<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>punjab cm &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/punjab-cm/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 27 Jan 2025 07:17:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>punjab cm &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമൃത്സറില്&#x200d; റിപ്പബ്ലിക് ദിനത്തില്&#x200d; അംബേദ്കറിന്റെ പ്രതിമ തകര്&#x200d;ത്തു; യുവാവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/11youth-arrested-for-destroying-ambedkars-statue-on-republic-day-in-amritsar.html</link>
					<comments>https://www.chandrikadaily.com/11youth-arrested-for-destroying-ambedkars-statue-on-republic-day-in-amritsar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Jan 2025 07:14:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Br Ambedkar]]></category>
		<category><![CDATA[punjab cm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327586</guid>

					<description><![CDATA[മോഗയിലെ താമസക്കാരനായ ആകാശ്ദീപ് സിംഗ് എന്നയാളെ പൊലീസ് പിടികൂടി]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഢ്: അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റില്&#x200d; റിപ്പബ്ലിക് ദിനത്തില്&#x200d; ഭരണഘടനാശില്പി ബി.ആര്&#x200d;. അംബേദ്കര്&#x200d; റിപ്പബ്ലിക് ദിനത്തില്&#x200d;ത്ത് യുവാവ്. പ്രതിമയുടെ മുകളില്&#x200d; കയറിയ യുവാവ് ചുറ്റികകൊണ്ട് അടിച്ചും പ്രതിമയ്ക്ക് സമീപത്തുണ്ടായുരുന്ന ഭരണഘടനാ പുസ്തക ശില്&#x200d;പം തകര്&#x200d;ക്കാനും ശ്രമിക്കുകയായിരുന്നു. സംഭവത്തില്&#x200d; മോഗയിലെ താമസക്കാരനായ ആകാശ്ദീപ് സിംഗ് എന്നയാളെ പൊലീസ് പിടികൂടി. റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രതിമയില്&#x200d; മാല ചാര്&#x200d;ത്താന്&#x200d; ഗോവണി സ്ഥാപിച്ചപ്പോഴായിരുന്നു യുവാവിന്റെ പരാക്രമണം.</p>
<p>സംഭവത്തില്&#x200d; അക്രമിക്ക് ശക്തമായ ശിക്ഷ നല്&#x200d;കുമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്&#x200d; പറഞ്ഞു. വിഷയത്തില്&#x200d; സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്&#x200d;ദ്ദേശം നല്&#x200d;കി. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് ശിരോമണി അകാലിദള്&#x200d; (എസ്.എ.ഡി) നേതാവ് സുഖ്ബീര്&#x200d; സിംഗ് ബാദല്&#x200d; പറഞ്ഞു.</p>
<p>യുവാവ് പ്രതിമ തകര്&#x200d;ക്കുന്നത് ശ്രദ്ധയില്&#x200d;പ്പെട്ട ആളുകള്&#x200d; പ്രതിമയില്&#x200d; നിന്ന് ഇറങ്ങിവരാന്&#x200d; പറഞ്ഞെങ്കിലും അവരുമായി തര്&#x200d;ക്കിക്കുകയും ഇറങ്ങാന്&#x200d; വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഒടുവില്&#x200d; ചുറ്റിക താഴെയിട്ട് ഇയാള്&#x200d; പ്രതിമയില്&#x200d; നിന്ന് ഇറങ്ങി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; ഇയാളെ പിടികൂടി പൊലീസില്&#x200d; ഏല്&#x200d;പ്പിച്ചിരുന്നു. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. പ്രതിമ തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചതിന് കേസെടുത്തതായും ഏതാനും അക്രമികളെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുകയാണെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11youth-arrested-for-destroying-ambedkars-statue-on-republic-day-in-amritsar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകീകൃത സിവില്&#x200d; കോഡ്; ആം ആദ്മി പാര്&#x200d;ട്ടിയില്&#x200d; ഭിന്നത, അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/0division-in-unified-civil-code-aam-aadmi-party-punjab-chief-minister-will-not-accept.html</link>
					<comments>https://www.chandrikadaily.com/0division-in-unified-civil-code-aam-aadmi-party-punjab-chief-minister-will-not-accept.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 05 Jul 2023 06:38:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[punjab cm]]></category>
		<category><![CDATA[uniform civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262957</guid>

