<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>quarry &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/quarry/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Jul 2025 12:25:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>quarry &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍</title>
		<link>https://www.chandrikadaily.com/quarry-operation-in-malappuram-in-violation-of-high-court-order-stopped-by-locals.html</link>
					<comments>https://www.chandrikadaily.com/quarry-operation-in-malappuram-in-violation-of-high-court-order-stopped-by-locals.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 24 Jul 2025 12:25:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[quarry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348438</guid>

					<description><![CDATA[ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം പുളിക്കല്&#x200d; അരൂരില്&#x200d; ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്&#x200d;ത്തനം നാട്ടുകാര്&#x200d; തടഞ്ഞു. ജൂണ്&#x200d; 30ന് ക്വാറിയുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിവെയ്ക്കാന്&#x200d; ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്വാറി പ്രവര്&#x200d;ത്തനെത്തെ തുടര്&#x200d;ന്ന് പ്രദേശത്തെ നിരവധി വീടുകള്&#x200d;ക്ക് വിള്ളലുകളുണ്ടായി.</p>
<p>പ്രദേശത്ത് കഴിഞ്ഞ 13 വര്&#x200d;ഷമായി ക്വാറി പ്രവര്&#x200d;ത്തിക്കുന്നുണ്ട്. സമീപത്തുള്ള ഏതാണ്ട് 50തോളം കുടുംബങ്ങള്&#x200d; ക്വാറിയുടെ പ്രവര്&#x200d;ത്തനം കൊണ്ട് ദുരിതത്തിലാണ്. വര്&#x200d;ഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തില്&#x200d; പ്രതിഷേധം നടത്തുന്നുണ്ട്.</p>
<p>ക്വാറിയില്&#x200d; നിന്നും കിലോമീറ്ററുകളോളം അപ്പുറത്തുള്ള വീടുകള്&#x200d;ക്ക് വരെ വലിയ വിള്ളലുകളുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി വീണ്ടും പ്രവര്&#x200d;ത്തനം തുടങ്ങിയതോടെയാണ് നാട്ടുകാര്&#x200d; പ്രവര്&#x200d;ത്തനം തടഞ്ഞു രംഗത്ത് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quarry-operation-in-malappuram-in-violation-of-high-court-order-stopped-by-locals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കി യുവാവ്</title>
		<link>https://www.chandrikadaily.com/a-young-man-committed-suicide-by-jumping-into-the-water-in-the-quarry.html</link>
					<comments>https://www.chandrikadaily.com/a-young-man-committed-suicide-by-jumping-into-the-water-in-the-quarry.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Nov 2024 05:04:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[quarry]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317356</guid>

					<description><![CDATA[രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ദ്വാരകയിൽ  കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം.</p>
<p>രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.</p>
<p>തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-committed-suicide-by-jumping-into-the-water-in-the-quarry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് 885 ക്വാറികൾക്ക് കൂടി അനുമതി</title>
		<link>https://www.chandrikadaily.com/permission-for-885-more-quarries-in-the-state.html</link>
					<comments>https://www.chandrikadaily.com/permission-for-885-more-quarries-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 18 Sep 2024 05:33:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[minng]]></category>
