<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>POLIEC &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/poliec/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Jul 2017 13:37:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>POLIEC &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിലാപയാത്രയ്ക്കിടെ വ്യാപക സംഘര്‍ഷം; പോലീസുകാരന് പരിക്കേറ്റു: ലൈബ്രറി അടിച്ചു തകര്‍ത്തു</title>
		<link>https://www.chandrikadaily.com/cpmbjp-attack-poliec-cpisfilibraryaa.html</link>
					<comments>https://www.chandrikadaily.com/cpmbjp-attack-poliec-cpisfilibraryaa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Jul 2017 13:27:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[libraryaA]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37922</guid>

					<description><![CDATA[തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത് ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്‍ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് അങ്ങിങ്ങ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്താനാപുരത്ത് സിപിഐഎം നേതൃത്വത്തിലുളള [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തലസ്ഥാനത്ത് സംഘര്&#x200d;ഷാവസ്ഥ തുടരുന്നു. ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്&#x200d; രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്&#x200d;ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത് ഫൈന്&#x200d; ആര്&#x200d;ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. തിരുവനന്തപുരത്തെ എന്&#x200d;ജിഒ യൂണിയന്&#x200d; സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്&#x200d; കല്ലേറുണ്ടായി.</p>
<p>ബിജെപി പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ കല്ലേറില്&#x200d; ഒരു പൊലീസുകാരന് പരിക്കേറ്റു. ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് അങ്ങിങ്ങ് സംഘര്&#x200d;ഷങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. പത്താനാപുരത്ത് സിപിഐഎം നേതൃത്വത്തിലുളള ലൈബ്രറി ഹര്&#x200d;ത്താല്&#x200d; അനുകൂലികള്&#x200d; അടിച്ചു തകര്&#x200d;ത്തു. ഫഌ്‌സുകളും തോരണങ്ങളും നശിപ്പിച്ചു. കണ്ണൂരിലും കൊല്ലത്തും വ്യപകമായ അക്രമ സംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട</p>
<p>തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്&#x200d; ഒരു സംഘമാളുകള്&#x200d; സ്‌കൂട്ടര്&#x200d; അഗ്‌നിക്കിരയാക്കി. പ്രവര്&#x200d;ത്തകന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയതിന് പിന്നാലെയാണ് സംഘര്&#x200d;ഷമുണ്ടായത്. എന്&#x200d;ജിഒ യൂണിയന്&#x200d; ഓഫിസിന് നേരെയും സ്റ്റുഡന്റ് സെന്ററിന് നേരെയും കല്ലേറ് നടന്നു. ബിജെപി പ്രവര്&#x200d;ത്തകരുടെ കല്ലേറിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു.</p>
<p>തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്&#x200d; കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്&#x200d;എസ്എസ് മേധാവിയുമായും മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ചര്&#x200d;ച്ച നടത്തും. കൂടികാഴ്ചക്കു ശേഷം നേതാക്കള്&#x200d; പരസ്യ അഭിസംബോധന നടത്തും. ഗവര്&#x200d;ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpmbjp-attack-poliec-cpisfilibraryaa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് പള്‍സര്‍ സുനി; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും</title>
		<link>https://www.chandrikadaily.com/pulsur-suni-kavyadriver-poliec.html</link>
					<comments>https://www.chandrikadaily.com/pulsur-suni-kavyadriver-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 18:30:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[kavya]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37865</guid>

