<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Qatar Ameer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/qatar-ameer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Feb 2025 01:31:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Qatar Ameer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഖത്തർ അമീർ രാജ്യതലസ്ഥാനത്ത്‌; സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ</title>
		<link>https://www.chandrikadaily.com/emir-of-qatar-in-the-capital-prime-minister-fly-over-protocol-to-receive.html</link>
					<comments>https://www.chandrikadaily.com/emir-of-qatar-in-the-capital-prime-minister-fly-over-protocol-to-receive.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Feb 2025 01:31:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[Qatar Ameer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330379</guid>

					<description><![CDATA[​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​നം. ]]></description>
										<content:encoded><![CDATA[<p>ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​ന്ത്യ​യി​ലെ​ത്തി. പ​തി​വി​ന് വി​പ​രീ​ത​മാ​യി, പ്രോ​ട്ടോ​കോ​ൾ മ​റി​ക​ട​ന്ന് ഖ​ത്ത​ർ അ​മീ​റി​നെ സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​നം.</p>
<p>മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഉ​ന്ന​ത​ത​ല സം​ഘം അ​മീ​റി​നൊ​പ്പ​മു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​ർ അ​മീ​റി​ന്റെ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 2015ൽ ​ആ​യി​രു​ന്നു ആ​ദ്യ​സ​ന്ദ​ർ​ശ​നം.</p>
<p>ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ഖ​ത്ത​ർ അ​മീ​റി​ന് ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി ചർച്ച ന​ട​ത്തും. വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/emir-of-qatar-in-the-capital-prime-minister-fly-over-protocol-to-receive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴിലാളികള്&#x200d;ക്ക് നിര്&#x200d;ബന്ധിത മിനിമം ശമ്പളത്തിന് ഉത്തരവിറക്കി ഖത്തര്&#x200d; അമീര്&#x200d;; ജോലി മാറുന്നതിന് ഇനി എന്&#x200d;.ഒ.സി ആവശ്യമില്ല</title>
		<link>https://www.chandrikadaily.com/qatar-raises-minimum-wage-lifts-curbs-on-changing-jobs.html</link>
					<comments>https://www.chandrikadaily.com/qatar-raises-minimum-wage-lifts-curbs-on-changing-jobs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Aug 2020 15:03:24 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Ameer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149390</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മേഖലയിലും ഗാര്&#x200d;ഹിക തൊഴിലാളികള്&#x200d;ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്&#x200d;ക്ക് ജോലി മാറുന്നതിന് എന്&#x200d;.