		<category><![CDATA[permit]]></category>
		<category><![CDATA[quarry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309782</guid>

					<description><![CDATA[നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് 885 ക്വാറികൾക്കുകൂടി പ്രാഥമികാനുമതി. ഇതോടെ സംസ്ഥാനത്തെ അംഗീകാരമുള്ള ക്വാറികളുടെ എണ്ണം 1446 ആകും. നിലവിൽ 561 അംഗീകൃത ഖനനകേന്ദ്രങ്ങൾ ഉണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ കണക്ക്. കരിങ്കല്ല്, ചെങ്കല്ല് ഖനനത്തിന് കിട്ടിയ 885 അപേക്ഷ മൈനിങ് വിഭാഗം അംഗീകരിച്ച് റിപ്പോർട്ട് നൽകി.</p>
<p>മൊത്തം 1678 അപേക്ഷവന്നതിൽ 522 എണ്ണം ചെങ്കല്ലിനും 1156 എണ്ണം കരിങ്കല്ലിനുമായിരുന്നു. ഇതിൽനിന്നാണ് 885 തിരഞ്ഞെടുത്തത്. ബാക്കിവന്ന 793- ൽ 376 അപേക്ഷ മൈനിങ് വിഭാഗം പരിശോധന യിലാണ്. 417 എണ്ണം അപാകംകണ്ട് മടക്കി. നിലവിലുള്ള 561 ക്വാറികളിൽ 417 എണ്ണം 15 വർഷത്തെ അനുമതി നേടിയവയാണ്. 144 എണ്ണം മൂന്നു വർഷത്തേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/permission-for-885-more-quarries-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിസോറാമില്&#x200d; ക്വാറി തകര്&#x200d;ന്ന് 10 മരണം; നിരവധി പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/10-killed-in-quarry-collapse-in-mizoram-many-people-are-missing.html</link>
					<comments>https://www.chandrikadaily.com/10-killed-in-quarry-collapse-in-mizoram-many-people-are-missing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 May 2024 07:34:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[Mizoram]]></category>
		<category><![CDATA[quarry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298831</guid>

					<description><![CDATA[പലരും കല്ലുകള്&#x200d;ക്കിടയില്&#x200d; കുടുങ്ങി കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മിസോറാമിലെ ഐസ്വാളില്&#x200d; ക്വാറി തകര്&#x200d;ന്ന് 10 മരണം. കരിങ്കല്ല് ക്വാറിയില്&#x200d; നടന്ന അപകടത്തെ തുടര്&#x200d;ന്ന് നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പലരും കല്ലുകള്&#x200d;ക്കിടയില്&#x200d; കുടുങ്ങി കിടക്കുകയാണെന്നും പൊലീസ് അറിയിച്ചു. രക്ഷാപ്രവര്&#x200d;ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്&#x200d;ത്തനത്തിന് തടസ്സമാകുന്നതായി പൊലീസ് അറിയിച്ചു.</p>
<p>സംസഥാനത്ത് കനത്ത മഴ തുടരുകയാണ്. ഹന്തറില്&#x200d; ദേശീയപാതയില്&#x200d; മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോർട്ട്. വിവിധയിടങ്ങളില്&#x200d; ഉരുള്&#x200d;പൊട്ടലുമുണ്ട്. ഇതേതുടര്&#x200d;ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്&#x200d;ക്കും അവധി പ്രഖ്യാപിച്ചു. അന്തര്&#x200d; സംസ്ഥാന പാതകളിലും മണ്ണിടിച്ചില്&#x200d; രൂക്ഷമായതിനെ തുടര്&#x200d;ന്ന് പുറം ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്&#x200d;ക്ക് നാല് ലക്ഷം സാമ്പത്തിക സഹായം സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചു.</p>
<p>പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്&#x200d; അവശ്യ സര്&#x200d;വീസുകള്&#x200d;ക്ക് പുറമെയുള്ള എല്ലാ സര്&#x200d;ക്കാര്&#x200d; ജീനവക്കാര്&#x200d;ക്കും വര്&#x200d;ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-killed-in-quarry-collapse-in-mizoram-many-people-are-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്&#x200d;ത്തനം നിലച്ച ക്വാറിയില്&#x200d;</title>