					<description><![CDATA[കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനില്‍  കാവ്യ മാധവന്റെ െ്രെഡവര്‍ ആയിരുന്നു എന്ന്  സുനി മൊഴി നല്‍കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും ദിലീപും സുനില്‍ കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവൊന്നും കണ്ടത്താന്‍ പോലിസിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യയുടെ മൊഴി. ഇതില്‍ വ്യക്തതവരുത്താന്‍ കൂടുതല്‍ അന്വേഷണത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനില്&#x200d;  കാവ്യ മാധവന്റെ െ്രെഡവര്&#x200d; ആയിരുന്നു എന്ന്  സുനി മൊഴി നല്&#x200d;കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്&#x200d; കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും ദിലീപും സുനില്&#x200d; കുമാറിനൊപ്പം നില്&#x200d;ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചെന്നാണ് സൂചന. എന്നാല്&#x200d; ഇത് സംബന്ധിച്ച് കൂടുതല്&#x200d; തെളിവൊന്നും കണ്ടത്താന്&#x200d; പോലിസിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.</p>
<p>ചോദ്യം ചെയ്യലില്&#x200d; പള്&#x200d;സര്&#x200d; സുനിയെ അറിയില്ലെന്നാണ് കാവ്യയുടെ മൊഴി. ഇതില്&#x200d; വ്യക്തതവരുത്താന്&#x200d; കൂടുതല്&#x200d; അന്വേഷണത്തിന് ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.</p>
<p>കേസുമായി ബന്ധപ്പെട്ട് നടന്&#x200d; ഇടവേള ബാബുവടക്കം കൂടുതല്&#x200d; പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ മാനേജര്&#x200d; അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരായില്ല. ഇതിനിടെ ദിലീപിന്റെ ഡി സിനിമാസ് , ഭൂമി കയ്യേറിയെന്ന പരാതിയില്&#x200d; തൃശൂര്&#x200d; വിജിലന്&#x200d;സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.</p>
<p>നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്&#x200d; കുമാര്&#x200d; 2 മാസത്തോളം കാവ്യ മാധവന്റെ െ്രെഡവര്&#x200d; ആയിരുന്നു എന്ന സൂചനയാണ് പോലീസിന് കിട്ടിയത്. കാവ്യയുടെ െ്രെഡവര്&#x200d; ആയിരുന്നു എന്ന് സുനില്&#x200d; കുമാറും മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>എന്നാല്&#x200d; ചോദ്യം ചെയ്യലില്&#x200d; സുനില്&#x200d; കുമാറിനെ അറിയില്ലെന്നാണ് കാവ്യ മാധവന്&#x200d; പറഞ്ഞത്. ഇക്കാര്യത്തില്&#x200d; വ്യക്തത വരുത്താന്&#x200d; കാവ്യ മാധവനടക്കം കൂടുതല്&#x200d; പേരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനിടെ നടന്&#x200d; ഇടവേള ബാബുവിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബില്&#x200d; ചോദ്യം ചെയ്തു. 2013ല്&#x200d; അമ്മ സംഘടിപ്പിച്ച താരനിശായുടെ റിഹേഴ്‌സലിനായി കൊച്ചിയിലെ ഹോട്ടലില്&#x200d; താമസിക്കുമ്പോഴാണ് നടിയെ ആക്രമിക്കാന്&#x200d; ദിലീപും സുനില്&#x200d; കുമാറും ആദ്യ ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്&#x200d;.</p>
<p>ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്&#x200d; അമ്മ സംഘടിപ്പിച്ച താരനിശയെ കുറിച്ചടക്കം ചോദിച്ചെന്നു ഇടവേള ബാബു പറഞ്ഞു. ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്&#x200d; കയ്യേറ്റം നടത്തിയെന്ന് പരാതി നല്&#x200d;കിയിരുന്ന കെ സി സന്തോഷില്&#x200d; നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസില്&#x200d; കസ്റ്റഡിയിലുള്ള വിപിന്&#x200d; ലാലിനെയും പോലീസ് ക്ലബില്&#x200d; ചോദ്യം ചെയ്തു.</p>
