<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>PRESIDENT ELECTION &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/president-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Jul 2017 18:22:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>PRESIDENT ELECTION &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇടുങ്ങിയ  മനസ്സുകള്‍ക്കെതിരായ പോരാട്ടം: സോണിയ</title>
		<link>https://www.chandrikadaily.com/presidential-polls-is-a-fight-against-narrow-minded-communal-vision-sonia-gandhi-at-opposition-meet.html</link>
					<comments>https://www.chandrikadaily.com/presidential-polls-is-a-fight-against-narrow-minded-communal-vision-sonia-gandhi-at-opposition-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jul 2017 18:22:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[MeeraKumar]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35990</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. &#8221; ഈ മത്സരത്തില്‍ അക്കങ്ങള്‍ (ഫലം) ഞങ്ങള്‍ക്കെതിരായിരിക്കാം. പക്ഷേ പോരാട്ടം ശക്തമായിരിക്കും, കടുപ്പമേറിയത്&#8221;സോണിയ പറഞ്ഞു.വിഭാഗീയ, വര്‍ഗീയ ചിന്താഗതികളാണ് ബി.ജെ.പി വെച്ചു പുലര്‍ത്തുന്നത്. അത്തരം ചിന്തകള്‍ കൊണ്ട് ഇന്ത്യയെ ബന്ദിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ പോരാട്ടം ഇടുങ്ങിയ മനസ്സുള്ള ശക്തികള്&#x200d;ക്കെതിരെയാണെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.<br />
തെരഞ്ഞെടുപ്പ് ഫലം എതിരായിരിക്കാമെങ്കിലും കടുത്ത പോരാട്ടം കാഴ്ച വെക്കണമെന്ന് സോണിയ പ്രതിപക്ഷ പാര്&#x200d;ട്ടികളോട് പറഞ്ഞു. പാര്&#x200d;ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേര്&#x200d;ന്ന പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു അവര്&#x200d;. &#8221; ഈ മത്സരത്തില്&#x200d; അക്കങ്ങള്&#x200d; (ഫലം) ഞങ്ങള്&#x200d;ക്കെതിരായിരിക്കാം.<br />
പക്ഷേ പോരാട്ടം ശക്തമായിരിക്കും, കടുപ്പമേറിയത്&#8221;സോണിയ പറഞ്ഞു.വിഭാഗീയ, വര്&#x200d;ഗീയ ചിന്താഗതികളാണ് ബി.ജെ.പി വെച്ചു പുലര്&#x200d;ത്തുന്നത്. അത്തരം ചിന്തകള്&#x200d; കൊണ്ട് ഇന്ത്യയെ ബന്ദിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഇടുങ്ങിയ മനസ്സിന് രാജ്യത്തെ വിട്ടുകൊടുക്കാനാവില്ല. രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഭരണഘടനാ പദവികള്&#x200d; പോലും ഇന്ന് ബി. ജെ. പിയുടെ ഉപരോധത്തിനു കീഴിലാണ്.<br />
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തിന്റെ ഭരണഘടനാ തലവന്മാരാണ്. അത് ചിലരുടെ ഉപരോധത്തിനു കീഴ്‌പ്പെടുന്നതില്&#x200d; ദുഃഖമുണ്ട്. ഭരണഘടനാ പദവിയുടെ അധികാരവും അന്തസ്സും സംരക്ഷിക്കാണ്&#x200d; ആ പദവിയില്&#x200d; എത്തുന്നവര്&#x200d; ആര്&#x200d;ജ്ജവം കാണിക്കണം.<br />
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്&#x200d; രാജ്യത്തിന് ഏറ്റവും അനുയോജ്യരായ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥികളാണ് മീരാകുമാറും ഗോപാല്&#x200d; കൃഷ്ണ ഗാന്ധിയുമെന്ന് സോണിയ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-polls-is-a-fight-against-narrow-minded-communal-vision-sonia-gandhi-at-opposition-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച നിതീഷ്‌കുമാറിന് ലാലു പ്രസാദ് യാദവിന്റെ ശാസന</title>
		<link>https://www.chandrikadaily.com/lalu-prasad-yadav-against-nitish-kumar.html</link>
					<comments>https://www.chandrikadaily.com/lalu-prasad-yadav-against-nitish-kumar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 06:11:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[MeeraKumar]]></category>
