<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>protest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/protest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Oct 2025 10:25:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>protest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധന: സിപിഐ വകുപ്പിനെതിരെ എസ്എഫ്‌ഐ സമരം</title>
		<link>https://www.chandrikadaily.com/agricultural-university-fee-hike-sfi-strikes-against-cpi-department.html</link>
					<comments>https://www.chandrikadaily.com/agricultural-university-fee-hike-sfi-strikes-against-cpi-department.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 10:24:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[pm sree]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360721</guid>

					<description><![CDATA[തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഫീസ് വര്‍ധന ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്, എഐവൈഎഫ് എന്നിവര്‍ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്‌ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട നിലപാട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്&#x200d;ഷിക സര്&#x200d;വകലാശാല ഫീസ് വര്&#x200d;ധന ഉയര്&#x200d;ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്&#x200d; സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്&#x200d;ഷിക സര്&#x200d;വകലാശാലയിലേക്ക് മാര്&#x200d;ച്ച് സംഘടിപ്പിക്കും.</p>
<p>ഫീസ് വര്&#x200d;ധന ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയില്&#x200d; വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്, എഐവൈഎഫ് എന്നിവര്&#x200d; സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്‌ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയില്&#x200d; ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agricultural-university-fee-hike-sfi-strikes-against-cpi-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധത്തിനിടെ സംഘര്‍ഷം; താമരശ്ശേരിയില്‍ അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീയിട്ട് നാട്ടുകാര്‍</title>
		<link>https://www.chandrikadaily.com/1locals-set-fire-to-waste-disposal-center-in-thamarassery.html</link>
					<comments>https://www.chandrikadaily.com/1locals-set-fire-to-waste-disposal-center-in-thamarassery.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 13:59:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[Thamarassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359566</guid>

					<description><![CDATA[അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് എതിരായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറില്‍ താമരശ്ശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<p>താമരശ്ശേരി കട്ടിപ്പാറയില്&#x200d; അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് എതിരായ പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ സംഘര്&#x200d;ഷം. സംഘര്&#x200d;ഷത്തില്&#x200d; പൊലീസുകാര്&#x200d;ക്കും നാട്ടുകാര്&#x200d;ക്കും പരിക്കേറ്റു. ഇതിനിടെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് നാട്ടുകാര്&#x200d; തീയിട്ടു.</p>
<p>അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് എതിരായി നാട്ടുകാര്&#x200d; നടത്തിയ പ്രതിഷേധമാണ് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചത്. കല്ലേറില്&#x200d; താമരശ്ശേരി എസ്എച്ച്ഒ ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് പരിക്കേറ്റു. പൊലീസ് പ്രതിഷേധക്കാര്&#x200d;ക്കുനേരെ കണ്ണീര്&#x200d; വാതകം പ്രയോഗിച്ചിരുന്നു. അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിയ വാഹനം സമരക്കാര്&#x200d; തടയുകയും, വാഹനത്തിന് നേരെ പ്രതിഷേധക്കാര്&#x200d; കല്ലെറിയുകയും ചെയ്തു. പൊലിസിന് നേരെയും കല്ലേറുണ്ടായി. പിന്നാലെ പൊലിസ് ലാതി ചാര്&#x200d;ജ് നടത്തുകയായിരുന്നു.</p>
<p>സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്&#x200d;ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. നേരത്തെയും അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്&#x200d;ഷത്തിലേക്ക് പോയിരുന്നില്ല. താമരശ്ശേരി അമ്പായത്തോടിലെ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്&#x200d;. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്&#x200d;ഗന്ധമെന്നാണ് പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1locals-set-fire-to-waste-disposal-center-in-thamarassery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/youth-league-organizes-protest-march-against-sports-minister-who-lied-by-saying-messi-would-come.html</link>
					<comments>https://www.chandrikadaily.com/youth-league-organizes-protest-march-against-sports-minister-who-lied-by-saying-messi-would-come.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 11 Aug 2025 14:38:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350129</guid>

