<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>postmortum &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/postmortum/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Jul 2025 04:44:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>postmortum &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുടുംബത്തിന്റെ ആവശ്യപ്രകാരം വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും</title>
		<link>https://www.chandrikadaily.com/vipanchikas-body-will-be-re-postmortemed-as-per-the-request-of-the-family.html</link>
					<comments>https://www.chandrikadaily.com/vipanchikas-body-will-be-re-postmortemed-as-per-the-request-of-the-family.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 04:44:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[postmortum]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348244</guid>

					<description><![CDATA[പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്&#x200d;ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്&#x200d;ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്മോര്&#x200d;ട്ടം പൂര്&#x200d;ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.</p>
<p>കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നിലവില്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലാണ്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; വരും ദിവസങ്ങളില്&#x200d; തുടര്&#x200d;നടപടികള്&#x200d; ഉണ്ടായേക്കും. </p>
<p>ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്&#x200d; വൈഭവിയെയും ഷാര്&#x200d;ജയിലെ ഫ്ളാറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങള്&#x200d;ക്ക് മുമ്പ് ദുബായില്&#x200d; സംസ്‌കരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipanchikas-body-will-be-re-postmortemed-as-per-the-request-of-the-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്‍ നവജാതശിശുക്കളുടെ കൊലപാതകം; മൃതദേഹഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും</title>
		<link>https://www.chandrikadaily.com/murder-of-newborns-in-thrissur-postmortem-will-be-done-today.html</link>
					<comments>https://www.chandrikadaily.com/murder-of-newborns-in-thrissur-postmortem-will-be-done-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Jul 2025 02:35:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[postmortum]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346329</guid>

					<description><![CDATA[അസ്ഥികള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പുതുക്കാട് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹഭാഗങ്ങള്&#x200d; ഇന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യും. അസ്ഥികള്&#x200d; ഫൊറന്&#x200d;സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. തൃശ്ശൂര്&#x200d; മെഡിക്കല്&#x200d; കോളേജ് ഫൊറന്&#x200d;സിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്&#x200d;ട്ടം നടക്കുക.</p>
<p>പ്രതി സ്റ്റേഷനിലെത്തിച്ച അസ്ഥികളും ഇരുവരുടെയും വീടുകളില്&#x200d; നിന്ന് ഫൊറന്&#x200d;സിക് സംഘം ശേഖരിച്ച അസ്ഥികളും പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യും. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥികള്&#x200d; കണ്ടെത്തിയിരുന്നു. തുടന്ന് ഡിഎന്&#x200d;എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അവശിഷ്ടങ്ങള്&#x200d; അയക്കും. </p>
<p>കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതിയില്&#x200d; ഹാജരാക്കിയ അനീഷയെയും ഭവിനെയും 14 ദിവസത്തേക്ക് റിമാന്&#x200d;ഡ് ചെയ്തിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനകം സമര്&#x200d;പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. </p>
<p>പ്രതികളുടെ കുറ്റസമ്മതം മൊഴികള്&#x200d;ക്കപ്പുറം ശാസ്ത്രീയ തെളിവുകള്&#x200d; ശേഖരിക്കുകയാണ് അന്വേഷണ സംഘം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-of-newborns-in-thrissur-postmortem-will-be-done-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/a-four-year-old-girl-was-torturred-even-before-she-died-injuries-on-private-part-post-mortem-report.html</link>
					<comments>https://www.chandrikadaily.com/a-four-year-old-girl-was-torturred-even-before-she-died-injuries-on-private-part-post-mortem-report.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 22 May 2025 05:16:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aluva]]></category>
		<category><![CDATA[child death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342022</guid>

					<description><![CDATA[തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. ]]></description>
										<content:encoded><![CDATA[<p>തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്&#x200d; നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്&#x200d; നീണ്ട ചോദ്യം ചെയ്യലില്&#x200d; കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.</p>
<p>കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്&#x200d; കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്&#x200d;ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു. </p>
<p>കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്&#x200d; മുതല്&#x200d; ഇയാള്&#x200d; ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടാണ് കേസില്&#x200d; ഏറെ നിര്&#x200d;ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്&#x200d;ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്.  ആലുവ ഡിവൈഎസ്പി ടി ആര്&#x200d; രാജേഷിന്റെ നേതൃത്വത്തില്&#x200d; നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-four-year-old-girl-was-torturred-even-before-she-died-injuries-on-private-part-post-mortem-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് സൂചന; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്</title>
		<link>https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html</link>
					<comments>https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Jan 2025 09:04:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[news]]></category>
		<category><![CDATA[neyyattinkara]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325923</guid>