		<category><![CDATA[nitish kumar]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33333</guid>

					<description><![CDATA[പട്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തിനെതിരെ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ്‌കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്‌കുമാറിനെ നേരില്‍ കണ്ട് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ പിന്തുണക്കാന്‍ ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. &#8216;പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്. അതിനാല്‍ നിതീഷ്‌കുമാര്‍ ചെയ്തത് ചരിത്രപരമായ തെറ്റായേ കണക്കാക്കാനാവൂ.&#8217;-ലാലു പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാകുമാറിന് 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തിനെതിരെ ആര്&#x200d;.ജെ.ഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവ്. നിതീഷ്‌കുമാറിന്റെ തീരുമാനം ചരിത്രപരമായ തെറ്റാണെന്നാണ് ലാലു വിശേഷിപ്പിച്ചത്. നിതീഷ്‌കുമാറിനെ നേരില്&#x200d; കണ്ട് പ്രതിപക്ഷ സ്ഥാനാര്&#x200d;ത്ഥി മീരാകുമാറിനെ പിന്തുണക്കാന്&#x200d; ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. &#8216;പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ്. അതിനാല്&#x200d; നിതീഷ്‌കുമാര്&#x200d; ചെയ്തത് ചരിത്രപരമായ തെറ്റായേ കണക്കാക്കാനാവൂ.&#8217;-ലാലു പറഞ്ഞു.<br />
രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി കോണ്&#x200d;ഗ്രസ് നേതാവ് മീരാകുമാറിന് 17 പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാലു പ്രസാദ് നിതീഷ്‌കുമാറിനെതിരെ രംഗത്തുവന്നത്. എന്നാല്&#x200d; ഈ വിഷയത്തിന്റെ പേരില്&#x200d; ബിഹാറിലെ കൂട്ടുകക്ഷി സര്&#x200d;ക്കാറിന് ഭീഷണിയില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-prasad-yadav-against-nitish-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷം സ്ഥാനര്‍ത്ഥിയെ നിര്‍ത്തും</title>
		<link>https://www.chandrikadaily.com/opposition-will-contest-for-president.html</link>
					<comments>https://www.chandrikadaily.com/opposition-will-contest-for-president.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 21:59:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33049</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സൂചന. നാളെ ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷം പരിഗണിക്കുന്നത്. ബിഹാര്‍ ഗവര്‍ണറും ദളിത് സമുദായംഗവുമായ രാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പിക്ക് അതേ നിലയില്‍ തന്നെയുള്ള എതിരാളിയെ നിര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തുമെന്ന് സൂചന. നാളെ ഡല്&#x200d;ഹിയില്&#x200d; ചേരുന്ന പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗത്തില്&#x200d; ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.<br />
മുന്&#x200d; ലോക്‌സഭാ സ്പീക്കര്&#x200d; മീരാ കുമാര്&#x200d;, മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ സുശീല്&#x200d; കുമാര്&#x200d; ഷിന്&#x200d;ഡെ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷം പരിഗണിക്കുന്നത്. ബിഹാര്&#x200d; ഗവര്&#x200d;ണറും ദളിത് സമുദായംഗവുമായ രാം നാഥ് കോവിന്ദിനെ സ്ഥാനാര്&#x200d;ത്ഥിയാക്കിയ ബി.ജെ.പിക്ക് അതേ നിലയില്&#x200d; തന്നെയുള്ള എതിരാളിയെ നിര്&#x200d;ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.<br />