					<description><![CDATA[ഏകീകൃത സിവില്&#x200d; കോഡ് വിഷയത്തില്&#x200d; ആംആദ്മി പാര്&#x200d;ട്ടിയില്&#x200d; ഭിന്നത.]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: ഏകീകൃത സിവില്&#x200d; കോഡ് വിഷയത്തില്&#x200d; ആംആദ്മി പാര്&#x200d;ട്ടിയില്&#x200d; ഭിന്നത. ഏകീകൃത സിവില്&#x200d; കോഡിന് (യു.സി.സി) പാര്&#x200d;ട്ടി അനുകൂലമാണെന്ന ആംആദ്മി പാര്&#x200d;ട്ടിയുടെ ഔദ്യോഗിക പ്രസ്താവന വന്നതിന് പിന്നാലെ യു.സി.സിയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്&#x200d; രംഗത്തെത്തി. രാജ്യത്തെ വിഭജിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് യു.സി.സിയെന്ന് ഭഗവന്ത് മന്&#x200d; പറഞ്ഞു. ഭരണഘടന ഏകീകൃത സിവില്&#x200d; കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് യു.സി.സി വിഷയത്തില്&#x200d; എഎപി നേതാക്കള്&#x200d; പ്രതികരിച്ചത്.</p>
<p>വിപുലമായ ചര്&#x200d;ച്ചകള്&#x200d; യു.സി.സി വിഷയത്തില്&#x200d; വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാര്&#x200d;ട്ടി നിര്&#x200d;ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. പഞ്ചാബില്&#x200d; നിന്നുള്ള ശിരോമണി അകാലിദള്&#x200d; യു.സി. സിയെ എതിര്&#x200d;ത്ത് രംഗത്തു വന്നിരുന്നു. ആംആദ്മി പാര്&#x200d;ട്ടി യു.സി.സിയെ അനുകൂലിക്കുന്ന സാഹചര്യത്തില്&#x200d; വിഷയത്തില്&#x200d; പഞ്ചാബ് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കണമെന്നും എസ്.എ.ഡി ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഭഗവന്ത് മന്&#x200d; പഞ്ചാബികളെ വിഡ്ഢികളാക്കുകയാണെന്നും ആംആദ്മി പാര്&#x200d;ട്ടി രാജ്യസഭയില്&#x200d; യു.സി.സിയെ പിന്തുണക്കുമെന്നും എസ്.എ.ഡി നേതാവ് ദല്&#x200d;ജിത് എസ് ചീമ ട്വീറ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0division-in-unified-civil-code-aam-aadmi-party-punjab-chief-minister-will-not-accept.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി അധികാരത്തില്&#x200d; വന്നാല്&#x200d; മൂന്ന് കാര്&#x200d;ഷിക നിയമങ്ങളും വലിച്ചെറിയും; പഞ്ചാബില്&#x200d; ട്രാക്ടര്&#x200d; റാലി നയിച്ച് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/congress-party-come-to-the-power-we-will-scrap-these-three-black-laws-says-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/congress-party-come-to-the-power-we-will-scrap-these-three-black-laws-says-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 09:26:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farm bills]]></category>
		<category><![CDATA[farmer's strike]]></category>
		<category><![CDATA[punjab cm]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158854</guid>

					<description><![CDATA[മോദിയുടെ ഗൂഢലക്ഷ്യം കര്&#x200d;ഷകര്&#x200d; മനസിലാക്കണം. ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; വന്നാല്&#x200d; പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്&#x200d;ഷിക നിയമത്തിനെതിരായി പഞ്ചാബില്&#x200d; നടന്ന കര്&#x200d;ഷക റാലിയില്&#x200d; രാഹുല്&#x200d; ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അമൃത്സര്&#x200d;: കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയ കാര്&#x200d;ഷിക നിയമങ്ങളില്&#x200d; പ്രതിഷേധിച്ച് പഞ്ചാബില്&#x200d; ട്രാക്ടര്&#x200d; റാലി നയിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. രാജ്യത്ത് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി അധികാരത്തില്&#x200d; വരുന്ന ദിവസം, ഞങ്ങള്&#x200d; ഈ മൂന്ന് കറുത്ത നിയമങ്ങളും റദ്ദാക്കി അവ മാലിന്യകൊട്ടയില്&#x200d; എറിയുമെന്ന് രാഹുല്&#x200d; പ്രഖ്യാപ്പിച്ചു. കാര്&#x200d;ഷിക നിയമങ്ങളില്&#x200d; പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണ നല്&#x200d;കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ മൊഗയില്&#x200d; പാര്&#x200d;ട്ടിയുടെ ഖേതി ബച്ചാവോ യാത്ര ഉദാഘാടനം ചെയ്യുകയായിരുന്നു രാഹുല്&#x200d;.</p>
