<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>prithviraj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/prithviraj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 16:29:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>prithviraj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭൂട്ടാന്‍ കാര്‍ കടത്ത്: നടന്‍ അമിത് ചക്കാലക്കലിന് ഇ.ഡി നോട്ടീസ്</title>
		<link>https://www.chandrikadaily.com/bhutan-car-smuggling-ed-notice-to-actor-amit-chakalakal.html</link>
					<comments>https://www.chandrikadaily.com/bhutan-car-smuggling-ed-notice-to-actor-amit-chakalakal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 16:29:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMITCHAKKALAKKAL]]></category>
		<category><![CDATA[Bhutan]]></category>
		<category><![CDATA[car]]></category>
		<category><![CDATA[dulqarsalman]]></category>
		<category><![CDATA[ENFORCEMENTDIRECTORATE]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363454</guid>

					<description><![CDATA[ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭൂട്ടാന്&#x200d; കാര്&#x200d; കടത്തുമായി ബന്ധപ്പെട്ട കേസില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടന്&#x200d; അമിത് ചക്കാലക്കല്&#x200d; അടക്കമുള്ളവര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. ദുല്&#x200d;ഖര്&#x200d; സല്&#x200d;മാനെയും നോട്ടീസ് നല്&#x200d;കി വിളിപ്പിക്കാനാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി, ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, പൃഥിരാജ്, അമിത് ചക്കാലക്കല്&#x200d; എന്നിവരുടെ വീടുകള്&#x200d; ഇ.ഡി പരിശോധിച്ചിരുന്നു.</p>
<p>കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്&#x200d;ച്ചയായാണ് ഇപ്പോള്&#x200d; ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്&#x200d;, കച്ചവടക്കാര്&#x200d;, വാഹനം വാങ്ങിയവര്&#x200d; എന്നിവരെ കേന്ദ്രീകരിച്ച് കാര്&#x200d; കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.</p>
<p>വാഹന കടത്തില്&#x200d; ഫെമ നിയമത്തിന്റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതര്&#x200d; അറിയിച്ചിരുന്നു. ഭൂട്ടാനില്&#x200d;നിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങള്&#x200d; കേരളമടക്കം ഇന്ത്യന്&#x200d; സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടര്&#x200d;ന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം &#8216;ഓപറേഷന്&#x200d; നുംഖോര്&#x200d;&#8217; എന്ന പേരില്&#x200d; വ്യാപക പരിശോധന നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhutan-car-smuggling-ed-notice-to-actor-amit-chakalakal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്</title>
		<link>https://www.chandrikadaily.com/bhutan-vehicle-smuggling-case-ed-raids-the-homes-of-mammootty-dulquer-and-prithviraj.html</link>
					<comments>https://www.chandrikadaily.com/bhutan-vehicle-smuggling-case-ed-raids-the-homes-of-mammootty-dulquer-and-prithviraj.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 04:53:23 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dulquer]]></category>
		<category><![CDATA[ED raids]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[prithviraj]]></category>
		<category><![CDATA[vehicle smuggling]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357364</guid>