					<description><![CDATA[കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്ത‌ാവന. എന്നാൽ ഇതു വാസ്‌തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ. മന്ത്രി അബ്ദുറഹ്മാനോടൊപ്പം രണ്ടു ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു. സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്‌പാനിഷ് ഫുട്ബോൾ ലീഗ് സംഘാടകരുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്ത‌ാവന. എന്നാൽ ഇതു വാസ്‌തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ. മന്ത്രി അബ്ദുറഹ്മാനോടൊപ്പം രണ്ടു ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു.</p>
<p>സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്‌പാനിഷ് ഫുട്ബോൾ ലീഗ് സംഘാടകരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയിൽ ലാ ലിഗയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാഥമിക ധാരണയായെന്നും പറഞ്ഞിരുന്നു. ലാലിഗയുടെ സ്പോർട്‌സ് മാനേജ്മെൻ്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കേരളത്തിൽ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതു ചർച്ച ചെയ്തെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ അക്കാര്യങ്ങളെല്ലാം മന്ത്രിയുടെ വെറും പാഴ് വാക്കുകളായി ബാക്കിനിൽക്കുകയാണ്.</p>
<p>പ്രതിഷേധ പന്തുകളി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, സമദ് കണ്ണിയൻ, ഷൗക്കത്തലി പി.കെ, സി.കെ മുസ്തഫ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷക്കീർ മുട്ടിൽ, മുനീർ വടകര, ജില്ലാ എം എസ് എഫ് വൈസ് പ്രസിഡൻ്റ് മുബഷിർ കൽപ്പറ്റ, ഷമീർ ഒടുവിൽ, ഷംസുദ്ധീൻ മേപ്പാടി, അജു സിറാജുദ്ധീൻ, അനസ് തന്നാണി എന്നിവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-league-organizes-protest-march-against-sports-minister-who-lied-by-saying-messi-would-come.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം&#8217;; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ</title>
		<link>https://www.chandrikadaily.com/anger-was-committed-in-the-name-of-struggle-orthodox-church-leader-criticizes-sfi-university-strike.html</link>
					<comments>https://www.chandrikadaily.com/anger-was-committed-in-the-name-of-struggle-orthodox-church-leader-criticizes-sfi-university-strike.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 11 Jul 2025 14:58:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Marthoma Mathews III Catholic Bishop]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[university]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347337</guid>

					<description><![CDATA[കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു. അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.</p>
<p>അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.</p>
<p>കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anger-was-committed-in-the-name-of-struggle-orthodox-church-leader-criticizes-sfi-university-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്‌</title>
		<link>https://www.chandrikadaily.com/state-wide-opposition-protest-demanding-resignation-of-veena-george-police-using-water-cannon.html</link>
					<comments>https://www.chandrikadaily.com/state-wide-opposition-protest-demanding-resignation-of-veena-george-police-using-water-cannon.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 07 Jul 2025 08:45:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[health department]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Veena George]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346916</guid>

					<description><![CDATA[സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി]]></description>
										<content:encoded><![CDATA[<p>ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.</p>
<p>തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-wide-opposition-protest-demanding-resignation-of-veena-george-police-using-water-cannon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/11protest-at-churalmala-police-arrested-six-people-including-the-victims.html</link>
					<comments>https://www.chandrikadaily.com/11protest-at-churalmala-police-arrested-six-people-including-the-victims.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Jun 2025 08:15:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[chooralmala]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346256</guid>

