<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Police report &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-report/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 14 Feb 2025 13:26:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Police report &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നഴ്സിങ് കോളജിലെ റാഗിങ്: 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം, ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ</title>
		<link>https://www.chandrikadaily.com/ragging-in-nursing-college-report-to-be-submitted-within-10-days-national-human-rights-commission-to-intervene.html</link>
					<comments>https://www.chandrikadaily.com/ragging-in-nursing-college-report-to-be-submitted-within-10-days-national-human-rights-commission-to-intervene.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Feb 2025 13:26:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[National Human Rights Commission]]></category>
		<category><![CDATA[Police report]]></category>
		<category><![CDATA[ragging]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329936</guid>

					<description><![CDATA[പ്രഥമദൃഷ്ട്യ സംഭവത്തില്&#x200d; മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്&#x200d;]]></description>
										<content:encoded><![CDATA[<p>കോട്ടയം: കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ്ങില്&#x200d; സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്&#x200d;ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷന്&#x200d;. പത്തുദിവസത്തിനുള്ളില്&#x200d; നടപടിയെടുത്ത് റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നാണ് ആവശ്യം. പ്രഥമദൃഷ്ട്യ സംഭവത്തില്&#x200d; മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്&#x200d;.</p>
<p>അതേസമയം, സംഭവത്തില്&#x200d; ഹോസ്റ്റല്&#x200d; അസിസ്റ്റന്റ് വാര്&#x200d;ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രതികള്&#x200d; ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തായിരുന്നു റാഗിങ്.</p>
<p>ഡയറക്ടര്&#x200d; ഓഫ് മെഡിക്കല്&#x200d; എഡ്യൂക്കേഷന്&#x200d; നിയോഗിച്ച സംഘം കോളജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്‌സിങ് എഡ്യൂക്കേഷന്&#x200d; ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ragging-in-nursing-college-report-to-be-submitted-within-10-days-national-human-rights-commission-to-intervene.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ധാരണ</title>
		<link>https://www.chandrikadaily.com/religious-based-whatsapp-group-agreed-to-take-departmental-action-against-k-gopalakrishnan.html</link>
					<comments>https://www.chandrikadaily.com/religious-based-whatsapp-group-agreed-to-take-departmental-action-against-k-gopalakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Nov 2024 05:16:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k gopalakrishnan]]></category>
		<category><![CDATA[Police report]]></category>
		<category><![CDATA[whatsapp group]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316830</guid>

					<description><![CDATA[പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം 3 (1) പറയുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് സാധ്യത. സർക്കാരിന് ഇന്ന് റിപ്പോർട്ട് കൈമാറപ്പെടുന്നതോടെ, അവ പരിശോധിച്ച ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ടേക്കും.</p>
<p>പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം 3 (1) പറയുന്നത്. എല്ലാ ഇടപെടലുകളിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി പെരുമാറണമെന്നും ചട്ടം അനുശാസിക്കുന്നു. ഇതെല്ലാം ലംഘിച്ചതാണ് നടപടി ക്ഷണിച്ചു വരുത്തിയത്. മറ്റ് നടപടികൾ വേണോമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.</p>
<p>ഗ്രൂപ്പ് അഡ്മിന്&#x200d; വ്യവസായ വകുപ്പ് ഡയറക്ടര്&#x200d; കെ ഗോപാലകൃഷ്ണന്&#x200d; ഫോണ്&#x200d; ഫോര്&#x200d;മാറ്റ് ചെയ്താണ് നല്&#x200d;കിയതെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കുന്നു. മറ്റൊരു ഐ പി അഡ്രസ് ഫോണില്&#x200d; ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്&#x200d;കിയിട്ടുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്&#x200d; കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിട്ടുണ്ട്. കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്&#x200d; വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.</p>
<p>വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിഷയത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ ഫോണിൽ നിന്നു തന്നെയെന്നാണ് മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞില്ല. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരിൽ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-based-whatsapp-group-agreed-to-take-departmental-action-against-k-gopalakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല&#8217;: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി</title>
		<link>https://www.chandrikadaily.com/adm-innocent-no-proof-of-taking-bribe-revenue-department-probe-report-handed-over-to-cm.html</link>
					<comments>https://www.chandrikadaily.com/adm-innocent-no-proof-of-taking-bribe-revenue-department-probe-report-handed-over-to-cm.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 01 Nov 2024 15:03:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adm naveen babu]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Police report]]></category>
		<category><![CDATA[pp divya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315807</guid>

