<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Pro-Palestinian &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/pro-palestinian/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Mar 2025 01:48:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Pro-Palestinian &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; ലേബര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കെതിരെ ഫലസ്തീന്&#x200d; അനുകൂലയ്ക്ക് വിജയം</title>
		<link>https://www.chandrikadaily.com/pro-palestinian-candidate-wins-against-labour-candidate-in-uk-local-elections.html</link>
					<comments>https://www.chandrikadaily.com/pro-palestinian-candidate-wins-against-labour-candidate-in-uk-local-elections.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Mar 2025 01:48:34 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Labour candidate]]></category>
		<category><![CDATA[Pro-Palestinian]]></category>
		<category><![CDATA[UK local elections]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336310</guid>

					<description><![CDATA[റെഡ്ബ്രിഡ്ജ് ആന്&#x200d;ഡ് ഇല്&#x200d;ഫോര്&#x200d;ഡ് ഇന്&#x200d;ഡിപെന്&#x200d;ഡന്റ്സിലെ നൂര്&#x200d; ജഹാന്&#x200d; ബീഗമാണ് ജയിച്ചത്.]]></description>
										<content:encoded><![CDATA[<p>യു.കെ തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; ഫലസ്തീന്&#x200d; അനുകൂല സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി ജയിച്ചു. വ്യാഴാഴ്ച നടന്ന മെയ്ഫീല്&#x200d;ഡ് കൗണ്&#x200d;സില്&#x200d; ഉപതെരഞ്ഞെടുപ്പിലാണ് സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി വിജയം കണ്ടത്. ലേബര്&#x200d; പാര്&#x200d;ട്ടിക്കെതിരെയാണ് ഫലസ്തീന്&#x200d; അനുകൂല സ്ഥാനാര്&#x200d;ത്ഥിയുടെ വിജയം.</p>
<p>റെഡ്ബ്രിഡ്ജ് ആന്&#x200d;ഡ് ഇല്&#x200d;ഫോര്&#x200d;ഡ് ഇന്&#x200d;ഡിപെന്&#x200d;ഡന്റ്സിലെ നൂര്&#x200d; ജഹാന്&#x200d; ബീഗമാണ് ജയിച്ചത്. ലേബര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കെതിരെ 1,080 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്&#x200d; ജഹാന്&#x200d; തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക ലേബര്&#x200d; സ്ഥാനാര്&#x200d;ത്ഥി നേടിയത് 663 വോട്ടുകളുമാണ്.</p>
<p>കെയ്ര്&#x200d; സ്റ്റാര്&#x200d;മര്&#x200d; നയിക്കുന്ന ലേബര്&#x200d; സര്&#x200d;ക്കാരിലെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് അടക്കമുള്ള നേതാക്കളാണ് ലേബര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയത്. എന്നാല്&#x200d; നൂര്&#x200d; ജഹാനോട് ലേബര്&#x200d; സ്ഥാനാര്&#x200d;ത്ഥി പരാജയപ്പെടുകയായിരുന്നു.</p>
<p>വടക്കുകിഴക്കന്&#x200d; ലണ്ടനിലെ റെഡ്ബ്രിഡ്ജ് ബറോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഇതിനോട് ചേര്&#x200d;ന്നാണ് വെസ് സ്ട്രീറ്റിങ്ങിന്റെ മണ്ഡലവും. ഫലസ്തീന്&#x200d; അനുകൂല സ്ഥാനാര്&#x200d;ത്ഥിയുടെ വിജയം ഈ മേഖലയിലെ ലേബര്&#x200d; പാര്&#x200d;ട്ടിയുടെ ജനപിന്തുണയിലുണ്ടായ കുറവിനെയാണ് തുറന്നുകാണിക്കുന്നതെന്ന് നിരീക്ഷിക്കാര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ഗസയിലെ ഫലസ്തീനികള്&#x200d;ക്കെതിരായ ഇസ്രഈല്&#x200d; യുദ്ധത്തില്&#x200d; യു.കെ സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നിലപാടും ഉപതെരഞ്ഞെടുപ്പിലെ തോല്&#x200d;വിക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>ലേബര്&#x200d; സര്&#x200d;ക്കാരിന്റെ നയങ്ങള്&#x200d; ഫലസ്തീന്&#x200d;, ഉക്രൈന്&#x200d; വിഷയങ്ങള്&#x200d; ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയ നൂര്&#x200d; ജഹാന് അനുകൂലമാകുകയായിരുന്നു. ഫലസ്തീന്&#x200d; പതാകകളാല്&#x200d; അലങ്കരിച്ച ലഘുലേഖകളാണ് നൂര്&#x200d; ജഹാന്&#x200d; മണ്ഡലത്തില്&#x200d; വിതരണം ചെയ്തിരുന്നത്.</p>