					<description><![CDATA[ചൂരല്‍മലയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ദിവസം വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.]]></description>
										<content:encoded><![CDATA[<p>മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്&#x200d;മലയില്&#x200d; കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ദുരിതബാധിതരുള്&#x200d;പ്പെടെ ആറുപേര്&#x200d; അറസ്റ്റ് ചെയ്ത് പൊലീസ്. വില്ലേജ് ഓഫീസറുടെ പരാതിയില്&#x200d; മേപ്പാടി പൊലീസാണ് ദുരിതബാധിതരുള്&#x200d;പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.</p>
<p>ചൂരല്&#x200d;മലയില്&#x200d; മലവെള്ളപ്പാച്ചിലുണ്ടായ ദിവസം വില്ലേജ് ഓഫീസര്&#x200d;, തഹസില്&#x200d;ദാര്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ സ്ഥലത്ത് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. പുനരധിവാസത്തിലെ പ്രശ്‌നങ്ങളും പലര്&#x200d;ക്കും സഹായം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധിപേര്&#x200d; പ്രതിഷേധിച്ചിരുന്നു.</p>
<p>എന്നാല്&#x200d;, വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്&#x200d; വരുത്തിയെന്ന് പരാതിയുണ്ടായിരുന്നു. തുടര്&#x200d;ന്ന് വില്ലേജ് ഓഫീസറുടെ പരാതിയില്&#x200d; അന്ന് തന്നെ ആറുപേര്&#x200d;ക്കെതിരെ കേസെടുക്കുകായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11protest-at-churalmala-police-arrested-six-people-including-the-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം: ഗുജറാത്തിലെ മുസ്ലിം സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്</title>
		<link>https://www.chandrikadaily.com/waqf-amendment-act-muslim-organizations-in-gujarat-to-launch-state-wide-protest.html</link>
					<comments>https://www.chandrikadaily.com/waqf-amendment-act-muslim-organizations-in-gujarat-to-launch-state-wide-protest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Apr 2025 13:03:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[Waqf Amendment Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338936</guid>

					<description><![CDATA[ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്&#x200d; ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്&#x200d;. വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്&#x200d;ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്&#x200d; സംഘടനകള്&#x200d; സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ അഹമ്മദാബാദില്&#x200d; നടന്നു. ഇന്ന് വൈകീട്ട് മുതല്&#x200d; സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; അനുമതി കൊടുത്തിട്ടില്ല.</p>
<p>മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് സർക്കാർ സമാധാനപരമായ പ്രതിഷേധങ്ങളെ അനുമതി നിഷേധിച്ചുകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. വഖഫ് നിയമം പൂർണ്ണമായും വിവേചനപരമാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും അഹമ്മദാബാദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് ഇഖ്ബാൽ മിർസ വ്യക്തമാക്കി. സമാധാന പ്രതിഷേധമായിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8221;സമാധാനപരമായ പ്രതിഷേധമാണ് ഞങ്ങള്&#x200d; സംഘടിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി കൊടുക്കുന്നുണ്ട്. പക്ഷേ ഗുജറാത്തിൽ അങ്ങനെയല്ല. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശം അടിച്ചമര്&#x200d;ത്തിയാല്&#x200d; ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും&#8221;- മിര്&#x200d;സ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-act-muslim-organizations-in-gujarat-to-launch-state-wide-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു; സമരം അവസാനിപ്പിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍</title>
		<link>https://www.chandrikadaily.com/the-rank-list-has-expired-cpo-candidates-end-their-strike.html</link>
					<comments>https://www.chandrikadaily.com/the-rank-list-has-expired-cpo-candidates-end-their-strike.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 20 Apr 2025 04:51:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[women cpo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338663</guid>

