<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Police Station &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/police-station/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 04 Jul 2025 08:41:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Police Station &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പതിനാലാം വയസില്‍ ഞാനൊരാളെ കൊന്നു&#8217;; 39 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍</title>
		<link>https://www.chandrikadaily.com/i-killed-someone-at-fourteen-he-confessed-to-the-crime-after-39-years-at-the-muhammadali-police-station.html</link>
					<comments>https://www.chandrikadaily.com/i-killed-someone-at-fourteen-he-confessed-to-the-crime-after-39-years-at-the-muhammadali-police-station.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 04 Jul 2025 08:41:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346675</guid>

					<description><![CDATA[ കൊല്ലപ്പെട്ടത് ആരാണെന്ന് അയാള്‍ക്ക് അറിയാത്തതും പൊലീസിന് പണി കൂടിയിരിക്കുകയാണ്. ]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പതിനാലാം വയസില്&#x200d; താനൊരാളെ കൊന്നിട്ടുണ്ടെന്ന് കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്&#x200d;. 39 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്നുള്ള കൊലപാതക വിവരമാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്&#x200d; എത്തി മുഹമ്മദലി (54) എന്നയാള്&#x200d; കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്&#x200d;, കൊല്ലപ്പെട്ടത് ആരാണെന്ന് അയാള്&#x200d;ക്ക് അറിയാത്തതും പൊലീസിന് പണി കൂടിയിരിക്കുകയാണ്. </p>
<p>കഴിഞ്ഞ ജൂണ്&#x200d; അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്&#x200d;, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്&#x200d; കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്&#x200d; ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്&#x200d; മുങ്ങി അയാള്&#x200d; മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്&#x200d;കി.</p>
<p>അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്&#x200d; ബന്ധുക്കളാരും എത്തിയുമില്ല. തുടര്&#x200d;ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്&#x200d; അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്&#x200d; സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്&#x200d;ക്കെതിരെ കേസെടുത്ത് റിമാന്&#x200d;ഡ് ചെയ്തു.</p>
<p> മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്&#x200d; എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. അതേസമയം അക്കാലത്തെ പത്രവാര്&#x200d;ത്തകള്&#x200d; തേടി കൊല്ലപ്പെട്ടത് ആരാണെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-killed-someone-at-fourteen-he-confessed-to-the-crime-after-39-years-at-the-muhammadali-police-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/dalit-woman-brutalized-in-police-station-si-suspended.html</link>
					<comments>https://www.chandrikadaily.com/dalit-woman-brutalized-in-police-station-si-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 05:14:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[peroorkada]]></category>
		<category><![CDATA[Police Station]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341880</guid>

					<description><![CDATA[തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുര പേരൂര്&#x200d;ക്കടയില്&#x200d; ദലിത് യുവതിയുടെ മേല്&#x200d; കള്ളക്കേസ് ചുമത്താന്&#x200d; ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്&#x200d;ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസസന്നനെ സസ്‌പെന്&#x200d;ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്&#x200d; വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്&#x200d; പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്‌ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്&#x200d; ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.</p>
<p>അതേസമയം സംഭവത്തില്&#x200d; കൂടുതല്&#x200d; പൊലീസുകാര്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്&#x200d; അറിയിച്ചു. ഇതിനായി പേരൂര്&#x200d;ക്കട സ്റ്റേഷനിലെ കൂടുതല്&#x200d; സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്&#x200d;ക്കട സ്റ്റേഷന്&#x200d; എസ്‌ഐയെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. എന്നാല്&#x200d; മറ്റൊരു ഉദ്യോഗസ്ഥന്&#x200d; കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.</p>
<p>മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്&#x200d; ചെയ്തിരുന്ന എഫ്‌ഐആര്&#x200d; പിന്&#x200d;വലിക്കുകയായിരുന്നു.</p>
<p>യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്&#x200d;ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്&#x200d;കിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന് പേരൂര്&#x200d;ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്&#x200d;പ്പടെയുള്ളവര്&#x200d; യുവതിയോട് ക്രൂരമായി പെരുമാറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-woman-brutalized-in-police-station-si-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണം: സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/dignity-of-those-who-come-to-police-station-to-report-crimes-should-be-respected-supreme-court.html</link>
					<comments>https://www.chandrikadaily.com/dignity-of-those-who-come-to-police-station-to-report-crimes-should-be-respected-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Apr 2025 13:40:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Police Station]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339603</guid>