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്&#x200d; സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്&#x200d; പുറത്തിറക്കി.]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറില്&#x200d; തൊഴിലാളികള്&#x200d;ക്ക് നിര്&#x200d;ബന്ധിത മിനിമം ശമ്പളം നിശ്ചയിച്ച് അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d; ഥാനി ഉത്തരവിറക്കി. ഭക്ഷണം, താമസം സൗജന്യമെങ്കില്&#x200d; 1000 റിയാല്&#x200d; മിനിമം ശമ്പളമായി തൊഴിലാളിക്ക് നല്&#x200d;കണം. ഭക്ഷണവും താമസവും ഉള്&#x200d;പ്പെടെയാണെങ്കില്&#x200d; 1800 റിയാല്&#x200d; മിനിമം ശമ്പളമായി നല്&#x200d;കണം എന്നതാണ് ഉത്തരവ്. സര്&#x200d;ക്കാര്&#x200d;, സ്വകാര്യ മേഖലയിലും ഗാര്&#x200d;ഹിക തൊഴിലാളികള്&#x200d;ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്&#x200d;ക്ക് ജോലി മാറുന്നതിന് എന്&#x200d;.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്&#x200d; സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്&#x200d; പുറത്തിറക്കി.</p>
<p>2020ലെ പതിനേഴാം നമ്പര്&#x200d; നിയമമായിട്ടായിരിക്കും പുതിയ മിനിമം വേതന ഉത്തരവ് അറിയപ്പെടുക. ഇതനുസരിച്ച് ഗാര്&#x200d;ഹിക തൊഴിലാളികളടക്കമുള്ള എല്ലാ സ്വകാര്യ മേഖലാ തൊഴിലാളികള്&#x200d;ക്കും 1000 റിയാലായിരിക്കും മിനിമം വേതനം. ഇതോടൊപ്പം തൊഴിലാളികള്&#x200d;ക്ക് മാന്യമായ ഭക്ഷണ, താമസ സൗകര്യങ്ങള്&#x200d; തൊഴിലുടമ നല്&#x200d;കുന്നില്ലെങ്കില്&#x200d; താമസ ചിലവായി മാസം 500 റിയാലും ഭക്ഷണ ചിലവായി മാസം 300 റിയാലും അധികം നല്&#x200d;കണം.</p>
<p>ഇപ്പോള്&#x200d; നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തില്&#x200d; കുറഞ്ഞ ശമ്പളം നല്&#x200d;കുന്നവരുടെ തൊഴില്&#x200d; കരാര്&#x200d; തൊഴിലുടമകള്&#x200d; പുതുക്കേണ്ടി വരും. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, ലേബര്&#x200d; ആന്റ് സോഷ്യല്&#x200d; അഫയേഴ്‌സ് മന്ത്രാലയം തൊഴിലുടമകളുമായി ചേര്&#x200d;ന്ന് സംവിധാനമുണ്ടാക്കും. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്&#x200d; പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുമ്പോഴായിരിക്കും നിലവില്&#x200d; വരിക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-raises-minimum-wage-lifts-curbs-on-changing-jobs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗള്&#x200d;ഫ് പ്രതിസന്ധി അപ്രതീക്ഷിതമായി  അവസാനിക്കാന്&#x200d; സാധ്യത: ഡോ. മെഹ്‌റന്&#x200d;</title>
		<link>https://www.chandrikadaily.com/gulf-crisis-suddenly-end-qatar-gcc-news.html</link>
					<comments>https://www.chandrikadaily.com/gulf-crisis-suddenly-end-qatar-gcc-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Aug 2018 03:59:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GCC]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Ameer]]></category>
		<category><![CDATA[soudi arabia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98281</guid>