					<description><![CDATA[മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്&#x200d; പ്രത്യക്ഷത്തില്&#x200d; കാണാനില്ലെന്നാണ് പോലീസിന്റെ ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>നെയ്യാറ്റിന്&#x200d;കരയിലെ ഗോപന്&#x200d;സ്വാമിയുടെ മരണത്തില്&#x200d; അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്&#x200d; പ്രത്യക്ഷത്തില്&#x200d; കാണാനില്ലെന്നാണ് പോലീസിന്റെ ഇന്&#x200d;ക്വസ്റ്റ് റിപ്പോര്&#x200d;ട്ട്. വിശദമായ പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div class="to-advertise pb-0">ഗോപന്&#x200d;സ്വാമിയുടെ പോസ്റ്റ്‌മോര്&#x200d;ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്&#x200d;ത്തിയായി. മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; പ്രാഥമിക പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്&#x200d;ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്&#x200d; രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്&#x200d; ഒരാഴ്ചയോളം സമയമെടുക്കും.</div>
</div>
</div>
<div></div>
<div>പോസ്റ്റ്‌മോര്&#x200d;ട്ടം പൂര്&#x200d;ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കും. ഗോപന്&#x200d;സ്വാമിയുടെ മകന്&#x200d; സനന്ദനും വി.എച്ച്.പി. നേതാക്കള്&#x200d; അടക്കമുള്ളവരും മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്&#x200d;സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്&#x200d; ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്&#x200d; ഇവര്&#x200d; ആദ്യം വിസമ്മതിച്ചത്.</div>
<div>
<div class="mpp-story-content-details-main my-3">
<p>എന്നാല്&#x200d;, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ &#8216;സമാധി ഇരുത്തി&#8217;യെന്ന് പറയുന്ന കല്ലറയില്&#x200d;തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്&#x200d; വ്യക്തതയില്ല.</p>
</div>
<div class="mpp-story-content-details-main my-3">
<p>വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്&#x200d;സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്&#x200d;. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്&#x200d; ഇരിക്കുന്ന നിലയില്&#x200d;<br />
മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്&#x200d; മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്&#x200d;ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്&#x200d;നിന്ന് പുറത്തെടുത്ത് ഇന്&#x200d;ക്വസ്റ്റ് നടത്തി.</p>
</div>
<div id="justIn">മൃതദേഹം പൂര്&#x200d;ണമായും അഴുകിയിട്ടില്ലാത്തതിനാല്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d;വെച്ച് പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്&#x200d;ന്നാണ് മൃതദേഹം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്&#x200d;സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്&#x200d; കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.</div>
<div class="mpp-story-content-details-main my-3">
<p>മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്&#x200d;സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്&#x200d; സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്&#x200d; ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്&#x200d; ഒ.വി. ആല്&#x200d;ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് കസ്റ്റഡിയില്&#x200d; മരിച്ച യുവാവിന് മര്&#x200d;ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/postmortem-report-that-the-youth-who-died-in-police-custody-was-beaten-up.html</link>
					<comments>https://www.chandrikadaily.com/postmortem-report-that-the-youth-who-died-in-police-custody-was-beaten-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Aug 2023 05:21:08 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Custody death]]></category>
		<category><![CDATA[postmortum]]></category>
		<category><![CDATA[Tanur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267733</guid>