					<description><![CDATA[ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭൂട്ടാന്&#x200d; വാഹനക്കടത്ത് കേസില്&#x200d; എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്&#x200d; റെയ്ഡ് നടത്തി. നടന്&#x200d;മാരായ മമ്മൂട്ടി, ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്&#x200d;ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്&#x200d; എത്തിയിട്ടുണ്ട്.</p>
<p>ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്&#x200d; അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്&#x200d;മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്&#x200d;, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.</p>
<p>ഭൂട്ടാന്&#x200d; വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്&#x200d; ദുല്&#x200d;ഖറിന്റെ ഡിഫെന്&#x200d;ഡര്&#x200d;, ലാന്&#x200d;ഡ് ക്രൂയിസര്&#x200d;, നിസ്സാന്&#x200d; പട്രോള്&#x200d; വാഹനങ്ങള്&#x200d; പിടിച്ചെടുത്തിരുന്നു. ഡിഫെന്&#x200d;ഡര്&#x200d; വിട്ടുനല്&#x200d;കണമെന്നാവശ്യപ്പെട്ട് ദുല്&#x200d;ഖര്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്&#x200d; ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു.</p>
<p>ഈ കേസിന് &#8221;നംഖോര്&#x200d;&#8221; (ഭൂട്ടാനീസ് ഭാഷയില്&#x200d; &#8216;വാഹനം&#8217; എന്നര്&#x200d;ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്&#x200d; നല്&#x200d;കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്&#x200d;സികള്&#x200d; ലക്ഷ്യമിടുന്നത്. മോട്ടോര്&#x200d;വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhutan-vehicle-smuggling-case-ed-raids-the-homes-of-mammootty-dulquer-and-prithviraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂട്ടാന്‍ വാഹനക്കടത്ത്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ കസ്റ്റംസ് റെയ്ഡ്</title>
		<link>https://www.chandrikadaily.com/bhutan-vehicle-smuggling-customs-raids-the-homes-of-mammootty-dulquer-and-prithviraj.html</link>
					<comments>https://www.chandrikadaily.com/bhutan-vehicle-smuggling-customs-raids-the-homes-of-mammootty-dulquer-and-prithviraj.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Sep 2025 07:52:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor mammootty]]></category>
		<category><![CDATA[Customsraids]]></category>
		<category><![CDATA[mammootty]]></category>
		<category><![CDATA[prithviraj]]></category>
		<category><![CDATA[vehicle smuggling]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355358</guid>

					<description><![CDATA[നടന്‍മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ് നടന്നു.
]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭൂട്ടാന്&#x200d; പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്&#x200d; ഇറക്കുമതി തീരുവ നല്&#x200d;കാതെ കടത്തിയെന്ന കേസില്&#x200d; &#8216;ഓപ്പറേഷന്&#x200d; നംഖോര്&#x200d;&#8217;യുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പരിശോധന. നടന്&#x200d;മാരായ മമ്മൂട്ടിയുടെയും ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്റെയും പൃഥ്വിരാജിന്റെയും വീടുകളില്&#x200d; കസ്റ്റംസ് റെയ്ഡ് നടന്നു.</p>
<p>മമ്മൂട്ടിയുടെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വീടുകളിലും തിരുവനന്തപുരത്തെ വീടുകളിലും പരിശോധന നടന്നു. ദുല്&#x200d;ഖര്&#x200d; 2010 മോഡല്&#x200d; ലാന്&#x200d;ഡ് റോവര്&#x200d; ഡിഫെന്&#x200d;ഡര്&#x200d; വാങ്ങിയതായി കസ്റ്റംസ് കണ്ടെത്തി.</p>
<p>150ഓളം വാഹനങ്ങള്&#x200d; ഭൂട്ടാനില്&#x200d;നിന്ന് കടത്തിയതായും, ഇതില്&#x200d; 30-40 എണ്ണം കേരളത്തില്&#x200d; വിറ്റതായും വിവരമുണ്ട്. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനങ്ങള്&#x200d; 35-45 ലക്ഷം വരെ വിറ്റതായി കണ്ടെത്തി. ഇടനിലക്കാര്&#x200d; വ്യാജരേഖകള്&#x200d; നല്&#x200d;കി പലരെയും കബളിപ്പിച്ചെന്നാണ് സംശയം.</p>
<p>സംസ്ഥാനത്തെ വിവിധ ആഡംബര വാഹന ഷോറൂമുകളിലും യൂസ്ഡ് കാര്&#x200d; ഡീലര്&#x200d;ഷിപ്പുകളിലും പരിശോധന തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴ് കേന്ദ്രങ്ങളില്&#x200d; റെയ്ഡ് നടത്തി, 11 വാഹനങ്ങള്&#x200d; കസ്റ്റഡിയിലെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhutan-vehicle-smuggling-customs-raids-the-homes-of-mammootty-dulquer-and-prithviraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഓപ്പറേഷന്‍ നംഖോര്‍&#8217;: ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ കസ്റ്റംസ് റെയ്ഡ്</title>
		<link>https://www.chandrikadaily.com/operation-namkhor-customs-raids-dulquer-and-prithvirajs-homes.html</link>
					<comments>https://www.chandrikadaily.com/operation-namkhor-customs-raids-dulquer-and-prithvirajs-homes.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Sep 2025 06:59:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor prithviraj]]></category>
		<category><![CDATA[dulquer]]></category>
		<category><![CDATA[Operation Namkhor]]></category>
		<category><![CDATA[prithviraj]]></category>
		<category><![CDATA[thiruvandhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355337</guid>