					<description><![CDATA[ദോഹ: ഗള്&#x200d;ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന്&#x200d; ചൂണ്ടിക്കാട്ടി. മിഡില്&#x200d;ഈസ്റ്റ് പഠനങ്ങളില്&#x200d; വിദഗ്ദ്ധനും ജോര്&#x200d;ജ്ടൗണ്&#x200d; യൂണിവേഴ്‌സിറ്റി സ്‌കൂള്&#x200d; ഓഫ് ഫോറിന്&#x200d; സര്&#x200d;വീസിലെ സെന്റര്&#x200d; ഫോര്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; ആന്റ് റീജിയണല്&#x200d; സ്റ്റഡീസ്(സിഐആര്&#x200d;എസ്) ഡയറക്ടറുമായ ഡോ.മെഹ്‌റന്&#x200d; കംറവയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 2017 ജൂണ്&#x200d; അഞ്ചിന് വളരെ പെട്ടന്നും അപ്രതീക്ഷിതവുമായിട്ടായിരുന്നു ഗള്&#x200d;ഫ് പ്രതിസന്ധി തുടങ്ങിയത്. അതുപോലെതന്നെ അതേരീതിയില്&#x200d; തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ദീര്&#x200d;ഘകാലമായി മിഡില്&#x200d;ഈസ്റ്റ് വിഷയങ്ങളില്&#x200d; ശ്രദ്ധപതിപ്പിക്കുകയും പഠനങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഗള്&#x200d;ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന്&#x200d; ചൂണ്ടിക്കാട്ടി. മിഡില്&#x200d;ഈസ്റ്റ് പഠനങ്ങളില്&#x200d; വിദഗ്ദ്ധനും ജോര്&#x200d;ജ്ടൗണ്&#x200d; യൂണിവേഴ്‌സിറ്റി സ്‌കൂള്&#x200d; ഓഫ് ഫോറിന്&#x200d; സര്&#x200d;വീസിലെ സെന്റര്&#x200d; ഫോര്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; ആന്റ് റീജിയണല്&#x200d; സ്റ്റഡീസ്(സിഐആര്&#x200d;എസ്) ഡയറക്ടറുമായ ഡോ.മെഹ്‌റന്&#x200d; കംറവയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.</p>
<p>2017 ജൂണ്&#x200d; അഞ്ചിന് വളരെ പെട്ടന്നും അപ്രതീക്ഷിതവുമായിട്ടായിരുന്നു ഗള്&#x200d;ഫ് പ്രതിസന്ധി തുടങ്ങിയത്. അതുപോലെതന്നെ അതേരീതിയില്&#x200d; തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ദീര്&#x200d;ഘകാലമായി മിഡില്&#x200d;ഈസ്റ്റ് വിഷയങ്ങളില്&#x200d; ശ്രദ്ധപതിപ്പിക്കുകയും പഠനങ്ങളും വിലയിരത്തലുകളും നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഡോ.മെഹ്‌റന്&#x200d;. സഊദി, യുഎഇ ഭരണാധികാരികള്&#x200d; ഖത്തറിനെതിരെ ഉപരോധം ഏര്&#x200d;പ്പെടുത്തിയത് വ്യക്തിഗത തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഉപരോധത്തെ വളരെ മികച്ച രീതിയിലാണ് ഖത്തര്&#x200d; കൈകാര്യം ചെയ്തത്. വ്യക്തിഗത തലത്തില്&#x200d; വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടാണ് തുടങ്ങിയത്. മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; സഊദി രാഷ്ട്രീയത്തിലും മുഹമ്മദ് ബിന്&#x200d; സായിദ് യുഎഇ രാഷ്ട്രീയത്തിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഉപരോധത്തോട് ചേര്&#x200d;ത്ത് അദ്ദേഹം വ്യക്തമാക്കി. പബ്ലിക് റിലേഷന്&#x200d; പ്രവര്&#x200d;ത്തികള്&#x200d;ക്കായി വലിയ തുകയാണ് സഊദിയും യുഎഇയും ചെലവഴിച്ചത്. എന്നാല്&#x200d; അവര്&#x200d;ക്ക് ഇപ്പോള്&#x200d; കാര്യങ്ങള്&#x200d; മനസിലായിതുടങ്ങിയിട്ടുണ്ടെന്ന് കരുതാം. പ്രതിസന്ധി തുടങ്ങിയതുപോലെ അപ്രതീക്ഷിതമായി അവസാനിച്ചേക്കും.</p>