					<description><![CDATA[ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം (എൻഒസി) നൽകാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്&#x200d;ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്&#x200d; ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയിൽ പറയുന്നത്.</p>
<p>കലക്ടർ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്ക് നൽകിയത്. പി.പി.ദിവ്യയെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയിൽ ആവർത്തിക്കുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫയലുകൾ വൈകിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adm-innocent-no-proof-of-taking-bribe-revenue-department-probe-report-handed-over-to-cm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേയര്&#x200d;-കെഎസ്ആര്&#x200d;ടിസി ഡ്രൈവര്&#x200d; തര്&#x200d;ക്കം: സച്ചിന്&#x200d;ദേവിനും ആര്യക്കും ക്ലീന്&#x200d;ചിറ്റ്, അതിക്രമിച്ച് കയറിയിട്ടില്ലെന്ന് പൊലീസ് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/mayor-ksrtc-driver-dispute-clean-chit-for-sachindev-and-arya-police-report-that-there-was-no-trespassing.html</link>
					<comments>https://www.chandrikadaily.com/mayor-ksrtc-driver-dispute-clean-chit-for-sachindev-and-arya-police-report-that-there-was-no-trespassing.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Oct 2024 14:46:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arya rajendran]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ksrtc driver]]></category>
		<category><![CDATA[mayor]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Police report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314531</guid>

					<description><![CDATA[ഇരുവര്&#x200d;ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്&#x200d; പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്&#x200d;ട്ട്]]></description>
										<content:encoded><![CDATA[<p>തിരുവന്തപുരം: കെഎസ്ആര്&#x200d;ടിസി ബസില്&#x200d; സച്ചിന്&#x200d; ദേവ് എംഎല്&#x200d;എ അതിക്രമിച്ചു കയറിയിട്ടില്ലെന്നും ഡ്രൈവര്&#x200d; യദുവിനെ മേയര്&#x200d; ആര്യാ രാജേന്ദ്രന്&#x200d; അസഭ്യം പറഞ്ഞിട്ടില്ലെന്നും പൊലീസ്. യദുനല്&#x200d;കിയ പരാതിയില്&#x200d; ഇരുവര്&#x200d;ക്കുമെതിരായ രണ്ട് കുറ്റങ്ങള്&#x200d; നിലനില്&#x200d;ക്കില്ലെന്നും പൊലീസ് അറിയിച്ചു. യദുവിന്റെ പരാതി കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലീസ് അന്വേഷണ റിപ്പോര്&#x200d;ട്ട സമര്&#x200d;പ്പിച്ചത്.</p>
<p>കണ്ടക്ടര്&#x200d; പറഞ്ഞതിന്&#x200d;റെ അടിസ്ഥാനത്തിൽ ഡ്രൈവര്&#x200d; യദു ഹൈഡ്രോളിക് ഡോര്&#x200d; തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്&#x200d;ട്ടിലുണ്ട്. തര്&#x200d;ക്കം നടക്കുമ്പോള്&#x200d; മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്&#x200d; മൊഴി നല്&#x200d;കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മേയറും എംഎല്&#x200d;എയും  അതിക്രമിച്ച് കയറി ചീത്ത വിളിച്ചുവെന്ന ആരോപണവും പൊലീസ് തള്ളി. ഇരുവര്&#x200d;ക്കുമെതിരെ യദു ഉന്നയിച്ച ആരോപണങ്ങള്&#x200d; പാടെ തള്ളിക്കൊണ്ടാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മേയര്&#x200d;ക്കെതിരെ ഔദ്യോഗിക കൃത്യനിര്&#x200d;വഹണം തടസപ്പെടുത്തല്&#x200d;. തടഞ്ഞുവെക്കല്&#x200d;, തെളിവുനശിപ്പിക്കല്&#x200d; എന്നീ കാര്യങ്ങളില്&#x200d; അന്വേഷണം നടക്കുകയാണെന്നും പൊലിസ് കോടതിയില്&#x200d; അറിയിച്ചു. അതേസമയം, യദു നഗരത്തിലേക്ക് റൂട്ട് മാറിയാണ് ഓടിച്ചതെന്ന കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. യദു പരാതിയില്&#x200d; ഉന്നയിച്ച കാര്യം സ്ഥിരികരിക്കണമെങ്കില്&#x200d; ബസിനുള്ളിലെ മെമ്മറി കാര്&#x200d;ഡുകള്&#x200d; ലഭിക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങള്&#x200d; അടങ്ങിയ മെമ്മറി കാര്&#x200d;ഡ് കാണാനില്ല.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mayor-ksrtc-driver-dispute-clean-chit-for-sachindev-and-arya-police-report-that-there-was-no-trespassing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മഞ്ഞുമ്മല്&#x200d; ബോയ്‌സ്&#8217; നിര്&#x200d;മാതാക്കള്&#x200d; നടത്തിയത് സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോര്&#x200d;ട്ട്; പരാതിക്കാരന് മുടക്കുമുതല്&#x200d; പോലും തിരിച്ചു നല്&#x200d;കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ട്‌</title>
		<link>https://www.chandrikadaily.com/police-report-that-the-makers-of-manjummal-boys-committed-financial-fraud-investigation-report-that-the-complainant-has-not-been-refunded-even-from-the-time-of-payment.html</link>
					<comments>https://www.chandrikadaily.com/police-report-that-the-makers-of-manjummal-boys-committed-financial-fraud-investigation-report-that-the-complainant-has-not-been-refunded-even-from-the-time-of-payment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 May 2024 06:44:57 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[MANJUMMAL BOYS]]></category>
		<category><![CDATA[parava films]]></category>
		<category><![CDATA[Police report]]></category>
		<category><![CDATA[producers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298901</guid>