					<description><![CDATA[മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്]]></description>
										<content:encoded><![CDATA[<p>വനിതാ സിവില്&#x200d; പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി ഉദ്യോഗാര്&#x200d;ഥികള്&#x200d;. ഇതുവരെ മൂന്ന് പേര്&#x200d;ക്ക് മാത്രമാണ് സമരം ചെയ്തവരില്&#x200d; നിയമന ഉത്തരവ് ലഭിച്ചത്. സര്&#x200d;ക്കാരിനെതിരെ വിവിധ രീതിയില്&#x200d; ഉദ്യോഗാര്&#x200d;ഥികള്&#x200d; സമരം ചെയ്തിരുന്നു.</p>
<p>അവസാന ദിവസം പ്രതീക്ഷ അണഞ്ഞ ഉദ്യോഗാര്&#x200d;ഥികള്&#x200d; ഹാള്&#x200d;ടിക്കറ്റുകള്&#x200d; കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.സമരത്തിന് മുമ്പ് എ.കെ ജി സെന്ററില്&#x200d; എത്തിയപ്പോള്&#x200d; തീ കൊളുത്തി ആത്മഹത്യ ചെയ്താലും കുഴപ്പമില്ല എന്ന മറുപടിയാണ് സിപിഎം നേതാക്കളില്&#x200d; നിന്ന് ലഭിച്ചതെന്ന് ഉദ്യോഗാര്&#x200d;ഥികള്&#x200d; ആരോപിച്ചു. 967 പേരു ഉള്&#x200d;പ്പെട്ട ലിസ്റ്റില്&#x200d; നിന്നും 337 പേര്&#x200d;ക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-rank-list-has-expired-cpo-candidates-end-their-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച് സമരത്തിലുള്ള വനിതാ സിപിഒ ഉദ്യോഗാര്‍ഥികള്‍</title>
		<link>https://www.chandrikadaily.com/women-cpo-candidates-on-strike-alleging-against-cpm-leaders.html</link>
					<comments>https://www.chandrikadaily.com/women-cpo-candidates-on-strike-alleging-against-cpm-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 19 Apr 2025 14:54:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[women cpo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338647</guid>