<p>ഉപരോധം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലോ അതല്ലെങ്കില്&#x200d; ഒരുമാസത്തിനുള്ളിലോ ഖത്തര്&#x200d; വഴിക്കുവരുമെന്നാണ് യുഎഇയും സഊദിയും കരുതിയിരുന്നതെന്ന് താന്&#x200d; വിശ്വസിക്കുന്നു. എന്നാല്&#x200d; പതിനാല് മാസങ്ങള്&#x200d; കഴിഞ്ഞപ്പോള്&#x200d; ഖത്തര്&#x200d; ഉപരോധത്തെ അതിജീവിച്ചുവെന്നു മാത്രമല്ല, കൂടുതല്&#x200d; ശക്തമാകുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തര്&#x200d; ശരിയായ തീരുമാനങ്ങള്&#x200d; ശരിയായ സമയത്തെടുക്കുകയും പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റുകയുമായിരുന്നു.</p>
<p>ഉപരോധത്തെ നേരിടുന്നതില്&#x200d; ഖത്തറിന്റേത് ശരിയായ അടിത്തറയായിരുന്നു. യൂണിവേഴ്‌സിറ്റികളിലും ഗേേവഷണ സ്ഥാപനങ്ങളിലും ഉള്&#x200d;പ്പടെ രാജ്യം നടത്തിയ നിക്ഷേപങ്ങള്&#x200d; സഹായകമായി. പ്രതിസന്ധി പരിഹരിക്കാന്&#x200d; അമേരിക്ക ശ്രമങ്ങള്&#x200d; നടത്തുന്നുണ്ടെന്നും വരുംമാസങ്ങളില്&#x200d; ജിസിസി ഉച്ചകോടിയ്ക്ക് സാധ്യതയുണ്ടെന്നും ഡോ.മെഹ്‌റന്&#x200d; സൂചിപ്പിച്ചു. നേരത്തെ മേയില്&#x200d; നടത്താന്&#x200d; നിശ്ചയിച്ചിരുന്ന യുഎസ്- ജിസിസി ഉച്ചകോടി ഒക്ടോബറില്&#x200d; നടക്കാനാണ് സാധ്യത. പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് അമേരിക്കയ്ക്ക് വലിയ താല്&#x200d;പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gulf-crisis-suddenly-end-qatar-gcc-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേയില്&#x200d; അഞ്ചു ഗ്രഹങ്ങള്&#x200d; ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകും&#8230;!</title>
		<link>https://www.chandrikadaily.com/qatar-five-planets-sky-news.html</link>
					<comments>https://www.chandrikadaily.com/qatar-five-planets-sky-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 May 2018 08:27:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Ameer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83030</guid>

					<description><![CDATA[ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്&#x200d; ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്&#x200d;ക്ക് മേയില്&#x200d; വ്യാഴം, ചൊവ്വ, ശനി, ബുധന്&#x200d;, ശുക്രന്&#x200d; എന്നീ ഗ്രഹങ്ങളെ കാണാന്&#x200d; അവസരമുണ്ടാകും. വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങളും ചന്ദ്രനോട് അടുത്തായി കാണപ്പെടുമെന്ന് ഖത്തര്&#x200d; കലണ്ടര്&#x200d; ഹൗസ് അറിയിച്ചു. മനോഹരമായ വളയങ്ങളോടെയുള്ള ശനി ഗ്രഹം മേയ് നാല് വെള്ളിയാഴ്ച ചന്ദ്രനോടടുത്തുവരും. ചന്ദ്രനും ശനിയും തമ്മിലുള്ള കോണീയ അകലം 1.7 ഡിഗ്രിയായിരിക്കും. ദോഹയുടെ ആകാശത്ത് കിഴക്കന്&#x200d; ചക്രവാളത്തില്&#x200d; രാത്രി പത്തു മുതല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്&#x200d; ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്&#x200d;ക്ക് മേയില്&#x200d; വ്യാഴം, ചൊവ്വ, ശനി, ബുധന്&#x200d;, ശുക്രന്&#x200d; എന്നീ ഗ്രഹങ്ങളെ കാണാന്&#x200d; അവസരമുണ്ടാകും.</p>