					<description><![CDATA[പ്രതിയുടെ ശരീരത്തില്&#x200d; 13 പരുക്ക്]]></description>
										<content:encoded><![CDATA[<p>താനൂരില്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; മരിച്ച താമിര്&#x200d; ജിഹ്രിയുടെ ശരീരത്തില്&#x200d; 13 പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റുമോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. താമിറിന്റെ മുതുകിലും കാലിന്റെ പിന്&#x200d;ഭാഗത്തുമാണ് പരുക്കുകള്&#x200d;. ആമാശയത്തില്&#x200d; നിന്നും ക്രിസ്റ്റല്&#x200d; രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് എം.ഡി.എം.എയാണെന്നാണ് സംശയം. കെമിക്കല്&#x200d; ലാബ് പരിശോധനഫലം കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഇതേത്തുടര്&#x200d;ന്ന് കവറുകള്&#x200d; വിദഗ്ധ പരിശോധനയ്ക്കയച്ചു. താമിറിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും.</p>
<p>ഇന്നലെ പുലര്&#x200d;ച്ചെയാണ് 18 ഗ്രാം എം.ഡി.എം.എ യുമായി താമിര്&#x200d; ഉള്&#x200d;പ്പെടെ അഞ്ച്‌പേരെ താനൂര്&#x200d; പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനിടയില്&#x200d; ഇടയില്&#x200d; ഇയാള്&#x200d; കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. തിരൂരങ്ങാടി സ്വദേശിയായ താമിര്&#x200d; പുലര്&#x200d;ച്ചെ 4.20 ഓടെ മരിച്ചിട്ടും വീട്ടുകാരെ രാവിലെ 10.30നാണ് പൊലീസ് വിവരമറിയിച്ചതെന്നും ഇതില്&#x200d; ദുരൂഹതയുണ്ടെന്നും ബന്ധുക്കള്&#x200d; ആരോപിച്ചിരുന്നു. താമിറിന്റെ മൃതദേഹം മമ്പുറം മഹല്ല് ജുമാമസ്ജിദില്&#x200d; കബറടക്കി.െ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/postmortem-report-that-the-youth-who-died-in-police-custody-was-beaten-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാരിയെല്ല് പൊട്ടിയനിലയില്&#x200d;; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്&#x200d; കൊണ്ട്</title>
		<link>https://www.chandrikadaily.com/with-a-broken-rib-cause-of-death-was-chest-injury-the-body-was-cut-with-an-electric-cutter.html</link>
					<comments>https://www.chandrikadaily.com/with-a-broken-rib-cause-of-death-was-chest-injury-the-body-was-cut-with-an-electric-cutter.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 May 2023 17:38:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[kozhikode hotel owner]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256113</guid>

					<description><![CDATA[കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദീഖിന്റെ മരണം നെഞ്ചിലേറ്റ പരുക്കുമൂലമെന്ന് പോസ്റ്റുമോര്&#x200d;ട്ടം പ്രാഥമിക റിപ്പോര്&#x200d;ട്ട്. വാരിയെല്ല് പൊട്ടിയനിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും മല്&#x200d;പ്പിടുത്തം നടന്നതിന്റെ അടയാളമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ പോസ്റ്റ് മോര്&#x200d;ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുത്തു. &#160; &#160;]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദീഖിന്റെ മരണം നെഞ്ചിലേറ്റ പരുക്കുമൂലമെന്ന് പോസ്റ്റുമോര്&#x200d;ട്ടം പ്രാഥമിക റിപ്പോര്&#x200d;ട്ട്. വാരിയെല്ല് പൊട്ടിയനിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും മല്&#x200d;പ്പിടുത്തം നടന്നതിന്റെ അടയാളമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ പോസ്റ്റ് മോര്&#x200d;ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-a-broken-rib-cause-of-death-was-chest-injury-the-body-was-cut-with-an-electric-cutter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവളപ്പാറ: പോസ്റ്റ്‌മോര്&#x200d;ട്ടത്തിന്   പള്ളി വിട്ടുനല്&#x200d;കിയ കമ്മിറ്റിയെ   വഖഫ് ബോര്&#x200d;ഡ് ആദരിച്ചു</title>
		<link>https://www.chandrikadaily.com/kavalappara-masjid-postmortom.html</link>
					<comments>https://www.chandrikadaily.com/kavalappara-masjid-postmortom.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 29 Aug 2019 03:01:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137412</guid>