ഈ സാഹചര്യത്തിലാണ് മീരാ കുമാറിന്റെയും ഷിന്&#x200d;ഡേയുടേയും പേര് പരിഗണിക്കുന്നത്. ദളിത് സമുദായംഗങ്ങള്&#x200d; എന്നതിനു പുറമെ സജീവ രാഷ്ട്രീയക്കാരുമാണ് എന്നതാണ് ഇവരുടെ പ്രത്യേകത. നിലവിലെ സാഹചര്യത്തില്&#x200d; ബി.ജെ.പി നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എക്കാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; മുന്&#x200d;തൂക്കം. വിജയിച്ചില്ലെങ്കിലും ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്ക് വാക്ക് ഓവര്&#x200d; നല്&#x200d;കേണ്ടതില്ലെന്ന തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടാണ് സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്താന്&#x200d; പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. നിര്&#x200d;ദേശം കോണ്&#x200d;ഗ്രസും തത്വത്തില്&#x200d; അംഗീകരിച്ചതായാണ് വിവരം.<br />
ആദ്യ ഘട്ടത്തില്&#x200d; നിലപാട് വ്യക്തമാക്കാതിരുന്ന, എന്&#x200d;.ഡി.എ ഘടകക്ഷി കൂടിയായ ശിവസേന ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി ക്യാമ്പിന്റെ ആത്മവിശ്വാസം വര്&#x200d;ധിച്ചിട്ടുണ്ട്. എന്&#x200d;. ഡി. എക്ക് മാത്രമായി ഇലക്ടറല്&#x200d; കോളജില്&#x200d; 48 ശതമാനത്തോളം വോട്ടുണ്ട്. ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതിയും എ. ഐ. എ. ഡി.എം.കെയിലെ ഇരു വിഭാഗങ്ങളും കോവിന്ദിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അവസാന നിമിഷത്തില്&#x200d; മാറ്റങ്ങള്&#x200d; ഉണ്ടായില്ലെങ്കില്&#x200d; 60 ശതമാനത്തിനടുത്ത് വോട്ടുകള്&#x200d; കോവിന്ദിന് ലഭിച്ചേക്കും.<br />
അതേസമയം ജെ.ഡി.യു, സമാജ്് വാദിപാര്&#x200d;ട്ടി തുടങ്ങിയ കക്ഷികള്&#x200d; ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിഹാര്&#x200d; മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായി അടുത്ത ബന്ധം പുലര്&#x200d;ത്തുന്ന നേതാവാണ് മുന്&#x200d; ബിഹാര്&#x200d; ഗവര്&#x200d;ണര്&#x200d; കൂടിയായ രാം നാഥ് കോവിന്ദ്. അതേസമയം തന്നെ ജെ. ഡി.യുവിലെ മുതിര്&#x200d;ന്ന നേതാവും മുന്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറിയുമായ ശരദ് യാദവ് പ്രതിപക്ഷത്തിനൊപ്പം ഉറച്ചു നില്&#x200d;ക്കുന്ന നേതാവുമാണ്.<br />
പ്രതിപക്ഷം ദളിത് സമുദായംഗത്തെ സ്ഥാനാര്&#x200d;ത്ഥിയാക്കിയാല്&#x200d; പിന്തുണക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാളെ വൈകീട്ട് 4.30ന് ചേരുന്ന പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗത്തില്&#x200d; തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-will-contest-for-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാംനാഥ് കോവിന്ദ്: ശിവസേന പിന്തുണച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്; യോഗം ഇന്ന്</title>
		<link>https://www.chandrikadaily.com/shivasena-president-candidate.html</link>
					<comments>https://www.chandrikadaily.com/shivasena-president-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 03:58:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32875</guid>

					<description><![CDATA[മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ശിവസേന പിന്തുണച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ രാഷ്ട്രപതിയാക്കിയാല്‍ തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രമേ അത്തരം തീരുമാനങ്ങള്‍ ഗുണം ചെയ്യുകയുള്ളൂ. വികസന മുഖത്തു നിന്നു രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്തു നിലപാട് കൈക്കൊള്ളണമെന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി ഇന്നു ഉന്നതതല യോഗം ചേരുന്നുണ്ട്. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ പ്രഖ്യാപിച്ച സ്ഥാനാര്&#x200d;ത്ഥിയെ ശിവസേന പിന്തുണച്ചേക്കില്ലെന്ന് റിപ്പോര്&#x200d;ട്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദളിത് വിഭാഗത്തില്&#x200d; നിന്നുള്ളവരെ രാഷ്ട്രപതിയാക്കിയാല്&#x200d; തങ്ങള്&#x200d; അവര്&#x200d;ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെ മാധ്യമപ്രവര്&#x200d;ത്തകരോട് പ്രതികരിച്ചു. രാഷ്ട്രീയ പാര്&#x200d;ട്ടിക്കു മാത്രമേ അത്തരം തീരുമാനങ്ങള്&#x200d; ഗുണം ചെയ്യുകയുള്ളൂ. വികസന മുഖത്തു നിന്നു രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്തു നിലപാട് കൈക്കൊള്ളണമെന്നതു സംബന്ധിച്ച് തീരുമാനിക്കാന്&#x200d; പാര്&#x200d;ട്ടി ഇന്നു ഉന്നതതല യോഗം ചേരുന്നുണ്ട്. കോവിന്ദിനെ സ്ഥാനാര്&#x200d;ത്ഥിയായി നിശ്ചയിച്ച ശേഷമാണ് ബിജെപി അധ്യക്ഷന്&#x200d; അമിത് ഷാ തങ്ങളെ ഇക്കാര്യമറിയിച്ചതെന്ന് ശിവസേന കുറ്റപ്പെടുത്തി.</p>
<p><img loading="lazy" class="alignnone size-full wp-image-32877" src="https://www.chandrikadaily.com/wp-content/uploads/2017/06/uddhav_650x400_41497891742.jpg" alt="uddhav_650x400_41497891742" width="650" height="400" srcset="https://www.chandrikadaily.com/wp-content/uploads/2017/06/uddhav_650x400_41497891742.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/06/uddhav_650x400_41497891742-300x185.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/06/uddhav_650x400_41497891742-356x220.jpg 356w" sizes="(max-width: 650px) 100vw, 650px" /><br />
തെരഞ്ഞെടുപ്പിന് പിന്തുണ തേടി അമിത് ഷാ കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വസതിയിലെത്തി ഉദ്ധവ് തക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്&#x200d;ത്ഥിയെ അറിഞ്ഞ ശേഷം തീരുമാനമറിയിക്കാമെന്നായിരുന്നു മറുപടി.<br />
എന്&#x200d;ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനക്ക് മഹാരാഷ്ട്രയില്&#x200d; 63 എംഎല്&#x200d;എമാരും 18 ലോകസഭാ എംഎപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യുപിഎ സ്ഥാനാര്&#x200d;ത്ഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖര്&#x200d;ജിയെയുമാണ് സേന പിന്തുണച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivasena-president-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും</title>
		<link>https://www.chandrikadaily.com/venkaiah-naidu-makes-big-presidential-election-2017-announcement-says-nda-to-decide-candidate-before-june-23.html</link>
					<comments>https://www.chandrikadaily.com/venkaiah-naidu-makes-big-presidential-election-2017-announcement-says-nda-to-decide-candidate-before-june-23.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 17:54:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32692</guid>

					<description><![CDATA[ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയെ കണ്ടിരുന്നു. പ്രധാനമന്ത്രി അടുത്ത ദിവസം ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു പുറപ്പെടാനിരിക്കെ, ഇതിനു മുന്നോടിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പത്രികാ സമര്‍പ്പണം നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. ജൂണ്‍ 24നാണ് മോദിയുടെ വിദേശയാത്ര തുടങ്ങുന്നത്. പോര്‍ച്ചുഗലാണ് ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് യു.എസിലെത്തുന്ന മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എന്&#x200d;.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്&#x200d;കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ ശിവസേനാ തലവന്&#x200d; ഉദ്ദവ് താക്കറെയെ കണ്ടിരുന്നു. പ്രധാനമന്ത്രി അടുത്ത ദിവസം ത്രിരാഷ്ട്ര സന്ദര്&#x200d;ശനത്തിനു പുറപ്പെടാനിരിക്കെ, ഇതിനു മുന്നോടിയായി എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥിയുടെ പത്രികാ സമര്&#x200d;പ്പണം നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്.</p>