<p>വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങളും ചന്ദ്രനോട് അടുത്തായി കാണപ്പെടുമെന്ന് ഖത്തര്&#x200d; കലണ്ടര്&#x200d; ഹൗസ് അറിയിച്ചു. മനോഹരമായ വളയങ്ങളോടെയുള്ള ശനി ഗ്രഹം മേയ് നാല് വെള്ളിയാഴ്ച ചന്ദ്രനോടടുത്തുവരും. ചന്ദ്രനും ശനിയും തമ്മിലുള്ള കോണീയ അകലം 1.7 ഡിഗ്രിയായിരിക്കും. ദോഹയുടെ ആകാശത്ത് കിഴക്കന്&#x200d; ചക്രവാളത്തില്&#x200d; രാത്രി പത്തു മുതല്&#x200d; ശനിയാഴ്ച സൂര്യോദയത്തിനു മുമ്പുവരെ ശനിയെയും ചന്ദ്രനെയും ഒന്നിച്ചുകാണാനാകുമെന്ന് ഖത്തര്&#x200d; കലണ്ടര്&#x200d; ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധന്&#x200d; ഡോ. ബഷീര്&#x200d; മര്&#x200d;സൂഖ് പറഞ്ഞു. ഖത്തറിലെ താമസക്കാര്&#x200d;ക്ക് നഗ്നനേത്രങ്ങളാല്&#x200d; ഇതു ദൃശ്യമാകും. ചുവന്ന ഗ്രഹമായ ചൊവ്വ മേയ് ആറ് ഞായറാഴ്ച ചന്ദ്രനോട് അടുത്തുകാണപ്പെടും.</p>
<p>ചൊവ്വയെയും ചന്ദ്രനെയും ഒന്നിച്ച് കിഴക്കന്&#x200d; ചക്രവാളത്തില്&#x200d; നഗ്നനേത്രങ്ങള്&#x200d; കൊണ്ട് ദൃശ്യമാകും. ചൊവ്വയുടെ ഉദയ സമയം രാത്രി 11.11 മുതല്&#x200d; മേയ് ഏഴ് തിങ്കളാഴ്ച സൂര്യോദയസമയത്തിനു മുമ്പുവരെ ദൃശ്യമാകും. ചെറിയ ഗ്രഹമായ ബുധന്&#x200d; മേയ് പതിമൂന്ന് ഞായറാഴ്ച ചന്ദ്രനോടടുത്തുവരും. കിഴക്കന്&#x200d; ചക്രവാളത്തില്&#x200d; ബുധന്റെ ഉദയസമയമായ പുലര്&#x200d;ച്ചെ 3.46 മുതല്&#x200d; സൂര്യോദയത്തിനു തൊട്ടുമുമ്പുവരെ ദര്&#x200d;ശിക്കാം.</p>
<p>മേയ് 17നാകും ഏറ്റവും തെളിച്ചമുള്ള ഗ്രഹം ശുക്രന്&#x200d; ആകാശത്ത് ദൃശ്യമാകുക. റമദാനിലെ പുതിയ ചന്ദ്രക്കലയുടെ അഞ്ചു ഡിഗ്രിവടക്കായിരിക്കും പ്രത്യക്ഷമാകുക. പടിഞ്ഞാറന്&#x200d; ചക്രവാളത്തില്&#x200d; സൂര്യാസ്തമനത്തിനുശേഷം പുതിയ ചന്ദ്രക്കലയുടെ സമയം രാത്രി 8.20വരെ കാണാനാകും.സൗരയൂഥത്തിലെ വലിയ ഗ്രഹമായ വ്യാഴം മേയ് 27 ഞായറാഴ്ച ചന്ദ്രനോടടുത്തായിരിക്കും.</p>
<p>വ്യാഴവും ചന്ദ്രനും തമ്മിലുള്ള കോണീയ ദൂരം രണ്ടു മുതല്&#x200d; നാലു വരെ ഡിഗ്രിവരെയായിരിക്കും. ഞായറാഴ്ച സൂര്യാസ്തമയം മുതല്&#x200d; മേയ്28 തിങ്കളാഴ്ച പുലര്&#x200d;ച്ചെ 3.40വരെ വ്യാഴത്തെ കാണാനാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-five-planets-sky-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ഉപരോധം: ട്രംപ് ഇടപെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് തയ്യാറാകാതെ ഉപരോധരാജ്യങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/qatar-ban-donald-trupm-news.html</link>
					<comments>https://www.chandrikadaily.com/qatar-ban-donald-trupm-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Apr 2018 04:45:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Qatar Ameer]]></category>
		<category><![CDATA[qatar ban]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80056</guid>