					<description><![CDATA[എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിച്ചു. പോത്തുകല്&#x200d; ബസ്സ്റ്റാന്റില്&#x200d; നടന്ന ചടങ്ങ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ഇസ് ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്&#x200d; പരക്കുന്ന ഇക്കാലത്ത് ഇസ്‌ലാം എന്താണെന്ന് കാണിച്ചുകൊടുക്കാന്&#x200d; മാതൃകാപ്രവര്&#x200d;ത്തനത്തിലൂടെ പള്ളി ഭാരവാഹികള്&#x200d;ക്ക് കഴിഞ്ഞെന്നും ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കാനുള്ള നടപടി ഉദാത്ത മാതൃകയാണെന്നും റഷീദലി തങ്ങള്&#x200d; അഭിപ്രായപ്പെട്ടു. കവളപ്പാറയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിച്ചു. <br> പോത്തുകല്&#x200d; ബസ്സ്റ്റാന്റില്&#x200d; നടന്ന ചടങ്ങ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ഇസ് ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്&#x200d; പരക്കുന്ന ഇക്കാലത്ത് ഇസ്‌ലാം എന്താണെന്ന് കാണിച്ചുകൊടുക്കാന്&#x200d; മാതൃകാപ്രവര്&#x200d;ത്തനത്തിലൂടെ പള്ളി ഭാരവാഹികള്&#x200d;ക്ക് കഴിഞ്ഞെന്നും ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കാനുള്ള നടപടി ഉദാത്ത മാതൃകയാണെന്നും റഷീദലി തങ്ങള്&#x200d; അഭിപ്രായപ്പെട്ടു. <br> കവളപ്പാറയില്&#x200d; നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കിലോമീറ്ററുകള്&#x200d; സഞ്ചരിച്ചു നിലമ്പൂരിലെ ജില്ലാ ആസ്പത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്&#x200d; എളുപ്പമാകുകയായിരുന്നു. <br> പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്&#x200d;ഭോജിതമായ ഈ  തീരുമാനം ജനങ്ങള്&#x200d;ക്കിടയിലും രാഷ്ട്രീയ-സാമൂഹിക നേതാക്കള്&#x200d;ക്കിടയിലും പ്രത്യേക പ്രശംസക്കിടയാക്കിയിരുന്നു. <br> വഖഫ് ബോര്&#x200d;ഡിന്റെ പാരിതോഷികമായി ഒരു ലക്ഷം രൂപ റഷീദലി തങ്ങള്&#x200d; പള്ളി കമ്മിറ്റിക്ക് കൈമാറി. വഖഫ് ബോര്&#x200d;ഡംഗം ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്&#x200d; വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. <br> ഡോ. ധര്&#x200d;മാനന്ദ സ്വാമി, ഫാ. മാത്യൂസ് വട്ടിയാനിക്കല്&#x200d;, വഖ്ഫ് ബോര്&#x200d;ഡ് അംഗങ്ങളായ എം.സി. മായിന്&#x200d; ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്&#x200d;, അഡ്വ. എം. ഷറഫുദ്ദീന്&#x200d;, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d; ബി.എം. ജമാല്&#x200d;, മുന്&#x200d; അംഗം  ഡോ. ഹുസൈന്&#x200d; മടവൂര്&#x200d;, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്&#x200d;, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്&#x200d;പിള്ള, കെ.എന്&#x200d;.എം ജനറല്&#x200d; സെക്രട്ടറി പി.പി. ഉണ്ണീന്&#x200d;കുട്ടി മൗലവി, ജലീല്&#x200d; മമാാങ്കര, ടി.പി. അഷ്‌റഫലി, കെ.ടി. കുഞ്ഞാന്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavalappara-masjid-postmortom.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോസ്റ്റ് മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കിയ കമ്മിറ്റിക്ക് വഖ്ഫ് ബോര്&#x200d;ഡിന്റെ ആദരം</title>
		<link>https://www.chandrikadaily.com/postmortom-masjid-placed.html</link>
					<comments>https://www.chandrikadaily.com/postmortom-masjid-placed.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 25 Aug 2019 03:22:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kavalappara]]></category>
		<category><![CDATA[postmortum]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137021</guid>