					<description><![CDATA[ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കുറ്റകൃത്യം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യന്&#x200d; ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.</p>
<p>പ്രഥമ വിവര റിപ്പോര്&#x200d;ട്ട് (എഫ്‌ഐആര്&#x200d;) രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; വിസമ്മതിച്ച പോലീസ് ഇന്&#x200d;സ്പെക്ടറില്&#x200d; നിന്ന് സംസ്ഥാന സര്&#x200d;ക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ (എസ്എച്ച്ആര്&#x200d;സി) ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജല്&#x200d; ഭുയാന്&#x200d; എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.</p>
<p>ഇന്&#x200d;സ്പെക്ടര്&#x200d; (ഹരജിക്കാരന്&#x200d;) എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; വിസമ്മതിക്കുകയും പ്രതിയുടെ അമ്മയോട് ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.</p>
<p>എസ്എച്ച്ആര്&#x200d;സി ഉത്തരവിനെയും എസ്എച്ച്ആര്&#x200d;സി ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരനായ പാവുള്&#x200d; യേശുദാസന്&#x200d; ഇപ്പോഴത്തെ ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
<p>സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കുറ്റകരമായ വിധിന്യായത്തിന്റെ നാലാം ഖണ്ഡികയില്&#x200d; പ്രതിഭാഗത്തിന്റെ അമ്മയോട് സംസാരിക്കാന്&#x200d; ഹരജിക്കാരന്&#x200d; വളരെ ആക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.</p>
<p>എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; വിസമ്മതിച്ചുവെന്ന് കരുതിയാല്&#x200d; പോലും അത് മനുഷ്യാവകാശ ലംഘനമാകില്ലെന്ന് ഹര്&#x200d;ജിക്കാരന്റെ അഭിഭാഷകന്&#x200d; വാദിച്ചു.</p>
<p>കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിഗമനങ്ങളില്&#x200d; തെറ്റില്ലെന്നു കണ്ടാണ് കോടതി ഹര്&#x200d;ജി തള്ളിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dignity-of-those-who-come-to-police-station-to-report-crimes-should-be-respected-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശുപാർശ</title>
		<link>https://www.chandrikadaily.com/1dgp-recommends-cbi-probe-into-death-of-tribal-youth-at-kalpetta-police-station.html</link>
					<comments>https://www.chandrikadaily.com/1dgp-recommends-cbi-probe-into-death-of-tribal-youth-at-kalpetta-police-station.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 30 Apr 2025 11:13:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339508</guid>

					<description><![CDATA[കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ. ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. [&#8230;]]]></description>
										<content:encoded><![CDATA[<p>കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. കൽപ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാർശ.</p>
<p>ഗോകുലിന്റെ മരണത്തില്&#x200d; സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്&#x200d;ശ ചെയ്തുകൊണ്ട് കത്ത് നല്&#x200d;കിയെന്നാണ് കുളത്തൂര്&#x200d; ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്&#x200d; ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>ഗോകുലിന്&#x200d;റെ കൈയ്യിൽ പെണ്&#x200d;കുട്ടിയുടെ പേര് മൂര്&#x200d;ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്&#x200d;ക്വസ്റ്റില്&#x200d; വ്യക്തമായിരുന്നു. മര്&#x200d;ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തല്&#x200d;. പൊലീസ് സ്റ്റേഷനില്&#x200d; മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1dgp-recommends-cbi-probe-into-death-of-tribal-youth-at-kalpetta-police-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍</title>
		<link>https://www.chandrikadaily.com/hindu-activists-bruttally-beat-christian-priests-in-front-of-the-police.html</link>
					<comments>https://www.chandrikadaily.com/hindu-activists-bruttally-beat-christian-priests-in-front-of-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Apr 2025 05:40:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[christians]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336843</guid>