<p>കൗണ്&#x200d;സില്&#x200d; നികുതി, രാജ്യത്തെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി, ഭവന നിര്&#x200d;മാണം തുടങ്ങിയ വിഷയങ്ങളും നൂര്&#x200d; ജഹാന്റെ പ്രചരണ ലിസ്റ്റില്&#x200d; ഉണ്ടായിരുന്നു.</p>
<p>‘ഈ തെരുവ് വളരെ വൃത്തിഹീനമാണ്. കുറ്റകൃത്യങ്ങള്&#x200d; പകര്&#x200d;ച്ചവ്യാധി പോലെയാണ് വ്യാപിക്കുന്നത്. ഇവിടെ ജീവിക്കുന്ന നിങ്ങള്&#x200d;, നിങ്ങളുടെ വിധി നിര്&#x200d;ണയിക്കേണ്ടത് ഇപ്പോള്&#x200d; അത്യന്താപേക്ഷിതമാണ്,’ പ്രചരണത്തിനിടെ റെഡ്ബ്രിഡ്ജിലെ ജനങ്ങളോട് നൂര്&#x200d; ജഹാന്&#x200d; പറഞ്ഞ വാക്കുകള്&#x200d;.</p>
<p>ഇതിനുപുറമെ മാര്&#x200d;ച്ചില്&#x200d; അഴിമതി ആരോപണങ്ങളെ തുടര്&#x200d;ന്ന് ലേബര്&#x200d; എം.പിയായ ജാസ് അത്വാള്&#x200d; മെയ്ഫീല്&#x200d;ഡ് കൗണ്&#x200d;സില്&#x200d; സ്ഥാനം രാജിവെച്ചിരുന്നു. ജാസിന്റെ രാജിയും അഴിമതി ആരോപണങ്ങളും ഉപതെരഞ്ഞടുപ്പില്&#x200d; ലേബര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്ക് തിരിച്ചടിയായി.</p>
<p>റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം, യു.കെയില്&#x200d; ലേബര്&#x200d; പാര്&#x200d;ട്ടി അധികാരത്തിലെത്തിയതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്&#x200d; മത്സരിച്ച സീറ്റുകളില്&#x200d; പാര്&#x200d;ട്ടിക്ക് നഷ്ടമായത് 40 ശതമാനം മണ്ഡലങ്ങളാണ്. വിജയം കണ്ട കൗണ്&#x200d;സില്&#x200d; സീറ്റുകളില്&#x200d; നേടിയ വോട്ടില്&#x200d; 80 ശതമാനത്തിലധികം ഇടിവും ഉണ്ടായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pro-palestinian-candidate-wins-against-labour-candidate-in-uk-local-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്&#x200d; അനുകൂല പ്രതിഷേധം നടത്തിയ വിദ്യാര്&#x200d;ത്ഥിയെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഹോംലാന്&#x200d;ഡ് സെക്യൂരിറ്റി ഏജന്റുമാര്&#x200d; അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/homeland-security-agents-at-columbia-university-arrest-student-for-pro-palestinian-protest.html</link>
					<comments>https://www.chandrikadaily.com/homeland-security-agents-at-columbia-university-arrest-student-for-pro-palestinian-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 03:13:37 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Columbia University]]></category>
		<category><![CDATA[Homeland Security]]></category>
		<category><![CDATA[Pro-Palestinian]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333964</guid>

					<description><![CDATA[വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയെയും അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഫലസ്തീൻകാരിയായ ലെഖാ കോർഡയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.</p>