		<link>https://www.chandrikadaily.com/body-of-missing-youth-found-in-wayanad-quarry.html</link>
					<comments>https://www.chandrikadaily.com/body-of-missing-youth-found-in-wayanad-quarry.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Oct 2023 10:46:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Body of missing]]></category>
		<category><![CDATA[quarry]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280054</guid>

					<description><![CDATA[ഇന്നലെ മുതല്&#x200d; കാണാതായ സാബുവിന്റെ കാറും മൊബൈല്&#x200d; ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>വയനാട് പുല്&#x200d;പ്പള്ളിയില്&#x200d; കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്&#x200d;ത്തനം നിലച്ച ക്വാറിയില്&#x200d; നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്നലെ മുതല്&#x200d; സാബുവിനെ കാണാനില്ലായിരുന്നു.</p>
<p>ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ മുതല്&#x200d; കാണാതായ സാബുവിന്റെ കാറും മൊബൈല്&#x200d; ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടര്&#x200d;ന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയില്&#x200d; നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ക്വാറി പ്രവര്&#x200d;ത്തിക്കുന്നില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ക്വാറി.</p>
<p>ആത്മഹത്യയാണോ മരണത്തില്&#x200d; ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്&#x200d; അന്വേഷണത്തില്&#x200d; മാത്രമേ വ്യക്തമാകുകയുള്ളൂ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/body-of-missing-youth-found-in-wayanad-quarry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്വാറി പ്രവര്&#x200d;ത്തിപ്പിക്കാന്&#x200d; രണ്ട് കോടി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/2-crores-to-operate-the-quarry-cpim-branch-secretary-sacked.html</link>
					<comments>https://www.chandrikadaily.com/2-crores-to-operate-the-quarry-cpim-branch-secretary-sacked.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 01 Jul 2023 16:07:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[quarry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262416</guid>

					<description><![CDATA[കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്]]></description>
										<content:encoded><![CDATA[<p>ക്വാറി പ്രവര്&#x200d;ത്തിപ്പിക്കാന്&#x200d; നടത്തിപ്പുകാരോട് 2 കോടി ആവശ്യപ്പെട്ട മങ്കയം ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കി. കോഴിക്കോട് കാന്തലോട് ലോക്കല്&#x200d; കമ്മറ്റി യോഗത്തിലാണ് തീരുമാനം. കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.</p>
<p>ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജീവനെ ഈ സ്ഥാനത്ത് നിന്നും സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നും പുറത്താക്കിയതായി ലോക്കല്&#x200d; കമ്മിറ്റി അറിയിച്ചു. പ്രദേശത്തെ ക്വാറി ഉടമകളില്&#x200d; നിന്നും 2 കോടി രൂപ കോഴ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നതോടെ വിവാദം ആളിക്കത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2-crores-to-operate-the-quarry-cpim-branch-secretary-sacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിങ്കൽ ഉത്‌പന്നങ്ങളുടെ വിലവർധന നിർമാണ മേഖലയ്ക്ക്‌ തിരിച്ചടി</title>
		<link>https://www.chandrikadaily.com/quarry-products-rate-causes-construction.html</link>