					<description><![CDATA[ദോഹ: ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കാന്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് സജീവ ശ്രമങ്ങള്&#x200d; നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്&#x200d; സഹകരിച്ചില്ലെന്ന് അമേരിക്കന്&#x200d; ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്&#x200d;ക്ക് ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്&#x200d;പ്പെടുത്തിയ ഉപരോധത്തിന് പരിഹാരം കാണാന്&#x200d; വേണ്ടി നടത്തിയ ശ്രമങ്ങള്&#x200d; വിജയിക്കാതെ നീണ്ടു പോയതിന് ഉത്തരവാദി ഇവരാണെന്ന് ട്രംപ് കരുതുന്നതായും അമേരിക്കന്&#x200d; വക്താവ് പറഞ്ഞു. ഗള്&#x200d;ഫ് അമേരിക്കന്&#x200d; ഉച്ചകോടിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും എന്ന് യു. എ. ഇ യും സഊദിയും കരുതുന്നുവെന്നും അതുകൊണ്ട് ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കാന്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് സജീവ ശ്രമങ്ങള്&#x200d; നടത്തിയെങ്കിലും ഉപരോധ രാജ്യങ്ങള്&#x200d; സഹകരിച്ചില്ലെന്ന് അമേരിക്കന്&#x200d; ഭരണകൂടത്തിലെ ഉന്നത വക്താവിനെ ഉദ്ദരിച്ച് ന്യൂയോര്&#x200d;ക്ക് ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു. ഖത്തറിനെതിരെ ഏര്&#x200d;പ്പെടുത്തിയ ഉപരോധത്തിന് പരിഹാരം കാണാന്&#x200d; വേണ്ടി നടത്തിയ ശ്രമങ്ങള്&#x200d; വിജയിക്കാതെ നീണ്ടു പോയതിന് ഉത്തരവാദി ഇവരാണെന്ന് ട്രംപ് കരുതുന്നതായും അമേരിക്കന്&#x200d; വക്താവ് പറഞ്ഞു.</p>
<p>ഗള്&#x200d;ഫ് അമേരിക്കന്&#x200d; ഉച്ചകോടിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും എന്ന് യു. എ. ഇ യും സഊദിയും കരുതുന്നുവെന്നും അതുകൊണ്ട് ഈ മാസം ഉച്ചകോടി ചേരാന്&#x200d; ഇരു രാഷ്ട്രങ്ങളും വിസമ്മതിക്കുകയാണ് ചെയ്തതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഉപരോധ വിഷയത്തില്&#x200d; ഖത്തര്&#x200d; നിലപാട് ലോകത്തിനു മുന്നില്&#x200d; വിജയകരമായി ബോധ്യപ്പെടുത്താന്&#x200d; ഖത്തര്&#x200d; നടത്തിയ തീവ്ര ശ്രമങ്ങളുടെ അന്തിമവിജയമാണ് കഴിഞ്ഞ ദിവസം നടന്ന അമീര്&#x200d; ട്രംപ് കൂടിക്കാഴ്ച എന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. ഖത്തര്&#x200d; അമീറും ഡൊണാള്&#x200d;ഡ് ട്രപും നടത്തിയ കൂടിക്കാഴ്ചയില്&#x200d; ഗള്&#x200d;ഫ് പ്രതിസന്ധിയും ഖത്തര്&#x200d;-അമേരിക്ക സഹകരണവും സിറിയ അടക്കം മേഖലയിലെ മറ്റു വിഷയങ്ങളും ചര്&#x200d;ച്ചയായിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-ban-donald-trupm-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ഒരിക്കലും ഭീകരവാദത്തിന്റെ  പിന്തുണക്കാരനായിട്ടില്ലെന്ന് അമീര്&#x200d;</title>
		<link>https://www.chandrikadaily.com/qatar-has-not-support-terrorism-ever.html</link>
					<comments>https://www.chandrikadaily.com/qatar-has-not-support-terrorism-ever.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Apr 2018 05:34:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Qatar Ameer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79853</guid>