<p>അതേസമയം മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും നോട്ടീസ് ഒന്നും ലഭികാത്തിനാല്&#x200d; അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരാകേണ്ടെന്നാണ് ദിലീപിന്റെ മാനേജര്&#x200d; അപ്പുണ്ണിയുടെ തീരുമാനമെന്ന് അഭിഭാഷകന്&#x200d; ഫിലിപ്പ് ടി വര്ഗീസ് പറഞ്ഞു. എന്നാല്&#x200d; അപ്പുണ്ണി ഒളിവിലയിരുന്നത് കൊണ്ടാണ് ഹാജറാകാനായി നേരിട്ട് നോട്ടീസ് നല്&#x200d;കാന്&#x200d; കഴിയാതിരുന്നതത് എന്ന പോലീസ് പറയുന്നു. വീണ്ടും നോട്ടീസ് നല്&#x200d;കാനും ഹാജറായില്ലെങ്കില്&#x200d; ഇയാളെ പിടികൂടാനുമുള്ള് നീക്കത്തിലാണ് പോലീസ്. ഇതിനിടെ ഒന്നാം പ്രതി സുനില്&#x200d; കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി് മജിസ്‌ട്രേറ്റ് കോടതി തള്ളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pulsur-suni-kavyadriver-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറ്റ്‌സ്മര്‍ഡര്‍; വിനായകന്റെ മരണത്തില്‍ പാടിയും പടം വരച്ചും ഫ്രീക്കന്‍മാരുടെ പ്രതിഷേധ സംഗമം</title>
		<link>https://www.chandrikadaily.com/itsmarder-vinayakandalith-poliecfreackens.html</link>
					<comments>https://www.chandrikadaily.com/itsmarder-vinayakandalith-poliecfreackens.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 15:07:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#itsmarder]]></category>
		<category><![CDATA[dalith]]></category>
		<category><![CDATA[freackens]]></category>
		<category><![CDATA[freak satarday]]></category>
		<category><![CDATA[oorali brand]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[thrisur]]></category>
		<category><![CDATA[VINAYAKAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37821</guid>

					<description><![CDATA[ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായി ദളിത് യുവാവ് വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫ്രീക്കന്‍മാരുടെ സംഗമം നടന്നു. ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന് ഹാഷ് ടാഗിട്ട കൂട്ടായ്മയില്‍ നൂറ് കണക്കിന് പേര്‍ പാടിയും കൊട്ടിയും പ്രതിഷേധം തീര്‍ത്തു. പാടിയും താളമിട്ടും ചിത്രം വരച്ചും ഫ്രീക്കന്‍മാര്‍ ഒത്തുചേര്‍ന്നു. വിനായകന് വേണ്ടി. ഇനിയൊരു വിനായകന്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി. ഒരൊറ്റ കൂട്ടായ്മ ആയിരുന്നില്ല. പലരും പല കൂട്ടങ്ങളായി സര്‍ഗാത്മകതയുടെ പ്രതിഷേധം തീര്‍ത്തു. പ്രമുഖ മ്യൂസിക് ബാന്‍ഡായ ഊരാളിയാണ് കൂട്ടായ്മക്ക് വേദിയൊരുക്കിയത്. മുടി വളര്‍ത്തിയതിന്റെയും താടി [&#8230;]]]></description>
										<content:encoded><![CDATA[<p>ഏങ്ങണ്ടിയൂരില്&#x200d; പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായി ദളിത് യുവാവ് വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ഫ്രീക്കന്&#x200d;മാരുടെ സംഗമം നടന്നു. ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന് ഹാഷ് ടാഗിട്ട കൂട്ടായ്മയില്&#x200d; നൂറ് കണക്കിന് പേര്&#x200d; പാടിയും കൊട്ടിയും പ്രതിഷേധം തീര്&#x200d;ത്തു.</p>
<p>പാടിയും താളമിട്ടും ചിത്രം വരച്ചും ഫ്രീക്കന്&#x200d;മാര്&#x200d; ഒത്തുചേര്&#x200d;ന്നു. വിനായകന് വേണ്ടി. ഇനിയൊരു വിനായകന്&#x200d; ഉണ്ടാവാതിരിക്കാന്&#x200d; വേണ്ടി. ഒരൊറ്റ കൂട്ടായ്മ ആയിരുന്നില്ല. പലരും പല കൂട്ടങ്ങളായി സര്&#x200d;ഗാത്മകതയുടെ പ്രതിഷേധം തീര്&#x200d;ത്തു. പ്രമുഖ മ്യൂസിക് ബാന്&#x200d;ഡായ ഊരാളിയാണ് കൂട്ടായ്മക്ക് വേദിയൊരുക്കിയത്. മുടി വളര്&#x200d;ത്തിയതിന്റെയും താടി വളര്&#x200d;ത്തിയതിന്റെയും പേരില്&#x200d; പൊലീസില്&#x200d; നിന്നും സമൂഹത്തില്&#x200d; നിന്നും പീഡനങ്ങള്&#x200d; അനുഭവിച്ചവരായിരുന്നു ഒത്തുചേര്&#x200d;ന്നവരില്&#x200d; ഭൂരിഭാഗവും.</p>
<p>എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവര്&#x200d; പ്രതിഷേധത്തിന് ഐക്യദാര്&#x200d;ഢ്യവുമായെത്തി. ഇതിനിടെ മുടി വെട്ടുന്ന പരിപാടി പൊലീസ് ചെയ്യേണ്ടതില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്&#x200d;കി. ഓരോരുത്തര്&#x200d;ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടെന്ന് പൊലീസുകാര്&#x200d; മനസിലാക്കണമെന്നും ഡിജിപി പറഞ്ഞു.</p>