					<description><![CDATA[കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഭൂട്ടാനില്&#x200d;നിന്ന് വാഹനങ്ങള്&#x200d; നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചുവെന്ന കേസില്&#x200d; നടന്&#x200d;മാരായ പൃഥ്വിരാജിന്റെയും ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്റെയും വീടുകളില്&#x200d; കസ്റ്റംസ് പരിശോധന. രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷന്&#x200d; നംഖോര്&#x200d;ന്റെ ഭാഗമായാണ് റെയ്ഡ്.</p>
<p>കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 കേന്ദ്രങ്ങളില്&#x200d; പരിശോധന നടക്കുന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീടിലും ദുല്&#x200d;ഖറിന്റെ പനമ്പള്ളിയിലെ വീടിലും പരിശോധന നടന്നു. തിരുവനന്തപുരത്തെ വീട്ടില്&#x200d; വാഹനങ്ങള്&#x200d; കണ്ടെത്താനായില്ല. വ്യവസായികളുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-namkhor-customs-raids-dulquer-and-prithvirajs-homes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓടിടി റിലീസിനൊരുങ്ങി &#8216;എമ്പുരാന്‍&#8217;; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും</title>
		<link>https://www.chandrikadaily.com/empuran-gearing-up-for-ott-release-streaming-will-begin-on-april-24th.html</link>
					<comments>https://www.chandrikadaily.com/empuran-gearing-up-for-ott-release-streaming-will-begin-on-april-24th.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 17 Apr 2025 16:00:27 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[film]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[ott release]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338448</guid>

					<description><![CDATA[തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു. തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-2840889193">
<div class="jsx-2840889193 topst normal">
<div class="jsx-2840889193">തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്&#x200d; 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്&#x200d; സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്&#x200d;ത്തകര്&#x200d; ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്&#x200d; ഒടിടി റിലീസ് പോസ്റ്റര്&#x200d; പങ്കുവെച്ചു.</div>
</div>
</div>
<div class="jsx-2224846427 artmdl normal">
<p class="lastpara">തീയേറ്ററിലെത്തി ഒരു മാസം പൂര്&#x200d;ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്&#x200d; എത്തി 27 ദിവസത്തിന് ശേഷം. ആശീര്&#x200d;വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്&#x200d; എന്നിവര്&#x200d; നിര്&#x200d;മ്മിച്ച ചിത്രം 2019 ല്&#x200d; ഇറങ്ങിയ ലൂസിഫര്&#x200d; എന്ന ചിത്രത്തിന്&#x200d;റെ രണ്ടാം ഭാഗമായിരുന്നു.</p>
<p>ബോക്സോഫീസിൽ വന്&#x200d; വിജയം നേടിയ ലൂസിഫറിന്&#x200d;റെ രണ്ടാം ഭാഗമാണ് എമ്പുരാന്&#x200d;. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,</p>
<p>ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/empuran-gearing-up-for-ott-release-streaming-will-begin-on-april-24th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാള സിനിമാ ചരിത്രത്തിൽ കൂടുതൽ വരവ് നേടിയ ചിത്രമായി &#8216;എമ്പുരാൻ&#8217;</title>
		<link>https://www.chandrikadaily.com/empuran-becomes-the-highest-grossing-film-in-malayalam-cinema-history.html</link>
					<comments>https://www.chandrikadaily.com/empuran-becomes-the-highest-grossing-film-in-malayalam-cinema-history.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Apr 2025 10:32:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[collection]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337052</guid>