					<description><![CDATA[&#160; ദോഹ: തീവ്രവാദത്തിനും ഭീകരവാദത്തിനും പണം നല്&#x200d;കുന്നതിനെ ഖത്തറോ ഖത്തറിലെ ജനങ്ങളോ അംഗീകരിക്കുന്നില്ലെന്നും ഒരിക്കല്&#x200d; പോലും ഒരുതരത്തിലുള്ള ഭീകരവാദത്തെയും ഖത്തര്&#x200d; പിന്തുണച്ചിട്ടില്ലെന്നും ഭാവിയില്&#x200d; പിന്തുണയ്ക്കുകയുമില്ലെന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി. വൈറ്റ് ഹൗസില്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട്് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള ചര്&#x200d;ച്ചയുടെ ആരംഭത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് നല്&#x200d;കിയ പ്രസ്താവനയിലാണ് അമീര്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിന് പണം നല്കുന്നതിനെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പട്ടാള സഹകരണം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദോഹ: തീവ്രവാദത്തിനും ഭീകരവാദത്തിനും പണം നല്&#x200d;കുന്നതിനെ ഖത്തറോ ഖത്തറിലെ ജനങ്ങളോ അംഗീകരിക്കുന്നില്ലെന്നും ഒരിക്കല്&#x200d; പോലും ഒരുതരത്തിലുള്ള ഭീകരവാദത്തെയും ഖത്തര്&#x200d; പിന്തുണച്ചിട്ടില്ലെന്നും ഭാവിയില്&#x200d; പിന്തുണയ്ക്കുകയുമില്ലെന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി. വൈറ്റ് ഹൗസില്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട്് ഡൊണാള്&#x200d;ഡ് ട്രംപുമായുള്ള ചര്&#x200d;ച്ചയുടെ ആരംഭത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് നല്&#x200d;കിയ പ്രസ്താവനയിലാണ് അമീര്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്.<br />
ഭീകരവാദത്തിന് പണം നല്കുന്നതിനെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പട്ടാള സഹകരണം ശക്തവും സുദൃഢവുമാണെന്നും അമീര്&#x200d; പ്രസ്താവനയില്&#x200d; ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ പോരാടുന്ന പ്രവര്&#x200d;ത്തനങ്ങളുടെ കേന്ദ്രം അല്&#x200d; ഉദൈദ് എയര്&#x200d;ബേസാണെന്നും അമീര്&#x200d; പറഞ്ഞു. അമേരിക്കന്&#x200d; പ്രസിഡണ്ടിനോട് ഞങ്ങള്&#x200d;ക്ക്് പറയാനുള്ളത് ഇതാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമീര്&#x200d; സംസാരം ആരംഭിച്ചത്.<br />
കഴിഞ്ഞ 45 വര്&#x200d;ഷത്തിലേറെയായി ഖത്തര്&#x200d; അമേരിക്ക ബന്ധം വളരെ ശക്തമാണ്. മാത്രമല്ല സാമ്പത്തിക സഹകരണ രംഗത്ത് 125 ബില്ല്യന്&#x200d; ഡോളറിന്റെ സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. വരും വര്&#x200d;ഷങ്ങളില്&#x200d; സാമ്പത്തിക സഹകരണം രംഗം ഇരട്ടിപ്പിക്കാനുമാണ് പദ്ധതിയുള്ളതെന്നും അമീര്&#x200d; ചൂണ്ടിക്കാട്ടി.<br />
താംപയിലെ യു എസ് സെന്&#x200d;ട്രല്&#x200d; കമാന്റ് ആസ്ഥാനത്തിലെ സന്ദര്&#x200d;ശനം പ്രധാനപ്പെട്ടതും വിജയകരവുമായിരുന്നു. പട്ടാള സുരക്ഷാ മേഖലകളില്&#x200d; ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണമാണ് ഈ സന്ദര്&#x200d;ശനം തെളിയിക്കുന്നതെന്നും അമീര്&#x200d; പറഞ്ഞു.<br />
ഗള്&#x200d;ഫ് പ്രതിസന്ധി പരിഹരിക്കാന്&#x200d; പ്രസിഡണ്ട് ട്രംപ് സ്വീകരിച്ച നയങ്ങളോട് നന്ദി അറിയിച്ച അമീര്&#x200d; പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്&#x200d;ക്ക് പ്രധാനപ്പെട്ട പങ്കാളിത്തമാണ് വഹിച്ചതെന്നും പറഞ്ഞു.<br />