					<description><![CDATA[സാമ്പത്തിക തട്ടിപ്പ് കേസില്&#x200d; നിര്&#x200d;മാതാക്കള്&#x200d; സമര്&#x200d;പ്പിച്ച മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക തട്ടിപ്പ് പരാതിയില്&#x200d; മഞ്ഞുമ്മല്&#x200d; ബോയ്‌സ് സിനിമയുടെ നിര്&#x200d;മാതാക്കള്&#x200d;ക്കെതിരെ പൊലീസ് റിപ്പോര്&#x200d;ട്ട്. സിനിമാ നിര്&#x200d;മാതാക്കള്&#x200d; സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്&#x200d;ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്&#x200d;ട്ട്. സിനിമയുടെ നിര്&#x200d;മാണത്തില്&#x200d; പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്&#x200d;കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്&#x200d;ട്ട്.</p>
<p>ഈ സിനിമയുടെ നിര്&#x200d;മാണത്തിനായി ഒരു രൂപ പോലും നിര്&#x200d;മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതല്&#x200d;മുടക്കിയ പരാതിക്കാരന് മുടക്കുമുതല്&#x200d; പോലും തിരിച്ചുനല്&#x200d;കിയില്ലെന്നും അന്വേഷണ റിപ്പോര്&#x200d;ട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്&#x200d; നിര്&#x200d;മാതാക്കള്&#x200d; സമര്&#x200d;പ്പിച്ച മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്&#x200d;മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്&#x200d;ദേശിച്ചിരുന്നു. തുടര്&#x200d;ന്ന് ഇക്കാര്യത്തില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാനും ഉത്തരവിടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-report-that-the-makers-of-manjummal-boys-committed-financial-fraud-investigation-report-that-the-complainant-has-not-been-refunded-even-from-the-time-of-payment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/rohit-vemula-case-telangana-government-announces-re-investigation.html</link>
					<comments>https://www.chandrikadaily.com/rohit-vemula-case-telangana-government-announces-re-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 04 May 2024 09:57:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Police report]]></category>
		<category><![CDATA[rohit vemula case]]></category>
		<category><![CDATA[telegana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296810</guid>