					<description><![CDATA[കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്. ഇന്ത്യയിൽ നിന്നും ഇതുവരെയായി ചിത്രം 91.15 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം വിദേശ കളക്ഷനിൽ 100 കോടി നേടിയതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. ലോക ബോക്സ് ഓഫിസിൽ തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്.</p>
<p>ഇന്ത്യയിൽ നിന്നും ഇതുവരെയായി ചിത്രം 91.15 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം വിദേശ കളക്ഷനിൽ 100 കോടി നേടിയതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. ലോക ബോക്സ് ഓഫിസിൽ തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ വിവാദ ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തി.</p>
<p>&#8216;മലയാള സിനിമ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങൾക്കുള്ളതല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, കണ്ണീരിനും അവകാശപ്പെട്ടതാണ്. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു&#8217;- എന്ന് പറഞ്ഞു കൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.</p>
<p>ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആദ്യദിനത്തിൽ 50 കോടി കളക്ഷന്&#x200d; നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറുക കൂടിയായിരുന്നു എമ്പുരാൻ. മോഹന്&#x200d;ലാലിന്&#x200d;റെ തന്നെ &#8216;മരക്കാര്&#x200d; അറബിക്കടലിന്&#x200d;റെ സിംഹം&#8217; എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്&#x200d; നിന്ന് നേടിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/empuran-becomes-the-highest-grossing-film-in-malayalam-cinema-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്</title>
		<link>https://www.chandrikadaily.com/freedom-of-expression-must-be-ensured-to-secure-the-future-ashirvad-cinemas-with-facebook-post-amid-controversy.html</link>
					<comments>https://www.chandrikadaily.com/freedom-of-expression-must-be-ensured-to-secure-the-future-ashirvad-cinemas-with-facebook-post-amid-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Apr 2025 15:44:02 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ashirvad cinemas]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[emburan]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336826</guid>

					<description><![CDATA[ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.]]></description>
										<content:encoded><![CDATA[<p>മോഹന്&#x200d;ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്&#x200d; സംവിധാനം ചെയ്ത എമ്പുരാന്&#x200d; സിനിമയുടെ വിവാദങ്ങള്&#x200d;ക്കിടെ ഭാവി സുരക്ഷിതമാക്കാന്&#x200d; ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്&#x200d;മാണ കമ്പനിയായ ആശിര്&#x200d;വാദ് സിനിമാസ്.</p>
<p>&#8221;സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തില്&#x200d; സ്ഥാപിതമായ ലോകത്തിനായി ഞങ്ങള്&#x200d; കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്&#x200d; ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്&#x200d; നിന്നും ഭയത്തില്&#x200d; നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്&#x200d; സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്&#8221; &#8211; ആശിര്&#x200d;വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു.</p>
<p>2002 ലെ ഗുജറാത്ത് കലാപം ഓര്&#x200d;മ്മിപ്പിച്ചുകൊണ്ടുള്ള ഭാഗങ്ങള്&#x200d; എമ്പുരാന്&#x200d; സിനിമയില്&#x200d; ഉണ്ടായിരുന്നു. സിനിമ റിലീസായതോടെ വന്&#x200d; സ്വീകാര്യം കിട്ടിയ സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാര്&#x200d; ആക്രമണത്തിനു പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങള്&#x200d; ഒഴിവാക്കിയാണ് പ്രദര്&#x200d;ശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാര്&#x200d; വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്&#x200d;മ്മപ്പെടുത്തിയുള്ള ആശിര്&#x200d;വാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിഞ്ഞത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/freedom-of-expression-must-be-ensured-to-secure-the-future-ashirvad-cinemas-with-facebook-post-amid-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എമ്പുരാന്റെ നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/suresh-gopi-excluded-from-empurans-thank-you-card.html</link>
					<comments>https://www.chandrikadaily.com/suresh-gopi-excluded-from-empurans-thank-you-card.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Apr 2025 08:52:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ANTONY PERUMBAVOOR]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[prithviraj]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336679</guid>