					<comments>https://www.chandrikadaily.com/quarry-products-rate-causes-construction.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 May 2023 13:32:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[quarry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252170</guid>

					<description><![CDATA[കോഴിക്കോട്: ക്വാറി-ക്രഷർ മേഖലയുടെ പ്രവർത്തനം ഒമ്പതുദിവസത്തെ സമരത്തിനുശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും സാമഗ്രികളുടെ വിലവർധന നിർമാണമേഖലയ്ക്ക് തിരിച്ചടിയാവുന്നു. കരിങ്കൽ ഉത്‌പന്നങ്ങൾക്കെല്ലാം ക്യുബിക് ഫീറ്റിന് അഞ്ചുരൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് റവന്യൂമന്ത്രിയുമായും വ്യവസായമന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോയൽറ്റിക്കും ഫീസുകൾക്കും ആനുപാതികമായി വിലവർധിപ്പിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു മാർച്ച് 31-ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലെ അപാകങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ ഇപ്പോൾ വർധിപ്പിച്ച വില കുറയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ക്വാറി-ക്രഷർ കോ-ഓർ&#x200d;ഡിനേഷൻ കമ്മിറ്റി പ്രതിനിധി എം.കെ. ബാബു പറഞ്ഞു. പട്ടയഭൂമിയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ക്വാറി-ക്രഷർ മേഖലയുടെ പ്രവർത്തനം ഒമ്പതുദിവസത്തെ സമരത്തിനുശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും സാമഗ്രികളുടെ വിലവർധന നിർമാണമേഖലയ്ക്ക് തിരിച്ചടിയാവുന്നു. കരിങ്കൽ ഉത്‌പന്നങ്ങൾക്കെല്ലാം ക്യുബിക് ഫീറ്റിന് അഞ്ചുരൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് റവന്യൂമന്ത്രിയുമായും വ്യവസായമന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോയൽറ്റിക്കും ഫീസുകൾക്കും ആനുപാതികമായി വിലവർധിപ്പിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു</p>
<p>മാർച്ച് 31-ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലെ അപാകങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ ഇപ്പോൾ വർധിപ്പിച്ച വില കുറയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ക്വാറി-ക്രഷർ കോ-ഓർ&#x200d;ഡിനേഷൻ കമ്മിറ്റി പ്രതിനിധി എം.കെ. ബാബു പറഞ്ഞു. പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാൻ നടപടി സ്വീകരിക്കുക, ക്വാറികളുടെ ദൂരപരിധി 50 മീറ്ററായിത്തന്നെ നിലനിർത്തുക, റവന്യൂ ഭൂമിയിലെ ഖനനത്തിന് എൻ.ഒ.സി. നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ സമരം തുടങ്ങിയത്</p>
<p>ചട്ടഭേദഗതിയിലെ അപാകങ്ങൾ പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ 26-ന് സമരം പിൻവലിച്ചെങ്കിലും ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രതിഷേധം കാരണം ക്വാറി-ക്രഷർ യൂണിറ്റുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പല ജില്ലകളിലും സമരം തീർന്നതോടെ വിലവർധനയുണ്ടായി. ഇതിനെതിരേ തൊഴിലാളി സംഘടനകളും യുവജനസംഘടനകളും ഉപരോധമേർപ്പെടുത്തുകയായിരുന്നു</p>
<p>സമരം പിൻവലിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്വാറികളും ക്രഷറുകളും തുറന്നു പ്രവർത്തിക്കാത്തത് നിർമാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിതമായ വിലവർധന സർക്കാർ അംഗീകരിക്കില്ലെന്ന നിലപാടിൽ വീണ്ടും ക്വാറി ഉടമകളുമായി മന്ത്രിതലത്തിൽ ചർച്ച നടന്നത്. ഉത്‌പന്നങ്ങളുടെ വില അഞ്ചുരൂപയിൽ കൂടുതൽ വർധിപ്പിക്കാൻ പാടില്ലെന്ന തീരുമാനം ആ ചർച്ചയിലാണ് ഉണ്ടായതെന്നും ക്വാറി ഉടമകൾ പറഞ്ഞു. എൽ.എ. പട്ടയ വിഷയമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിച്ചാൽ വിലക്കയറ്റമില്ലാതെ നിർമാണമേഖലയെ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസവും അവർ പ്രകടിപ്പിച്ചു</p>
