരമായി സ്റ്റേഷനില്&#x200d; ബന്ധപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്&#x200d; ആരോപണമുന്നയിച്ചിരുന്നു.</p>
<p>അതേസമയം പരാതി കൈകാര്യം ചെയ്യുന്നതില്&#x200d; പൊലീസിന് നിഷ്‌ക്രിയത്വം ഉണ്ടായെന്ന പരാതിയില്&#x200d; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറല്&#x200d; എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.</p>
<p>മാര്&#x200d;ച്ച് 18-നാണ് യാസിര്&#x200d; ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്ത് ഷിബിലയുടെ വീട്ടിലെത്തിയ യാസിര്&#x200d; കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്&#x200d; ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്&#x200d; ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്&#x200d; ഉണ്ടെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thamarassery-shibila-murder-case-grade-si-which-was-under-suspension-has-been-reinstated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