ഉപരോധത്തിനെതിരെയുള്ള നടപടികളില്&#x200d; ട്രംപ് വ്യക്തിപരമായ പിന്തുണ നല്&#x200d;കിയെന്നും അമീര്&#x200d; പറഞ്ഞു. ഖത്തറിന് പിന്തുണ നല്&#x200d;കിയ കാര്യത്തില്&#x200d; അമേരിക്കന്&#x200d; ജനങ്ങളോട് അമീര്&#x200d; നന്ദി അറിയിച്ചു.<br />
സിറിയന്&#x200d; ജനങ്ങളുടെ ദുരിത ജീവിതത്തിന് വളരെ പെട്ടെന്ന് അറുതിയുണ്ടാക്കാന്&#x200d; ഖത്തറും അമേരിക്കും ചേര്&#x200d;ന്ന പ്രവര്&#x200d;ത്തനങ്ങളാണ് നടത്തുന്നത്. സിറിയന്&#x200d; പ്രശ്‌നം ഉടന്&#x200d; പരിഹരിക്കുമെന്നും ഇരുരാജ്യങ്ങളും ഇത് തുടരാന്&#x200d; അനുവദിക്കില്ലെന്നും പറഞ്ഞ അമീര്&#x200d; യുദ്ധക്കുറ്റവാളിയുമായി സഹകരിക്കില്ലെന്നും അരമില്ല്യന്&#x200d; സ്വന്തം ജനങ്ങളെയാണ് അയാള്&#x200d; കൊന്നൊടുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.<br />
അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഖത്തര്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് ആല്&#x200d; താനിയേയും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തേയും സ്വാഗതം ചെയ്തു. അമീറുമായി നേരത്തെ തന്നെ ശക്തമായ ബന്ധമുണ്ടായിരുന്നതായും താന്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ടായി ലോകരാഷ്ട്രീയത്തില്&#x200d; പ്രവേശിക്കുന്നതിനു മുമ്പുതന്നെ ബന്ധം ശക്തമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.<br />
ഖത്തര്&#x200d; അമീറിനെ അദ്ദേഹത്തിന്റെ ജനങ്ങള്&#x200d; ഏറെ സ്‌നേഹിക്കുന്നതായും അമേരിക്കയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ചും ട്രംപ് വിശദമാക്കി. തീവ്രവാദത്തിനെതിരെയുള്ള പ്രവര്&#x200d;ത്തനങ്ങളില്&#x200d; അമീറുമായി ചേര്&#x200d;ന്ന് വര്&#x200d;ഷങ്ങളായി പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നും തീവ്രവാദത്തിന് ഫണ്ട് അനുവദിക്കുന്നതിനെതിരെ യു എ ഇ, സഊദി അറേബ്യ, ഖത്തര്&#x200d; തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക പ്രവര്&#x200d;ത്തിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.<br />
ഇരുരാജ്യങ്ങളും തമ്മില്&#x200d; ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്&#x200d;ച്ച ചെയ്തു. വ്യത്യസ്ത മേഖലകളില്&#x200d; സഹകരണം വികസിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്നതോടൊപ്പം സാമ്പത്തിക നിക്ഷേപ പട്ടാള പ്രതിരോധ മേഖലകളില്&#x200d; സഹകരണം വികസിപ്പിക്കാനും തീരുമാനിച്ചു.<br />
മേഖലാ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ കുറിച്ചും നിലവിലുള്ള അവസ്ഥകളെ കുറിച്ചും ഇരുരാജ്യങ്ങളും ചര്&#x200d;ച്ച ചെയ്തു.<br />
അമീറിന്റെ ബഹുമാനാര്&#x200d;ഥം വൈറ്റ് ഹൗസില്&#x200d; ട്രംപ് ഒരുക്കിയ ഉച്ച ഭക്ഷണ വിരുന്നില്&#x200d; അമീറും സംഘവും പങ്കെടുത്തു.അമേരിക്കന്&#x200d; വൈസ് പ്രസിഡണ്ട് മൈക് പെന്&#x200d;സ് ഉള്&#x200d;പ്പെടെ നിരവധി പ്രമുഖര്&#x200d; ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-has-not-support-terrorism-ever.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