<p>ഓരോഘട്ടത്തിലും ഏർപ്പെടുത്തുന്ന ചട്ടങ്ങളും ഭീമമായ പിഴകളും ഈ വ്യവസായമേഖലയെ തളർത്തുകയാണെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റിപ്രതിനിധികൾ പറയുന്നു. 630 ക്വാറികളും 1200 ക്രഷർ യൂണിറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. 2015-ൽ 5964 ക്വാറികൾ പ്രവർത്തിച്ചിടത്താണ് ഇത്രയും ശോഷണം ഉണ്ടായിട്ടുള്ളതെന്നും അവർ പറഞ്ഞു. തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 130 ക്വാറികൾ പൂട്ടേണ്ടിവന്നു. വയനാട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ കരിങ്കല്ല് എത്തുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമാണ്</p>
<p>40 ലക്ഷത്തോളമാളുകൾ ഉപജീവനത്തിന് ആശ്രയിക്കുകയും സർക്കാർ ഖജനാവിലേക്ക് പ്രതിവർഷം അയ്യായിരം കോടിയുടെ വരുമാനം നൽകുകയും ചെയ്യുന്ന ഈ വ്യവസായമേഖല പിടിച്ചുനിൽക്കാൻ പാടുപെടുന്ന അവസ്ഥയിലാണെന്ന് സംസ്ഥാന ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ ചെയർമാനും മുൻ എം.എൽ.എ.യുമായ എ.എം. യൂസഫ് പറഞ്ഞു. നിലവിലുണ്ടായിരുന്ന വിലയിൽനിന്ന് 12 മുതൽ 15 രൂപവരെ വർധിപ്പിച്ചാൽ മാത്രമേ ബാധ്യതകളിൽനിന്ന് കരകയറാൻ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നും ക്വാറി ഉടമകൾ പറയുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quarry-products-rate-causes-construction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്വാറി സമരം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/quarry-strike-called-off.html</link>
					<comments>https://www.chandrikadaily.com/quarry-strike-called-off.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Apr 2023 17:05:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[quarry]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250217</guid>

					<description><![CDATA[മന്ത്രി പി.രാജീവുമായി ക്വാറി ഉടമകള്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണു തീരുമാനം]]></description>
										<content:encoded><![CDATA[<p>ദിവസങ്ങളായി ക്വാറി ഉടമകള്&#x200d; നടത്തിവന്ന സമരം പിന്&#x200d;വലിച്ചു. മന്ത്രി പി.രാജീവുമായി ക്വാറി ഉടമകള്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണു തീരുമാനം.</p>
<p>റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്&#x200d; റവന്യൂ മന്ത്രിയുമായി പിന്നീട് ചര്&#x200d;ച്ച ചെയ്ത് തീരുമാനിക്കും. റോയല്&#x200d;റ്റി നിരക്കുകളില്&#x200d; വരുത്തിയ വര്&#x200d;ധനയില്&#x200d; മാറ്റമുണ്ടാകില്ല. റോയല്&#x200d;റ്റി വര്&#x200d;ധനയ്ക്ക് ആനുപാതികമായ നിരക്കിനപ്പുറം ഉല്&#x200d;പന്ന വില ഉയര്&#x200d;ത്താന്&#x200d; അനുവദിക്കില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quarry-strike-called-off.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നത് ആലോചിക്കും: മുന്നറിയിപ്പുമായി മന്ത്രി</title>
		<link>https://www.chandrikadaily.com/quarry-owners-strike.html</link>
					<comments>https://www.chandrikadaily.com/quarry-owners-strike.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Apr 2023 11:41:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[quarry]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249320</guid>