<p>വിനായകന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്&#x200d; പ്രതിഷേധമുയര്&#x200d;ന്നിരുന്നു. <strong>ഇറ്റ്‌സ്മര്&#x200d;ഡര്&#x200d;</strong> എന്ന ഹാഷ്ടാഗോടെ ഇയര്&#x200d;ന്ന പ്രതിഷേധത്തിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഫ്രീക്ക്‌സ് യുണൈറ്റഡ് സംഗമം സംഘടിപ്പിക്കപ്പെട്ടത്.</p>
<p>അതേസമയം സംഭവത്തില്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്&#x200d; തൂങ്ങിമരിച്ച സംഭവം െ്രെകംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. വാടാനപ്പിള്ളി സ്‌റ്റേഷനില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസാണ് അന്വേഷിക്കുക.</p>
<p><strong>വീഡിയോ</strong></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fooralitheband%2Fvideos%2F1560903790627080%2F&amp;show_text=0&amp;width=560" width="560" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fooralitheband%2Fvideos%2F1560839677300158%2F&amp;show_text=0&amp;width=560" width="560" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/itsmarder-vinayakandalith-poliecfreackens.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി</title>
		<link>https://www.chandrikadaily.com/black-money-cochi-5-crore-poliec.html</link>
					<comments>https://www.chandrikadaily.com/black-money-cochi-5-crore-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 18:22:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5 crore]]></category>
		<category><![CDATA[arrasted]]></category>
		<category><![CDATA[Black money]]></category>
		<category><![CDATA[cochi]]></category>
		<category><![CDATA[POLIEC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36807</guid>

					<description><![CDATA[കൊച്ചി: കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘം എത്തുന്ന വിവരം ആദ്യം നല്‍കിയത് തൃപ്പൂണിത്തുറ സ്വദേശിയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചിയില്&#x200d; രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്&#x200d; പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷന്&#x200d; പരിധിയില്&#x200d; വച്ചാണ് സംഭവം. പഴയ നോട്ടുകള്&#x200d; മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.</p>
<p>സംഘം എത്തുന്ന വിവരം ആദ്യം നല്&#x200d;കിയത് തൃപ്പൂണിത്തുറ സ്വദേശിയാണ്. ഇയാളെ പിന്തുടര്&#x200d;ന്ന് നടത്തിയ നീക്കത്തിലാണ് മറ്റു നാലുപേരെ കൂടി അറസ്റ്റ് ചെയ്തത്. തൃശൂര്&#x200d;, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. കൊച്ചിയിലെ ഷാഡോ പൊലീസ് ആണ് സംഘത്തെ പിടികൂടിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-money-cochi-5-crore-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html</link>
					<comments>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 05:02:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2011 actoress attack]]></category>
		<category><![CDATA[abin]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36128</guid>

					<description><![CDATA[കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി എബിന്‍ എന്നയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്‍. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ പോലീസ് ഈ സംഭവത്തില്‍ കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെയാണ്. ജോണി സാഗരിക നിര്‍മിച്ച &#8216;ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്&#8217; എന്ന സിനിമയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: 2011ല്&#x200d; മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്&#x200d; ശ്രമിച്ച കേസില്&#x200d; കോതമംഗലം സ്വദേശി എബിന്&#x200d; എന്നയാളെ എറണാകുളം സെന്&#x200d;ട്രല്&#x200d; പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്&#x200d;.</p>