					<description><![CDATA[മധ്യപ്രദേശില്‍ പൊലീസിന് മുമ്പില്‍ വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്‍ദിച്ച് ഹിന്ദുത്വപ്രവര്‍ത്തകര്‍.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശില്&#x200d; പൊലീസിന് മുമ്പില്&#x200d; വെച്ച് ക്രൈസ്തവ പുരോഹിതരെ ക്രൂരുമായി മര്&#x200d;ദിച്ച് ഹിന്ദുത്വപ്രവര്&#x200d;ത്തകര്&#x200d;. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്&#x200d;ഥാടകരും ഉള്&#x200d;പ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാര്&#x200d;ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്&#x200d; സന്ദര്&#x200d;ശനം നടത്തുന്നതിനിടെയാണ് ഹിന്ദുത്വപ്രവര്&#x200d;ത്തകരുടെ ആക്രമണമുണ്ടായത്.</p>
<p>സന്ദര്&#x200d;ശനത്തിനിടെ ഒരു സംഘം വി.എച്ച്.പി ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഇവര്&#x200d; സഞ്ചരിച്ച ബസ് തടയുകയായിരുന്നു. തുടര്&#x200d;ന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസ് ഇവരെ വിട്ടയച്ചു.</p>
<p>എന്നാല്&#x200d; മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സ്റ്റേഷനില്&#x200d;വെച്ച് സംഘം പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മര്&#x200d;ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.</p>
<p>അതേസമയം ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യന്&#x200d; സംഘടനകള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. അക്രമികള്&#x200d;ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindu-activists-bruttally-beat-christian-priests-in-front-of-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/adivasi-youth-who-was-taken-into-police-custody-hanged-himself-human-rights-commission-registered-a-case.html</link>
					<comments>https://www.chandrikadaily.com/adivasi-youth-who-was-taken-into-police-custody-hanged-himself-human-rights-commission-registered-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Apr 2025 11:55:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kalpetta]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336799</guid>

					<description><![CDATA[പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>കല്&#x200d;പറ്റയില്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d; സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.</p>
<p>വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്ന് കമ്മീഷന്&#x200d; ജുഡീഷ്യല്&#x200d; അംഗം കെ. ബൈജുനാഥ് നിര്&#x200d;ദ്ദേശിച്ചു. പത്രവാര്&#x200d;ത്തയുടെ അടിസ്ഥാനത്തില്&#x200d; സ്വമേധയാ രജിസ്റ്റര്&#x200d; ചെയ്ത കേസിലാണ് നടപടി.</p>
<p>അമ്പലവയല്&#x200d; നെല്ലാറച്ചാല്&#x200d; പുതിയപാടി വീട്ടില്&#x200d; ഗോകുലിനെയാണ് (18) കഴിഞ്ഞ ദിവസം സ്റ്റേഷനില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഷര്&#x200d;ട്ട് വെച്ച് ഷവറില്&#x200d; കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ കാണാതായ കേസിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മേയില്&#x200d; സുല്&#x200d;ത്താന്&#x200d; ബത്തേരിയില്&#x200d; നടക്കുന്ന സിറ്റിംഗില്&#x200d; കേസ് പരിഗണിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adivasi-youth-who-was-taken-into-police-custody-hanged-himself-human-rights-commission-registered-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു</title>
		<link>https://www.chandrikadaily.com/mother-collapses-and-dies-after-meeting-her-son-in-remand.html</link>
					<comments>https://www.chandrikadaily.com/mother-collapses-and-dies-after-meeting-her-son-in-remand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Mar 2025 01:01:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[died]]></category>
		<category><![CDATA[pathanamthitta]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335758</guid>