					<description><![CDATA[മരത്തില്‍ നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സിപിഎം നേതാക്കള്&#x200d;ക്കെതിരെ ആരോപണമുന്നയിച്ച് സമരത്തിലുള്ള വനിതാ സിപിഒ ഉദ്യോഗാര്&#x200d;ഥികള്&#x200d;. സിപിഎം നേതാവിനെ എകെജി സെന്ററില്&#x200d; പോയി കണ്ടെന്നും മരത്തില്&#x200d; നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്&#x200d;ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര്&#x200d; പറഞ്ഞതെന്ന് ഉദ്യോഗാര്&#x200d;ഥികള്&#x200d; പറഞ്ഞു.</p>
<p>കഴിഞ്ഞമാസം 19നാണ് എകെജി സെന്ററില്&#x200d; എത്തിയ പാര്&#x200d;ട്ടി സെക്രട്ടറിയെ കണ്ടത്. അന്ന് ഞങ്ങള്&#x200d; അവിടെനിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. ഒരാള്&#x200d; പോലും പ്രശ്‌നം എന്താണെന്ന് കേട്ടിട്ടില്ല. യുവജന നേതാവായ ഒരു എംപിയെ കാണാന്&#x200d; പോയി. ആര്&#x200d;പിഎഫില്&#x200d; നിയമനം നടക്കുന്നുണ്ടോ, ഇല്ലല്ലോ എന്നാണ് അപ്പോള്&#x200d; ചോദിച്ചത്. ഞങ്ങളെ പറഞ്ഞ് പറ്റിച്ചതുകൊണ്ടുമാത്രമാണ് സമരത്തിന് ഇറങ്ങിയത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് നേടിയതാണ്. ഇനിയെങ്കിലും യുവജനങ്ങളെ പറ്റിക്കരുതെന്നും ഉദ്യോഗാര്&#x200d;ഥികളിലൊരാളായ അമൃത പറഞ്ഞു. നേതാക്കളുടെ പേര് പറയാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും പേര് പറഞ്ഞാല്&#x200d; അപകീര്&#x200d;ത്തി പരാമര്&#x200d;ശത്തിന് കേസ് കൊടുക്കും എന്നാണ് നേതാക്കള്&#x200d; പറഞ്ഞതെന്നും ഉദ്യോഗാര്&#x200d;ഥികള്&#x200d; പറഞ്ഞു.</p>
<p>മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിച്ചു. തങ്ങള്&#x200d;ക്ക് ജോലിക്ക് അര്&#x200d;ഹതയില്ലത്രെ, എന്താണ് അര്&#x200d;ഹത എന്ന് മനസിലാകുന്നില്ല. ഭരണപക്ഷത്തുള്ള ഒരാള്&#x200d; പോലും സമര വേദിയില്&#x200d; എത്തിയില്ല. ഒരു വനിതാ നേതാവ് പോലും ഇങ്ങോട്ട് വന്നില്ല. എല്ലായിടത്തും പോയിട്ട് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നയാളുകളാണ് ഇവരൊക്കെ. സാമ്പത്തിക പ്രതിസന്ധിയില്&#x200d; നിന്ന് മുക്തി നേടി എന്നാണ് ബജറ്റില്&#x200d; പറയുന്നത്. എന്നാല്&#x200d; ജോലി ചോദിക്കുമ്പോള്&#x200d; പണം ഇല്ലെന്നാണ് പറയുന്നത്. വാര്&#x200d;ഷികം ആഘോഷിക്കാനും സ്വിമ്മിങ് പൂള്&#x200d; ഉണ്ടാക്കാനും പണം ഉണ്ട്. സമരം രാഷ്ട്രീയ പ്രേരിതമല്ല. വന്ന നേതാക്കള്&#x200d; എല്ലാം സ്വന്തം താല്പര്യപ്രകാരം എത്തിയതാണെന്നും അമൃത കൂട്ടിച്ചേര്&#x200d;ത്തു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്&#x200d; മണിക്കൂറുകള്&#x200d; മാത്രം ബാക്കി ശേഷിക്കെ ഹാള്&#x200d;ടിക്കറ്റ് കത്തിച്ച് വനിതാ സിപിഒ റാങ്ക് ഹോള്&#x200d;ഡര്&#x200d;മാര്&#x200d; പ്രതിഷേധിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-cpo-candidates-on-strike-alleging-against-cpm-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി; പരമാവധി നിയമനങ്ങള്‍ നടത്തിയെന്ന് വാദം</title>
		<link>https://www.chandrikadaily.com/cm-dismisses-strike-of-women-cpo-candidates-argument-that-maximum-appointments-were-made.html</link>
					<comments>https://www.chandrikadaily.com/cm-dismisses-strike-of-women-cpo-candidates-argument-that-maximum-appointments-were-made.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 17 Apr 2025 01:02:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[women cpo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338340</guid>

					<description><![CDATA[അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്&#x200d; നടക്കുന്ന വനിതാ സിപിഒ ഉദ്യോഗാര്&#x200d;ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളില്&#x200d; പരമാവധി നിയമനങ്ങള്&#x200d; നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്&#x200d; വിഷയത്തില്&#x200d; അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; പറഞ്ഞു.</p>
<p>റാങ്ക് ലിസ്റ്റ് അവസാനിക്കാന്&#x200d; ദിവസങ്ങള്&#x200d; ബാക്കി നില്&#x200d;ക്കെ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭായോഗത്തില്&#x200d; ആയിരുന്നു ഉദ്യോഗാര്&#x200d;ത്ഥികളുടെ അവസാന പ്രതീക്ഷ, എന്നാല്&#x200d; ഒഴിവ് മുഴുവന്&#x200d; കണക്കാക്കി നിയമനം നല്&#x200d;കിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.</p>
<p>570 ഒഴിവുകള്&#x200d; നിലനില്&#x200d;ക്കെ 292 നിയമനങ്ങള്&#x200d; മാത്രം നടത്തിയുള്ളുവെന്നും മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്&#x200d; ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-dismisses-strike-of-women-cpo-candidates-argument-that-maximum-appointments-were-made.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