<p>നിര്&#x200d;മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടര്&#x200d;ന്ന് ഇന്നലെ പോലീസ് ഈ സംഭവത്തില്&#x200d; കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി യുവനടിയെ ആക്രമിച്ച കേസില്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയുന്ന ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനി തന്നെയാണ്.</p>
<p>ജോണി സാഗരിക നിര്&#x200d;മിച്ച &#8216;ഓര്&#x200d;ക്കൂട്ട് ഒരു ഓര്&#x200d;മക്കൂട്ട്&#8217; എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്&#x200d; തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്&#x200d;, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്&#x200d;മാതാവിനെയും ഭര്&#x200d;ത്താവിനെയും നടി ഫോണില്&#x200d; വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്&#x200d;ട്ടിനുമുന്നില്&#x200d; നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.</p>
<p>ജോണി സാഗരികയുടെതന്നെ പരാതിയിലാണ് കേസെടുത്തത്. സംഭവസമയത്ത് ജോണി സാഗരികയുടെ െ്രെഡവറായിരുന്നു സുനി. സംഭവസമയത്ത് രേഖാമൂലം പരാതികള്&#x200d; ലഭിച്ചിരുന്നില്ല. അതിനാലാണ് കേസെടുക്കാതിരുന്നതെന്ന് സെന്&#x200d;ട്രല്&#x200d; സ്‌റ്റേഷന്&#x200d; എസ്.ഐ. വി. വിമല്&#x200d; പറഞ്ഞു.</p>
<p>തട്ടിക്കൊണ്ടുപോകല്&#x200d;, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തി. സുനിയെ കസ്റ്റഡിയില്&#x200d; വാങ്ങി മൊഴിയെടുക്കാനുള്ള നടപടികള്&#x200d; സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം നല്‍കണം; അറസ്റ്റ് സംശയത്തിന്റെ പേരിലെന്ന് വാദം</title>
		<link>https://www.chandrikadaily.com/ram-kumar-dileep-procicution-court-ooliecactoressattack.html</link>
					<comments>https://www.chandrikadaily.com/ram-kumar-dileep-procicution-court-ooliecactoressattack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 06:56:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actoressattack]]></category>
		<category><![CDATA[court]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[procicution]]></category>
		<category><![CDATA[ram kumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36025</guid>

					<description><![CDATA[കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. 19 തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്&#x200d; അറസ്റ്റിലായ നടന്&#x200d; ദിലീപ് ഹൈക്കോടതിയില്&#x200d; ജാമ്യാപേക്ഷ സമര്&#x200d;പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്&#x200d; വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു.</p>
<p>മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ട്. പള്&#x200d;സര്&#x200d; സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. 19 തെളിവുകളില്&#x200d; എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്. അതിനാല്&#x200d; ദിലീപിന് ജാമ്യം നല്&#x200d;കണമെന്നാണ് ജാമ്യപേക്ഷയിലെ വാദം. ഇന്നു തന്നെ വാദം കേള്&#x200d;ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്&#x200d;ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>ഇന്നുച്ചയ്ക്ക് 1.45 ന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.<br />
മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതിയില്&#x200d; ജാമ്യാപേക്ഷ സമര്&#x200d;പ്പിക്കാമെങ്കിലും ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി സുനില്&#x200d;കുമാറിന് (പള്&#x200d;സര്&#x200d; സുനി) ദിലീപിനുവേണ്ടി ക്വട്ടേഷന്&#x200d; തുക കൈമാറാന്&#x200d; ശ്രമിച്ചതായി പൊലീസ് കരുതുന്ന അപ്പുണ്ണിയെ (സുനില്&#x200d;രാജ്) പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ജാമ്യം നേടണമെന്ന് ദിലീപിനു നിയമോപദേശം ലഭിച്ചിരുന്നു.</p>
