<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>questioned &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/questioned/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 May 2024 06:00:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>questioned &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടി.ടി.ഇക്ക് ക്രൂര മർദനം</title>
		<link>https://www.chandrikadaily.com/he-questioned-traveling-without-a-ticket-in-a-reservation-coach-tte-brutally-beaten.html</link>
					<comments>https://www.chandrikadaily.com/he-questioned-traveling-without-a-ticket-in-a-reservation-coach-tte-brutally-beaten.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 06:00:30 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[questioned]]></category>
		<category><![CDATA[reservation coach]]></category>
		<category><![CDATA[traveling]]></category>
		<category><![CDATA[tte]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297497</guid>

					<description><![CDATA[മംഗളൂരുവില്&#x200d;നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്&#x200d; തിരൂരില്&#x200d;വെച്ചായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>ട്രെയിനില്&#x200d; ടിടിഇക്ക് നേരെ വീണ്ടും അക്രമം. രാജസ്ഥാന്&#x200d; സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്&#x200d; മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്&#x200d;ദനമേറ്റത്. മംഗളൂരുവില്&#x200d;നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്&#x200d; തിരൂരില്&#x200d;വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്&#x200d;വേ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ടിക്കറ്റില്ലാതെ റിസര്&#x200d;വേഷന്&#x200d; കോച്ചില്&#x200d; യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്&#x200d; കയറിയ പ്രതി അവിടം മുതല്&#x200d; പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്&#x200d;ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്&#x200d;കോച്ചിലേക്ക് മാറാന്&#x200d; ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്&#x200d; ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.</p>
<p>കൈകൊണ്ട് തടഞ്ഞുനിര്&#x200d;ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്&#x200d; പറയുന്നത്. മര്&#x200d;ദനമേറ്റ് ചോരയൊലിച്ച് നില്&#x200d;ക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്&#x200d;വേ പൊലീസില്&#x200d; വിവരമറിയിച്ചിരുന്നു. തുടര്&#x200d;ന്ന് തിരൂരില്&#x200d;വെച്ച് പ്രതിയെ റെയില്&#x200d;വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ഷൊര്&#x200d;ണൂരിലെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-questioned-traveling-without-a-ticket-in-a-reservation-coach-tte-brutally-beaten.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെ ചോദ്യംചെയ്യും</title>
		<link>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html</link>
					<comments>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 05:31:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[questioned]]></category>
		<category><![CDATA[workers]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288739</guid>

					<description><![CDATA[കോടതിയില്&#x200d; കുറ്റം തെളിഞ്ഞാല്&#x200d; 7 വര്&#x200d;ഷം വരെ തടവ് ലഭിക്കും.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്&#x200d; ഗണ്&#x200d;മാന്&#x200d; അനില്&#x200d; കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്&#x200d;കി. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്&#x200d; തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.</p>
<p>കോടതി നിര്&#x200d;ദ്ദേശപ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടി. ഗണ്&#x200d;മാന്&#x200d; അനില്&#x200d; കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്&#x200d;. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേല്&#x200d;പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്‌റ്റേഷന്&#x200d; ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്&#x200d; കുറ്റം തെളിഞ്ഞാല്&#x200d; 7 വര്&#x200d;ഷം വരെ തടവ് ലഭിക്കും.</p>
<p>അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സില്&#x200d; പങ്കെടുക്കാന്&#x200d; മുഖ്യമന്ത്രിയും സംഘവും ബസില്&#x200d; പോകുമ്പോഴാണ് റോഡരികില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് കെ.എസ്.യു പ്രവര്&#x200d;ത്തകര്&#x200d; കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പൊലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്&#x200d;മാനും അംഗരക്ഷകരും വണ്ടിനിര്&#x200d;ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്&#x200d;ദിക്കുകയായിരുന്നു. എന്നാല്&#x200d;, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.</p>
<p>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്&#x200d;ഗ്രസ് എസ്പി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, ജോലിയുടെ ഭാഗമായുള്ള പ്രവര്&#x200d;ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്. തുടര്&#x200d;ന്നാണ് മര്&#x200d;ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; അടക്കം ഉള്&#x200d;പ്പെടുത്തി കോടതിയില്&#x200d; സ്വകാര്യ അന്യായം ഫയല്&#x200d; ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്&#x200d; ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