					<description><![CDATA[പൊലീസിന്റെ അവകാശവാദങ്ങള്&#x200d; തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്&#x200d; രാജ വെമുല വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്&#x200d;വകലാശാലയിലെ ഗവേഷക വിദ്യാര്&#x200d;ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്&#x200d; തെലങ്കാന സര്&#x200d;ക്കാരിന്റെ ഉത്തരവ്. വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്&#x200d;വകലാശാലയില്&#x200d; പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്&#x200d;ട്ട്. പൊലീസ് നേരത്തെ സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്&#x200d;ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്&#x200d; അപേക്ഷ നല്&#x200d;കും.</p>
<p>2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്&#x200d; മുറിയില്&#x200d; അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്&#x200d; അടക്കമുള്ള അഞ്ച് വിദ്യാര്&#x200d;ത്ഥികളുടെ സസ്പെന്&#x200d;ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.</p>
<p>രോഹിത്തിന്റെ എസ്.എസ്.എല്&#x200d;.സി. രേഖകള്&#x200d; വ്യാജമായിരുന്നെന്നും യഥാര്&#x200d;ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്&#x200d; റിപ്പോര്&#x200d;ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d; അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്&#x200d;ക്ക് ക്ലീന്&#x200d; ചീട്ട് നല്&#x200d;കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്&#x200d; തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്&#x200d; രാജ വെമുല വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-vemula-case-telangana-government-announces-re-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുസാറ്റ് ദുരന്തം; അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/cusat-tragedy-according-to-the-police-report-the-accident-was-caused-by-serious-negligence-on-the-part-of-the-authorities.html</link>
					<comments>https://www.chandrikadaily.com/cusat-tragedy-according-to-the-police-report-the-accident-was-caused-by-serious-negligence-on-the-part-of-the-authorities.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Jan 2024 05:04:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[cusat tragesy]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Police report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288174</guid>

					<description><![CDATA[ആയിരം പേരെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയുന്ന ഓഡിറ്റോറിയത്തില്&#x200d; 4000 പേരാണ് എത്തിയത്.]]></description>
										<content:encoded><![CDATA[<p>ഓഡിറ്റോറിയത്തില്&#x200d; ഉള്&#x200d;ക്കൊള്ളാനാകുന്നതിലും കൂടുതല്&#x200d; ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് ഹൈക്കോടതിയില്&#x200d; പൊലീസ് വിശദീകരണം. ആയിരം പേരെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയുന്ന ഓഡിറ്റോറിയത്തില്&#x200d; 4000 പേരാണ് എത്തിയത്. സംഗീത പരിപാടിയില്&#x200d; പങ്കെടുക്കാന്&#x200d; ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയതും ബുദ്ധിമുട്ടായി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്&#x200d;കൂട്ടി കാണാന്&#x200d; സംഘാടകര്&#x200d;ക്ക് സാധിച്ചില്ലെന്നും കോടതിയില്&#x200d; പൊലീസ് വ്യക്തമാക്കി.</p>
<p>ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്&#x200d;മ്മാണത്തിലെ അപാകത അപകടമുണ്ടാക്കുന്നതിന് കാരണമായെന്ന് തൃക്കാക്കര അസി. കമ്മീഷണര്&#x200d; കോടതിയില്&#x200d; സമര്&#x200d;പ്പിച്ച അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. തിരക്ക് നിയന്ത്രിക്കാന്&#x200d; കൂടുതല്&#x200d; ജീവനക്കാരെ നിയോഗിച്ചില്ലെന്നും പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">കുസാറ്റ് ദുരന്തത്തില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് പോലീസ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. ഹര്&#x200d;ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cusat-tragedy-according-to-the-police-report-the-accident-was-caused-by-serious-negligence-on-the-part-of-the-authorities.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുസാറ്റ് അപകടം; സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/cusat-accident-police-report-that-there-was-a-security-breach.html</link>
					<comments>https://www.chandrikadaily.com/cusat-accident-police-report-that-there-was-a-security-breach.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Nov 2023 10:13:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[cusat accident]]></category>
		<category><![CDATA[Police report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284178</guid>

					<description><![CDATA[മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു]]></description>
										<content:encoded><![CDATA[<p>കുസാറ്റിൽ സംഗീതനിശയ്ക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട്  4 പേർ മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്.</p>
<p>മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി. ആളുകളിൽ നിന്ന് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cusat-accident-police-report-that-there-was-a-security-breach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശേരിയില്&#x200d; കെ.എസ്‌.യു  പ്രവര്&#x200d;ത്തകയെ തടഞ്ഞ സംഭവം; പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/111ksu-women-worker-being-stopped-by-police.html</link>
					<comments>https://www.chandrikadaily.com/111ksu-women-worker-being-stopped-by-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Feb 2023 05:33:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[ksu worker]]></category>
		<category><![CDATA[Police report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238961</guid>