<p>അതേസമയം, ദിലീപ് ഹൈക്കോടതിയില്&#x200d; ജാമ്യഹര്&#x200d;ജി നല്&#x200d;കിയാലും അത് എതിര്&#x200d;ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുള്&#x200d;പ്പെടെയുള്ളവ ഹാജരാക്കി റിമാന്&#x200d;!ഡ് കാലാവധി നീട്ടുന്നതിനാണ് പ്രോസിക്യൂഷന്&#x200d; ശ്രമം. ജാമ്യം ലഭിച്ചാല്&#x200d; അക്രമം നേരിട്ട നടിയെ അധിക്ഷേപിക്കാന്&#x200d; ദിലീപ് വീണ്ടും ശ്രമിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രധാന വാദം. കൂടാതെ, സമൂഹമാധ്യമങ്ങളില്&#x200d; നടന്ന ദിലീപ് അനുകൂല പ്രചാരണം സജീവമാണെന്നും ദിലീപിന്രെ സ്വാധീനത്തിന്റെ തെളിവാണിതെന്നും പ്രോസിക്യൂഷന്&#x200d; വാദിക്കും.</p>
<p>ഉന്നത സ്വാധീനമുള്ള ദിലീപിനെ ജാമ്യത്തില്&#x200d; വിട്ടാല്&#x200d; കേസ് അട്ടിമറിക്കാന്&#x200d; സാധ്യതയുണ്ടെന്നും ഇരയ്ക്ക് അത് ഭീഷണിയാവുമെന്നായിരുന്നു ജാമ്യാപേക്ഷയെ എതിര്&#x200d;ത്ത് കൊണ്ട് കീഴ്‌ക്കോടതിയില്&#x200d; പ്രോസിക്യുഷന്&#x200d; വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കീഴ്‌ക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ram-kumar-dileep-procicution-court-ooliecactoressattack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് ബൈപ്പാസില്‍ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/calicut-dead-body-byppaas.html</link>
					<comments>https://www.chandrikadaily.com/calicut-dead-body-byppaas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 04:46:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BYPASS]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[KOZIKKOD]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[URNERI SURESH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36015</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ റോഡരികില്‍ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഊര്‍നരി സുരേഷ് (38) ആണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലിസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വാഹനമിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്&#x200d; റോഡരികില്&#x200d; മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഊര്&#x200d;നരി സുരേഷ് (38) ആണ് മരിച്ചത്.</p>
<p>നാട്ടുകാരാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലിസെത്തി മൃതദേഹം ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി പോസ്റ്റുമോര്&#x200d;ട്ടത്തിനായി കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വാഹനമിടിച്ച് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലിസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/calicut-dead-body-byppaas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/memmory-card-dileep-poliec-most-evidence.html</link>
					<comments>https://www.chandrikadaily.com/memmory-card-dileep-poliec-most-evidence.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 04:30:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[MEMMORY CARD]]></category>
		<category><![CDATA[MOST EVIDENCE]]></category>
		<category><![CDATA[POLIEC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36013</guid>