					<description><![CDATA[പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്&#x200d; വിവിധ ആവശ്യങ്ങള്&#x200d;ക്ക് വന്ന നാട്ടുകാരും ഉടന്&#x200d; സൂസമ്മയെ പൊലീസ് ജീപ്പില്&#x200d; പത്തനംതിട്ട ജനറല്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചു.]]></description>
										<content:encoded><![CDATA[<p>വാറന്&#x200d;റ് കേസില്&#x200d; കോടതി റിമാന്&#x200d;ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്&#x200d; ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്&#x200d; പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്&#x200d; കുഞ്ഞച്ചന്&#x200d;റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.</p>
<p>കോടതി റിമാന്&#x200d;ഡ് ചെയ്ത മകന്&#x200d; ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്&#x200d; സന്ദര്&#x200d;ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്&#x200d;വശത്തെ കല്&#x200d;ക്കെട്ടില്&#x200d; ഇരിക്കുമ്പോള്&#x200d; കുഴഞ്ഞുവീഴുകയായിരുന്നു.</p>
<p>പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്&#x200d; വിവിധ ആവശ്യങ്ങള്&#x200d;ക്ക് വന്ന നാട്ടുകാരും ഉടന്&#x200d; സൂസമ്മയെ പൊലീസ് ജീപ്പില്&#x200d; പത്തനംതിട്ട ജനറല്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്&#x200d;വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.</p>
<p>2022 ഒക്‌ടോബര്&#x200d; 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത പൊതുമുതല്&#x200d; നശിപ്പിച്ചെന്ന കേസില്&#x200d; പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്&#x200d;റ് പുറപ്പെടുവിച്ചിരുന്നു.</p>
<p>ചൊവ്വാഴ്ച രാവിലെ കോടതിയില്&#x200d; നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്&#x200d;ഡ് ചെയ്തു. തുടര്&#x200d; നടപടികള്&#x200d;ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്&#x200d; എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-collapses-and-dies-after-meeting-her-son-in-remand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടകയിലെ പൊലീസ് കസ്റ്റഡിയില്&#x200d; മലയാളി മരിച്ച സംഭവം; രണ്ട് പൊലീസുകാര്&#x200d;ക്ക് സസ്പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/malayali-died-in-police-custody-in-karnataka-suspension-of-two-policemen.html</link>
					<comments>https://www.chandrikadaily.com/malayali-died-in-police-custody-in-karnataka-suspension-of-two-policemen.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Nov 2024 02:04:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[Police Station]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317153</guid>

					<description><![CDATA[കൊല്ലം സ്വദേശിയായ ബിജു മോന്&#x200d; (45) ആണ് ബ്രഹ്‌മാവര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; മരിച്ചത്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ ഉഡുപ്പിയില്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; മലയാളി യുവാവ് മരിച്ച സംഭവത്തില്&#x200d; രണ്ട് പൊലീസുകാര്&#x200d;ക്ക് സസ്പെന്&#x200d;ഷന്&#x200d;. ബ്രഹ്‌മാവര്&#x200d; പൊലീസ് സ്റ്റേഷനിലെ സബ് ഇന്&#x200d;സ്പെക്ടര്&#x200d; മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവര്&#x200d;ക്കെതിരെയാണ് നടപടി. സംഭവത്തില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി.</p>
<p>കൊല്ലം സ്വദേശിയായ ബിജു മോന്&#x200d; (45) ആണ് ബ്രഹ്‌മാവര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; മരിച്ചത്. ഏറെക്കാലമായി ബ്രഹ്‌മാവറിലെ ഷിപ്യാര്&#x200d;ഡില്&#x200d; ജോലി ചെയ്യുകയായിരുന്നു ഇയാള്&#x200d;. ശനിയാഴ്ച രാത്രി ചേര്&#x200d;കാഡിയില്&#x200d; അപരിചിതന്&#x200d; ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ബിജു മോനെ കസ്റ്റഡയില്&#x200d; എടുത്തത്. യുവതിയുടെ സഹോദരന്&#x200d; ബിജു മോനെതിരെ പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് ബിജു മോനെതിരെ പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>എന്നാല്&#x200d; ഞായറാഴ്ച പുലര്&#x200d;ച്ചെ 3.45 ഓടെ സ്റ്റേഷനില്&#x200d; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്&#x200d; ബിജു മോനെ അബോധാവസ്ഥയില്&#x200d; കണ്ടെത്തുകയായിരുന്നു. ഉടന്&#x200d; തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-died-in-police-custody-in-karnataka-suspension-of-two-policemen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്&#x200d;ക്കലയില്&#x200d; പൊലീസ് സ്റ്റേഷനു സമീപം യുവാവ് മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/young-man-found-dead-near-police-station-in-varkala.html</link>
					<comments>https://www.chandrikadaily.com/young-man-found-dead-near-police-station-in-varkala.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 21 Oct 2024 03:58:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Police Station]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[varkkala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314272</guid>