					<description><![CDATA[തൃക്കാക്കര എസ്പിയാണ് സംഭവത്തില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്]]></description>
										<content:encoded><![CDATA[<p>കൊച്ചി കളമശ്ശേരിയില്&#x200d; വനിതാ കെഎസ്‌യു പ്രവര്&#x200d;ത്തക മിവ ജോളിയെ തടഞ്ഞ സംഭവത്തില്&#x200d; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ട്. തൃക്കാക്കര എസ്പിയാണ് സംഭവത്തില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചെന്നു പറഞ്ഞാണ് കെഎസ്‌യു വനിതാ നേതാവ് മിവ ജോളിയ്‌ക്കെതിരെ പൊലീസിന്റെ നടപടി ഉണ്ടായത്.</p>
<p>യുവതിയ്ക്ക് എതിരായ പുരുഷ പൊലീസിന്റെ നടപടിയില്&#x200d; വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. പൊലീസിന്റെ ഇടപെടലില്&#x200d; ക്രൂരമായ മര്&#x200d;ദനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് മിന പ്രതികരിച്ചു. കളമശ്ശേരി എസ്എച്ച്ഒ സന്തോഷിനെതിരെ ജില്ലാ കോണ്&#x200d;ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്&#x200d;കിയിരുന്നു. അതേ സമയം വാഹനത്തിന് മുന്നിലേക്ക് ചാടി വീണ മിവയെ പുറകിലേക്ക് പിടിച്ചു വലിക്കുക മാത്രമാണ് ചെയ്തതെന്നാണ് കളമശേരി പൊലീസിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111ksu-women-worker-being-stopped-by-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിക്കടത്തില്&#x200d; സിപിഎം കൗണ്&#x200d;സിലര്&#x200d; ഷാനവാസിന് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കി പൊലീസ് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/cpm-leader-drug-case-police-report.html</link>
					<comments>https://www.chandrikadaily.com/cpm-leader-drug-case-police-report.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Jan 2023 05:21:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm leader]]></category>
		<category><![CDATA[DRUG CASE]]></category>
		<category><![CDATA[Police report]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234965</guid>

					<description><![CDATA[ലഹരി വസ്തുക്കള്&#x200d; കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്&#x200d; പ്രതിയല്ല]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ കരുനാഗപ്പള്ളിയില്&#x200d; സിപിഎം നഗരസഭ കൗണ്&#x200d;സിലര്&#x200d; എ ഷാനവാസില്&#x200d; നിന്ന് ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്&#x200d; ക്ലീന്&#x200d;ചിറ്റ് നല്&#x200d;കി പൊലീസ് റിപ്പോര്&#x200d;ട്ട്. ലഹരിമരുന്ന് കേസില്&#x200d; ബന്ധമുണ്ടെന്നതിന് ഇയാള്&#x200d;ക്കെതിരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കള്&#x200d; കടത്തിയ വാഹനം വാടകക്കെടുത്ത ജയനും കേസില്&#x200d; പ്രതിയല്ല. ജില്ലാ പൊലീസ് മേധാവിയാണ് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്.</p>
<p>ഈ മാസം ആദ്യത്തിലാണ് കരുനാഗപ്പള്ളിയില്&#x200d; ഒരു കോടി രൂപയുടെ ലഹരി ഉല്&#x200d;പന്നങ്ങള്&#x200d; പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോര്&#x200d;ത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. എന്നാല്&#x200d; ഇടുക്കി സ്വദേശിയായ പുത്തന്&#x200d; പുരയ്ക്കല്&#x200d; ജയന്&#x200d; എന്നയാള്&#x200d;ക്ക് താന്&#x200d; വാഹനം വാടകയ്ക്ക് നല്&#x200d;കിയതാണെന്നും ലഹരി കടത്തില്&#x200d; തനിക്ക് പങ്കില്ലെന്നുമ്മാണ് ഷാനവാസ് നല്&#x200d;കിയ വിശദീകരണം. ലഹരി വസ്തുക്കള്&#x200d; കടത്തിയ കേസിലെ പ്രതികളില്&#x200d; രണ്ട്‌പേര് സി.പി.എം പ്രാദേശിക നേതാക്കളാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-drug-case-police-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