					<description><![CDATA[2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും.</p>
<p>സമ്മര്&#x200d;ദത്തിന് വഴങ്ങിയല്ല ചിത്രം റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിര്&#x200d;മാതാവ് ആന്റണി പെരുമ്പാവൂര്&#x200d; വ്യക്തമാക്കി.സിനിമയുടെ പ്രിവ്യു മോഹന്&#x200d;ലാല്&#x200d; കണ്ടിട്ടില്ലെന്നും മോഹന്&#x200d;ലാലിന് മുഴുവന്&#x200d; കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്&#x200d; രവി ഉള്&#x200d;പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്&#x200d; പൂര്&#x200d;ണമായി തള്ളി.</p>
<p>കഥ ആര്&#x200d;ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്&#x200d; പറഞ്ഞു. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്&#x200d; ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്&#x200d; മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്&#x200d; പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്&#x200d; പുറത്തിറക്കുമെന്നും ആന്റണി പെരുമ്പാവൂര്&#x200d; പറഞ്ഞു.</p>
<p>അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്&#x200d;ത്തകര്&#x200d;. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്&#x200d;ലാല്&#x200d; പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്&#x200d; ഇതുവരെയും മുരളി ഗോപി പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suresh-gopi-excluded-from-empurans-thank-you-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഹന്‍ലാലിന് കഥ കൃത്യമായി അറിയാം; മറിച്ച് ആരേലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല; ആന്‍റണി പെരുമ്പാവൂര്‍</title>
		<link>https://www.chandrikadaily.com/there-is-no-pressure-the-empuran-cut-was-a-collective-decision-murali-gopi-also-supports-the-position-says-antony-perumbavoor.html</link>
					<comments>https://www.chandrikadaily.com/there-is-no-pressure-the-empuran-cut-was-a-collective-decision-murali-gopi-also-supports-the-position-says-antony-perumbavoor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 01 Apr 2025 06:37:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[antony perumbaavoor]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336666</guid>

					<description><![CDATA[എറണാകുളം: എംപുരാന്‍ സിനിമ വിവാദത്തില്‍ പരസ്യ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുന്നത് ചുമതലയാണ്.ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത്.സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം.പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ  ഖേദ പ്രകടനം.മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>എറണാകുളം: എംപുരാന്&#x200d; സിനിമ വിവാദത്തില്&#x200d; പരസ്യ പ്രതികരണവുമായി നിര്&#x200d;മാതാവ് ആന്&#x200d;റണി പെരുമ്പാവൂര്&#x200d;. തെറ്റുകള്&#x200d; തിരുത്തുന്നത് ചുമതലയാണ്.ആരുടേയും സമ്മര്&#x200d;ദ്ദത്തിന്&#x200d;റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്&#x200d; ഒഴിവാക്കുന്നത്.സിനിമ തുടക്കം മുതൽ മോഹൻ ലാലിന് അറിയാം.പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല.</p>
<p>മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്&#x200d;ലാലിന്&#x200d;റെ  ഖേദ പ്രകടനം.മുരളി ഗോപി ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-pressure-the-empuran-cut-was-a-collective-decision-murali-gopi-also-supports-the-position-says-antony-perumbavoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു&#8217;: ആസിഫ് അലി</title>
		<link>https://www.chandrikadaily.com/those-who-dont-have-the-courage-to-express-their-opinions-directly-are-hiding-and-throwing-stones-asif-ali.html</link>
					<comments>https://www.chandrikadaily.com/those-who-dont-have-the-courage-to-express-their-opinions-directly-are-hiding-and-throwing-stones-asif-ali.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 31 Mar 2025 10:36:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asif ali]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[mohanlal]]></category>
		<category><![CDATA[prithviraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336601</guid>

					<description><![CDATA[എമ്പുരാന്&#x200d; സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; പ്രതികരണവുമായി നടന്&#x200d; ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്&#x200d;ടൈന്&#x200d;മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്&#x200d; ധൈര്യമില്ലാത്തവര്&#x200d; ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്&#x200d;ടൈന്&#x200d;മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>എമ്പുരാന്&#x200d; സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; പ്രതികരണവുമായി നടന്&#x200d; ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്&#x200d;ടൈന്&#x200d;മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്&#x200d; ധൈര്യമില്ലാത്തവര്&#x200d; ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.</p>
<div id="div-ub-twentyfournews.com_1742367407483">
<div id="unibots-video">
<div id="ubVideo" class="ub-loaded unsticky">ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്&#x200d;ടൈന്&#x200d;മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്&#x200d; എന്റര്&#x200d;ടൈന്&#x200d;മെന്റ് ആയി കാണുക.</div>
</div>
</div>
<p>സിനിമയുടെ ഇന്&#x200d;ഫ്ലുവെന്&#x200d;സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്&#x200d; കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്&#x200d; മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.</p>
<p>അതാണ് നമ്മള്&#x200d; ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്&#x200d; മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്&#x200d; കഴിയാത്തവര്&#x200d; ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-dont-have-the-courage-to-express-their-opinions-directly-are-hiding-and-throwing-stones-asif-ali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