					<description><![CDATA[കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തു. എന്നാല്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ കാര്‍ഡിലുണ്ടോ എന്ന് വ്യക്തമല്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കും. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തത്. ഒളിവിലായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി; നടിയെ ആക്രമിച്ച കേസില്&#x200d; നിര്&#x200d;ണായക വഴിത്തിരിവ്. ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയതെന്ന് കരുതപ്പെടുന്ന മെമ്മറി കാര്&#x200d;ഡ് പൊലീസ് കണ്ടെടുത്തു. എന്നാല്&#x200d; നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; ഈ കാര്&#x200d;ഡിലുണ്ടോ എന്ന് വ്യക്തമല്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് കാര്&#x200d;ഡ് ഫോറന്&#x200d;സിക് പരിശോധനക്ക് അയക്കും.</p>
<p>നടിയെ തട്ടിക്കൊണ്ടുപോയി അപകീര്&#x200d;ത്തികരമായ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയെന്ന കേസില്&#x200d; നിര്&#x200d;ണായക തെളിവായ മെമ്മറി കാര്&#x200d;ഡാണ് പൊലീസ് പിടിച്ചെടുത്തത്. ഒളിവിലായ അഭിഭാഷകന്&#x200d; പ്രതീഷ് ചാക്കോയുടെ ജൂനിയറില്&#x200d;നിന്നാണ് മെമ്മറി കാര്&#x200d;ഡ് കണ്ടെത്തിയത്. അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്&#x200d;ഡ് പിടിച്ചെടുത്തത്.</p>
<p>എന്നാല്&#x200d; നിലവില്&#x200d; മെമ്മറി കാര്&#x200d;ഡില്&#x200d; ദൃശ്യങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാര്&#x200d;ഡ്. എന്നാല്&#x200d; ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ മെമ്മറി കാര്&#x200d;ഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന് ശേഷമേ പറയാനാവു. ഫോണും മെമ്മറി കാര്&#x200d;ഡും പ്രതീഷ് ചാക്കോയെ ഏല്&#x200d;പ്പിച്ചെന്നായിരുന്നു പള്&#x200d;സര്&#x200d; സുനിയുടെ മൊഴി.</p>
<p>ഞായറാഴ്ചയാണ് കൊച്ചിയില്&#x200d; അഭിഭാഷകനായ രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബില്&#x200d; വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്&#x200d;. അന്വേഷണ ഉദ്യോഗസ്ഥര്&#x200d;ക്കു മുന്നില്&#x200d; ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.</p>
<p>കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്&#x200d;ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്&#x200d; ഫോണ്&#x200d; പ്രതീഷ് ചാക്കോയെ ഏല്&#x200d;പ്പിച്ചിരുന്നുവെന്നാണ് സുനി നല്&#x200d;കിയിരിക്കുന്ന മൊഴി. കേസിലെ നിര്&#x200d;ണായക തെളിവായ ഫോണും മെമ്മറി കാര്&#x200d;ഡും വീണ്ടെടുക്കാന്&#x200d; പൊലീസ് വിവിധയിടങ്ങളില്&#x200d; തിരച്ചില്&#x200d; നടത്തിയെങ്കിലും ഫോണ്&#x200d; കിട്ടിയില്ല. ഇതേത്തുടര്&#x200d;ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്&#x200d; പൊലീസ് തീരുമാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/memmory-card-dileep-poliec-most-evidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ അക്രമിച്ച കേസ്; അഭിഭാഷകന്‍ കൂടി പൊലീസ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/poliec-kerala-dileep-actoress-attack-pradeesh-chakko.html</link>
					<comments>https://www.chandrikadaily.com/poliec-kerala-dileep-actoress-attack-pradeesh-chakko.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jul 2017 15:27:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTORESS ATTACK]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[PRADEESH CHAKKO]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35971</guid>

					<description><![CDATA[കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ കൂടി കസ്റ്റടിയില്‍. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തില്‍ പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; അഭിഭാഷകന്&#x200d; കൂടി കസ്റ്റടിയില്&#x200d;. പള്&#x200d;സര്&#x200d; സുനിയുടെ മുന്&#x200d; അഭിഭാഷകന്&#x200d; പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ കസ്റ്റഡിയില്&#x200d; എടുത്തത്. കൊച്ചിയില്&#x200d; അഭിഭാഷകനായ രാജു ജോസഫിനെയാണ് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിരിക്കുന്നത്. രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ചിട്ടുണ്ട്.</p>