<p>ജൂണ്&#x200d; 24നാണ് മോദിയുടെ വിദേശയാത്ര തുടങ്ങുന്നത്. പോര്&#x200d;ച്ചുഗലാണ് ആദ്യം സന്ദര്&#x200d;ശിക്കുക. തുടര്&#x200d;ന്ന് യു.എസിലെത്തുന്ന മോദി പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം നെതര്&#x200d;ലാന്റ് കൂടി സന്ദര്&#x200d;ശിച്ച ശേഷം 27ന് രാത്രി മാത്രമേ ഡല്&#x200d;ഹിയില്&#x200d; തിരിച്ചെത്തൂ. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.<br />
പ്രതിപക്ഷ കക്ഷികളുടെ കൂടി പിന്തുണയോടെ പൊതു സമ്മതനായ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയെ നിശ്ചയിക്കുന്നതിനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്.<br />
എല്&#x200d;.ജെ.പി നേതാവ് രാം വിലാസ് പസ്വാനുമായും സമാജ്‌വാദി പാര്&#x200d;ട്ടിയിലെ മുലായംസിങ് ഗ്രൂപ്പ് നേതാവ് നരേഷ് അഗര്&#x200d;വാളുമായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്നലെ ചര്&#x200d;ച്ച നടത്തി. പ്രധാനമന്ത്രിയുടെ തീരുമാനത്തിനൊപ്പം നില്&#x200d;ക്കുമെന്നാണ് എന്&#x200d;.ഡി.എ സഖ്യ കക്ഷി കൂടിയായ എല്&#x200d;.ജെ.പിയുടെ നിലപാട്. ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയെ പിന്തുണക്കാന്&#x200d; മുലായം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരെ തന്നെ പ്രസിഡണ്ട് സ്ഥാനാര്&#x200d;ത്ഥിയാക്കണമെന്ന ഉപാധി വച്ചതായാണ് അറിവ്. കോണ്&#x200d;ഗ്രസ്, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, സി.പി.എം, ബി.ജെ.ഡി എന്നീ കക്ഷികളുമായും ബി.ജെ.പി നിയോഗിച്ച മൂന്നംഗ സമിതി കഴിഞ്ഞ ദിവസങ്ങളില്&#x200d; ചര്&#x200d;ച്ച നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venkaiah-naidu-makes-big-presidential-election-2017-announcement-says-nda-to-decide-candidate-before-june-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അമിത് ഷായുടെ നിര്‍ദേശം ഉദ്ദവ് താക്കറെ തള്ളി</title>
		<link>https://www.chandrikadaily.com/presidential-election-2017-uddhav-thackeray-rejects-amit-shahs-proposal-to-let-pm-pick-candidate.html</link>
					<comments>https://www.chandrikadaily.com/presidential-election-2017-uddhav-thackeray-rejects-amit-shahs-proposal-to-let-pm-pick-candidate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 17:33:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32689</guid>

					<description><![CDATA[മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്‍ദേശം ശിവസേന തലവന്‍ ഉദ്ദവ് താക്കറെ തള്ളിക്കളഞ്ഞതായി ശിവസേന വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള അധികാരം മോദിക്കു മാത്രമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ശിവസേന തലവന്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്. താക്കറെയുടെ വസതിയില്‍ ഒരു മണിക്കൂറോളം നടന്ന ചര്‍ച്ചയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്&#x200d;ദേശം ശിവസേന തലവന്&#x200d; ഉദ്ദവ് താക്കറെ തള്ളിക്കളഞ്ഞതായി ശിവസേന വൃത്തങ്ങള്&#x200d; അറിയിച്ചു. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയെ കണ്ടെത്താനുള്ള അധികാരം മോദിക്കു മാത്രമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ശിവസേന തലവന്&#x200d; അമിത് ഷായെ അറിയിച്ചിട്ടുണ്ട്. താക്കറെയുടെ വസതിയില്&#x200d; ഒരു മണിക്കൂറോളം നടന്ന ചര്&#x200d;ച്ചയില്&#x200d; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. അടുത്ത മാസം നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥിക്കു പിന്തുണ തേടുന്നതിനായി നേരത്തെ പ്രതിപക്ഷ കക്ഷികളുമായി നടത്തിയ ചര്&#x200d;ച്ചയും പരാജയപ്പെട്ടിരുന്നു. 