<p>കര്&#x200d;ഷകര്&#x200d; സന്തോഷവാന്മാരെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാല്&#x200d; രാജ്യത്താക കര്&#x200d;ഷകര്&#x200d; പ്രക്ഷോഭവുമായി റോഡിലിറങ്ങുന്നതാണ് നമ്മള്&#x200d; കാണുന്നത്. കര്&#x200d;ഷകരുടെ ഭൂമി മോദി സര്&#x200d;ക്കാര്&#x200d; കോര്&#x200d;പറേറ്റുകള്&#x200d;ക്ക് കൊടുക്കുകയാണ്. അംബാനിയുടെയും അദാനിയുടെയും സര്&#x200d;ക്കാരാണിത്. മോദിയുടെ ഗൂഢലക്ഷ്യം കര്&#x200d;ഷകര്&#x200d; മനസിലാക്കണം. ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; വന്നാല്&#x200d; പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്&#x200d;ഷിക നിയമത്തിനെതിരായി പഞ്ചാബില്&#x200d; നടന്ന കര്&#x200d;ഷക റാലിയില്&#x200d; രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="in" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Punjab: CM Captain Amarinder Singh, Congress leader Rahul Gandhi, party&#39;s state chief Sunil Jakhar take part in tractor yatra from Badhni Kalan to Jattpura as part of party&#39;s &#39;Kheti Bachao Yatra&#39;. <a href="https://t.co/TpXTpxcGCx">pic.twitter.com/TpXTpxcGCx</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1312682861615480834?ref_src=twsrc%5Etfw">October 4, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കാര്&#x200d;ഷിക നിയമങ്ങളില്&#x200d; പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുന്ന കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയുമായി &#8216;ഖേതി ബച്ചാവോ യാത്ര&#8217;യുടെ ഭാഗമായാണ് രാഹുല്&#x200d; പഞ്ചാബിലെത്തിയത്. കാര്&#x200d;ഷിക രംഗം സംരക്ഷിക്കുക എന്ന ആശയവുമായി മൂന്ന് ദിവസം നീണ്ടുനില്&#x200d;ക്കുന്ന റാലിക്കാണ് ഞായറാഴ്ച തുടക്കം കുറിച്ചത്. മോഗ മുതല്&#x200d; പാട്യാല വരെ 50 കിമീ ദൂരം ട്രാക്ടര്&#x200d; റാലിയാണ് സംഘടിപ്പിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്&#x200d; സിങിനൊപ്പമാണ് രാഹുല്&#x200d; കര്&#x200d;ഷകരെ കാണാനെത്തിയത്. പഞ്ചാബിലെ എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി ഹരിഷ് റാവത്ത്, പാര്&#x200d;ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുനില്&#x200d; ജാഖര്&#x200d; എന്നിവരും റാലിയിലുണ്ട്.</p>
<p>കാര്&#x200d;ഷിക യാത്രയുടെ ഭാഗമായി ഹരിയാനയിലെ കര്&#x200d;ഷകരെയും കാണുമെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ യാത്ര തടയുമെന്ന് ഹരിയാന സര്&#x200d;ക്കാര്&#x200d; അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനില്&#x200d; വിജിയാണ് രാഹുലിനെ ഹരിയാനയിലേക്ക് കയറ്റില്ലെന്ന് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-party-come-to-the-power-we-will-scrap-these-three-black-laws-says-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂത്രപ്പുരയില്&#x200d; സാനിറ്ററി നാപ്കിന്&#x200d;; വിദ്യാര്&#x200d;ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു</title>
		<link>https://www.chandrikadaily.com/punjab-cm-orders-probe-after-govt-school-teachers-strip-and-check-girls-for-sanitary-napkins.html</link>
					<comments>https://www.chandrikadaily.com/punjab-cm-orders-probe-after-govt-school-teachers-strip-and-check-girls-for-sanitary-napkins.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Nov 2018 12:07:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[punjab cm]]></category>
		<category><![CDATA[toilet]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109501</guid>