					<description><![CDATA[എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കിയ നടപടി ഉദാത്ത മാതൃകയാണ് കാണിച്ചതെന്ന് ബോര്&#x200d;ഡ് അഭിപ്രായപ്പെട്ടു. കവളപ്പാറയില്&#x200d; നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കിലോമീറ്ററുകള്&#x200d; സഞ്ചരിച്ചു നിലമ്പൂരിലെ ജില്ല ആശുപത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്&#x200d; എളുപ്പമാകുകയായിരുന്നു. പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്&#x200d;ഭോജിതമായ ഈ തീരുമാനം ജനങ്ങള്&#x200d;ക്കിടയിലും, രാഷ്ട്രീയസാമൂഹിക [&#8230;]]]></description>
										<content:encoded><![CDATA[
<p><br> എടക്കര: കവളപ്പാറ ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്&#x200d;കിയ പോത്തുകല്&#x200d; ജംഇയ്യത്തുല്&#x200d; മുജാഹിദീന്&#x200d; സംഘത്തിനെ വഖ്ഫ് ബോര്&#x200d;ഡ് ആദരിക്കുന്നു. ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് പള്ളി വിട്ടുനല്&#x200d;കിയ നടപടി ഉദാത്ത മാതൃകയാണ് കാണിച്ചതെന്ന് ബോര്&#x200d;ഡ് അഭിപ്രായപ്പെട്ടു. <br> കവളപ്പാറയില്&#x200d; നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി കിലോമീറ്ററുകള്&#x200d; സഞ്ചരിച്ചു നിലമ്പൂരിലെ ജില്ല ആശുപത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്&#x200d; എളുപ്പമാകുകയായിരുന്നു. പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്&#x200d;ഭോജിതമായ ഈ  തീരുമാനം ജനങ്ങള്&#x200d;ക്കിടയിലും, രാഷ്ട്രീയസാമൂഹിക നേതാക്കള്&#x200d;ക്കിടയിലും പ്രത്യേക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പള്ളി കമ്മറ്റിയെ ആദരിക്കുന്നതിനും, പാരിതോഷികമായി ഒരു ലക്ഷം രൂപ നല്&#x200d;കുന്നതിനും വഖ്ഫ് ബോര്&#x200d;ഡ് യോഗം തീരുമാനമെടുത്തത്. ഈ മാസം 28ന് പോത്തുകല്&#x200d;  മസ്ജിദുല്&#x200d; മുജാഹിദീനില്&#x200d; സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d; വഖ്ഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; കമ്മിറ്റിയെ ആദരിക്കലും പാരിതോഷിക വിതരണവും നടത്തും. ചടങ്ങില്&#x200d; വഖ്ഫ് ബോര്&#x200d;ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ബോര്&#x200d;ഡ് അംഗങ്ങളും, വഖ്ഫ് ബോര്&#x200d;ഡ് മഞ്ചേരി ഡിവിഷനല്&#x200d; ഓഫീസറും പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/postmortom-masjid-placed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധുവിന്റെ പോസ്റ്റ്മാര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്ത്; മരണ കാരണം ആന്തരിക രക്തസ്രാവം</title>
		<link>https://www.chandrikadaily.com/tribal-youth-madhu-murder-postmortum-report-out.html</link>
					<comments>https://www.chandrikadaily.com/tribal-youth-madhu-murder-postmortum-report-out.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 08:31:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[attappady murder]]></category>
		<category><![CDATA[justicForMadhu]]></category>
		<category><![CDATA[madhu murder]]></category>
		<category><![CDATA[postmortum]]></category>
		<category><![CDATA[rimant report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71584</guid>

					<description><![CDATA[പാലക്കാട്: അട്ടപ്പാടിയില്&#x200d; ആദിവാസി യുവാവ് മധുവിന്റെ മരണം മര്&#x200d;ദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. ആള്&#x200d;ക്കൂട്ടം മര്&#x200d;ദ്ദനത്തെ തുടര്&#x200d;ന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്ത്. മര്&#x200d;ദ്ദനത്തില്&#x200d; തലക്കേറ്റ ഗുരുതരമായ പരിക്കില്&#x200d; തലചോചറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ഇതിനു പുറമെ നെഞ്ചിലും ദേഹത്തും മര്&#x200d;ദ്ദനമേറ്റ പാടുകളുണ്ടെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാകുന്നുണ്ട്. ശരീരത്തില്&#x200d; പലയിടത്തും ആന്തരിക രക്തസ്രാവം ഉണ്ടെന്നും പോസ്റ്റ്മോര്&#x200d;ട്ടത്തിലെ പ്രാഥമിക വിവരം സൂചിപ്പി്ക്കുന്നു. മധുവിനെതിരായ ആള്&#x200d;ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് 11 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇനി എട്ടു [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: അട്ടപ്പാടിയില്&#x200d; ആദിവാസി യുവാവ് മധുവിന്റെ മരണം മര്&#x200d;ദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. ആള്&#x200d;ക്കൂട്ടം മര്&#x200d;ദ്ദനത്തെ തുടര്&#x200d;ന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്ത്. മര്&#x200d;ദ്ദനത്തില്&#x200d; തലക്കേറ്റ ഗുരുതരമായ പരിക്കില്&#x200d; തലചോചറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ഇതിനു പുറമെ നെഞ്ചിലും ദേഹത്തും മര്&#x200d;ദ്ദനമേറ്റ പാടുകളുണ്ടെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാകുന്നുണ്ട്. ശരീരത്തില്&#x200d; പലയിടത്തും ആന്തരിക രക്തസ്രാവം ഉണ്ടെന്നും പോസ്റ്റ്മോര്&#x200d;ട്ടത്തിലെ പ്രാഥമിക വിവരം സൂചിപ്പി്ക്കുന്നു.</p>
<p>മധുവിനെതിരായ ആള്&#x200d;ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് 11 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇനി എട്ടു പേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; പ്രതികള്&#x200d;ക്കെതിരെ കൊലകുറ്റം ചുമത്തി അന്വേഷണം നടത്താനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tribal-youth-madhu-murder-postmortum-report-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