2019ലെ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; മോദിയുടെ നേതൃത്വത്തില്&#x200d; തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്ന കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ നിര്&#x200d;ദേശം കഴിഞ്ഞ മാസം ചേര്&#x200d;ന്ന എന്&#x200d;.ഡി.എ യോഗത്തില്&#x200d; താക്കറെ എതിര്&#x200d;ത്തിരുന്നു. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി ആര്&#x200d;.എസ്.എസ് തലവന്&#x200d; മോഹന്&#x200d; ഭഗവതിനെ മത്സരിപ്പിക്കണമെന്ന് നേരത്തെ ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഹരിത വിപ്ലവവത്തിന്റെ പിതാവും മലയാളിയുമായ എം.എസ് സ്വാമിനാഥന്റെ പേരും ശിവസേന മുന്നോട്ടു വെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; ശിവസേന യു.പി.എ സ്ഥാനാര്&#x200d;ത്ഥികളെയാണ് പിന്തുണച്ചിരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്&#x200d; ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവര്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്&#x200d;ത്ഥിയെ മുന്&#x200d;കൂട്ടി പ്രഖ്യാപിക്കാതെ പിന്തുണ അറിയിക്കാനാവില്ലെന്ന് ഇരുവരും ബി.ജെ.പി നേതാക്കളെ അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-election-2017-uddhav-thackeray-rejects-amit-shahs-proposal-to-let-pm-pick-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജിറ്റല്‍ ഇടപാട് വേണ്ടെന്ന് അധികൃതര്‍; രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നോട്ട് തന്നെ വേണം</title>
		<link>https://www.chandrikadaily.com/digital-payments-no-demonetisation-effect-on-presidential-election-2017-applicants-ordered-to-deposit-cash-to-file-nominations.html</link>
					<comments>https://www.chandrikadaily.com/digital-payments-no-demonetisation-effect-on-presidential-election-2017-applicants-ordered-to-deposit-cash-to-file-nominations.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 15:51:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Digital india]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32669</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ് മത്സരാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ടത്. ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ ചെക്ക് ആയോ മൊബൈല്‍ വാലറ്റുകള്‍ മുഖേനയോ തുക നല്‍കിയാല്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 15 പേരാണ് ഇതുവരെ നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതില്‍ എഴുപേരുടെ അപേക്ഷ പ്രാഥമിക മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ഡിജിറ്റല്&#x200d; ഇടപാടുകള്&#x200d; പ്രോത്സാഹിപ്പിക്കാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കണമെങ്കില്&#x200d; നോട്ട് തന്നെ വേണം. നാമനിര്&#x200d;ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്&#x200d; ശാഠ്യം പിടിക്കുന്നത്.<br />
15,000 രൂപയാണ് മത്സരാര്&#x200d;ത്ഥികള്&#x200d; കെട്ടിവെക്കേണ്ടത്. ഡബിറ്റ്, ക്രഡിറ്റ് കാര്&#x200d;ഡുകള്&#x200d; ഉപയോഗിച്ചോ ചെക്ക് ആയോ മൊബൈല്&#x200d; വാലറ്റുകള്&#x200d; മുഖേനയോ തുക നല്&#x200d;കിയാല്&#x200d; സ്വീകരിക്കാന്&#x200d; കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 15 പേരാണ് ഇതുവരെ നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കിയത്. ഇതില്&#x200d; എഴുപേരുടെ അപേക്ഷ പ്രാഥമിക മാനദണ്ഡങ്ങള്&#x200d; പാലിക്കാത്തതിനാല്&#x200d; തള്ളിയിരുന്നു. ശേഷിച്ചവരെല്ലാം നോട്ടിന്റെ രൂപത്തില്&#x200d; തന്നെയാണ് തുക നല്&#x200d;കിയിരിക്കുന്നത്.<br />
പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനും കള്ളനോട്ട് പരിശോധിക്കുന്നതിനും ഒരു ബാങ്ക് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരിട്ടു നല്&#x200d;കുന്നതിനു പുറമെ റിസര്&#x200d;വ് ബാങ്കിലും പണമടക്കാം. ഇതിന്റെ രസീത് നാമനിര്&#x200d;ദേശ പത്രികക്കൊപ്പം ഉള്&#x200d;കൊള്ളിക്കണമെന്ന് മാത്രം. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 20ന് വോട്ടെണ്ണും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/digital-payments-no-demonetisation-effect-on-presidential-election-2017-applicants-ordered-to-deposit-cash-to-file-nominations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പേര് നിര്‍ദ്ദേശിക്കാതെ സമവായത്തിനില്ലെന്ന് യെച്ചൂരി</title>
		<link>https://www.chandrikadaily.com/presidential-poll-rajnath-singh-venkaiah-naidu-to-meet-sonia-gandhi-yechury-mayawati.html</link>
					<comments>https://www.chandrikadaily.com/presidential-poll-rajnath-singh-venkaiah-naidu-to-meet-sonia-gandhi-yechury-mayawati.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 12:33:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[central gov]]></category>
		<category><![CDATA[PRESIDENT ELECTION]]></category>
		<category><![CDATA[Presidential election]]></category>
		<category><![CDATA[sitaram yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32462</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് യെച്ചൂരി ആവശ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയത്. ഡല്‍ഹി സിപിഎം ഓഫിസായ എകെജി ഭവനിലായിരുന്നു കൂടിക്കാഴ്ച. അതേസമയം സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാതെ സമവായ ചര്‍ച്ചക്ക് എത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യെച്ചൂരി എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്രം പൊതുസ്ഥാനാര്‍ഥിയുടെ പേര് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്&#x200d;ത്ഥിയുടെ പേര് നിര്&#x200d;ദേശിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്&#x200d; പൊതുസ്ഥാനാര്&#x200d;ഥിയെന്ന ആവശ്യവുമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രതിനിധികള്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് യെച്ചൂരി ആവശ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി ചര്&#x200d;ച്ച നടത്തിയത്. ഡല്&#x200d;ഹി സിപിഎം ഓഫിസായ എകെജി ഭവനിലായിരുന്നു കൂടിക്കാഴ്ച.</p>
<p>അതേസമയം സ്ഥാനാര്&#x200d;ഥിയുടെ പേര് നിര്&#x200d;ദേശിക്കാതെ സമവായ ചര്&#x200d;ച്ചക്ക് എത്തിയ കേന്ദ്രസര്&#x200d;ക്കാര്&#x200d; നിലപാടിനോട് യെച്ചൂരി എതിര്&#x200d;പ്പ് പ്രകടിപ്പിച്ചു. കേന്ദ്രം പൊതുസ്ഥാനാര്&#x200d;ഥിയുടെ പേര് നിര്&#x200d;ദേശിച്ചില്ലെന്നും. അതില്ലാതെ എങ്ങനെയാണ് ചര്&#x200d;ച്ച നടക്കുകയെന്നും സിപിഎം ജനറല്&#x200d; സെക്രട്ടറി ചോദിച്ചു. വിഷയം മന്ത്രിമാരുമായി ചര്&#x200d;ച്ചചെയ്തതായും മതേതര മൂല്യങ്ങളില്&#x200d; വിശ്വസിക്കുന്ന വ്യക്തിയാകണമെന്നും ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുമുള്ള വ്യക്തിയാകണം പൊതുസ്ഥാനാര്&#x200d;ത്ഥിയെന്നും യെച്ചൂരി വ്യക്തമാക്കി.</p>
<p>ഇക്കാര്യം ചര്&#x200d;ച്ച ചെയ്യാനായി തന്നെ സമീപിച്ച കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവിനോട് അരുണ്&#x200d; ജെയ്റ്റ്‌ലിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ചര്&#x200d;ച്ചക്കുശേഷം വാര്&#x200d;ത്താലേഖകരോട് സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-poll-rajnath-singh-venkaiah-naidu-to-meet-sonia-gandhi-yechury-mayawati.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