					<description><![CDATA[ചണ്ഡിഗഢ്: വിദ്യാര്&#x200d;ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതിന് അധ്യാപകര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. പഞ്ചാബ് ചണ്ഡിഗറിലെ ഫസീല്&#x200d;ക്കാ ജില്ലയിലാണ് സംഭവം. സ്‌കൂളിലെ മൂത്രപ്പുരയില്&#x200d; സാനിറ്ററി നാപ്കിന്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് വിദ്യാര്&#x200d;ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്. സംഭവം വിവാദമായതോടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d; സിങ് ഇടപെട്ടാണ് അധ്യാപകര്&#x200d;ക്കെതിരെ നടപടിയെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കൂടുതല്&#x200d; പേര്&#x200d;ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടന്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മുഖ്യമന്ത്രി വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാഡുകള്&#x200d; എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ചണ്ഡിഗഢ്: വിദ്യാര്&#x200d;ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതിന് അധ്യാപകര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. പഞ്ചാബ് ചണ്ഡിഗറിലെ ഫസീല്&#x200d;ക്കാ ജില്ലയിലാണ് സംഭവം. സ്‌കൂളിലെ മൂത്രപ്പുരയില്&#x200d; സാനിറ്ററി നാപ്കിന്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് വിദ്യാര്&#x200d;ത്ഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്.</p>
<p>സംഭവം വിവാദമായതോടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d; സിങ് ഇടപെട്ടാണ് അധ്യാപകര്&#x200d;ക്കെതിരെ നടപടിയെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കൂടുതല്&#x200d; പേര്&#x200d;ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടന്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മുഖ്യമന്ത്രി വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പാഡുകള്&#x200d; എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നു കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകര്&#x200d; തന്നെ അവരെ ക്രൂരമായി അപമാനിച്ചത് ഏറെ ദൗര്&#x200d;ഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഫസീല്&#x200d;ക്കയിലെ കുന്ദല്&#x200d; ഗ്രാമത്തിലെ ഒരു ഗേള്&#x200d;സ് സ്‌കൂളില്&#x200d; നടന്ന സംഭവം വിദ്യാര്&#x200d;ത്ഥിനികള്&#x200d; തന്നെ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്. വിദ്യാര്&#x200d;ത്ഥിനികളില്&#x200d; ചിലര്&#x200d; സംഭവത്തെ കുറിച്ച് കരഞ്ഞുകൊണ്ട് വ്യക്തമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; ഏറെ ചര്&#x200d;ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പരിശോധനയില്&#x200d; പങ്കാളികളായ അധ്യാപകര്&#x200d;ക്കെതിരെ നടപടി ഉറപ്പുവരുത്തിയത്.</p>
<p>അന്വേഷണവുമായി ബന്ധപ്പെട്ട് വിദ്യാര്&#x200d;ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ടെന്നും സംഭവത്തില്&#x200d; പങ്കുള്ള മറ്റു അധ്യാപകര്&#x200d;ക്കെതിരെ ആവശ്യമായ അച്ചടക്ക നടപടികള്&#x200d; കൈക്കൊള്ളുമെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; വക്താവ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punjab-cm-orders-probe-after-govt-school-teachers-strip-and-check-girls-for-sanitary-napkins.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം ബോംബ് സ്‌ഫോടനം; 25 മരണം</title>
		<link>https://www.chandrikadaily.com/punjab-cm-bomb-blast-lahor-suiced-25-killed.html</link>
					<comments>https://www.chandrikadaily.com/punjab-cm-bomb-blast-lahor-suiced-25-killed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 14:24:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[25 killed]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[lahor]]></category>
		<category><![CDATA[punjab cm]]></category>
		<category><![CDATA[suiced]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37041</guid>

					<description><![CDATA[ന്യൂഡല്‍ഹി: അക്രമങ്ങള്‍ പതിവായ ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 മരണം. 53 പേര്‍ക്കു പരുക്കേറ്റതായും പാക്ക് മാധ്യമം &#8216;ഡോണ്‍&#8217; റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ലാഹോറില്‍ ഫിറോസ്പുര്‍ റോഡില്‍ അറഫ കരീം ഐടി ടവറിന് അടുത്തായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചതെന്നു ലാഹോര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. സ്‌ഫോടനം നടന്ന പ്രദേശത്തു കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചതായി എസ്പി ഇമ്രാന്‍ അവാന്‍ അറിയിച്ചു. പരുക്കേറ്റവരെ റെസ്‌ക്യു 1122 പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. 