<p>ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തില്&#x200d; പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്&#x200d; എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥര്&#x200d;ക്കു മുന്നില്&#x200d; ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.</p>
<p>കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്&#x200d;ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം സംഭവം ചിത്രീകരിച്ച മൊബൈല്&#x200d; ഫോണ്&#x200d; പ്രതീഷ് ചാക്കോയെ ഏല്&#x200d;പ്പിച്ചിരുന്നുവെന്നാണ് സുനി നല്&#x200d;കിയിരിക്കുന്ന മൊഴി. കേസിലെ നിര്&#x200d;ണായക തെളിവായ ഫോണും മെമ്മറി കാര്&#x200d;ഡും വീണ്ടെടുക്കാന്&#x200d; പൊലീസ് വിവിധയിടങ്ങളില്&#x200d; തിരച്ചില്&#x200d; നടത്തിയെങ്കിലും ഫോണ്&#x200d; കിട്ടിയില്ല. ഇതേത്തുടര്&#x200d;ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്&#x200d; പൊലീസ് തീരുമാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/poliec-kerala-dileep-actoress-attack-pradeesh-chakko.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; അക്രമത്തിന് പിന്നില്‍ പെണ്‍കുട്ടിയെ ശല്ല്യം ചെയ്തിരുന്ന യുവാവെന്ന് പോലീസ്</title>
		<link>https://www.chandrikadaily.com/petroattack-17-years-lady-palakkad-poliec.html</link>
					<comments>https://www.chandrikadaily.com/petroattack-17-years-lady-palakkad-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Jul 2017 17:37:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[17 years]]></category>
		<category><![CDATA[lady]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[petro;attack]]></category>
		<category><![CDATA[POLIEC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35786</guid>

					<description><![CDATA[പത്തനംതിട്ട: പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. രാത്രി എട്ടുമണിയോടെ പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച യുവാവ് വീട്ടില്‍നിന്ന് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് യുവാവ് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ പത്തനംതിട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിക്കാന്&#x200d; ശ്രമം. രാത്രി എട്ടുമണിയോടെ പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. ഗുരുതരമായ പൊള്ളലേറ്റ പെണ്&#x200d;കുട്ടിയെ കോട്ടയം മെഡിക്കല്&#x200d; കോളേജില്&#x200d; പ്രവേശിപ്പിച്ചു. പെണ്&#x200d;കുട്ടിയെ ശല്യം ചെയ്തിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.</p>
<p>അയല്&#x200d;വാസിയായ യുവാവാണ് പെണ്&#x200d;കുട്ടിയെ ശല്യപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് പെണ്&#x200d;കുട്ടിയെ ഫോണില്&#x200d; വിളിച്ച യുവാവ് വീട്ടില്&#x200d;നിന്ന് ഇറങ്ങിവരാന്&#x200d; ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; പെണ്&#x200d;കുട്ടി ഇതിന് തയ്യാറായില്ല. ഇതേത്തുടര്&#x200d;ന്ന് യുവാവ് പെട്രോള്&#x200d; വാങ്ങിക്കൊണ്ടുവന്ന് ആക്രമണം നടത്തുകയായിരുന്നു.</p>
<p>ഗുരുതരമായ പൊള്ളലേറ്റ പെണ്&#x200d;കുട്ടിയെ നാട്ടുകാര്&#x200d; ഉടന്&#x200d; പത്തനംതിട്ട ജനറല്&#x200d; ആശുപത്രിയിലെത്തിച്ചു. 88 ശതമാനത്തോളം പൊള്ളലേറ്റതിനാല്&#x200d; കോട്ടയം മെഡിക്കല്&#x200d; കോളേജിലേക്ക് കൊണ്ടുപോകാന്&#x200d; ആശുപത്രി അധികൃതര്&#x200d; നിര്&#x200d;ദ്ദേശിച്ചു. കോട്ടയം മെഡിക്കല്&#x200d; കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെണ്&#x200d;കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petroattack-17-years-lady-palakkad-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