<p>കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത ഫലസ്തീൻ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീലിന്റെ അറസ്റ്റിന് പിന്നാലെയാണ് കോർഡയുടെ അറസ്റ്റ്. ഫലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രവർത്തകർക്കെതിരായ വ്യാപകമായ നടപടിയുടെ ഭാഗമായിട്ടായിണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.</p>
<p>വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർ ലെഖാ കോർഡയെ കസ്റ്റഡിയിലെടുത്തത്. സമാനമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 2024ലും കോർഡയെ അറസ്റ്റ് ചെയ്തിരുന്നെന്ന് ഡി.എച്ച്.എസ് പറഞ്ഞു. കൊളംബിയയിലെ ഇന്ത്യൻ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ ചൊവ്വാഴ്ച രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങളും ഡി.എച്ച്.എസ് പങ്കിട്ടിട്ടുണ്ട്.</p>
<p>ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് രഞ്ജനി ശ്രീനിവാസന്റെ വിസ കഴിഞ്ഞ ആഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി ഡി.എച്ച്.എസ് കൂട്ടിച്ചേർത്തു.</p>
<p>കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.</p>
<p>വ്യാഴാഴ്ച രാത്രി കൊളംബിയ യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയതായും ഡി.എച്ച്.എസ് പറഞ്ഞു.</p>
<p>‘വ്യാഴാഴ്ച രാത്രി രണ്ട് വിദ്യാർത്ഥികളുടെ വസതികളിൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ (DHS) നിന്നുള്ള ഫെഡറൽ ഏജന്റുമാർ റെയ്ഡ് നടത്തിയിരുന്നു,’ കൊളംബിയ പ്രസിഡന്റ് കത്രീന ആംസ്ട്രോങ് സ്ഥിരീകരിച്ചു.</p>
<p>ഫലസ്തീനെ അനുകൂലിക്കുന്ന വ്യക്തികൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ അറസ്റ്റുകളും നാടുകടത്തലുകളും നടക്കുന്നത്. ഖലീലിന്റെ അറസ്റ്റിനെ നേരത്തെ പ്രശംസിച്ച ട്രംപ്, വരാനിരിക്കുന്ന നിരവധി അറസ്റ്റുകളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് പറഞ്ഞിരുന്നു. പിന്നീട്, കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.</p>
<p>ഖലീലിന്റെ അറസ്റ്റിനെത്തുടർന്ന്, ട്രംപ് അദ്ദേഹത്തെ ‘തീവ്രവാദ വിദേശ ഹമാസ് അനുകൂല വിദ്യാർത്ഥി’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കൻ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രകടനങ്ങളോട് തന്റെ ഭരണകൂടത്തിന്റെ സീറോ ടോളറൻസ് നയം വ്യക്തമാക്കുകയും ചെയ്തു.</p>
<p>യു.എസിലുടനീളം ഇസ്രഈല്&#x200d; വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്&#x200d; ഫലസ്തീന്&#x200d; അനുകൂല പ്രകടനക്കാര്&#x200d; അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്&#x200d;കുകയും ചെയ്തു.</p>
<p>നിയമവിരുദ്ധമായ പ്രതിഷേധങ്ങള്&#x200d; അനുവദിക്കുന്ന കോളേജുകള്&#x200d;, സ്‌കൂളുകള്&#x200d;, സര്&#x200d;വകലാശാലകള്&#x200d; എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്&#x200d; ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്&#x200d;ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്&#x200d; പങ്കെടുക്കുന്ന വിദ്യാര്&#x200d;ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/homeland-security-agents-at-columbia-university-arrest-student-for-pro-palestinian-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഗസയില്&#x200d; ഉടന്&#x200d; വെടിനിര്&#x200d;ത്തല്&#x200d; വേണം&#8217;; ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീന്&#x200d; അനുകൂല പ്രതിഷേധക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/gaza-needs-immediate-ceasefire-pro-palestinian-protesters-disrupt-bidens-speech.html</link>