25 പേരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അക്രമങ്ങള്&#x200d; പതിവായ ലാഹോറില്&#x200d; പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു സമീപമുണ്ടായ ചാവേര്&#x200d; ബോംബ് സ്‌ഫോടനത്തില്&#x200d; 25 മരണം. 53 പേര്&#x200d;ക്കു പരുക്കേറ്റതായും പാക്ക് മാധ്യമം &#8216;ഡോണ്&#x200d;&#8217; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p><img src="http://www.manoramaonline.com/content/dam/mm/ml/news/latest-news/images/2017/Jul/24/lahore-blast-4.jpg.image.784.410.jpg" alt="Lahore Blast" /></p>
<p>പാക്കിസ്ഥാനിലെ ലാഹോറില്&#x200d; ഫിറോസ്പുര്&#x200d; റോഡില്&#x200d; അറഫ കരീം ഐടി ടവറിന് അടുത്തായിരുന്നു ചാവേര്&#x200d; പൊട്ടിത്തെറിച്ചതെന്നു ലാഹോര്&#x200d; ഡെപ്യൂട്ടി കമ്മിഷണര്&#x200d; പറഞ്ഞു. സ്‌ഫോടനം നടന്ന പ്രദേശത്തു കൂടുതല്&#x200d; സുരക്ഷാസേനയെ നിയോഗിച്ചതായി എസ്പി ഇമ്രാന്&#x200d; അവാന്&#x200d; അറിയിച്ചു. പരുക്കേറ്റവരെ റെസ്‌ക്യു 1122 പ്രവര്&#x200d;ത്തകര്&#x200d; ആശുപത്രിയിലെത്തിച്ചു.</p>
<p><img src="http://www.hindustantimes.com/rf/image_size_960x540/HT/p2/2017/07/24/Pictures/pakistan-blast-lahore_deae0dec-706f-11e7-a1e4-b67c25a49489.jpg" alt="Pakistani rescue workers move the body of a victim at the site of an explosion in Lahore on July 24, 2017." /></p>
<p>25 പേരുടെ മരണം സ്ഥിരീകരിച്ചതായി ദുരന്തനിവാര സേനയിലെ സജ്ജാദ് ഹുസൈന്&#x200d; അറിയിച്ചു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റിപ്പോര്&#x200d;ട്ടുണ്ട്. ഒരു മോട്ടോര്&#x200d; സൈക്കിള്&#x200d; ഉള്&#x200d;പ്പെടെ രണ്ടു വാഹനങ്ങള്&#x200d;ക്കു തകരാറുണ്ട്. ഫൊറന്&#x200d;സിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി.</p>
<p><img src="http://www.manoramaonline.com/content/dam/mm/ml/news/latest-news/images/2017/Jul/24/lahore-blast-2.jpg.image.784.410.jpg" alt="Lahore Blast" /></p>
<p>ദുരന്തത്തില്&#x200d; പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, പാക്ക് സേനാ മേധാവി ജനറല്&#x200d; ഖമര്&#x200d; ജാവേദ് ബജ്!വ തുടങ്ങിയവര്&#x200d; അനുശോചിച്ചു.</p>
<p><img src="http://www.manoramaonline.com/content/dam/mm/ml/news/latest-news/images/2017/Jul/24/lahore-blast-3.jpg.image.784.410.jpg" alt="Lahore Blast" /></p>
<p>അടുത്തിടെ ലാഹോറില്&#x200d; ആക്രമണങ്ങള്&#x200d; പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; പഞ്ചാബ് നിയമസഭയ്ക്കു മുന്&#x200d;പിലുണ്ടായ ചാവേര്&#x200d; സ്‌ഫോടനത്തില്&#x200d; 13 പേരാണു കൊല്ലപ്പെട്ടത്. 70 പേര്&#x200d;ക്കു പരുക്കേറ്റു. കഴിഞ്ഞവര്&#x200d;ഷം ഇഖ്ബാല്&#x200d; പാര്&#x200d;ക്കില്&#x200d; ഈസ്റ്റര്&#x200d; ആഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്&#x200d; 72 പേര്&#x200d; കൊല്ലപ്പെട്ടു. 300 പേര്&#x200d;ക്കു പരുക്കേറ്റു.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/LahoreBlast?src=hash">#LahoreBlast</a> footage. 2 died 19 injured. Initial reports <a href="https://t.co/fd72joty5g">pic.twitter.com/fd72joty5g</a></p>
<p>— Raza Mehdi (@SyedRezaMehdi) <a href="https://twitter.com/SyedRezaMehdi/status/889448904974118912">July 24, 2017</a></p></blockquote>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Rescue 1122 is shifting injured to the hospitals, where emergency has been imposed <a href="https://twitter.com/hashtag/LahoreBlast?src=hash&amp;ref_src=twsrc%5Etfw">#LahoreBlast</a> <a href="https://t.co/fEBMUBISev">pic.twitter.com/fEBMUBISev</a></p>
<p>&mdash; Punjab 2013-18 (@Punjab13to18) <a href="https://twitter.com/Punjab13to18/status/889455276444831744?ref_src=twsrc%5Etfw">July 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/punjab-cm-bomb-blast-lahor-suiced-25-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