					<description><![CDATA[തിരുവനന്തപുരം: സമരം ചെയ്യുന്ന ക്വാറിയുടമകൾക്കു താക്കീതുമായി മന്ത്രി പി.രാജീവ്. തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നിയമപരമായി എന്തെല്ലാം ചെയ്യുമെന്നു സർക്കാർ ആലോചിക്കും. വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെയുള്ള റഗുലേഷൻ സംവിധാനം നടപ്പാക്കുന്നതു പരിശോധിക്കും. ഉയർത്തിയ റോയൽറ്റി കണക്കിലെടുക്കുമ്പോൾ പരമാവധി 2 രൂപ വരെയുള്ള വില വർധനയാണു സംഭവിക്കേണ്ടത്. എന്നാൽ ഇതിന്റെ പല മടങ്ങ് വില വർധിപ്പിക്കാനാണു ക്വാറിയുടമകളുടെ നീക്കം. ഇതുവഴി സർക്കാരിനെ മാത്രമല്ല, ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്നു മന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സമരം ചെയ്യുന്ന ക്വാറിയുടമകൾക്കു താക്കീതുമായി മന്ത്രി പി.രാജീവ്. തുടർച്ചയായി ക്വാറി അടച്ചിട്ടാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നിയമപരമായി എന്തെല്ലാം ചെയ്യുമെന്നു സർക്കാർ ആലോചിക്കും. വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെയുള്ള റഗുലേഷൻ സംവിധാനം നടപ്പാക്കുന്നതു പരിശോധിക്കും.</p>
<p>ഉയർത്തിയ റോയൽറ്റി കണക്കിലെടുക്കുമ്പോൾ പരമാവധി 2 രൂപ വരെയുള്ള വില വർധനയാണു സംഭവിക്കേണ്ടത്. എന്നാൽ ഇതിന്റെ പല മടങ്ങ് വില വർധിപ്പിക്കാനാണു ക്വാറിയുടമകളുടെ നീക്കം. ഇതുവഴി സർക്കാരിനെ മാത്രമല്ല, ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്നു മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quarry-owners-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഇന്ന് മുതല്&#x200d; അനിശ്ചിതകാല സമരത്തിനൊരുങ്ങി ക്വാറി- ക്രഷര്&#x200d; ഉടമകള്&#x200d;</title>
		<link>https://www.chandrikadaily.com/quarry-owners-strike-in-kerala.html</link>
					<comments>https://www.chandrikadaily.com/quarry-owners-strike-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 17 Apr 2023 10:58:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[quarry]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248449</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷര്&#x200d; ഉടമകളും ഇന്ന് മുതല്&#x200d; സമരത്തിന് ഒരുങ്ങുന്നു. അനിശ്ചിത കാലത്തേക്ക് പ്രവര്&#x200d;ത്തനം പൂര്&#x200d;ണമായും നിര്&#x200d;ത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയല്&#x200d;റ്റിയും കുത്തനെ ഉയര്&#x200d;ത്തിയതോടെയാണ് ക്വാറി ഉടമകള്&#x200d; സമരത്തിനിറങ്ങുന്നത്. ഇതോടെ, നിര്&#x200d;മ്മാണ മേഖല ഇന്ന് മുതല്&#x200d; നിശ്ചലമാകും. സംസ്ഥാനത്തെ ക്വാറികളില്&#x200d; വെയിറ്റ് ബ്രിഡ്ജ് നിര്&#x200d;ബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിനെതിരെയും ഉടമകള്&#x200d; പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷര്&#x200d; ഉടമകളും ഇന്ന് മുതല്&#x200d; സമരത്തിന് ഒരുങ്ങുന്നു.<br />
അനിശ്ചിത കാലത്തേക്ക് പ്രവര്&#x200d;ത്തനം പൂര്&#x200d;ണമായും നിര്&#x200d;ത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയല്&#x200d;റ്റിയും കുത്തനെ ഉയര്&#x200d;ത്തിയതോടെയാണ് ക്വാറി ഉടമകള്&#x200d; സമരത്തിനിറങ്ങുന്നത്. ഇതോടെ, നിര്&#x200d;മ്മാണ മേഖല ഇന്ന് മുതല്&#x200d; നിശ്ചലമാകും.</p>
<p>സംസ്ഥാനത്തെ ക്വാറികളില്&#x200d; വെയിറ്റ് ബ്രിഡ്ജ് നിര്&#x200d;ബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിനെതിരെയും ഉടമകള്&#x200d; പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക അസാധ്യമാണെന്നാണ് ക്വാറി ഉടമകളുടെ വാദം.</p>
<p>ക്വാറികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ക്വാറി ഉടമകളുടെ വിവിധ സംഘടനകള്&#x200d; നിവേദനം നല്&#x200d;കിയിരുന്നു. നിവേദനം നല്&#x200d;കിയിട്ടും പരിഹാരമാക്കാത്തതിനെ തുടര്&#x200d;ന്നാണ് ഈ മേഖലയിലെ 6 സംഘടനകളുടെ കോ- ഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റി പണിമുടക്ക് പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/quarry-owners-strike-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