					<description><![CDATA[വര്&#x200d;ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>വര്&#x200d;ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്&#x200d; യുവാവ് മരിച്ച നിലയില്&#x200d;. വര്&#x200d;ക്കല വെട്ടൂര്&#x200d; സ്വദേശി ബിജു ആണ് മരിച്ചത്. വര്&#x200d;ക്കല ഡിവൈഎസ്പി ഓഫീസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.</p>
<p>ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്&#x200d;ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/young-man-found-dead-near-police-station-in-varkala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് സ്റ്റേഷനില്&#x200d; യുവാവ് മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്&#x200d;ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/youth-dies-at-police-station-police-officers-suspended.html</link>
					<comments>https://www.chandrikadaily.com/youth-dies-at-police-station-police-officers-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Mar 2024 13:44:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[officers]]></category>
		<category><![CDATA[Police Station]]></category>
		<category><![CDATA[susupended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292720</guid>

					<description><![CDATA[പന്തല്ലൂര്&#x200d; കടമ്പോട് സ്വദേശി മൊയ്തീന്&#x200d; കുട്ടിയാണ് പൊലീസ് സ്റ്റേഷനില്&#x200d; വെച്ച് മരിച്ചത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പാണ്ടിക്കാട് യുവാവിന്റെ കസ്റ്റഡി മരണത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് എതിരെ നടപടി. 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്&#x200d;ഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സിവില്&#x200d; പൊലീസ് ഓഫീസര്&#x200d;മാരായ ആന്റസ് വിന്&#x200d;സന്&#x200d;, ഷംസീര്&#x200d; ടി പി എന്നിവരെയാണ് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">അസ്വാഭാവിക മരണത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബുവാണ് അന്വേഷണ ഉദ്യോഗസ്ഥന്&#x200d;. മജിസ്റ്റീരിയല്&#x200d; അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പെരിന്തല്&#x200d;മണ്ണ സബ്കലക്ടറാണ് മജിസ്റ്റീരിയല്&#x200d; അന്വേഷണത്തിന് നേതൃത്വം നല്&#x200d;കുക.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പന്തല്ലൂര്&#x200d; കടമ്പോട് സ്വദേശി മൊയ്തീന്&#x200d; കുട്ടിയാണ് പൊലീസ് സ്റ്റേഷനില്&#x200d; വെച്ച് മരിച്ചത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനില്&#x200d; വിളിച്ചുവരുത്തിയതായിരുന്നു. അവിടെ വച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു എന്നാണ് പൊലീസ് ഭാഷ്യം. ഇന്ന് രാവിലെ പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആശുപത്രിയില്&#x200d; വെച്ചാണ് മൊയ്തീന്&#x200d; കുട്ടി മരിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പന്തല്ലൂര്&#x200d; ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്&#x200d;ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീന്&#x200d; കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്&#x200d;ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്&#x200d; റോഡ് ഉപരോധിച്ചിരുന്നു. മഞ്ചേരി മേലാറ്റൂര്&#x200d; റോഡ് ആണ് ഉപരോധിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി എടുത്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സ്റ്റേഷനില്&#x200d; വച്ച് മൊയ്തീന്&#x200d; കുട്ടിക്ക് പൊലീസ് മര്&#x200d;ദ്ദനമേറ്റിട്ടുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്&#x200d; ആരോപിക്കുന്നത്. ബന്ധുക്കളുടെ ആരോപണം വന്നതോടെ വിഷയം വലിയ രീതിയില്&#x200d; ശ്രദ്ധിക്കപ്പെട്ടു. സംഭവത്തില്&#x200d; അന്വേഷണമുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-26db7cd7-60eb-4a97-83bd-997933e91759" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-dies-at-police-station-police-officers-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