					<comments>https://www.chandrikadaily.com/gaza-needs-immediate-ceasefire-pro-palestinian-protesters-disrupt-bidens-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Jan 2024 07:10:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[BIDENSSPEECH]]></category>
		<category><![CDATA[Ceasefire]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[immediate]]></category>
		<category><![CDATA[Pro-Palestinian]]></category>
		<category><![CDATA[protesters]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287506</guid>

					<description><![CDATA[ചര്&#x200d;ച്ചില്&#x200d; ബൈഡന്&#x200d; സംസാരിക്കാന്&#x200d; തുടങ്ങിയതും സദസ്സിന്റെ പിന്&#x200d;നിരയില്&#x200d; ഇരുന്ന പ്രതിഷേധക്കാര്&#x200d; എഴുന്നേല്&#x200d;ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിലെ സൗത്ത് കരോലീനയില്&#x200d; യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തി ഫലസ്തീന്&#x200d; അനുകൂല പ്രതിഷേധക്കാര്&#x200d;. ചാള്&#x200d;സ്റ്റോണിലെ ഇമ്മാനുവല്&#x200d; ആഫ്രിക്കന്&#x200d; മെതോഡിസ്റ്റ് എപ്പിസ്‌കോപ്പല്&#x200d; ചര്&#x200d;ച്ചില്&#x200d; ബൈഡന്&#x200d; പ്രസംഗിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാര്&#x200d; തടസം സൃഷ്ടിച്ചത്. ബൈഡന്&#x200d; വൈസ് പ്രസിഡന്റ് ആയിരിക്കെ 2015ല്&#x200d; ഈ ചര്&#x200d;ച്ചില്&#x200d; ഒരു പാസ്റ്ററും എട്ട് വിശ്വാസികളും വംശീയ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
<p>വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; ബൈഡന്റെ എതിരാളി ട്രംപിനെതിരെ, വംശീയ വിദ്വേഷം, ജനാധിപത്യത്തിന് അപകടം എന്നീ ആരോപണങ്ങള്&#x200d; പ്രചരണായുധങ്ങളാക്കുവാനാണ് ഡെമോക്രാറ്റുകള്&#x200d; ഉദ്ദേശിക്കുന്നത്.</p>
<p>ചര്&#x200d;ച്ചില്&#x200d; ബൈഡന്&#x200d; സംസാരിക്കാന്&#x200d; തുടങ്ങിയതും സദസ്സിന്റെ പിന്&#x200d;നിരയില്&#x200d; ഇരുന്ന പ്രതിഷേധക്കാര്&#x200d; എഴുന്നേല്&#x200d;ക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തുകയും ചെയ്തു. ഉടന്&#x200d; സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; ഇവരെ പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടയില്&#x200d; പ്രതിഷേധക്കാര്&#x200d; &#8216;ഇപ്പോള്&#x200d; തന്നെ വെടിനിര്&#x200d;ത്തല്&#x200d;&#8217; മുദ്രാവാക്യം വിളിച്ചു. ബഹളം അവസാനിച്ചപ്പോള്&#x200d; ഗസയില്&#x200d; നിന്ന് പിന്&#x200d;വലിക്കുവാന്&#x200d; ഇസ്രഈലി സര്&#x200d;ക്കാരിനെ പ്രേരിപ്പിക്കാന്&#x200d; താന്&#x200d; അവര്&#x200d;ക്കൊപ്പം പ്രവര്&#x200d;ത്തിച്ചുവരികയാണ് എന്ന് ബൈഡന്&#x200d; പറഞ്ഞു.</p>
<p>ഗസയിലെ ഫലസ്തീനികള്&#x200d;ക്കെതിരായ യുദ്ധത്തില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്&#x200d;ക്കിലും ഫലസ്തീന്&#x200d; അനുകൂലികള്&#x200d; ഐക്യദാര്&#x200d;ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. ന്യൂയോര്&#x200d;ക്ക് നഗരത്തിലെ 3 പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു ഫലസ്തീന്&#x200d; അനുകൂലികളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്&#x200d;ന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിന്&#x200d;, മാന്&#x200d;ഹട്ടന്&#x200d;, വില്യംസ്ബര്&#x200d;ഗ് അടക്കമുള്ള പാലങ്ങള്&#x200d; മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaza-needs-immediate-ceasefire-pro-palestinian-protesters-disrupt-bidens-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
